Skip to main content

Full text of "Hemapanjaram"

See other formats


ന ചം... 


പി [നിതി പന 


[ഡിയത്ത ങ്ക പ്‌ 


. | 
ത 
ജഃ അ വ ന ലയി പി. ത്ത 


ക! യ 
ട്‌ ന. യു ന 


ത്തി 1 തിത്തി" 


4 ട്‌ ചം. വം 


ന്താ അ ന യണ 
മമ ്‌ | ലു ര 
ത്തി 11 മിട. ന അന്യം. എം 


പി ജി ടി ളു ഷി തം ജ്യ, 
കെ ഇ ജ്‌; [ എ ള്‌ ഇന്ന്‌ ളു 


തത്തു. താടി ക്തി 


ന പതം ലം പ്ം.ജി 


& ലു നിള ഴി 
[? വ ച വം ജിം ന്തു 
അന്തം ലി ലയ 


| തം. 1 ഴ്‌ 
പിപിപി. നം ജി 
ളാ വിഷം 


തിണ്ണ ചൂ [ആആ പം ൂ ടൂ ക്‌ ം കി 1! ന [1 ന ളം. ) ജാ ജല ര ൂ ആ... ത്ത ം ച്ച ത അ നും; ലിം... ലം. [1] ം ടു 
ളി ജി ച ഞ്ജ പ്‌ $ ൬ ക ആം. ഷം ന്ന ന ല്‍ കി... ജം ഞ്ജ ട്‌ ന ലും. 
] വം ച ടം | ച 1 $ റം തം ങു 


ലി അത്മ ത്തു... 


യ്തയഞ്ഞു ആ ന വ യ 1 നി 
പി 7 ലം. ജായതി ത്ത യ തപം 


[ നം. ഇ 74 “ത്ത, ചം പ ലുപ്ത ങ്ങും യ അ. മു ിതായി്തിയിത്തം ള് ത്ത 
[ യോടു ഷിക; മ ചില ഷി 
നം ജ 1! പുല, നി ഇ 4 
ത്ത ചു ി | ത്തി ല്‍ മ, പല ധ്പത്ഞ പന്തു പപ ടം 
ൽ & ലല [പി പ യര്‍ 
നി ത്തന്നെ ളി 
ന്‌ ലിയ ലം. 


ളം. സപ്ലി പട്ടം ത്ത ജാഡ ഇ 
1, ന ക്‌ അ യത്തു ഇ ഞ്ഞ ജ്ജ ടം “ 
. ചിട്ട: പി ന്മ 
പ ചി്ങ 


ന ളെ പത ഞ്ജ ചം തിം ത | ഴ്‌ അ ത്ത വ. അം വിചി ലം പടു ലും ടം ൫ 0൩൦. 1അ നം 
ടി. പതിഞ്ഞ. എന്ന [0 ലു ഇഞ്ഞ. വ്തി അള 0: 9 അം. [1 ഇള നയ ജി ടെ, പാര്‍ ്്ള്ളു... പ. ളം ജ്‌ ന്ന തം. 
തൂ 2 ടാം ന അസ്സ പം ഞം ഏത്തം. ₹ ജനം ആ പം ന ല്ലി 4. പ ന വന്ത ത്തം 

ഈ. ന്നു യ്യ പം . ത്ത്‌ ലി പം ടത... ഞം ണ്ണ ജി വു്‌ പി പ ഇത്തം... ആ നന... 
ച ത യം ജ്‌ ॥ ല്‍ അ. തജ ല്‌. ഷം ത്താം... ടം ഈ 
ജി അം വ്യു റ: -: ങ്ങ പി ഞ്ഞി ഞന പ ത്തു ത ൂ ന 
ജു ടക [ഇഴ പള ണ്ണ സന്ന, "പി ിഞ്ചിവ 
2 നി ചും ക്‌ി ചിപ്‌ റി 1; [പം 
| 


ലി ടു പി നിലം പി റം 
ഞ്ഞ] ത്തി ലു ഷി. പത്തും, 8 ങ്ങ ടഃ 
റ യത്ത്‌ പിടച്ച 1 ത്ത ടട ജ്യ പ! 1) 


യോ & ച്ചി [ ലി ളു ത്തി നു ല്ല ലി ഇ) ളി 
ലി ട്ട: ബ്ന ന ഞി പം, 
നത [॥ പിട കാജ - സ്ലിം ലം. ടം 


പറേറേമപനണ്ണരറം 


ര 


തോട്ടക്കാട്ട മാധവി അമ്മ, 


കപ്പുവകാശം സചായത്തം 


ളി ചപേത്രര്‍ 
രാമാനുജ ദ്രാലവ ത്തില്‍ 
ണേച്ചടില്ത്‌ം 
2100. 


നന്തി 
ന്നാം പതിപ്പ്‌ കോപ്പി ഴൊ. 

രം നം. ത്തു 

5 


മുഖവര. 


ഫേമപഞ്ചാം, പ്രസിദ്ധാഗദ്യകാരനും 'മാഡറണ്‍ റ 
പ്യൂ" എന്ന മാസികയുടെ പ്രസാധകന്നമായ ഗ്ര്രീമാ൯ രാമാ 
നന്ദ ചാററജ്ജിയുടെ പുത്രിയായ ശ്രീമതി സിതാദേലിയു 
ടെ “കേജ്‌ ഓഫ്‌" ഗോധംഡ്‌"? എന്ന കൃതിയുടെ ഒരു ഏ 
കദശ തജങ്ജമയാകുന്നു. 

ഈ പരിദാഷയ്യ്്‌ എന്നോടാവശ്യപ്പെട്ട്‌ വേണ്ടുന്ന 
ഒമ്മാശകാഠം ചെയ്തുതന്ന്‌ സഹായിച്ച ശ്രീമാന൯ കെ. യം. 
പണിക്കരവര്‍കളോടും ഇതിന്ന്‌ അനുവാദംതന്ന ഗത്രീമാ൯ 
രാമാനന്ദ ചാറഠജ്ജി സവര്‍കളോടും എന്‍െറ ഹൃദയ 
പൂദ്യമായ കൃതത്ഞതരയയും, കൃത്ച്യാന്തരബാഹുല്യത്തിന്നിട 
യിലും സ്റ്റേഹപൃദ്യും ഇതു പര'ശോധിച്ചുതന്ന എന്‍െറ 

ആമ്മാമന്‍ ഗ്ത്രീമാ൯. ടി. കെ. ൃഷ്ണു:മനോനവര്‍കളോട്‌ 
൫൯൨ ബഫുമാനത്തയും പ്രകാശിപ്പിച്ചുഴകൊണ്ട്‌', ഈ 
ത്നത്തെ എറ മരിച്ചുപോയ ഒലച്ഛൂനമ്മമാക്കായി 
രണ്ട്‌ സമപ്റ്റിച്ചുകൊള്ളു.ന്നു. 


തോട്ടയ്ക്കാട്ട്‌ മാധവിയമ്മ 


അവരുടെ 

ിി 
അവരൊന്നും 
അവര്‍ 
അവരുടെ 

ി 

അവര്‍ 
അവറഠം 
അവവംക്കായി 
അവരുടെ 


അവക്ട 


അ ാളൂടെ 
അവറം 
ി 
ര്രവളെ 
അവളുടെ 
[ 

അവളൊന്നും 
അവ 
അവളുടെ 

ദ 
അവഠഥം 
അചര്‍ 
അവക്രെയി 
അവളുടെ 
അവക്കു 


അവര്‍ 
അവര്‍ 
അവരുടെ 


൭ 


അവളൂടെ 
ന 
അവറഥം 
അവളെ 
അവാടക്കായി 
അവ. 
അവളുടെ 
ി 
അവഠഥം 
അവളുടെ 
ിി 
അവഖടെ, 
ലം 
ി 
അവളുടെ 


അവര്‍, 
അവളുടെ 
അവര്‍ 
ി] 

അചറംക്കു 
അവളുടെ 
അവക്കു 
അവറം 
അവം 
അവളുടെ 


അവരുടെ 
അവരെ 


ിി 


അവര്‍ 
അവരുടെ 
അവജ്ുടെ 
അവഷ്മ 
അവരുടെ 
അവര്‍ 
അപരോട്‌* 
പെണ്‍കുടിക 
കൊന്ന 
അവരുടെ. 
അവഥം 
പ്രകാശിക്കുന്നത്‌ 
അവര്‍ 
പിന്നില്‍ 
നടന്നവരുടെ 
ശഅേവര്‍ 


അവര്‍ 


അവളൂടെ 
അവരുടെ 
അവംഠക്കു 
അവളുടെ 
അവറം 
അവളോട്‌" 
പെന്‍കുട്ടികളോ 
ടൊന്നും 
അവളുടെ 
അവര്‍ 
പ്രകാശിപ്പിക്കുന്നത്‌ 
അവഠം 
പിന്നി. 
നടക്കുന്നവരുടെ 
അവറം 


അശ്ദധയുള്ള വരല്ല അധുഭ്ധായുള്ള വളല്ല 


അവര്‍ 
അവ 
അവത്ചടെ 
ലെറിയമ്മെ! 
ഒരവക്ള 

ര്‍ം 
അവര്‍ 

ി 
അചതുമമ 
അവരെ 
അഥര്‍ 
അവരുടെ 
അവരുടെ 
ക 

ക്ഷണിച്ച്‌ 
അവ ൧൭ 
അവരുടെ 

[ 
അവാം 
അവരെ 
അവരുടെ 
അവരോട്‌ 
അവറം 


അധ 
അവരക്കു 
അവളുക്ട 
ചെറിലമ്മ 
അാധഥംക്ം 

ദ 
ശവം 

ി 
അവടെ 
അവടെ 
അവ 
അവളൂടെ 
അവടെ 

ി 
പണി ലുകൊണ്ടു 
അവക്ഷ 
അവളടെ 

[ 
അപര്‍ 
അവളെ 
റ ളുടെ 
അവമോട്‌ 
അവര്‍ 


[1 


അവ 
അവളും 
അവഠക്കു 
അവളെ 
അവഠം 
അവളുടെ 
ഞ്ആ മാക്ലുത്തിന്ന്‌ 
ഉുയമ്മിളൂയില്‍:നിന്ന്‌ 
അരവളു.ടെ 
അവഠംക്ക്‌ 
അവഠം 
ലിട്ട 
അ വറംക്കു 
അവളുടെ 
ചീണ 
അവഥം 
എന്നില്‍ 
നടം 
അവര്‍ 
അവരുടെ 


95.൦ ഭാഗത്തില്‍, 0-൦ വധിയിൽ, “എല്ലാവ 
കടം? എന്നതിന്നു ശേഷം, “കഴിയും? ഹ്ലുന്നു കരടിയും, 
139.-ഠ൦ ഭാഗത്തില്‍ 4-൦ വരിയില്‍ “ഗൃഹത്തിന്‌” അവ 
രുടെ "യെന്നുമ്ളത്ും 170-ാം ഭാഗത്തില്‍ 93-2൦ വരിയില്‍ 
അതു" എന്നുള്ളതും കുറച്ചും, 194 -ംം ഭാഗത്തില്‍ 10-ഠം 
വരിയില്‍ “പോകുംമുമ്പ്‌? എന്നു കഴിഞ്ഞു്‌ *തിച്ചുയായും 
സത്യത്തെ?" എന്നുക്രടി ചേത്തും വായിക്കേണ്ടതാണ്‌ 


വറേമവണ്ടരം.: 


ത്താ... 


അദ്ധ്യായം ൧. 


രു 


ശീതകാലത്തിലെ വെയില്‍ ആ പ്രദേശത്തെ ദു; 
പിടിപ്പികടെവാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുളള.. വീടി 
നെറ മുമ്പിലായി, ബീഫാര്‍ക്കാരനായ തോട്ടക്കാര൯ം ഫു 
തോ അപ്പരിചിതമായ ശിരസ്സില്‍ തന്‍െറ ശകാരവപ്‌ദ 
ത്തെ ചൊരിഞ്ഞുകൊണ്ട്‌ പുപ്പെടികളെ നനമ്മവാനമ 
ആരംഭിക്കയം ചെയ്തിരുന്ന, തമ സമയത്ത്‌, ഒരു കുതിര 
പഞ്ജി പടികടന്ന്‌ ഉമ്മറത്തു വന്നനിന്നു. തആ വടിടിയു 
ടെ കിടിചാതടിന്നു്മില്‍ക്രടി തല പുറത്തയ്യിട്ടുകൊണ്ടു" 
ഒരു യുവാവ്‌ “ഇയാണൊ ക്ഷേതനാഥബാബവിനെറ ൫ 
വനം എന്നു ചോദിച്ചു. 

തോട്ടക്കാരന്‍, ആലോചിച്ചുറച്ചപോലെ, നനുപ്പാത 
ത്തെ താ വച്ചു; പിന്നെ അവനെറ ചുകന്ന കുരിട, 
ഉത്ത ചമലോട്‌ ഒന്നുക്രടി ചേ പുതച്ചിട്ട്‌, ഗൌരവ 
ത്തില്‍ “അതെ? പന്നു ഉത്തരം പറഞ്ഞു. 

യുവാവ്‌" വണ്ടിവാതല്‍ തുറന്നു പുറത്തേക്കു ചാടി. 
പണ്ടിക്കാരനന്‍െറ കണക്കുരിത്ത്‌ ശ്രധി കൊടുത്തശേഷം, 
വാതലിസനേരെ വേഗത്തില്‍ തിരിച്ചു; ഉമ്മറത്ത്‌ വെസ്്സു 
കല്ലുകൊണ്ടുള്ള. ചപവിട്ടുപടികമെ രണ്ടും മുന്നമായി ഒരേ 
സമയത്തുതന്നെ കയറി പുമുഖത്തേക്കു കടന്നും 


൨. ഫേമപഞ്ഞജരം 


ഈ പീട്‌ പട്ടണത്തിനെറ മധ്യത്തില്‍ ആയിരുന്നി! 
ല്ല% അതുവിട്ട്‌ അല്പം പുറത്തേക്ഷു മാറിയിട്ടാനിന്നു. അ 
ത്‌ ബീഫാര്‍പട്ടണത്തില്‍ സുപരിചിതമായ പ്രദേശ 
ഒ്ഞിെ൪റ അത്തത്തിയില്‍ ത ഠംപ്പൂട്ടിരുന്നു, പട്ടണത്തിലെ 
ബഹമും അവ്വുമായി അവിടെ ചേട്ടിരുന്ന എയിലും, അത്‌ 
അസഘ്ൃത്യ് കാരണമക്ടിിരുന്നില്ല. കെട്ടിടം, തോ 
ക, വീട്ടസാമാനങ്ങറം എന്നിവയില്‍ നിന്ന്‌ അവയുടെ ലു, 
ഭമസ്ഥന്‍ പാശ്ചത്യപരിഷ്ഠാരത്തിംല്‍ അല്ലും മുള്ള, ഒ. 
ധാളാണെന്തമ ഉഫിപ്റ്യാന ഏരുപ്പമായിരുന്നു. 

രു കാവല്ലാര൯ നീയ ഒയ (സ്വവാമോടക്ര 
റി ആഗതനെ അഭിവാദന്യചയ്തു. കൂടനെ തന്നെ “ഏ 
൯൨ “നാമലിഖിതം" നിവെറ യയമാനുന്ന കൊടുത്തൂ” ൬ 
(ന്‌ ആ യവാപ്‌* ആബാളോോടുപറഞ്ഞു. കാവവ്ല്ാരന്‍ ൭. 
ശ കമ്പാല നിക്കിഷിറ്യകൊട്ടേത്ത്‌, അവിടെനിന്നു പോയി, 
ആ യവാവാകട്ടെ മരിയുടെ ചുമരിന്മേലുദ്മ ചിതഞങ്ങ്ചെ 
പരിശോധിച്ച ചുറവം നടന്നകൊണ്ടിരുന്ത. അവോ, 
1 അതതില്‍ കുറവുശ്മ വയല്ലായിരുന്നുതാനും. 

ത്ത ഒ വറവ്പുകമാരന്മ്‌ ഇരുപത്താറൊ ഇരപത്തേ 
] ലസ്സായിടടണ്ടാറും ന്യ നിറം മനോദരേരമായ 4 
കാന്ത്‌. കടപ്പ റിലെ വൃത്തിയും, വടിവും ഭാവവും പടട 
ലവെയുളകവതമട നോട്ടത്തെ തആആകഥ്ഠിച്ചിരുന്നു. തീ 
ലിതില്‍നിന്ന്‌' അപ്പ്യോഠം ഇറത്മിലന്നിദട്ട ഉണ്ടന്തിരുന്നു 
െ എന്നത്‌ ആയള്ശേടെ നല്ലവണ്ണം മിനുക്കിവെച്ചിടടട. 
ലിയും ഒല പൊടിയുടെ പാഴുപേലേരില്ലാത്ത ഉടുപ്പിന്‍െറ 
ശമാടിയും കാരണം വിശ്വസിക്കുവാന്‍ ഞെരുക്കമായിരു 
4 ന്നു മാതമല്ല, വേരെ വിപരിതമായിതോന്നിക്കുക 


അദ്ധ്യാദമം ൧ ൩ 


യും ചെയ്തിരുന്നു. അദ്പാരം തന്ടപ്പുകാടമായിരുന്നു ൭൬ 

ക്ടിലം ആയാഠം കയ്ത്ിലുണ്ടായിരുന്ന ൭൨൮൭ല്‍ ൭കൊമ്‌ മു 

ഖം കൂട്ര്രടെ തുടയൂടന്നു മായിരുന്നു. 
ഭവാരപ്പാലകന്‍ മടങ്ങിവന്ന്‌ അദദ്ദഫത്തെ ൨ 


൭ 
മാത്യു” ചുരരിന്മേല്‍ തൂ മരിയിരുന്ന മയ വവിയ കാടി 
യില്‍ നോക്കി തലമുടി ഒന്നുക്രടി ശരമിപ്പെത്തിയിടട്‌, അ 
വിപി്ട രണ്ടുമുന്ന മുറികളും മര വരാന്തയം കടന്ന്‌ ഘന 
ഭു ശീചകൊണ്ടട്‌ വാതല്‍ മറ ചവിട്ടു തായ രര മുറിയെ 
മുന്ധിലായി അവര്‍ നിന്ന അകുന്ത്നിന്‌* ആമാ ഗൌ 
രവങ്ങില്‍ “അകുത്തുവര? എന്നു റെ പറവ; വാ 
തത്മറ നീക്കുന്നതിന്നു കാവവ്വചാരന്ന്‌ അവസരകം 
തെ, താന്‍തന്നെ അത്‌ നെ രന പെഗത്തേക്കു അദ ിനിക്കി 
ആ യുവാവ്‌" അകത്തി പ്രശ. 

മുറിയില്‍ വളരെ അധികം സാതാനങ്ങറം ്ട 
യിരുന്ന, മമവ വ്യയഘവയ്ും വിലപ്പിടി ലയം 
ആയിരുന്നും പ്രായംപെന്ന്‌ രരം അടിമുതല്‍ മവ 


രു വലിയ ചാലചസ്പാല 


പം 
ഒരെ പതപ്റ്യുകൊണ്ടെ ടിയി 
മേല്‍ ഉഴിക്കുന്നുണ്ടായിരന്നു, അദ്ദേഹത്തിന്‍െറ സ്ഥിപ 
ത്തി മധ ഭവ്യ മേശദമന്‍ വരിവരിയായി മരുന്നും, [ 
ര്‍റ ഗുമികപ്ലെട്ുകളും രു മേധഗ്ലാസ്സും ഒരുക്കിവെദ [ടു 
ഗു വഴ 
ഭ്ായിരുന്നു. 
ഓരോ ജനാലയ്യു്ഛം വാതധിന്നും ഘനമേറിയ ധീചം 
കൊടണ്ടാക്പ്പൈട മറന്്രീവകളം വരഭിയിരുണ്ട ഒര 
ടത്തമുറിയിലെ വിയ കുലം തത്തക്കമ്പിലി ഹി ചിട 
നിലവും തൂറന്നകിടന്ന രുന്ന വാതിലില്‍ രെ കാണാ വീ 
റ ു 
മുന്ന വൃരുക്കത്ത'ല്‍ പായു മയറമനെജ്കില്‍, ര്യ 


ി ദേറമപഞ്ജരം 


താമസിമമന്ന ആം ദീധലകാചമായി അനുദപിച്ചുപോരു 
ന്ന രോഗത്താല്‍ ബാധിരനാണെന്നറ യുന്നതിന്നു വലിയ 
ബുധിയൊന്നും തആൃവശ്യമാധിരുന്തില്ല. അദ്ദേഹത്തിന്‍റെ 
മുഖത്ത്‌ നാസികാഡ്രമും തെളിവുരള തായ രണ്ടു കണ്ണ്ണുകളു. 
ല്ലാതെ ആ സമയത്ത്‌ വേറെ ഒന്നും പ്രത്വയക്ഷപ്പേടടിരു 
ങില്ല. 

യുവാവ്‌ അകുഞ്തുകടണ്‌ ഒതൊറ്ൃത കൂടനേ “അടപ്പ്യാഠം 
തങ്ങളാണ്‌ ലളി തന൯ അല്ലേ? ഇരിക്കു” ഏന്ന്‌” അര്‍ദരഫം 
പ്േറംത്തു. 

ലഭ്ിതന്‍ ഒരു കസേല വലിച്ചിട്ട്‌” അതിന്മേല്‍ ഇയ 
അ. വന്ന ആമെ നളുലണ്ണ്ും മന്ന നോശംിയശേഷം, ആ 
ഗഫസ്ഥന്‍൯ പിനെയും സംസാരംത്ുടങ്ങിം “യാത സുഖ 
മേറഡിരന്നില്ലെ? ഇങ്‌ നെയ്യ ടുപ്പോടേകൂടി എന്മാ 
ണ്‌ പൃവിറമ്മി നടക്കുത്‌? തുത യസ്സായി്ടും ിി 
ദോഷം പിടിക്കുക ത്സ ഗുമ്േതരമായിട്ടുരച ഖരു സംഗ 
തിയാണെന്നു നിക്ങഠം മനസ്സ വാഷ്കാത്തത്‌ ഏന്താണ്‌ ??” 

തമ൯റ ഉടുപ്പിനെ പററി ഇങ്ജനെ പുറപ്പെടുവിച്ച 
ഒരഭിപ്രായം കേട്ടിട്ട്‌ അല്ലും വല്ലാതായിക്കൊണ്ട്‌, ല 
ളിത൯ “ഏനിക്കു മരാപ്റ്യുയോന്നേനനില്ലു; ഈ മാതിരി ഉട 


ല്‍ പറന്തുചോകന്നതാന്ത്‌ ഞാ൯ പരിചയിച്ചിട്ടണ്ടു? 
നപ്പറഞ്ഞു. 


ആവ്ുനേരത്തെ മൌനത്തിന്മശേഷം, “നിങ്ങാം ഇ 
പ്ലോഠം എന്താണ്‌ ചെയ്യുന്നത്‌ 3"? എന്ന്‌ ക്ഷേതുനാഥ൯ 
ചൊടിച്ചു. 


ട്ക്താന്‍ കറ്യട്ടയിത്‌, വക്കീലായിരിക്കുവാനാണ്‌ം തീ 
ചപ്പേടത്തി യിരിക്കുന്നത്‌.” 


അത്ധ്യായം ൧ ൭ 


4അപ്പ്യോഠം ഇതുവരെ ജോടി തുടങ്ങിയിട്ടില്ല? 

ഇല്ലം വരുന്നമാസം മുതലു തആആരംഭിക്ഷവാനാണ്‌ 
പിചാരിക്കുന്നത്‌, അതിന്നുക്ള എല്ലാ ഏപ്പ്യാടും ലെയ്തി 
ട്ടുണ്ട്‌." ഏന്ന്‌ അല്ലം സംശയിച്ചുകൊണ്ട്‌ ലളിത൯ ൭. 
ത്തരം പറഞ്ഞും 

*സുബോധന്‍ ഇപ്പ്യോറം എവിടെയാണ്‌ ?" എന്നാ 
യിരുന്നു ക്ഷോത്രനാഥനെറ പിന്നത്തെ ചോദ്യം. 

അദ്ഹം ഇസ്പ്യോഠം തെങ്ങളുടെ കൃരഷിസ്ഥല 
ആാണ്‌..? 

്ആയാറം കല്യാണം കഴിച്ചുവൊ?" അതിന്ന്‌ അവ്പയം 
കടിച്ച്‌ “ഇല്ലം” എന്നുത്തയം പറഞ്ഞും 

പിന്നെ കുറേദനരഭത്തേക്ക്‌ രണ്ടാമ്ൂം മിണ്ടാതെയിരു 
ന. ഏന്നാല്‍ ആ സമയം ലളിത൯ തനെറ ദരദ്ധയെ 
മേതിഭാഗത്തുഭമ. ഇത്തരം ന്ല്്ുന്നതിന്ന്‌' വിനിയോഗിച്ച 
രുന്നു. പിന്നെ പെടുന്ന്‌ ഉറക്കെ കണ്ടം ഒതളിയിലുകൊ 
അട്‌ ക്ഷേതരനാഥ൯ ഇപ്പകാരം പറാ, “വളരെ നല്ലത്‌, 
കളിച്ചു വല്ലതും കഴിക്കുക. ഏറ കുതിരയും വണ്ടിയും 
ഇയ്യിടയായിട്ട്‌ വെറുതെ നിവ്യൂകയാണ്‌. ഉ.ചൂയ്ല' നിങ്ങം 
ക്ഷ പുറത്തുപോകണമെമകില്‍ ഉപയോഗിക്കാം.” 
ട്‌ ട്ഞാ൯ വൈകുന്നേരത്തെ വണ്ടിക്കു തന്നെ മടങ്ങി 
യാലൊ എന്നാലോചിക്കുകയാണ്‌.”” എന്ന്‌ ലളിതന്‍ എ 
$നേറവ കൊണ്ട്‌ പറഞ്ഞു. “ഞാന്‍ ഇവിടെ താമസിക്കേ 
ണ്ടുന്ന ആവശ്യം വല്ലതുമുണ്ടോ??? 


ഇല്ല” എന്താവശ്യമാണുഭമത്‌* സിങ്ങറംക്കു പോ 
ക്ൂണമെ ലില്‍ അങ്ങനെ ആവാം.” 


ശി എന്നാല്‍ ഞാന്‍ പോകയാണി." ഇവ്രകാ 
ക 


[7] ഹേമപഞ്ജരദ 


രമുര്മ വാക്കുകറം കൊണ്ട്‌ പൃതക്കത്തില്‍ ക്ഷേതരനാലനോ 
5 യാതതയും പറത്ത്‌ ലജിത൯ ആ മുറി വിട്ടു പുറത്ത കുട 
അ. മറഗ്സീലയുടെ മവദാഗതത്തെത്തിയറ്വും, ഥിഡമാ 
യെന്നേ നിശ്വസിമു തന്നത്താന്‍ ഇനെ പറദമുടഃ 
ദൈവമെ! ഞാനിചിടെ താമസിക്ഷനു പക്ഷം, മാള്‍ ൩ 
ശിച്ചുപോഠും! ഇപ്പോതന്നെ പകതി ശ്വാസംമുട്ടിക്ക 
ഴിഞ്ഞ 

കള്ടി ക്ഷിഞ്ഞറശഷം, തനി മായി ്യടത്തിയി 
ടയ മറിയില്‍. അോദ്യൂറ്‌ദ്യോ ൦ ആയാം ന്നു ഇ 
ടങ്ങി. വീട്ടുടമ (റുി/ ാവികിലും ഒരു 
പോലെ പ്രസ്യസപ്പടില്ത; 14 
സ്യ വിഷയ തിരെ 
പ്പോ തിയ നു 
ക്മണമുദിക്കുക്ത; എ. 4 ക്രി ന്ന നം 
സംശയിച്ച. ആ ടം കസ്മനേയൊ പിമമ്പു 
വാന്‍ കലികഥം ഷെണ്ടുചന കെ യന്ന ഒവപ്പുമാരനേ 


യോ യ്രടാതയെ വപ്ലവരേധും കാണാമെന്ന ആശയോമടെ 
ആയും ആ വദി. നോക്കി. എന്നാല്‍ അവിടെ ഒരാ. 
ഒട നിഴല്‍, പോലുമുന്ടായിരുന്നില്ല. 

ഒരു ലിധത്തില്‍ ഒ സ്മയം കഴിടമൂക്രി, തീപഖി 


ി 


യുടെ സമയത്തിന്നു വെ മുഡുതന്നെ കുതിവേണ്‌ 
വരുത്തി അതില്‍ കയറിഷിരുന്നും ലങ്ി പടികടസ 
പോകേവേഴിക്ക്‌* മാളികമുകിലേക്ക ആയാഠാം ഒന്ന തിഥി 
ഞ്ഞൂദനാക്കി മുന്‍വശത്തെ മുറിയുടെ ജനവാതില്‍ [1] 
ന്നമിടന്നിരുന്നു. തില്‍ തെറ ദി പതി ജ്യ ഉടന 


അസ്ധയായം ൧ നി 


യ ടോ! ഇവിടെ മുന്നു രടന്ദ ദിവസം ഖവ്യ തര 
ത്തിലും എനിക്കു കഴിച്ചുക്ൂട്ടാമായിരുന്നു ." ഫു പറഞ്ഞും 

കീശയിമനിന്നു മണികയ അആനോക്ഷിയത്ില്‍ വണ്ടി 
വരുവാ൯ സമയം ധാരാഉമുണൈസ്നറിഞ്ഞു. തല പുറത്തേ 
ക്കിട്ടുകൊ “ഇതാ, വബംി പതുക്കെ പേകേട്ടെ?? ഏ 
അ പണ്ടിക്കാരന്നു ക്യനകൊട ത്ത. അവന്‍ ഈ കുറ്റ) 
നത്സനുസരിക്കുന്പതില്‍ മല വധത്തിലും ലീറ്യചതത്തിയേ 
തുമിപല്ല. 

ലളിതെറ ലണ്ടി റ്റണ്റിംഥത്തില്‍ന്നിന്ത മറഞ്ഞ 
മാത്രയില്‍ രൂൃയാമേള ചാക്കിക്ാബ്പ ിന്നിരന്ന ചെണ്‍ 
കട്ട! ജനാലയുടെ ഇട ാടല്‍നിന്നു [1 ഞ മുറിവുടെ ന 
ടുവിലായി മല ഭഴതൂ്മേശയും തിന്‍ ഇരുവശത്തും 
ഓരോ ചസാലയും ധിടന്നികുന്നു. അവരും | ഇവനിട്ട്‌ സാമാ 
വമ്ങധ ൦ ആട്ടി മാററിയും കറിച്ചും ഇട്ടു തുട 
ബി. അവ: ചതിനെട്ടെം പത്തൊന്ധതോ വയ 
സ്സ കാം. അവസ്ലടെ ടപ്പ്‌ തനി സോ ഒഖധൃദയണങ്ങ 
നിന്നാ അവധം ഒയ പിധവയാംണന്നു വിധിക്ഷ 
വാന്‍ വഴി ജില്ല; വകമയിട്ടി യിക്കുന്ന തലമുടിയുടെ നടുവില്‍ 
മ്മം കാരണ മതഷൊലിഴ്‌ അവഠം ലിവാഫം കഴിഞ്ഞു 


കാര വന്ന തയ്‌: പ്പാന്‍. അരമി്വ. അതുകൊണ്ട്‌ അ 
വം ഒരു കന്കലബന്തുവേണം തീചപ്പ്െടത്താന്‍. 


ബിഹാര്‍ചേ. ദെ. ഒരു സ്ഥലത്ത്‌ അ പ്പായത്ങില്‍ 
കല്യാണം കധിക്കായിലന്ന ആ കന്യകയുടെ അവസ്ഥ ശി 


ഷ്യ്മാധിലും ചേധത്രനാഥബാബുയികന്‍െറ ലീട്ടി വധാറ്മ, 
കുരു ജിയ സ്ന്റേഫിതന്മാരിലും അ്രതപു റവും മജപ്രടവ്യമാ 
൭ ലിചാമത്തെ ജനിപ്പിച്ു. 


ഖു ഹേമപഞ്ചരം 


ഈ പെന്‍കുടി ക്ഷേതനാഥബാമബ്ബ വിന്‍െറ പുത്രി 
ഭയയയിരുന്നില്ല; അദ്ദേഹത്തിന്നു മക്കന ണ്ടാ മിരുന്നില്ല, അ 
ദ്ദേഫത്തിന്നു ഇവളെ എവിടെനിന്നു കിട്ട്‌ യെന്ന്‌” ആകം 
അറിവുണ്ടായിരുന്നില്ല. ബീഫാറിലേക്കുക്ളു, അദ്ദേഹത്തി 
൭൯൨ പ്രഥമപ്പലേശനുത്തോടുക്രടി അവളെ ഇയ. വീട്ടില്‍ 
എല്ലാവരും കാണുവാന്‍. തുടങ്ങിയിട്ടുണ്ടായി തുന്നു. അവഥം 
ക്ക്‌ ഈ ഗ്ൃഷനാഥനോടു യാത്മൊരു ബന്ധവുമില്ലെന്ന്‌ ഏ 
വരും അറിഞ്ഞിരുന്നു. എന്തെന്നാല്‍ അവറം അദ്ദേഹ 
ത്തെ എപ്പോഴും 'ക്ഷേത്രനാഥബാബു' എന്നാണ്‌” വിളിച്ചു 
ഖന്നിരുന്നത്‌. 

ഒരു വയോധികനായ വൃദ്ധന്‍ വാതില്യല്‍വന്ന്‌ “ബാ 
ലെ'ബാബ്ദു ക്രട്ടിക്കൊണ്ടുവരുവാന്‍ പറഞ്ഞുയ്പിരിക്കുന്നു."” 
എന്നു പറഞ്ഞു. ഈ നാമധേയത്തിലായിരുന്നു ഇയയാഠം 
ബദ്ദം നാലവയസ്സില്‍ പന്ന ആ കസ്ത്കയോ$ സ്വാഗതം 
പറഞ്ഞിട്ടുള്ളത്‌. ഇപ്പോറം അവറം കുട്ടിയല്ലാ എ 
തിലും, ആ പേര്‍ ഇന്നും നിലനിന്നു പോന്നിരുന്നു. ആ വീ 
ട്ടിലെ മറവ ദൂതന്മാരും ഈയ വൃട്ഥനെ അനുകരിച്ച്‌ ആ 
പേരില്‍ തന്നെ ഉരമ്മിദുയെ വിളിച്ചുപോന്നു. എന്നാലും 
ക്ഷേതരനാഥബാബ്ദ ഒഴിച്ച്‌ ആരുംതന്നെ ആ നാമത്തെ 
കപയോഗിച്ചികുന്നില്ല. 

കൂരമ്മളയാകട്ടെ, ഒരു പുസ്തുകത്തികന്‍റ ഏഴുകഠം കാ 
രോന്നായി മറിച്ചുകൊണ്ടിരിക്കുകയായി രുന്നു. അവംക്കുവാ 
യിക്കുന്നതിന്ന്‌ അപ്പ്യോഠം അല്പംപോലും താപയ്യമുണ്ടാ 
യിരുന്നില്ല; എന്നാല്‍ അവരവരുടെ കൈകറം ഫന്തെയ്കി 
ലും പ്രവൃത്തിയില്‍ ഏഷ്ലെടടുകൊണ്ടിരിക്കുന്നത്‌' സമാധാന 
കരമാ ലിതോനസ്തണണ ലളുരെ ആരുകറം മുണ്ട്‌. അവളെ ഖി 


അദ്യായം ൧ ൯ 


ഭരിച്ച ഉടനെ. പുസ്തകം മേശമേധിട്ട്‌ മ്മിള ക്ഷേതനാഥ 
൭൯൨ മുറി്മിലേക്കു പോയി. അവരുടെ തലമുടി അഴിഞ്ഞു 
കിടന്നിമന്നു; എന്നാല്‍ പോകംവഴിക്ക്‌ അവഠം അതിനെ 
ചുററിക്കെട്ടി. 

ക്ഷേത്രനാഥനെറ മുറിയിലുത്മ, എല്ലാ വാതിലുകളും 
ജനാലകളും ആ സമയത്ത്‌ ചേയ്യടച്ചിയന്നു. അവയിലെ 
മറഗ്ലീലകളും നിവത്തിയിട്ടിതന്നു. മരൂമ്മറത്തുമ്മ വന്ത൯ 
മത്രം കുറച്ചു തുറസിട്ടുണ്ടംയിരുണും ഉയാമിള വാതി 
പം കരടി എത്തി നോക്കിക്കൊണ്ട്‌ മുറിയുടെ ത ംഭാഗ 
ത്തെ സ്ഥിതി മനസ്സിലാക്കി. അപ്പോം അഗ്ന ഖണ്ഡത്തില്‍ 
തിരിഞ്ഞിരുന്നു. ക്ഷേരുനാഥന്‍ കിടക്കുചാ൯ പോയി. 
അദ്ദേഫത്തിഒെറ പ്രത്യേകശിഷ്യന്‍ യജമാനന്‍െറ കാലി 
ന്മേല്‍ ചൃടുലെള്ളൂം നിറച്ച കുപ്പി തരുട്ടുകയായിരുന്നു, നര 


ലൊ അകമെ കൊല്ലങ്ങറംക്ക മുന്പ്‌ അദ്ദേഹത്തിന്ന്‌ ഒരു 
കഠിനരോഗം പിടിപെട്ടു. മേലില്‍ പ്രത്വേകം സൂക്ഷിക്കുന്ന 
തിന്ന്‌ അന്ന്‌ അദ്ദേഹത്തോടു വൈദ്യന്‍ മുപദേശിച്ചിരു 
നാതുകൊണ്ട്‌, അദ്ദേഹം വെളി ത്തോടും വായുവിനോടും 
മല്ലിടവാന്പായി അന്നുമുതവ്വയ ന ശ്വയിച്ഛിരിക്കുകയും, അ 
തിന്നുവേണ്ടി ഈ രണ്ടു മുറികളേയും ഒരു ബലമേറിയ കോ 
ക്യയാക്കി തിരിക്കുകയും ചെയ്തിട്ടുത്തായിരുന്നു. അദ്ദേഫം 
കൂരിക്കലും പുറത്തു പോഷിരുന്നില്ല, ഇതു വൈദ്യ൯ വിരോ 
ധിച്ചു ഏട്മിലും, ആയാഴുടെ ആട്യത്തെ ഉപദേശത്തെ പി 
ന്നീടു കൊടുത്തിട്ടുള്ള തിലും ക്ഷേതരനാഥന്ു ഹൃദ്യമായി തേഃ 
ന്നിയത।നാല്‍, അദദ്ദഫം അത്‌ നെ അനുകരി കൈയാന്ന്‌ 
ചെയ്തിരുന്നത്‌. അദ്ദേഹത്തിന്‍െറ ഇരവിധമുമ്മ മനോഗ 
തിയെ നീക്കം ചെയ്യുന്നതിന്‌, വൈദ്യന്‍ ഒന്നു രണ്ടു തവ. 


1 ഥമപ്പന്നം 


അ ബലമായി ഉദിച്ചു തമിലും, ഫലിക്കായ്യയാല്‍, ബാ 
ബുവിന്‍െറ ഇഷ്ടംപോലെ നടക്കുന്നതിന്ന്‌' ഇപ്പം പി 
ടുകൊടുത്തിരിക്കയാണ്‌. ക്ഷേതരനാഥ൯ “*ഇമുകൊണ്ട്‌' എ, 
ശി ചരെ സുമ്മ." എന്നു പറഞ്ഞിരുന്നു. അദ്ദേ 
ഫഥത്തിന സുഖിപ്ലെന്നുയി മററ വര കണ്ടിയന്നതുകെം 
ണ്ട്‌, ഇത്‌ മഅഖധ്മ വിശ്വസിക്കവാ൯ ഞ്മെയക്കവുമാഷി 


യന്ന. 


്ഞമോധകത്തു വരെ"? എന്ന്‌ മരു നിമിഷനേരം 


ഖാതലികന്‍െറ പുറത്തുന്ിസ്ധധേഷാം, ഡെ രധ്യസ്വശഞ്ഞില്‍ 
ത്യമമിള കം !. കാ പറി? 

7? ഏഡ്‌ ി നിപ. കൂരമ്മിള 
അക്വ കടന്ന ന്‌ മധ ശിഷ്യന്‍ 


ശര ഖ്ധാല ട്‌ മം വ ഇരുന്ന. ആധ 


ഫെഡ 


ശോധനഷഷില്ല 
പോേരായിട്ട്‌' ഒഷ ചെറുപ്പ ഇത്തിചിംടെ ധന മുന്നു 
അയാ നീ കണ്ടൊ?" 

ധ്‌ ഞാന൯ ലം 

യയാളെപ്പുറി എന്തു ലി പാഥിക്ക് എന്നത 
ലേ രം ] അല്ലു തപ യയിലെ ഖാം ക്ഷേ. 
ബാഥ൯ ചോലിു. 

ബാധാരഹായായി; ഇയ്യാക ഖാ ചോദ്യം മയ! 
നി പഠ) ഒരാട്‌ ആരും 
ചോഴി ്ജിലിള, വകൂമെപ്പോേയം ര സ്പൊരു മുത്ത 
ഠെ ചെന്‍ മടികമം. മന്നാ ഇത്ത ലമയിലുള്ളു ചോ 
ലക മെയ ശിസ്ധിറുഷ യമി അതിക മവുപടി 


അയ്യായ ൨ ൨൨ 


യില്‍നിന്ന്‌" രക്ഷപ്സറെടവാന്‍ തരമി്പ എന്നറിഞ്ഞിരുന്നു, 
താനൊരു പാദ്യം ആരോടെനിലും ചോദിച്ചിട്ട്‌ അതിന്നു 
മ മവപടി കിട്ടാത്തതറ൭ ഒരവസ്ഥ ക്ഷേതുനാഥന്ന്‌ ര 
ഒിക്കുവാ൯പോലും തശകുമായിരുന്ന. അദ്ദേഹം ഒരു 
പ്രധാനാദ്ധുപേകനായിട്ട്‌ ഒരിക്കലും ഇരുന്നിട്ടിറ്റെ സിം, 
അദ്ദേഹത്തിന്റ സഅന്റ്രേയം അത്മരത്തിലൊരാടടെ 
ആയിരുന്ന. അതു തന്‍െറ ഏഏുകശ'ഷ്യത്തി അവഠംക്കു 
രാഗ്മവേപ്പ ദിവസം മുതപ്പതതന്നെ മ സ്ത്്ലംക്കിയിട്ടുമ 
ണ്ടായിരുന്നു. അതു ഹേതുവാധിട്ട്‌ മരു നിമിഷനേരത്തെ 
ആലോചനാ ശേഷു “അയ ക്വീത്തയപ്പ.?” എന്‌ തയ 
മിള ത്തരം പറഞ്ഞും, . ! 

ട്‌ എന്നു ക്ഷേഈനാ; 


൧൯ മന്നുറ്ുടി, കുറെനേ 
രം മെയനരാതിയമ്പശഹം പരത്വകിക്യുോടും പറയുക 
യപ്പെന്ന നാജ്യത്തില്‍ ക്േഷേതനാഥന്‍ തടറ്ന - “ശരിയ 
ബി". മത മട്ടി ആത്യാം തഠമശാഴിരപ്പെന്നു" ആത്മം പഠ 
ബാം. പോകന്നരിന്ന്‌ അ റം സ്യ ത്താജി എനി 
൭ തോന്നിയ താമസിക്കുന്നതിനു നത ന്തു നളുത 
ല്ല൮ു0% ആ തരത്തിലും മന്ന രണ്ടൊ ആദുകുരെ ന്താന്‍ 
കണ്ിററണ്ട്‌ അവറും നൂപ്യതാണ്‌ പോകുന്നതിലുള്ള. 

"തിടുക്കം". 

ഉരദ്മിള ഒന്നം ലിണ്ടാതെയിരുന്നു. താന്‍ ക്ഷത്തികം, 
തെ തന്നോ സംടാഷണിടന്നൊരുമുന്നര്‌ പ്രത്യേ 
കല്പം പെറ്റ ടാ അദുഹത്തിസ്‌ അസവ്വമായിയ 
നു. അവര്‍ ഖിയ ത്തോ ,ക്രടി ഇയിംതെമെന്നം ലറ്റവ 
രും വല്ല ചോദ്യവും ഹേറടിച്ചാല്‍ ഉടനടി തുത്തമം പറയേ 


ണമെന്നുമായിരുന്ത അ ത്തിനെ ആഅമിഃപ്യായം ഇ 


൧൨. ഫേമച്ചഞ്ജരം 


സംഗതിയിലാകട്ടെ ഉരമ്മിളയ്ക്്‌ ഒന്നും പറയുവാനുമുണ്ടാ 
യിരുന്നില്ല. അതിനാല്‍ അവറം അവിടെ കന്തുന്നതി 
നോക്കി ക്കൊണ്ടിരുന്നു. ആ മുറിക്കകത്തുണ്ടായിരുന്ന ചൂടി 
൯൪൨ ആധിക്യം, കാലം തണുപ്പ്യായിരുന്നിട്ടം, അവടെ 
തല വേദനിപ്പിക്കുവാന്‍ തുടംജി. അവിടെനിന്ന സാവധാ 
ത്തില്‍ എുനേറവപോകുന്നതായാല്‍ അതു ക്ഷേതൃനാ 
ഥ൯ അധികുപ്പസംഗമായി കരുതുമോ തന്നവഠം ആലോ 
ചിച്ചു തീച്ചുഴപ്പടത്തുവാ൯ തുടങ്ങുമ്പോഠം, സംഭാഷണം 
തുടരുന്നതിന്നായി അദ്ദേഹം വീണ്ടും വായ്‌ തുറന്നു-- 
നിന്നെ പറ്്പ്വിക്കുവാന്‍ ഇന്നു മിസ്റ്റ്‌ പാക്൪െ ന്നില്ല!" 


ഇല്ല. ഇന്ദ ഞായറാ്സ്രയാണ്‌'. 

ടമാ, ശരിതനൊ., ഞാന്‍മറന്നു പോയി. അതോമ്മ 
വെയ്യ്ഛവാന്‍ അദ്ദേഹത്തിന്നു പ്രതേകിച്ചു .കാരണമൊന്നു 
മുണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍െറ ദിനചവ്യയില്‍ ഞാ 
യറാഴ്ചയ്യ്ച വിശേഷമൊന്നുമുണ്ടായിരുന്നില്ല, ഒടുവില്‍, 


കൂരമ്മ ഭയ്യ മോചനം കിട്ടി. ആട്ടെ, പൊയ്യ്ലയോടു. എ 
നിക്കു കുറച്ചു ജചദോഷമണ്ട്‌, നല്ല സുഭ്വം തോന്നുന്നില്ല. 


അതുകൊണ്ട്‌ ഇന്നുരാത്രി! ഇതിലധികം എഴുനേററിരിക്കു 
ന്നില്ല"? എന്നദ്ദേഹം ഉയമ്മിളയോടു പറഞ്ഞയച്ചു. വൈ 
കുന്നേരമായിട്ടെ ഉണ്ടായി രുന്നു. ഉരമ്മിള, അദ്ദേഹത്തി 
നെറ ചുടുകൊണ്ടു പുകന്നുവീമ്തമുഖത്തേക്കു ചാഞ്ചലു 
മ്തോടെ ഒന്നുനോക്കി. അവളുടെ ആഗഫം തൃ ജനാല 
കടും വാതലുകടടം ഒന്നൊഴിയാതെ തുറന്നിടുന്നതിന്നായി 


ന്നു. എന്നാല്‍ ബാബുവായിട്ട്‌ അവഠംക്കിതുവരെയുള്ള. 
പരിചയം, തന്‍െറ രക്ഷിതാവ്‌ അദ്ദേഫത്തിഒന്‍റ വിചാ 


തത്തിന്നു വിപരീതമായി ആരോഗ്യം വീണ്ടുകിട്ടുന്നതില്‍ 


അസ്യയയേം ൧ ൧൩. 


ലിമുഖ മെന്നും തന്‍െറ ഹിതംഭപോലെ നടന്നു രോഗത്തില്‍ 
അകപ്പെടന്നതിന്നു താല്‍പദ്മുകള രരാവാനൈന്നും പഠിപ്പി 
ച്വ്ടടങ്ടായിരുന്നു. ഒ്ടും താമസിക്കാതെ തനമ്മിളു ബെ 
പ്പെട്ട്‌ ആമി പിട്ടപോപ്പി. 

വൃദ്ധഘായ ഖിയാം എന്ന ശിപൃത്തി തരമ്മിയുടെ 
മുറി അടിച്ചുവാരി കരിടയ്കവിയിക്കച. അ വടം ശുട്ടുകയായി 
ന്ന മമ്മിയുടെ ബാല്ലയതില്‍ അവ ഒന്നാമതാ 


രവ" ഈ രഖിയയറയില 
അ അവളെ ത വിരുന്നത്‌. ഇപ്പ്യോദിം ിവസത്തില്‍ 
ചുയങ്ങിയത്‌ ഒരു പല്ലു പ്രാവശ്യുമിലും ഭക്ഷണം, തര 
നം ഉറക്കം മുതലാധതി ലും ൭൨൨൮ സംഗ്മികളിലും ധനി 
കാതെ തന്നെ ഉ-വലേശംറം കൊഴു കെയും ശാസ്ധികമയും 
ചെയ്ത്‌” ഇവരം രമ്ധിമയെ ഉപ്ര്രരിക്കുക പതിവായിരു 
ന്നും ആ വൃദ്ധയുടെ മക്കം സമീപശമ് പേസ്ത്ാ 
ത്തോട്ടത്തില്‍ സ്വന്തമായ വീടാക്കി പാ; റുപപോന്നിരു 
ന്ന; എന്നാല്‍, താന്‍ പഭത്തിക്കൊണ്ടുവന്നിലന്ന 'ബാല" 


ജി ഈ വീട്ടില്‍ കാല്‍വെറ്റ 


വിപാഫം കഴിച്ചു പോകുംവരെയ്യ്യം, അവളെ വിട്ടും പയ 
ന്നത്ിന്നു രഖ ഡ്യു മനസ്സുണ്ടാഡിരുന്നില്ല. ബാബു ധൃുവ 
ഒരന്മായിട്ടും അവളെ വിവാഹം ചെ ്‌ക്കാത്തത്െ കമ 
*ണ്ാണെന്ന്‌' അവറം൧൭ ലേശവും അറിവയണ്ടായികനാല്ല. 
എന്നാല്‍ ൬ സഗതിയെപ്പുററ' അസം മാട പറ ത 
ജിക്കുരുന്നെ അവമാശമുണ്ടാകുന്നതെനം! ബ്‌ ഏറ വ 
വിചാരിച്ച  വിയസ്ത പനം അ ഗ്രമേത്തിലും . ൨൨. 
മുശ്മ. ശിഡ്യന്മായം ആദൃദ്കട്ടമെപ്പാധ രാശിയുടെ . നാ 
വാ൯ പോകുന്ന ഒവാധ്‌ ഒല “ംജിസ്രി (മജിസ്റുട്‌) 
ആഴി രീരുവാ൯ ശിമസ്ത്് പോയം യാമ മും 
ി 


ഫത്‌ ഫേേമപഞ്ജനം 


ജി എത്തിയാല്‍ ഉടനെ വിവാഹമുണ്ടാകുമെന്നും അറി 
ഞഞ്ചിരുന്നു. അതങ്ങനെയല്ലെനില്‍, അവഴ്ചെ ഇംഗ്ലീഷ്‌ 
പരിപ്പിപ്പാന്‍ ഒരു മദാമ്മയെ ഏപ്പെടുത്തുകയും മറവാ 
പെയ്ഡ്‌ മമ തെന്തിനാണ്‌ $ 


കരമ്മിഒ അവളുടെ മുറിയില്‍ കടന്ന തുടനെ തന്നെ 
അഖിയയെ പറഞ്ഞയച്ചു ഖിയ 'എഷ്ല്്റിപ്പറക്കി"ക്കൊഴട്‌ 
വാതലിന്നു പുറത്തു കടന്നു മാതുയ്ക്ക്‌, മുറിയുടെ വാതര& 
അകത്തുനിന്നു ത്ൃതിട്ടും തഖിയയുടെ ഗ്രത്തരഷകളില്‍ 
ബിരന്നോിയുപാ൯ ഇഭതാരു മഗ അവഠംശബ്മോയിരു 
നൂ. പിന്നീട, കണ്ണാടിയുടെ മുമ്പില്‍ചൊന്നുനിന്ന്‌ 
കൂരമ്മിള അവട ടെ. തലമുടി പിന്നുവാന്‍ തുടങ്ങ്‌. 

ആ അകത്തു പ്രദവശിക്കുന്ന ഒരാശൂടെ ദൂഷ്ണി ഒന്നാമ 
തായി പതിയുന്നത്‌ ഒരു യുവതിയുടെ എണ്ണ്ുച്വായത്തിലു 
മ, ചിത്രത്തിന്മേലായിരുന്ത. അത്‌ ഏകദേശം ഒരാളുടെ 
പലിപ്പുമുണ്ടായിരുന്നു. ധരിച്ചിരിക്കുന്ന ഉടുപ്പു' പഴയ പഴി 
്ല്ാരത്തിലു വിവാഹം കഴിഞ്ഞ ൭൮ ഭഫൈന്ദവതരുണിയു 
േതായ്‌രുന്നു. ആദ്രണങ്ങറം ധാരാഭമാനണിഞ്ഞി രുന്നു: 
എന്നാല്‍ വസ്സ്രം ശിരസ്സു മൃിയിട്ടിയന്നില്ല. ഇതു തീ 
യായും ചിത്രകെഴുതിയ ആമൃദ്ൂടെ ഫിതമമയിരിക്കണംം ൨, 
൭ യോടുക്രടിയുമ്മ മാംസളമായ ആ വട്ടമുഖം ചോകത്തെ. 
ത്മുതര്‍ക്തോടെ ലി ചോകനും ചെയ്യുന്നതായി തോന്നി ല്ല 
അന്നു. ഇത്‌ ക്ഷേത്രനാഥന്‍െറ മാന്്യയുടെ ചിത്രമായിരുന്നു: 
പ്രമ്മിള അവരെ ജീചനോടുക്രട! കണ്ടിട്ടില്ല; എത്ിലും, 
അവരുടെ ഏകാന്തവാസത്തിമംല്‍ ഈ സ്ത്രിരുമുഖി രായ യു 
പതിയെ അവരുടെ ഒരു ക്രട്ടകാരിയായി കരുതലന്ന. മു 
ബ്‌ ഇതു പമുഖത്തെ അചലിച്ചിയുന്നും ശ്ലേന്നാര ചേ 


അദ്ധ്യായം ൧ നി] 


ത്ൂനാഥന്‍ തെറ കിട മുറിയെ ശരണം പ്പാപിചുതുമ 
തല്ല” ആ പൃമുഖം അടപ്പിട്ടിരുന്നതിനാല്‍, ഉനമ്മിദു ഇയ 
ചിത്രത്തെ അതിന്‍െറ ഇരുട്ടടഞ്ഞ തടവുയമുറിയില്‍ നിന്നു 
രക്ഷംപ്പുടത്തി തെറ മുറിയില്‍ കൊണ്ടുവന്നു വെച്ചു. 
മറെറാരു മുലയില്‍ അവളുടെ അമ്മയുടെ ചിത്രവും ഉണ്ടാ 
യിരുന്നു. ഇത്‌ അത്ര വലുതായിരുന്നില്ലെകകിലും, വിലയേ 
രിയ ഒരു ചട്ടത്താല്‍ അധതുംഭിക്കപ്പെട്ടിരുന്നു. ആ മിത 
ത്തി പതിഞ്ഞിട്ടുക്ള സ്ത്രിയുടെ മുഖം അതിസുന്രവ്യം അ 
ദം ഗൌരവത്തോടുക്രടിയതും ആയിരുന്ന. ക്ഷേതരനാ 
൧൯ ഈ ചിത്രത്തെ ൃരമ്മിളയുടെ പതിനാറാമത്തെ പി 
റന്നാഠം ദിവസം അവഠംക്ഷ സമ്മാനി ല്യതിന്നു മുമ്പായി, ത 


നിക്കൊരു അമ്മയ്യണ്ടായിരുന്നു എന്നയിന്ത പ്രത്വക്ഷമായി 
യാതൊരു തെളിവും രമ്മിമയ്യഭായിരുന്ില്ല. ക്ഷേത്ര 


നാഥന്‍ അതു നിഷ്ഠയോടെ അവര വഭജധ്തിയിരുന്നതു 
കൊട്ട്‌, ഇരവിധം ഞആകമസ്തികമായ। അവരുട്ടെ അമ്മയു 


ടെ ചിത്രം കിട്ടിയപ്പോ, തന്‍െറ അമമമയെഡ്റയററി അ 
തിക്ത വിപരം അറിയുന്നുതിന്നിടപഴികറയാം ചോ 
ഭിക്കുവാന്‍ ധൈഡ്വപ്പുട യോ, ക്ഷേ നാഥ മാടി തനി 
കടുകു ബന്ധാംതന്നെ മനസ്സിലാക്കുകയോ ചെയ്യില്ല. ആ 
ച്ലിധ്രത്തിഒെറ ലുറാട്ിലായി “സുരസുന്ദരി? എന്നെ [തിയി 
ടടൂണ്ടായിരുന്നു. സകല തടസ്ഥങ്ങ്ം തദഭിക്കളതി ത 
൯൪൯൨ മാതപിതാക്കന്മോമര, റിച്ച്‌ ക്ഷേതനാഥനൊടു 
ചൊദിക്കുന്നതിന്ന്‌ രരമ്മിള ൦ പ്പം താല്‍ പല്ല 
എന്നാല്‍ ഈ വിചാരം അനു സി വയത്തുവാന്‍ ഒം 


അവരെ അനുവടിപ്പില്ല. ഗേ ,രവാഥന്‍െറ ഗംഭീ മായം 
മുഖദശനംയ അവരുടെ ചോട്യക്ടമെല്പാം ഡാവിയെ തൂ. 


്‌ റേറമപഞ്ഞരം 


വന്നാ അചിടെ നിലകൊള്ള 'ചതേയുമു. ക്ഷേത 
സഥമന്‍൯റ കാ വാത്ത അദ്ദേഹം ഒര സൃഖജീ 
ഖിതത്തെ നധിനൊല്ല എന്ന്‌ അപര്‍ വളരെ ബാല്യ 
ത്തിധേതകന്നെ മനസ്സിലാക്കിയിരുന്നു. എന്നാല്‍ അത 
തനനട് റവ! ത്സ തപ്പി ടേഖാനുപ്യത കറെവാന്നം ചെയ്യുന്നു 
തിസ്‌ അപര്‍ ശാരുജല്ലായതന്ത. ആവശ്യപ്പെടാതെ 
അത്ത ചെന്സിഴികകവാ൯ക്രടി വിചാരിക്കുനാതി പേ 
ലും തരഗ്ചിമവ്ലച് വൈറ്റും വന്നില്ല. അവോ, തനെ ളി 
ഖസങ്ളളെ പുഡ്യുകങ്ങളു കട സവാവാദധശില്‍ കമ്യൂ 
പോന്നു. മാഡ്ലവയല്ലയയായ മി” പാക്ര൪െ ഏന്ന സ്ത്രി 
രാ മുന്ന മണി വയയത്തോളം വിചിധപിഷയങ്ങളെ 
ദ്യ ദിചസന വരെ പഠിപ്പിക്കുക പതിചാിമന്നും 
അവര്‍ പോയാല്‍ ഉരമ്മിള പുഷ്തുകങ്ങം പാരായസംലെ 
യം പിയാനോ വലജിലും കിവഠം മന്ദാക്കി വരും സ 
ഖം കുഴി മമകെയാന്ന്‌* ചെറ മനാത്‌. വല്ലപ്പോഴും കരു 
ദിചസം അക്കര പരിശോധനസ്ത്്‌ മദ്യ ചെന ര 
ഖിടെ സന്നിധാനം പലെയുന്നു മൃത്മ കഠം തതതുടുതവും 


കോപവും ഉണ്ടാശ്കുകയും ചെയ്യാറ്‌ ല്ലെനില്പ. വൃദ്ധ 
യായ ധയിയ ഒരു മട്ട്‌" ഹല്ല യ്കാഴ്സം 'ചിചച്ച കൊണ്ട്‌" 
അവയെ പിന്നാജ രണ്ടായിലിക്കും. അതിനാ തനറെറ 
ഖിശ്വാസവായുവിനെ ഏയച്ചോലെ ിത്യപരിചയ 
ഖഡാല്‍ ഇരമ്മിമു തിയയുടട സാസ്ധിറ്യേത്തെപോലും പ 
ലപ്പോഴം വിസ്കൂരിച്ചിരുന്നു. രുഖിയ രധികമായി ശകാി 
ക്൭വാ൯ നം ഞുസ്വോം അവ്യ തഭന്‍റ മുറിഴിത്നിന്ന്‌ 
വല്ല വിധേനയും പുറത്താക്കി പാതല്‍ അടയഡ്യകയും ചെ 
യ്കീയന്നം 


അദ്യായം ൧ ൧൭ 


അന്നാകട്ടെ കൃര്ധ്മിള മുടി പിന്നിഷിട്ടശേഷം ഒരു 
പുസ്തകമെടുത്ത്‌ ജനാലയ്ലചച സമീപം വന്നിരുന്നു. എന്നാല്‍ 
അവരൂടെ ഡായന വളരെട്ദുരെ നീങ്ങിയ രുന്നില്ല, പുസ്ത 
കരം മടിയില്‍വെച്ചിട്ട്‌ അകലെയുള്ള, വയലുകളില്‍ക്രടെ 
വരുന്ന അസ്തമനസ്ദ്യനെറ അവസനേരഗ്മികളുടെ പ്രഭാ 
പത്തെ നോക്കി ക്കൊണ്ടിരിക്കുകയായിരുന്നു. ആരാണ്‌ ഈര 
യുവാവായ ലള തന? ഇപ്പകാരമുമ്ള രണ്ടു മൂന്നു യുവാക്ക 
ന്മാര്‍ ഇതിന്നുമുന്പും ഈ ഗൃഥത്തില്‍ ഖന്നിട്ടുണ്ട്‌.. ഖാം 
കരു ദിവസവും മറെറാരാഠം രണ്ട ദിവസവും ഇവിടെ താ 
മസിക്കുകയും ചെയ്തു. ഏന്നാല്‍ തആയംതന്നെ ഒരാഴ്സയി 
ലധികം താമസിച്ചിട്ില്ല. അപര്‍ ലന്നതെന്തിനായിരുന്നു 
എന്ന്‌ ഒരാളും തൂതമ്മിളയെ അറിയിച്ചിട്ടില്ലു, എങ്കിലും ൭. 
ദ്ദേശം മഫ്പ്പാ൯ വിഷമമുണ്ടായിരുന്നില്ല. അവരെ മാ 
രോരുത്തരേയും അവറം കാണുകയും ക്ഷേതനാഥന്‍ അവ 
രെക്കറിച്ച' ഉമ്മിലയോടു്‌ ചില, ചോട്ദ, ഒം ചെയ്കയും 
പ്രതിവായിരുന്നു. അയ്യ യുവാക്കന്മാരുടെ ആഗമനത്തെ 
പ്രററി തന്നോട പ്രത്യേകസംബന്ധമുണ്ടായിരുന്നു എന്ന 
രിയുന്നതിന്ന്‌ അവഠംക്ക്‌ അധികകാലം വേണ്ടിവന്നില്ല. 
അതെങ്ങനെയായാലും, ഈ യുവാവ്‌ സുന്മരനായിരുന്നു 
ഭീധയാട്യരെ സസ്ത്രദായങ്ങളും പരിഷ്ഠുതങ്ങളുയിരുന്നു. ആ 
ലാഥം ആവമാസം മുമ്പെ വന്ന യോം ഗശനെപ്പ്യോലെ ത്തു 
യിരുന്നില്ല. യോഗേശനവേര്‍ട്ട രണ്ടുദിവസത്തെ താമസ 
ത്തിന്നിടയില്‍ ചായക്കോപ്റ്യ ഉടക്കുകയും വിരുന്നുകാരെ സ 
ൃംരിക്കവാനുളളു മുറിയിര്ര പിരിച്പിരുന്ന പരമധാനിയി 
ന്മേല്‍ ഒയ കസാലയിന്മേദിരിക്കുലാനുളള, ്തരമത്തില്‍ 
*തെരുപ്പറക്കുക"യും തെറ കുത്തികൊണ്ട്‌' ഞആയാടടെ 

കം 


൧൮ ഫേമപങ്ങെരാ 


ചുണ്ടിനെതന്നെ മുരിപ്പെംത്തുകയും മറ൮൦ ചെയ്ത്‌ വീടില്‍ 
ബഹളമുണ്ടാക്കിയ ഒല ൭ പവ്ലയുാരനായിരുന്നു. ന 
ന മുമ്പെ വന്നു പ്രമോദന്‍റ ഭക്തിയെ അദ്യരെ 
ചിരിപ്പിക്കുന്നതിന്ന്‌ ധാരാളം മതിയായിരുന്നു. ബയ 
സ്ക്രോപ്പിലെ ചിത്രക്ങംപോലെ ജമ്ങനെ മാരോരുത്ത 
ട്രേയും രൂപങ്ങഥം അവളടെ മന്യസ്ത്ില്‍കിടന്നു കളിക്കു 
വാന്‍ തുടങ്ങി, എന്നാല്‍ ഈ അവസാന ചാത്രം ഒന്നായ 
രമായിരുന്നും അതിനെ ഒരു തിരൂ്രീപമേലാക്കി കറേനേ 
രം നോക്കി ക്കൊണ്തിരിക്കുപാന്‍ ആരം തൃഗ്രഹിശകമായ। 
അന്നു, എന്നാലും അതൊരു ചിത്രം മാത്രമായിരുന്ന! അ 
തില്‍ ക്രടുതലായി യായൊരു പഴിചയമ്യം ഉരമ്മിളയോട്‌ 
ആയാഠംക്ക്‌ ഇല്യായിരു:ന. 

സന്ധ്യസ്മന രു അല്മായ വെളിച്ചവും അപ്പത്യ്യ 
ക്ഷമായര്‍പ്പ്യോഠം മരമ്മിള ഫ്ൃഴുനേററ്‌ ജനാലയേ വിട്ടു എ 
ട്ടു മണിക്കുശേഷഠ ഞ ഗ്രംത്മമില്‍ യാതെൊമു ചെഴ്രിച്ചറ്ും 
കമിപ്പോകരുതെന്ന്‌ ക്ഷേതരനാഥന്മെറ നിയമമുണ്ടാള്‍! 
അന്നതിന ഉരയമ്മ്‌ സ്ത വല്ലതും വാജിശ്കേതുക്കെമ 
കിത്മ ആ സമയത്തിനു മുന്ധായട്ടു തീക്കേണ്ടത്ായിവന്ന, 
അതിന്നുശേഷം അത്താഴറ്യം റക്കവും മാത്രമെ പ്രവൃത്തി 
കളിഷ്‌ (കമ്മ ദാഗത്തില്‍) ഉരമ്മിളസ്യ ബക്കിയുണ്ടായി 
രുന്നുത്ളൂ.. യാതൊരു വൃുയ്യസേവും ക്രാതെ ഒന്ന പോലെ 
മറെറാന്ന്‌ ഏന്ന വിധത്തില്‍ ര്ധവമൂടെ യുവജീപിതത്തി 
ഖെ ദിവസങ്ങറം ഒന്നൊന്നായി പൊയ്യ്യൊട്ിവന്തു* അ 
നവമായ ജീവിതം അവഥാക്ക പ ചായശുണ്ടായിരന്നില്ല; എ 
തിലും ഈ രാജഷിയമായ താലി ലിനസ്‌ രമധപ്പാപി 


അബ്ധ്യായം ൧ ൧൯ 


ക്‌ ചിന്ുതമായ ലോകത്തിലെ സാധാമണ പന്ഥാവില്‍ 
കരെ ഒരിസ്യ്യല്‍ പ്രയണേം ചെയ്യനാതിസ്‌ അപ പ 
ചലപ്റ്യോം ആധഗഘിച്യ ആ മനുഷ്യര്‍ രോരുത്തരായി 
എപിടെ നിന്നൊ ത൫൯൩൪െ൨ പഞ്ചതതിംന്‍റ മുങ്ചില്‍ ഖല 
സഅനിന്ന്‌ അവളടെ റ്റഫ്ലിയെ മറയ്്രോതെ ആ അഞ്ഞാ 
തസ്ഥലത്തേു ന്നെ മടങ്ങി) 1. അവരുടെ ലോ 
കം എതു തരന്ത്ിലുള്ള ത്താ മിക്കാ? കഷൊട്ുയാറേറാട 
ശ്രി കതെസിലും കവരരമ്മി പ്രകാശിക്കുന്നതായും പൂ 
ക്കം വിരിപ്പിടുരമ തായും ഈ ലോഷത്തില്‍െറെ ചിത്ര 
ത്തെ അവഥം വായിക്കാ ഖ।നാഭകഥകളിലെ മിക്ക 


ഭാഗങ്ങളിലും കട്ിതന്നുത്‌ വാസ്തവത്തില്‍ മജ്മ താണൊ? 
അതൊ, എല്ലാടിക്കില ഇതുപോലെ ഇത്സാഹപിഹീ 
മായി, നിഷ്്ബ്ലുമാഷി ഏകാഡോഥായ്, രിജ്ജീവമായിട്ടു 
ആ ലൊമാ മരത്രമാണൊ തൂത്‌? 

ഒരു ലീപസത്തെ താമസത്തിന്നു മാത്രം വന്നതും ത 
നെറ ശാന്മമായ മാനസസരസ്സിനെ മനോജല ത്തില്‍ രി 
രരല്ലിച്ച കല്ലോലിതമാക്കിയവനമായ ആ യുവാവായ 
ലളിതന്‍ മറെറാരു ലോകത്തിന്‍െറ അതായത്‌, മനു 
൪ തമ്മില്‍ ചിരിക്കുകയും, കരയുകയും, സ്ത്േഫിക്കുകയും, 
ചെയ്യും ബിചത്വവും മൂദം വേരപപെടുകയും ചെയ്യുന്നതാ 
യ ഒരു ലോകത്തിന്‍െറ -- പാസനയെമ്രമുഭി കൂട്ടിക്കൊണ്ടു. 
ലന്നതുപപോലെ കാണപ്പെട്ടു ഇന്നാകട്ടെ, തുതമ്മിളയുടെ 
വിചാരത്ഥറം ആ അന്ത്വതലോകത്തില്‍ മാത്രം കിടന്നു 
നീന്ത്ുവാ൯ തുടങ്ങി. ഏന്നാല്‍ അചിടെ ആരേയും അ 
ഖഠംഭറിവില്ലായരുന്നു. ഏറിയാല്‍ രണ്ടൊ മുന്നോ യുവാ 
ക്കുന്മാരുടെ മുഖം, അവ്ൃകതകായിട്ടെനിലൂം അവലംക്കു തി 


൨.0 ഛേമപ്പഞ്ജരം 


രിച്ചറിയുഷ-ന്‍ സാധിച്ചതായി തോന്നി. സുരസുന്ദദിക്കും 


ക്ഷേത്രനാഥനും അദ്ദേഫത്തിനെറ ദായ്യ്യദ്മം നാമി 
തന്നേയും അതിനോടു യാതൊരു ബന്ധവയമില്പായിരുന്നു, 


അപര്‍ മറെറാരു ലോകത്തില്‍ ചേന്ന വരായിരുന്നു. 


നിതി 


അദ്ധ്യായം ൨ 
ക്ഷേതനാഥെറ ഗ്രഹത്തില്‍ അവിഷ്ലിന്നമായുണ്ടാ 
യിരുന്ന ന്്ശബ്ദുത പെട്ടന്ന്‌ പ്രറടപ്പെട്ടപേോയേതായി തോ 
ന്നി. ചുവട്ടിലെ നിലയില്‍ 44വനും അദനകം വൈല്ലന്മാ 


ട്രേയും വക്കീലന്മാരുടേയും സ്സ്റേഹിതന്മായുടേയും സമുഹ 
തആഅാല്‍ ഇഃപ്പാഠം തിരക്കായി തീന്ന. അദദ്ദഫത്തിന്ന്‌ അ 
സ്വാസ്ഥ്യം വജ്ധിച്ഛതിനാല്‍, കിടപ്പുമുറി ഒരിക്കലും ബാബു 
പിടാത്ത മട്ടിലായി 

ഉയമ്മിമുയ്യക്ച ഇപ്പ്യോറം ധാരാളം ജോധിയുണ്ടായിരു 
ന്നു, ടീനക്കാരന്‍െറ ആ ഖശ്യങ്ങള്െ നിവശ്തിക്ന്നെതിള്‍ 
പകല്‍ മുക്കാലും കഴിദക്ഷണ്ടതായി വന്ദം അവളുടെ 


ജോചിത്തിരക്കിനിടയില്‍ ഇടസ്ത്രിടയ്ക്ക്‌ ക്ഷേതനാഥനെറ 
മുറിയിലേക്ക്‌ അവഠം പോയിക്കൊട്ടിരുന്നം അദ്ദേഫഹ 


ത്തിന്നു കിടയ്മവിട്ട്‌ ഏഴുമനല്യവാ൯മ്രടി ശക്തിയില്ല 
തായതിനാല്‍, അദ്ദേഹം കിടക്കുന്ന കുട്ടിചിന്നരികെ ചെ 
ന്ന്‌ കുറേനേരം ഒന്നും മിണ്ടാതെ നിന്നശേഷം, അവഠം 
മടങ്ങിപ്പേന്തും. അപഠംക്കുരുന്നെ അദ്ദേഹത്തെതശ്രയഷി 


ക്കുന്നതിനു. അവസരം കിട്ടിയിജസപയ; എന്നു മാതു 
മല്ലം ക്ഷേതനാഥഒെറ ഗ്ലേശം അനുലചിക്കുന്ന മുഖ 


അല്ധോയം ൨. ൨൧ 


ഒധനംതന്നെ അവള്ടെ കണ്ണിന്നു പുണ്ണായിതീന്രു എന്നാ 
ലും ദീനുക്കാരന്‍െറ മുറിയില്‍ ക്രഭടെ പോയില്ലെരില്‍ 
അവഠംക്ക്‌' സമാധാനമുട്ടായി രുന്നില്ല. 

ഒരു ദിവസം രാവിലെ മമ്മി ആതു മുറിയില്‍ പ്രവേ 
ശിച്ചപ്പേറം, ക്ഷേയ്രനാഥന്‍൯ തലേണ്ണയിന്മേല്‍ വളരെ 
ബുജ്ധിമുട്ടി അല്പനേരം ചാരിയിരുന്നശേഷം ജപ്പകാരം പ 
റഞ്ഞു. “കരമ്മിളേ ഇവിടെ വ്വ". ഉയയമ്മിള അടുത്തു 
ചെന്നു നിന്നപ്പോഠം ഇുയിക്ര്ട്‌? എന്നു ക്ഷേത്രനാഥനു ലീ 
ണ്ടും പറഞ്ഞു. “ഇന്നെനിക്കു സിരന്നാട വട്ടരെ എല്ലാം 
പറവാനഴട്‌, വളരെ ചെര്റത്തിര ഞാ൯ ന്ദിമന്ന 
ഇവിടേക്കു കൊണ്ടുപോന്നു ത്തത്‌ ഘ്യ ധിടെനിന്നാണെന്ന 
രിയുന്നതുകൊണ്ണ്ട്‌' നിനക്കു വലിയ പ്രയോജനമൊന്നും തൂ 
്ടൊവായില്ല. പക്ഷെ, നീ പിന്നീടറിഞ്ഞേക്കാം. എന്റെറ 
മാത്ൃകയ്യ്ചടിസ്ഥാനടപ്പേടത്തി എന്നാല ചുധവണ്ണ്സും ജുതുവ 
രെസ്ത് ഞാന്‍ നിന്നെ വളന്നിശെരൈണ്ടുവരികയും ചെയ്തു. 
പ്രയത്നങ്ങം ഫലപ്രടങ്ങളായത്‌ി! തീന്നിട്ടണ്ടൊ നല്പയൊ 
എന്നു കാന്തന്നതിന്ന്‌ ഞാന്‍ പോകുന്നതിനു മുന്വായി 
എനിക്കു സമയം പോരാ; ഇനി എന്‍െറ ജിധിതകാലത്തി 
൫ അധികദിവസങ്ങളില്ല- എന്നാല്‍ കഴിയുന്ന വിധത്തില്‍ 
ത്താന്‍ നിനുക്ഷ വേണ്ടു ന സൌകയത്ഭമെ്ാം ചെയ്തു വെ 
കന്നെണ്ട്‌. ഇതിന്‍െറ എല്ലാം അത്ഥം ഇദപ്പോഠം നിനു 
ക്ട മനസ്സിീലാക്കചാന്‍ കഴിയുകയില്ലായിടിക്കാം. എന്നാല്‍ 
നിന്‍െറ നന്മസ്ക്രായി പേണ്ടഭതല്ലാം ഞാന്‍ ചെയ്യുമെന്ന്‌ 


നി പിശ്വസിക്കുന്നണ്ടാ?? 
ഈമ്മിള സമ്മതിച്ചു നിലയില്‍ തലയാട്ടി. അവളു. 
ടെ കുണ്ണകളില്‍ ജലം പെരുകകയും മരു വാക്കുപോലം പ. 


൨൨. ഫോേമവങ്ങരം 


ദപ്പെടചിക്കത്നതിന്ന്‌' അവഠം അശക്തയായി തീരുകയും 
പയ്യ. അവമ്രെ ൭൨൨ ലേകേരിയനിന്നു തീരെ മറപ്പയ രക്ത! 
ലൂപന്നതുകൊണ്ട്‌ അവളുടെ ജീവിതത്തില്‍ ഇതുവരെ 
ക്കേവനധ റയേയൊഴിച്ച്‌ അണ്യനെ ആ്രയി പ്പി ടി്ലായിരു 
൦. ഈ മറയേ ഭേടിച്പൊരു വഴിയുണ്ടാക്കി മക്ഷപ്പാപിക്കു 
തിണ” മരമ്മിള മുഖ്‌ പലപ്പ്യോ്ും ഉല്ലണ്ണിതയായി 
ന്നു. എന്നാള്‍ ആ തിരന്റ്റില മേ്വാട്ട പൊന്തി 
ക്കേന്ടെതാധ! അവഠം. ക്ട ഇര അവസധയത്തിലാകടട്ട 
അവടെ ഹൃദയം തൂട്‌ക്കവാ൯ തുടങ്ങി. അതിന്‍െറ പി 
സ്നിലായി ഏന്നൊല്പം ദയഫോേരുഴറം ഒളിഞ്ഞു കിടക്കുവാ 
ഞജാവുമെന്ന്‌ അദഭവഞ്ഞല്ലില്ലം കരിനെ ലിടേണ്ടതായ 
സമയം എത്തിപ്േന്യ; എന്നാ പറഷ്മന്നതിലുമ്മ വിച 
രം കലദ്റ്യില്ലാത്ത സന്മോഷക്െ ണത്തിിപ്പ. 

ക്ഷേരതനാഥന്‍ മൌമ്മ്‌ഒയുടെ മുഖറ്ത്രനോക്കി, ഭവ 
ഉടെ ജീചകാലതതിന്നിടയ്ക്ക്‌ ഒഞയദ്യമായി തന്‍െറ അടുക്ക 
ലേക്ക്‌ അവളെ അടുപ്പിച്ച്‌, ബിരസ്സ്സ്‌ തടവിക്കൊണ്ട്‌ ഇപ്ര 
രം പറഞ്ഞു - “ഒട്ടും ഭയപ്പെട്ട ഫനെറ ജിവകാല 
ത്തില്‍ യഡാതൊരപകടവും തീണ്ടാതെ നിന്നെ രക്ഷിച്ചപോ 
തുപോലെ തന്നെ, പുനെ മരണശേഷവും ഞാന്‍ നി 
ഡെറ സുഖജിചിതത്തിനു വേട്ട ഏപ്പ്യാടുകം ചെയ്തവ $ 
സ്തം. ഇപ്പ്യോഠം പോകാം, ഇനും, ഇര മുറിയില്‍ത 
ന്നെയിരുന്ന നി ക്ലേശിക്രുത്‌."” 

രമ്മിളയുടെ കുഷ്ണ്ണുകളികനിന്നു കണ്ണുനീര്‍ ഖദുകി 
ത്തുടങ്ങി. അവഠം പണിപ്പെട്ട്‌ നേററ്‌ കാലിടറി ക്കൊണ്ടു 
ഒ മുറിപിട്ടു: രാചിലെതെതു വെളിച്ചം ഭപമൂടെ കണ്ണണുകഠം 


അമ്ധ്യായം ൨ ൨൩ 


ഗ്ല" അന്ധകാരമായും ലോകം മുറവും പരന്ന വരുന ഒരു 
രരയിരുട്ട്‌ അവളെ വിഴുങ്ങുവാന്‍ എത്തുന്നതായും അവഠംക്ഷു 
തോന്നി, അവളൂടെ മുറിയുടെ ഒരു കോണില്‍ ഒരു പ്രതിമ 
യെപ്പോലെ അവഠം നിശ്ചലയായിരുന്നു. അങ്ങിനെ അ 
ല്ൃസമയം കഴിഞ്ഞെവ്റ്യോഠം, താഴെ അനേകം ആകം ത 
മ്മിൽ സംസാരിക്കുന്ന ശ്യാമ കേറംശ്മയായഅവറം പോ 
ധി ജനാലയുടെ അഭ ധൊന്നുനിന്നു. “ഒ 0൯"(മാവവ്ല്ാ 
൪൯) അഞ്ചാവുമാന്വരേയും കരദ്ടിധെറെണ്ട്‌ പൃശ്വത്തേക്കു ക 
ടുന്നു, അപമില്‍ ഒരാറം ക്ഷേത്രനാഥന്‍െറ കഴുംബവൈദ്യ 
നായിരുന്നു, രണ്ടു പേര്‍ മമ്മിയും, തിരിച്ചറിയുവാന്‍ ക 
ഴിഷത്തക്കവലായ നല്ല പുരിചയമുഴമ ഴസ്തഫിതന്മാരും മറ൨ 
മൂന്നുപേര്‍ അപരിചിരരുമായിരുന്നു. ഇത്ര വളരെ ആരൂകമ്യ. 
ടെ ഒരുമിച്ചു ആഗമയത്തിലെറ കാരണം അറിയുവാന്‍ 
അശധതയായ തുമ്മി അത്ത്ുതപ്പരവശയാധി കുറേ 
നേരത്തേക്ക്‌ നിധനാടത്തുതന്നെ നിന്നപോയിട്യ പിന്നെ 
സാവധാനത്തില്‍ അവരുടെ മുറിയിലേക്ഷ തിരിച്ചു ന്ന്‌ ഒ 
രിക്ഷന്‍ശ്രടി അവിടെയിരുന്നു. 

കേഷത്രനാഥന്‍ ഒരു കുന്ന്‌" രലേണകകൊണ്ടു താ 
അപ്പ്‌ എഴിനേററിരുന്ന്‌ വന്നവരെ സപ്ലകയിലും അവ 
രെല്ലവേരും അമദദ്ദഫത്തെ താഭിവാദനം ചെയ്തിരുന്ന തുട 
നെ അദ്ദഹം ഇവ്വകാരം പറഞ്ഞു. **നിങ്ങറംക്ക്‌ ഈ 
വിധം ബുദ്ധിമുട്ടിന്നിടയാക്കി ജുചിടെ വരുത്തിയതിനെറ ഉ 
ദ്രേശം ഏന്മാണെനാറിയാമല്ലൊ. അതുകൊണ്ട്‌ ഇന 
യും താമസംക്രടാതെ കാര്യത്തില്‍ പ്രദവശിക്കുന്നതാണ്‌ ന 
ലത്‌. എനിക്കു പറന സഗേതികഠം എല്ലാം വു 


൨ര്‌ ഫേജപഞ്ങാരം 


കതമായറിയിക്കുന്നതിന്നു്ള ശതി എന്നെ വിട്ടപോക 
ന്നത്‌ സപ്പാളാണെന്നു നിശ്ചയിക്കുലാന്‍ തരമില്ല.” 

മരണപത്രം എ്എ്സിതുവാനുമ്മ സകല എല്ലുകളും 
ചെയ്യ, ക്ഷേതനാഥന്‍ ലീണ്ടും പറയുവാന്‍ തുടങ്ങി “എ 
നെറ നാട്ടിലുശ്മു വീടം ലസ്ത്രക്ഷദം തന്‍െറ മരുമകനായ 
ശിശിരന്നായിക്കൊണ്ട്‌ ഞാന്‍: റിടന്നു., അവയുടെ രയാ 
യത്മില്‍നിന്ന്‌' മാസംതേറേം വരുന്തവപ്പികവീതം ൭൪ 
മ്മിമസ്യ്‌ അവഠം ലിപാഫം ചെയ്യ-യിരിക്കുന്നേടത്തോളം 
ാലര്‍ത്തേക്ക്‌ "കൊടുക്കുവാന്‍ അവന്നു ബാല്ല്യതയുമ്മ താ 
കന്നു." 

അപിടത്തേ ഒയു വക്കിള്‍ 'കരകര' ശബ്ദത്തോടേ ക 
വല്ൂന്നേരം ഏഴതിയശേഷം, ദേനപഷഞനാട്ടിത്തില്‍ ക്ഷേ 


തൂനാഥനെ ഒന്നു നോക്കി. പിന്നീട്‌ തന്‍െറ അനേകം 
ശിഷ്യയന്മാക്കം സ്നേഫിതന്മാക്ടം ഓരോന്നൊക്കെ കൊടുക്കു 
സതിന്നുമ്മ. വിചരം, പേരുകഠം പറഞ്ഞുകൊണ്ട്‌" അറി 
യിച്ചുശേഷം, ക്ഷേത്രനാഥന്‍ ഇപ്രകാരം അവസാനിപ്പി 
ചു; “ഇനി വാസ്തവത്തില്‍ പ്രധാനമായ കാ്യത്തില്‍ പ്ര 
ചേശിക്കട്ടെ, ഏകമേശം അമ്ഖതിനായിരം ഉവ്പ്പിക 
യോളം ഹന്‍െറ വകയായി ബാങ്മിരാ ിടപ്പുണ്ട്‌. അതി 
പുറമെ ഈ സ്ഥലം വിററാല്‍ ഇരുപഷതമയ്യായിരം ഉവ്വ്‌ 
പ്പികയോളം കിട്ടും. ഇര സ്വയ മുഴവനും മുമ്മിള എന്റെറ 
മരിച്ചുപോയ ഭായ്യയുടെ മരുമകനായ സുര്‍ഡാധ പറ്രനേ 
യോ അനുജനായ ലളിതകമാരമി തനേധേോ വ്‌ചാഫം ചെ 
യ്മുന്നപക്ഷം അവഠംഗഭായി വെക്കന്മു. ഇതിലും വിശേഷ 
വിധിയായി എനിക്കൊന്നും ഇനി പറവാനല്പ,. ഈ ലീ 
ട്ടിലെ സാമാനങ്ങളും തരമ്മിളസ്ത ള്ള ൨യാണ്‌. അവഠം 


അദ്യായം ൨. ൨൭൫ 


ടീ" അവയേ സൂക്ഷിക്കുകയോ വില്പയഷയോ ഇഷ്ലംപോ 
ലെ ലെയ്്യാം. എന്‍െറ പുസ്തകശേഖരം മാത്രം ഇവിടെ 
പൊത്ുപലേയുളമു വായനശാലയിലേയ്യു, കൊടുത്തിരി 
ഒന്നു.” 
ട്ക്ഷേത്രനാഥി?” എന്ന്‌ അവിടെ ഖ്രടിയിരുനാലമില്‍ 
ഒരാഠം പിച്ച. ““നിങ്ങറം ഇയ ചെയ്തുള്ള ശരിയാ? അ 
ഖരുമട ലിധാരേത്തിനെ സംബന്ധിച്ച്‌ ഇത നിം്യത്ധമാ 
യ മ്്ബന്ധനകഥം ഇല്ലെതിക്ക നുന്നായിരന്നേനെ. നി 
അജം കുരമ്മികൂയേ ഈ കാലംവരെയ്ലുചട വിവാദ്ഡം ചെയ്യി 
ക്കാതെ വച്ചുകൊണ്ടിരുന്നു; വിഭ്യദഭസംചെയ്യിക്കയും ചെ 
യ്ക തീ യായും സവലംക്ക്‌' സ്വതന്ത്രമായ അലിപ്പായ 
ടം ഉണ്ടായേക്കാം. ഒന്നാ പിപ്പുനോക്രും എന്മെരം! 
ലും കാരണവശാല്‍ ത്ഥവഠം മറവവമ്ലുവരേയും വിവാഹം 
ചെയ്യുന്നപക്ഷം, അവളില്‍നിന്നു സകലതും നിങ്ങഥം എ 
ത്തകളയുന്നു. താതിന്നുപുറമെ, സുോധധന്നാ ലളിത 
ന്നോ അവളെ വിവാഹം ചെയ്യുന്നതിന്നു" മനസ്സുന്ടായി 
ല്ലുന്നു വരാം. എന്നാലും ഉവമ്മ'മ നിദാനയായി. ഉയ 
മിയ ഈ ലോകത്തില്‍ മററാരുമില്ല. അതേധ്ക. 
അവഠംക്ക്‌' ഈ ലോകത്തില്‍ മററാരുമില്യാത്തത്‌* 
മന്തു കാണ്ടാണ്ടെന്നു നിങ്ങറംക്കറിയാമമൊ??" പന്നു ക്ഷേ 
തൂനാധറന്‍ ഉച്ചസ്വരത്തില്‍ ചോ! ച്ചപ്പോറം ഷോപംകൊ 
ണ്ട്‌ ഭ പദ്ദഫത്തിനെറ ക്്നുകളിരനിന്ന തീപ്പൊി പറ 
ക്കുന്ന പാലെ തോന്നി. “അവളൂടെ ബന്ധത്തില്‍ പെ 
ടരാത്ത വായ ഒരാളുടെ ആ്ത്രയത്തിന്മേല്‍ വളുരേണ്ടതായി 
വന്ന " എന്തുകൊണ്ടാണെന്നറിയാമോ? അവട്ലടെ അമ്മ 
[2 


൨൩ ഗ്ഥേമപഞ്ജരം 


സ്ലം അഖരുടെ സ്വേ ്യൂപോലെയുകള മാദ്ലുത്തെ അവലം 
ബിവൊന്‍ അതിരുകവിംതരു അവസരം അനുഖദിച്പപോ 
യി. നതാണ്്‌. 

ആ മുറിഷിലുണ്ടായിരുന്ന എല്ലാവരും തീരെ നിറ്റ 
ഒ്യൂധാഡ്മി മീന. വൈദ്യന്‍ ക്ഷേതരനാഥനെറ മുഖത്തു നോ 
ക്കിക്കൊ്ട്‌ മാചൂഹത്തിനെറ അടുലൈക്കു പാഞ്ടുമെ: 
നന്‌ ഇപ്രകാരം പറഞ്ഞു പിടിച്ചു കിടത്തി. “നിങ്ങ ഇ 
അങിനെ ക്ഷോഭക്തിന്നു കുരണധ്യണ്ടാക്കരുത്‌. ഒതുകൊ 
3 നിം. ലലിയ തുര ധം അട്ടിയേക്കാം.? 

ഞ്ഞാന്‍ ഫൃനിക്കതന്നെ മപ്ഷ്വം മൊയുന്നതായാ 
ലം ഇല്ലെവിലും അതുകൊണ്ടു ലിം വൃത്യംസമൊന്നുമുണ്ടാ 
വാന്ദില്പ. "എന്നു ക്ഷേയനാഥന്‍ പുര സ്വരത്തിനോട്ട്‌ താന 
തമ്മ രസ അല്ലു ഓാന്തമായ വിധത്തില്‍ പ 
മു വീകദും എദ്നനാറിരുന്നു. “അത്‌്‌ അഞങ്ജിനെതനെ) 
പിരിക്കുട്ടെ തുരമ്മിളയേ ലിവോം ചെയ്യുവാന്‍ സുബ്ോ 
൨ വ ഖമിതനും ഒരുക്മമാഷന്നുന്നത്‌' ഒന്നാമതായ്‌ മനസ്സി 
ലാക്കിയ ധോഷമാണ്‌ ഞാന്‍ അതെറ്റതിപ്പിടുഷ്മത്‌. അ 
വര്‍ ഇതിനെ തമധിക്കമയുസ് എന. അവുടെ ഇഡ്ണം 
പൊലെ തആരെഭയല്‌; ലും അവക്കു വിവാഹം വെഡ്യിെ 
൨൮% പണം അവറംക്ഷതന്നെ കിട്ടുകയും ലൊയ്യം, അവ 
ല്വാരാം പെറ്റത്‌ രിക്കുന്നപക്ഷം, ജീചാവസാനവരെ 
ഒരു വ്റ്റികവീ തം അവഥാക്കു ട്ടും. ആ വിധമെലില്‍ം, 
അ ബഓരമ്പയിനായിരം ൭ഫ്ഡ്യ്കകൊടസ്ട്‌ എനറ നാടില്‍ 
തു യമ്മാസ്സതി സ്ഥാപിക്കുകയും ചേണം. 

ു ിബ്ലദുെ ഒത്തുപുതരിക്ക്‌ ഒരു സമയം പ്രായപൃ 
പ വയബൂര്ടാവവ്റ ൭ ആവളുടെ ചൃമതല ഞ്യമെ 


അആയയധായം ൨. ൨) 


പ്യൂല്പിക്കവാനാണ്‌' ലി പാരിക്കുന്നത്‌ 7" എന്ന്‌ എറുത്തെ 
ളാം അവസാനിച്ചോ വക്കില്‍ പാദി. 

എന്‍െറ മരണപത്രത്തിന്നെറ ന ല്0ഹകനായ ഇയ 
ചഗ്രഭമാഫനബാബു അധഠക്ക്‌ പ്രായപ്യരിയി വരുന്നതുവ 
രെ, അവരുടെ രക്ഷിതാവായിിക്കും. താവം വിവാദം 
ചെയ്യയാതിരിക്കുന്നേടമ്തോളംകാലം അദ്ദേഫ്സ ന്‍െറ ഗ്ര 
തില്‍ താമസിക്കുകയും ചെയ്യാം, ചന്രര: മാഫസ൯ എ, 
ബഞാണ്‌ പറയുന്നത്‌ ? ഒരു സ്റ്റേഹിതന്നവേട്ടി ഈ സഫാ 
യം ചെയ്യുവാന്‍ ഒരുശകടല്ലെ? 

ചയ്രദമാഫനന്‍ വലിയ കടക്കിലംഭപ്പുട്ട. ക്ഷേ 
നാ(ഥ൯ അഭര്‍ദ്ദഹത്തെ തമന്ന “കമ പ്പറിക്കാതെ' നോ 
ക്ടിക്കൊണ്ടരിക്കുന്നതാജി കാനെകയാല്‍ ഒടവിഷ അല്പം 
സഹയത്തോദക്രടി ഇണ പറഞ്തു “*പൃനെറ പ്രിയ 
സ്റ്റേഹിത! അാജയുടെ ആമധഹത്തെ നിറവേറവനതില്‍ 
ഫ്നിക്ക്‌ എത്രത്തോളം സാന്താഷമണ്ടെന്നു പറയുവാന്‍ 
കഴിയുന്നതല്ല, ഞാന്‍ തി യായും അഗ്മയടെ മരണപ 
തത്തിനെറ നിദ്യാഠറകനാഡിരിക്കുകയും ഒരമ്മ യ്യ,ം ഫു 
ഷാല്‍ കഴിയുന്ന സഹ്യമെല്ലാം ചെയ്യുകൊടുക്കകയം 
ചെയ്യാം, എന്നാൻ അപദെ എന്‍െറ ലീട്ടില്‍തന്നെ താ 
മസിപ്പിചകൊമ്ളാമെന്ത വാദക്ഷവ്യയുവാന്‍ തല്ല. എ, 
൭൯൨ കുടുംബത്തില്‍ വദ്യമെ ഭയയടകഠം ഉന്നം ഞമ ഷം 
ടുബ്വേത്തിലല സ്ര്രീകഠം അത്ചറമം പഠ്യ സന്ത്യദറയക്കാ 
രായ ഫ്ന്തരാടളാട ഞം അങെഡയ്യതന്നെ അറിയാമ 
ക്ലാ. അവരരോടുക്രടി സ്യഡമാല। താമസി ടേന്നതി ന്‌ 
ഉമ്മ്ള്ത് സാധിക്കമോര്‍ 


൭൨൮൮ ചേമപ്പഞ്ചരാം 


ഒരു നിടിഷനേരം ആലോനയോടുക്രടി മിണ്ടാതെ 
യിരുന്നാശശാം, അതു ശഴിയാണ്‌? എന്നു ക്ഷേതനാഥ൯ 
പറഞ്ഞു. “ഞോനവക്ടെ മറെറാരു ഭീതിയിലാണ്‌ വള 
ഒ്ടിക്കൊണ്ടു ലസ്തിടടഭമര്‌. അവളുടെ താമസത്തിന്ന്‌ 
ഞാന്‍ വേറെ വല്ല ഏദ്യ്യാടം ചെയ്യാം. നിജം ഇവിടെ 
താമസിശ്കന്നേതായേ, നിദ ോടൊരുമിച്ച്‌' അധഖരളിപി 
൭ ഇരിക്ഷന്നതു വരെ സെൌക്വമായിയുന്ന. യണ്ടില്ലം 
ഓാരുസാധ്ലമാധ തുകൊണ്ട്‌ അവള എനിക്കു കഡ്യയത്തയ്യ, 
നസ്യം. ഞാന്‍ അവള്ളെ എന്‍റ പഴ്യ സംഫചാറി 
ജായ മേശവെറ ലിടിഖാക്കും; ത്രേയാഠം ഒരു ബ്യവ്മസമാ 
ജകമോരനാണ്‌ ; അവിടെ കമ്മി മരു ബുദ്ധിമുട്ടും ൭. 
ഒാവാനല്ല. ഞാന്‍ ഈ സംഗതിയേക്കുറിച്ച്‌ പലകുറി 
യും ആയാമോട്ട പറഞ്ഞിട്ടുണ്ട്‌, ഇപ്ല്ോം അതിനെപ്പു 
ററി തീയായ ഒരു ഏട്ട ചെയ്തുവെസ്തുചചസാതുമണ്ട്‌ 

ചന്ദ്രമോഫന മ്മൃശ്പാസസുചകമായി ദീഘമാ 
ഒയൊനു നിശ്വസിച്ചു. വണ്സ്റാന്തരമധമ്മമത്മെ പ്രദംപ്രതി 
പു്രിപ്പ്യോരുന്ന തമന്‍റ ലടുബേത്തിലെ പഴിയ രീതിയ] 
ലുള്ള. സ്രജനങ്ധമുടെ മയത്തില്‍ ഈ പുതിയ പരിഷ്ണുമ 
രപ്രിയയായ മുരമ്മിളയുടെ പെട്ടെന്നു. പ്രവേശത്തെ 
ക്കറിച്ചുമളു. വിചാരംകൊണ്ടുണ്ടായ പഴിദ്ൂമം അദ്ദേഫ 
ത്തെ വിട്ടുപിരിഞ്ഞു. 

മരണപത്രം സംബന്ധിച്ചുമ്മ മറവകാഠ്യങ്ങളും വേ 
ഗം കലാശിപ്പി ലു. ക്ഷേതുനാഥന്‍ എല്ലാവരോടും വന്പ 
ഒ പരറമത്തശേഷം അവരെധെല്ലാം പിിച്ചുഘമ്യു. 


തില്‍ 


അഭ്ധ്യായം ൩, 

ഒര ദിവസം രാവിലെ ക്ഷേതുനാഥന്‍ ഉണന ഉഭഃ 
നെതന്നെ ശിഷ്യനോടു വാതലുകളം ജനാലകളും തുറന്നിഴു 
വാന്‍ കല്ലി വു. 

അതിന്മുമ്പ്‌ ബാബുപില്‍നിന്നു പുറപ്പെടിട്ടി്ലാത്ത 
തായ ഇപ്ര ാരമുമള ഒരു ആന്ഞകേട്ടതിനാല്‍,, അവന്‍ 
അമ്പരന്ന്‌ പായും തുറന്നു നിലയായി; എന്നാല്‍, ക്ഷേത്ര 
നാഥന്‍ വലിയ അസഹ്യതയോടെ, ഈ വാക്കകളെതന്നെ 
ലീണ്ടും ച്ചരിക്കുന്നതു കേട്ടപ്പ്ാറം, ശിഷ്യന്‍ വാതലുകളം 
ജനാലകളും ഓരോന്നോരോന്നായി തൂറക്കുന്നതിന്നും മറശ്ശീ 
ലകഠം നീക്കന്നതിന്നും തൂടങ്ങി, 

പ്രദ്യതത്തിലേ ഫേമപ്രകാശത്തിന്‌ അകത്തേക്കു വ 
ഭരെ കാലത്തിനു ഷമെത്മിരും പ്രദവശനമാറ്റും കിട്ടുക 
കാരണം, പുഞ്ചിരിയോടുകൂടി അതു ഭീനക്കാരനെറ മുറിക്കു 
കത്തു കയറി അചിടം 2൧% വനും ശോദിപ്പിച്ചു. ക്ഷേതരനാ 
(൧൯, വമമെക്കാലത്തെ അനസ്ധ്യയത്തിന്നുശേഷം, ആദ), 


മായി പറാത്തക്ക നോക്കി. 
൭ അവിടേയാകട്ടെ, ഞു പഴയ ചെളിബ്പറമ്പുംം അതേ 
പയലുകളു ഒരിദ്ര മടിയുടെ മുററത്ത്‌ ചളിപുര്ടെ കീറന്തു 
ണികടടൂം ധുററിയിട്ടു്ള കുട്ടികളുടെ സന്തോഷത്തോടുക്രടി 
യ അതേ സംസാരവും തുണ്ടായിരുന്നു! തണ്ടപ്പകാലത്തി 
ഒന്‍൨െറ കാഠസ്പം കുറഞ്ഞുതുടഭദി, ഏതാണ്ട്‌ പോവാന്മളളു 
ചട്ടമായി. ദൂരെ, തോട്ടത്തിസെറ അങ്ങേ അററത്തായി ൭ 


രു കുന്ന്‌ ഘനംകുറഞ്ഞ പെരൂത്തമഞ്ഞു്‌ ന്റൂങ്ങിക്കി ടക്കുന്നു 
[1 


൨൨൭ ഭാറമപഞ്ജരം 


ണ്ടായിരുന്നു. അതും, വദരെ അകലേയുകള ഒരു വദിംപാ 
ഒമൈന്‍റ ചുമലില്‍ കടക്കുന്ന ഉത്തഭീയത്തില്‍ന്‍െറെ ആകൃതി 
യോടുക്രടി നേത്ര അറംക്ക മുഷ്വേതന്നെ അപ്പത്ക്ന മാഷി, 
തറന്അക്‌ ടക്കുന്ന ജനാലയില്‍ ക്രി കുറേ നം വേധ 
ധോടെ നോക്ക്യതിന്‍െറ ശേഷം ക്ഷേതനാഥന്‍ തന്റ 
നോട്ടത്തെ മയിഷഐെക്രടി മുറിയ്‌ലേക്ക തിരിച്ചു. ഒരു കുറ്പെന്ന 
തുപ്പോലെ പുറ൨൦ ഘനമേറിയ ഒരു ഓരം ഷിദക്കുന്നുണ്ടായി 


തന്നു; വൃസ്നത്തിന്‍റയോ സന്തോഷ റയോ ഒരു 


ഇ യ്പോലും അവ മട. ലീന്നിമ നസ്ല ഗു്ലംശന്മ 
നശ്ശബ്ദം അചഞ്ചുഖംം ; ഇവ ി പറയുന 
ആ പശ്യമുന്നായിയുന്നില്ലം പൊയ്യന്ത കേജത്രനധഥഥ ൮0 


നേററിരുന്ന്‌ ഇപ്പകാനം ആന്താപിച്ചകൌണു്‌ ശിഷ്യകന 
ഒരിഷന്‍ക്രടി അഴ ത്വരലശനാഷ്കിരീ ““നേവദര! 
യേയും സുഖലാവനയും പളി, അവര്‍ ്ലൂന്നേ ഒരു 
സാലമേലെടുത്തു മുകില്‍. കൊണ്ടുപാകുട്ടെ?. 
ക്ഷേതനാഥനെ ഒരു ചാരുകസാചമേലിവന്തി രുന്ന 
സനാലപേര്‍ക്രടി ൨ളരെ സുഷ്മി പ്പ്‌ മഷളിമലക്ക കൊണ്ടു 
യി. ശര്ധ്ൂഘകുട്ട്‌ ആഈമ്മികു അവരുടെ മുറിയ ല്‍തിന്മു വേ 
ഗത്തില്‍ പുറനെതത്തിടു അധിടെ നടക്കുന്ന സാഗതി എ 


ഒന്തെന്ന്‌ അവഠഥം കുണ്ടസമയം, വിന്യുയത്താല്‍ നിന്നുസ്ഥവ 
തതുതന്നെ നിന്നു ഭപോഷി. 


അവരുടെ പരിദ്രമത്തോടുക്രടിയ ആ മുഖയ്മ 
ഗനോഥടികൊസ്‌ ക്ഷേതു നാഥന്‍ “ഞാന്‍ പേഷകുന്നതന്നു 


മു്ധായി എസ്ലാം ഒന്ന ചാണുകയാബി?? ഫന്പ പറഞ്ഞു 
അദ്ദേഹം, ശിഷ്യന്മഥി 4 ഒഠാളൂടെ ചുമലില്‍ താണ്ടികക്കൊ 


ണ്ട്‌, ഒരു മുവിിട്ട കറൈറാന്നായി ഒരുവഖട്ട. സാചധാന 
[॥ ര്‌ 


അരദ്ധ്യായഭ ൩. ൩൧ 


ത്തില്‍ നടഗവോള്‍ തുടങ്ങി. ഉാമിളയ്യ' ഇതുകട്‌ വ 
ലിയ ഭയം തോണി ഏയ്മിലും ഒരു വാധടപോലും പരയജുന്ന 
തിന്‌ വൈവ്യമണ്ടായിപ്പ. അവരൊന്നം ധിണ്ടാതെ അ 
ദ്ദേഹത്തെ അന്ഗധിച്ചുകൊക്ഷിരുന്നു. “പത്രതാഥന്‍ 
ക്രദമണ രൂരമ്മികൂയുടെ കിടപ്പൂമര്‍ യുട വറതുക്കഥ ഏതി 
വിടെ നിസം അദ്ദേഹം ഒലിടെനിണ്‌ അഷത്തേക്ക 
ോറലായ മാത്രയില്‍ തന്‍െറ ഒാഘ്യനയടെ പുയൊഖ്ധയാട 
രൂപയ മുഖം മുന്വില്‍ പ്രര്യമ്മമാഡി ക്യ, വരൃമെ സാവ 
ധാനത്തില്‍ അകത്തേ കടന്ന്‌ ആ കറിയുടെ നു ക്കായ്‌ 
യിന്നു അദ്ദേഹത്തിനെ നനതരങ്ങാം അപ്പും ആച 
ത്രത്തിന്മേഷരണ്നെ പതിച്ചിരുന്നു, നി 
. ഉരമ്മളു ഒരു കുസാല കൊണ്ടലസിട്ട കൊടുത്ത്‌ 
തിവ ഇരിചര? ഏന്ന പറഞ്ചു. ജല്ലം മന്ദസ്തിതു, 
മേതോടുക്രടി തിരിഞ്ഞുനാശ്ക, ഒയാമിമുനുടെ പാഴ്ര്ൂരം 
കിട്ട്‌ *മയപ്പടം ഇടപ്പാഠംതന്നെ ഞാന്‍ താപ 
യി കീംന്നേഷമാ്‌", സയന അന്ദൃഹം പറത്തു. 

പെടുന്ന്‌ അദഫത്തിനെറു നോട്ടം തയമ്മിളയുടെ മു 
ഖംപട്ട്‌ എത പശ്തുമ്മ ചുമരന്മേധ രിലകൊണ്ടു. സു 
രസ്ുസ്ിയുംട അലീചിപ്യത്തേ സുന്മധമുഖം അതിപല്ലൂ 
ധീരാടുക്രടി ൧ീം്ലാഴ്ടു നോക്കിക്കൊണ്ട്‌ രിക്കന്നതായി കബ്ദം 
സ ധാരസയായിട്ട്‌ പ്രകാരത്തോടക്രടിയ ക്ഷേത്രനാഥ 
ന്‍റ കുണ്ണ കളില്‍ ശിന്ന്‌ അപ്പ്യോഠം രിപ്പ്യൊഴി പറക്കുന്നു 
ഓന്ദന്ന മമ്മി തോനി. ആഅദദ്ൂഫം ധിഷയനെവിട്ട്‌ 
ശീയ ഗതിയോടുകൂടെ മു മ്പാട്ടു നടന്ന്‌ ൭൭ ചിത്രത്ത! 
സെറ ചവടെ ചപൊന്നനിന്ന. അതിനെറ നേരെ രന്റെ 
കുടടിപ്പി ടിച്ഛിിക്കുന്ന ഷമ്മ ക്കാരി "ചിക. 


അ൩൨. ഹേമപങഞ്ചക 


ഒ ചിരക്ക്‌? എന്നു ചുത്തില്‍ പറഞ്ഞു. “ഈ ജീവിത 
ത്തില്‍ നിന്‍െറ മുഖത്ത്‌ ആയ ലിരി ഞാ൯ എപ്പോഴും കു 
ണ്ടിടടുണ്ട്‌. നിന്െറമഖത്ത്‌ അതേചിരിതന്നെ ഇപ്പോളും 
തുണ്ടൊ ഇല്ലദയാ എന്ന്‌ ഞാനു ഇുപ്പോഠം പോയിനോ 
ക്കാം അവിടെ നി ആക വേണ്ടിയിട്ടാണ്‌” ചിരിക്കുന്നു 
തി. ആ കൊലപാതകിക്കും കൊള്ള ക്മാരനും വേണ്ടി 
യൊ? 

പുറമെ ഗെരമവധത്താടും ഉട്ടക്കമില്ലാതെയും മെരു 
മായും സ്ഥിതി ചെയ്യുന്ന തനെറ വിട്ടിന്ന സമീപമുമ്ള 
പവ്തം പൊട്ടിത്തെറി തീപ്പുഴികഠം ഒഴുക്കുന്ന അവസര 
ത്തില്‍ ഒരാറം തനിക്കുഷ്മാവുന്നതാല അത്തുതവയം ഭയവും 
കൊണ്ടു പവശപ്പെട്ട നോക്കുന്നത്‌ എപ്പകാ മൊ അതു 
പോലെ മവമ്മിള ക്ഷേതുനാഥനെ ഒന്നുനോക്കി, ഇങ്ങനെ 
ഒരു ക്ഷോഭദത്തോടുക്ൂടി ക്ഷേയനാഥനെ അവഠം ഒരിക്കല്യം 
കരണ്ടിട്ടില്ലായി യുന്നു. 

പെട്ടന്ന്‌ അദ്ദേഹത്തിന്‍െറ ഉയമ്തിയിരുന്ന കൈ 
കഥം താഴെ പീണ്ഠു നെററിയന്മേലുളക ഞ്ങെറ്ുകഠം പി 
ടച്ചുയു രശതം ഒന്നാഷി കണ്ണി കയവുന്നതുപ്പോലേയും കു 
ണ്ടു, അസാധാരണമായ ഒ ശബ്ദും പുറപ്പെടുലിച്ചുകൊ 
ണ്ട്‌' ക്ഷേതരനാഥ൯ യ കയിലി പിരിച്ഛ്‌രിക്കുന്ന നിലത്തു 
ലീണ്‌ ഒന്നരുണ്ടു. 

തമ്മി ഉറക്കെ ഒന്നു ജിലപിളിച്ച. തത്സമയം 
ഒ വിട്ടിലുണ്ടായി മന്നവമെല്ലാം വന്‌ ഒരു ക്രട്ടമായ। മുറി 
യുടെ വാതുക്കല്‍ നിന്നു. ആകം ഒരു വാക്ഷപോലും പ 
റയുവാനുണ്ടൊയിരുന്നില്ലം ക്യ കാലാ അആംധന്നെതിന്നു 
ഭൂള ശക്തിഃപാലും ആക്കം ഉള തായ! കഴില്ല; എല്ല. 


അഭ്ധ്യായം 0 ൩൦൭. 


വരും നിലത്തു ലീ ചിടക്കുന്ന യജമാനനെമ്മനൊ ഭയ 
ത്തോടുക്രടി നോക്കിക്കൊണ്ടുനിന്നു. ഉരമ്മിളയോ, കേ 
യ്നാഥനെറ തല താഷ്കി തന്‍െറ മിയിൽ വവ്യകൊ 
ഞെ ഒരു ശിലാപ്രതിമയെന്നപോലെ ഇരിക്കുകയും ചെയ്തി 
മസ്ധം 

അപ്പോം വാതുക്കല്‍ എ്കിയേ അധ്ധിയ അധ ത്തസ്മ്യ . 
സോശിക്കൊണ്ട്‌ ഇങ്ങനെ നിലവിളിച്ച ഞൃമെദ്ിലും ഷ്വോ 
യി വൈദ്യനെ വി്ിച്ചുകൊണ്ടടവത."" 

എല്ലാവരിലും ആവശില്പിരുന്ന മന്ത്ര വാശി നീ 
ഒലിയയ്യ പോലെ തോന്നി. ഒരു ശിഷ്യന്‍ വൈദ്യനെറ ഗൃ 
ഹം റെമ പ്രാഞ്ഞു, പ്പിന്നെ ഒരാം ചദ്രമോഹനനെറ 
അദുക്കലക്ഷ മാടി, മറവു വരെല്ാം ൂഴി ക്ഷേതരനാഥ 
വെ എടുത്ത്‌ ുരമ്മിളയുടെ കിടയ്ത്രമേല്‍ കിടത്തി. അദ്ദേ 
ത്തിനെ തഖയ്ത്രധായി മനാമ ഒന്നും മിഞ്മാതെയി 
ന്നു. എന്തെകിലും പ്രവൃത്തിക്കു നതിന്ന്‌ രജു കൈ പെ 
ക്കുവാന്‍ ചോലും അപ്പുറം അവക്ടെക്കൊണ്ടു കഴിഞ്ഞി 
ലം എന്തെന്നാല്‍, താ൯ ആക്േണം' പ്രവത്തിക്കുമായിരു 
ന്നോ ആ ആറാം ൨. ശ്വവമായി നിങ്ജീചമായി കിടക്കുന്ന 
കത. ജഡത്തില്‍ അടപ്പും ഇഞ്ചോ? 

അധികം താമസിയാതെ ചന്രമോഫനബാബ്ുവും 
വൈദ്യനും മറവും ഏത്തിഠ ചൂന്നു. പിട ജനങ്ങളുടെ നില 
പിളിയും ലഫളയും കൊണ്ടു മാറെറ.ല!കൊണ്ടു. വൈദ്യ 
ശെറ ആവശ്യങ്ങളും നിറവേറവവാന്‍൯ വേണ്ടി! മമ്മി 
യ്ക്‌ ആ മുറി വിടേണ്മതായി വന്നു, അപര്‍ താഴെ പേമ 
യഡ്പ്യാഠം പൂഴുഖം ആമുകടപെക്കൊണ്ടു നിറഞ്ഞിട്ടുക്ള തായി 


[7 ഫേമപഞ്ചരം 


കണ്ടു. ആപ്പല്‍ക്കരമറയ വത്തമാനം ആകറ്റുാടെ കാ 
ഹില്‍ക്രടെ താനെ പരന്നതായി തോന്നി. ഓ റത്തേധാ 
ബി ക്ഷേതനാഥന്‍െറ സ്റ്റേഹിതന്മാരെല്ലാം അചിറെ എ 
തിമ റുരുന്നബ്മായിരന്നു. 

അവരുടെ ജോഴിയെ ല്ലം നിധംറിച്ചുഴശഷ, ദ്ധി 
ത പിന്നയും മു്ിലേക്കപൈന്നു, എന്നാല്‍ അപഥം ഏര 
ഒ പാനി വഴി ഏന്തിയപ്പോം, ചദ്രദമാഫനുബവസു 
ഡാശ്ദരാട്‌ എന്തിലും ആശസ വഴിയുണ്ടൊ?? എ, 
ന്ന ചോദി അന്നു പണ 

4൭ന്തം തകിലു) ഒരാ൨൦ വെറ മണത്തെ ത 
ന്നത്താ൯ കൊണ്ടവതനേടം  മററാക്കത്കിലും തഴ 
വന്‍ കുഴി യുമമ്മ? ബാം പീദുന്നതിഅ തന്നെ ഞെരു 
ക്കമാഷിട്ടാണ്‌ ഞം അത്ത്‌.” 

മഞ്ഞിന്‍ റിപ! 4 ദ്ൂ്ൂത്മ എന്താ ഒരു സാ 
ധനം തിയമടിരാ കരശ്മിധുടെ ന) ധാ ച്ചിയതായി 
ധരി. ഒഴ തുമ! ക്ണറിം പെസ അവടെ പണ്ണു 
കളില്‍ നിന്ത വിരി. മമ്മിയുടെ അധവാന്തെ 
തോണിയും മൃയിിഞ്ഞു. സ ആ ലമ തവും ൭.൭ 
കാണ്നാന്അതുമായ സമ യില അമ. ബററല്യാട്ടമല്ലാതേ 
ന്തു ഗത ന്മരമാണു മന്‌ കോ ിപ്പടിമുടെ ത്രാത! മു 
കെറ്റിടി ച്യകൊണ്ട്‌ പുമന്നുടത്തൂയന്നെ അവഠം പെടടന്നി 


രുന്നു, 

ആ ഒച്ച കേട്ടിട്ട്‌ ചഗ്മാഷഥന രം വൈദ്യനും തി! 
ഞ്ഞു നോക്കി. ചന്ദ്രമോഹനബാബു അരാരുടെ ര 
ക്കലേക്കു വേഗം കൊന്ന്‌ സമാധമയത്തിന്നായി ഇപ്പ 


അദ്ധ്യായം ൩. ൩൭൫ 


കരം പറഞ്ഞു. "എന്റെറ കട്ടി, നാം ഈ ലോകത്തില്‍ 
ഇരിക്കുന്നേടംത്താളം കാലം നമുക്‌ ഇര വകയെല്ലാം അ 
നഭിക്കും, അല്ലാതെന്തുചെയ്യും? എന്‍റ ഒരുമിച്ചു 
ലീട്ട്‌ ചേക്കു വരിക, അതുകൂടാതെ ഇലിടെ താമസിക്കുന്നതു 
കൊണ്ട്‌ മന്ദം കിട്ടാനില്ല"? 
രധ്മിഒ തല ചപൊക്കി അററ്ദഹത്തെ ഒന്നു നോകി, 
സധൈദ്യദത്താടെ ഇങ്ങനെ പറഞ്ഞു യല്ലേ ഞാന്‍ വരമ 
ന്നല്ല?" അവറം ആ കോണിപ്പടിയില്‍ തനൊയിരുന്നു 
രാരാരുത്തര്‍ സാവ ളൂടെ സ്ധികത്തു കരടി മുകളിലേക്കും മു 
ചട്ടിലേക്കം കയവും ശറ്ആകയും  ചയ്കുകൊണ്ടിരുന്നു 


അവരെല്ലാഠ പോവ" മരധ്മിളയെ സഫ്ത്ാപ 
ത്തോടെ നോക്കുകയും ചല ഒന്നാ മണ്ടാ വാക്കുകഠം 
അവളോടായിട്ടു പറയുകയും ചെയ്തു. ഏന്നാല്‍ അ 
പഠം മുഖം തിരിച്ചുകൊണ്ട്‌ തആമരേമാതിരി അപിടെത 
ന്നെയിരുന്നമ. 

പന്ത്രണ്ടുമണിക്ക്‌ ക്ഷേതൃനാഥന്‍ ഒക്കെ കണ്ണു തു 
ന്നു. ത്തുനയമായ ഭവത്ധോടെ ഒ മുറി മുഴവനും ഒന്നു 
നോക്കി; ചന്ദ്രമോദനന്‍ പുറത്തുപാഴി ഉരമ്മിളയെ വി 
ഭി, അപടം വന്ന ഷിടയ്ത്യ്യച സമിപംനിന്നുടയ എന്നാല്‍ 
അവരെ മനസ്സിലാക്കുവാ൯ അ ഹത്തിന്നു കഴിഞ്ഞില്ല, 
അല്പുസമത്തിന്നുശേഷം ക്ഷേതുനാഥ൯ ലീഷമായൊന്ന ന 
ശ്വഡിച്ചിട്ട്‌ പീണ്ടം കന്ണ്ടമു. മ്മി മുയെ മുറിയില്‍ 
നിന്നു നീക്കം ചെയ്യുന്നതിന്ന്‌ കെവല്യ൯ ആംഗ്യം കാണി 
ച്ച. അപര്‍ പുറത്തുവന്ന ഷണത്ത്‌രര്‍ ചന്രരമോഹവഞ്ചാ 
ബു പഠഞ്ഞു--- “ഇനിയും താമസിക്കുവാനെന്താണുള്ള തര്‍ 


൨൬ ഹേമപപ്യൊരം 


എല്ലാം കഴിഞ്ഞു. ഇപ്പുറം ഒരുമിച്ചു വരു, വണ്ടിപി 
ളിക്കട്ടെ?? 

ഭരമ്മിള തലയാട്ടി, അവഠം താഴെ ഏൃറജ്ടിവാര 
മ്പോറം ചന്ദ്രഭമാഹനന്‍ പറഞ്ഞു-- “ആ മുറിയില്‍നിന്നു 
സാമാനം നീക്കും ചെയ്യുന്നതിന്ന്‌ ഇപ്പ്യോഠം സൌകറ്റയ 
മുണ്ടായി രിക്കയില്ല. അതൊരുക്ക നാളെ ചെയ്കുന്നതായി, 
രിക്കും നല്ലത്‌.” 

അല്ലനേരംകൊണ്ട്‌' വഴ്ജി കുത്തി, ഉരമ്മിള എട 
ആം വലത്തും നോക്കാതെ അതില്‍ കയറിയിരിക്കുകയും 
പെയ്ത അതിപരിചിത്മായ ആ പഴയ ഗ്ൃഫം ക്ഷണനേ 
രംകൊണ്ട്‌' അവടെ റൂഷ്്ിപഥത്തില്‍നിന്നും മറഞ്ഞു. 

ചന്ദ്രഭമാഫനന്‍൯ വഴിക്കു മുഴ്്ചനും സംഭാഷണത്തെ 
മുടന്നകൊണ്ടിരുന്നും “ആ ശവശരീരം അവിടെ കിടംര 
മ്പോഠം നിങ്ങളെ കൊണ്ടുപോന്നത്ു ശരിയായില്ല. എ 
ന്നാല്‍ മറെറന്താണ്‌ ചെയ്യുക? അവിടെ നിങ്ങളെ നോ 
മ൭ന്നെതിന്നു വേറെ ഞരുമില്ല; തനിച്ച പിട്ട്‌ എനിക്കു വ 
രുവാനും തരമില്ല. ഇത പെട്ടന്നു വന്നു ചേന ഇത ക 
ദിനമായ ഒരാപത്ത്‌ ഞ അങ്ക യെല്ലാം വലിയ കുഴ്പ്ുത്തി 
ലാക്കിത്തീത്ു, നോക്കട്ടെ, നാളെ എനിക്കു ക്ലുട്ടക്കെു 
തണം. പാിന്നീടുവേണ്ട കായ്യ്യങ്ങളെപ്പാം അതിദഷശേഷം 
തീച്ചപ്പെടുത്തരം* 

അദ്ദേഹം പറയുന്നതെല്ലാം കേട്ടുകൊണ്ട്‌ തുരമ്മിള 
മിണ്ടാതെയിരുന്നു. 

ചന്ദ്രമോഹനബാബുവിനെറ പീട്‌ പട്ടണത്തിലായി 
രുന്നു. ഫാിന്തുമതത്തിന്നു വിരോധമായി ഒന്നും തനെ എ 
ടൂപ്പത്തില്‍ കുടക്കരുതെന്നു കുരുതിയിട്ടോ എന്നു തോന്നു 


അദ്യോനം ൩. ൩൭ 


മറ്‌ ആ ൪വനം ഉയരമുമമ മതിലുകളാല്‍ സുരക്ഷിതവുമാ 
യിരുന്നു. ചന്ദ്രമോഫനന്‍ ഉരമ്മ്‌ഉളയെ വണ്ടിയില്‍നിന്നി 
റക്കി, “സമരം സുമ, എരെറ കടീ! ഒരു നമിഷനേരത്തേ 


ക്ട" ഒനങ്ങോട്ടു ലരു?? എന്നു വിളിച്ചു പറഞ്ഞുകൊണ്ട്‌ 
അദ്ദേഹം അകരത്തക്കു കടന്നു. 

സുഷ എന്ത പേര്‍പിടിക്കപ്പെടട ഞആറം ഏത്തുന്നതി 
സ മുമ്പായി എതിരായുമ്മ മറിടില്‍നിന്സ്‌ “ആരാണത്‌, 
ച്വഗ്ര! ആരാ??? എന്നു ചോദിച്ചുകൊണ്ട്‌ ഒരു വൃധ ലേ 
ഗം ധൂറരത്തേക്കു വന്നു. അരയില്‍ ചുരറിയിരുന്നു ഒരു ലൊ 
റിയ വസ്ത്രും മാതൂമമ അവരുടെ ശദീരത്തിലുണ്ടായി അന്ന 
മു. തലയിലാകുട്ടെ ഒരു രോമത്തിനെറ ശകലധാപാലു 
മില്ലായിരുന്നു. കൈക നിറയെ ചാണകവും പററിയിട്ടുണ്മാ 
യിരുന്നു. അവര്‍ വീടിനെ വിശിഷ്യ വൃത്തിയാക്കു്ധതില്‍, 
ഏപ്പെട്ടിടിക്കയായിരുന്നു എന്നു രാന്നും. ഉമ്മി യെ 
കണ്ടപ്പേഠേം അവര്‍ ദ്വേഷ്യയത്തോടെ ഉപ്ത്തില്‍ നിചവി 
ളിച്ചുകൊണ്ടു ഇപ്രകാരം പറഞ്ഞു: *ത്ധയയ്യയ്യയോ! കായില്‍ 
ചെരുപ്ൂമായിട്ടുതമു ഈ കവുമ്പത്തി കൃസ്ത്ചാനിപ്പെണ്ണികന 
നീ എന്തിനാണിവിടെ ക്ൂട്ടിക്കൊഴ്ഭുവനിിക്കുന്നതു' ? രാമ 
അമമ! ഞങ്ങളുടെ മതാചാരങ്ങളെ നോക്കി നടക്കാന്‍ നി ൭. 
ഭിക്കലും സമ്മത്തിഴമില്ല!7? 

ചന്ദ്രഭമാഫനന എന്തെകിലും പറയുന്നതിന്നു മുദ്ധം 
യി സമുഖിയായ ഒരു യുവതി മാടിപ്പാഞ്ഞുകൊണങ്ടട്‌ അടു 
ത്തെത്തി. നിമിഷനേരത്തിന്നിടയില്‍ അവിടുത്തെ സ്ഥ 
തിയെല്ലാം മനസ്സിലാക്കി തുതമ്മിളയെ മറച്ചുകൊണ്ട്‌ ഇ 
വര്‍ ആ വൃദായുടെ മുദ്ധില്‍ ചെഅനിന്നു. ട്രീ, മ 


താചാരഞ്ങമൂം നോക്കിക്കൊണ്ടു വേഗം അകരേരുക്ക പ്രോ 
1 


നവ ഫോേമപങ്ങരം 


സ്ലോ, അല്ലെ്ില്‍ ഞാന്‍ ഇപ്പോഠം തൊടും ജഇങ്ടോം 
ട്ടു പരുന്നത ന്നായി ഞാന്‍ ഇതാ കുട്ടിയേ മടിയില്‍നിന്ന്‌ റ 
ക്കിയതേയുമളള.. ഇയ്യവരെ അതിന്‍െറ അമ്മാമന്‍ ആആ 
മാപ്പിഒറൊടിക്കിരന്‍െറ കടയില്‍നിന്നു ലാങ്ങ്‌ക്കൊണ്ടുവ 
ന്ന റൊട്ടിയും ബിസ്പ ത്തും അതിന്ത ചൊടു ന്ത കൊഴ്ടിരി 
ക്കുകയായിരുന്നു. 

ഏത്തിയൊ? ഈ ദു വ്വുടപ്പണ്ണിന്‍െറ അധികവു 
സഗേം നോ്രടം ഇവലെ പ്ദ്രവംകൊഷയ്‌ ഈ വീട്ടി 
പിരുന്നു പൊവക്കുവാ൯ വിഷമമായലല്ലോ! അല്ലെ? കുടന്നു 
പോ, ഉപദ്രവിക്കാതെ കടസ്പപപോ!"” പുറത്തേ്മവന്ന ബ 
ലാ്റ്റാടേടു കടിതന്നെ ആ വൃധ അമധതതക്കം മടങ്ങി 
ല്്യോയിം 

തരമ്മിള, മുത്തള്്തിയം പെരത്രിയുമായണ്ടായ ഈ പു 
തിയ തൂടിക്കാഴ്യയെ അസന്ത്ുതമാടെ നോക്കിനിവ്യ മയാ 
യിരുന്നു. ആ വൃധ ആപ്യുടെ അകാപററിയ മാതഡ്ധം, 
സുകു മുന്‍പാദേരം വന്ന്‌ ഉമ്മിരയുടെ കൈഗാ പിടി മയ 
കൊണ്ടു പറണമു-- *പരൂ, കടീ എന്‍െറ ബകത്തേഗം 
പോവുക ആ വൃദ്ധമത്ത്ത്ി പറയുന്നതൊന്നും വക 
ക്കേണ്ട. അവക്ട പയസ്സാഷി, ബദവി ലറപ്പില്ലാതായി". 


ആകസ്തികമായ ഡ്യൃസനുത്തിവെറ കഠിനമറയ പ്പൃഫ 
൧ രമ്മ്‌ര തെ ശല്ലാക്ക രീ്നപോലെ തോന്നിച്ചു. [1 
നാല്‍, ഇപ്പ്യാഠം സുകുമാരിയുടെ സ്നേഹപ്യവ്വകമായ സുധ 
നമേററപ്പോഠം കള്്നുനീരാകന ഉറധിനെ തടഞ്ഞിലന്ന 
ആ ഘഡമ്മറിയ ഓരം ഏതാണ്ട നീംജിയമടിലാടി. സ്ന 
കവെരരുമിപ്പി്‌ അവരുടെ മുറിയിലെത്തിയപ്പേംലം, രമ്ി 
ഭു കുട്ട്രിമന്മേലിയന്തു കരയുവാന്‍ തുടങ്ങി. രന്നഭവയസ്്സ 


അജ്ധ്യായം ൪ ൩൯ 


പ്രായമുട്ള വട്ടമുഖത്തോടുക്രടിയ ഒരു ബാവന്‍ ഒരു കുപ്പി 
പ്രാപയുടെ തല ബദ രസമായി നക്കിക്കൊണ്ട്‌ അതി 
ന്മേല്‍ ഇരിക്കുന്നുണ്ടായിരനമ. തെറ നോലിയെ പെട 
ന്അ തടസ്ഥപ്പെടത്തുകയാള്‍! ആ കടി തരമ്മിമയെ അത്തു 
തത്തോടെ നോക്കിക്കൊണ്ടിരിപ്പായി. അവന്‍െറ അമ്മു 
അവനെ എടുന്തുകൊണ്ടു ആ മുറിയില്‍നിന്നു പയി, അ 
ല്ലം കഴിഞ്ഞപ്പോഠം, അവര്‍ മാഷിവന്നു്‌ ആ മുറിയുലെ ൨൪ 
തുക്കല്‍യിന്നു പറഞ്ഞുതുടങ്ങി --*മന്തഡ്ണി, തിന്നു വി 
അം ല്യസന്ദിക്കം: ഞാന്‍ പറാഞ്ഞഥം. ഇര പിക്ക്‌ 
എത്തുന്നു നിമിഷം ഞാന്‍ റൊട്ടിയടയം ബിസ്മൃത്തിന്‍്റ 
യും കുഡണം പെറുക്കി; ഉടനെ ന്‌ഥറുടെ മേല. അ 
ശയനോട ചെരുപ്പമിറു നിടെ മുവിയികലല്ലാം നടക്കു 
വാനും പറയും", ഇതിന കോപത്താടിയ മരു മര 
ളിച്ച മാരും ട്ട. പിന്നെ പന്ലപ്ലാം ന്റ്റ്ുസ്പൂമാനി, മര 
മ്മിഒ ആ കുട്ടിവിന്മേല്‍ കിടന്ിമുന്ന തസ്സ കിം 
ന്നിരുന്നു. ഴ്‌ 


ടട 


അദ്ധ്യായം ര്‌. 


രാമസുന്ദരി പച്ചുക്കറിസ്റ്റാമാന്ങളെ പ്രതിയില്‍ ന്ന 
വക്കിക്കൊണ്ടു്‌ അടുക്കടുറ്റയൂരയില്‍ ഇരിക്കകയാധിയന്ത. മ 
ഹാഭാരതം എഴുതുവാന൯ ഡ്യാസമഫ്‌ കക ഗണപതി 
പാനെ കിട്ടിയപ്റവോറം ഉണ്ടായഇപോെ, രാമസുന്മരിക്കം 


ശ്രദ്ധയും കൈവേഗവുാ്ള, വെപ്പുകാരിന മിത്തും ചില 
ബുഭ്ധിമുട്ടുകഠം നേരിട്ടു. 


1] ഫോമപഞ്ഞാരം 


സോനാള്ി എന്ന പുച്ച ആ മുറിയുടെ ഒരു മൂഖയി 
ലിരുന്ദ സൃദ്യരധ്മിയില്‍ കളിച്ചു കണ്ണുകളടച്ചു സാവധാന 
മായി ഒ്്യാനത്തിദലട്ൊയട്ടിരുന്നു. അതര്‌ ആരാധിച്ചിരുന്ന 
ലസ്്റ്‌ അങ്ങാടിക്കുപോയ ശിഷ്യയത്തിയുടെ ക്രടയിലൂണ്ടായി 
അസ്ധതുകൊണ്ട പ്രത്യേക പരിത്തരമത്തിന്നൊന്നിന്നും അ 
പ്പ്യോഠം അതിന്നാവശ്യമുണ്ടായിരുന്നില്ല. 

ചെറിയമ്മ? എന്നു” ആരോ മുകഴില്‍നിന്നു വിമി 
ക്കുന്നതു കേട്ടു. 

രാമസുദദി അരുവാമണിയില്‍നി ണു തെറ കമ്്ു 
കളെടുത്തു ഒരു നിമിഷനേരം മുകളിലേക്കു നോക്കി; എ 
നാല്‍ ഉത്തരമൊന്നും പറയാതെ തന്‍െറ കൈകളെ മുക 
ഭിലേക്കും ധുവട്ടിലേക്കും ഓടിച്ചുകൊണ്ടു വീണ്ടം പണി 
തുടന്നു. 


കാല്‍ച്ചെരുപ്പുകമുടെ ശബ്ദം കോണിപ്പുടിമേല്‍ കേ 
ടടതുടങ്ങി% ആയതു സമീംപത്തെത്തുകയും അടക്കളപ്പുരയുടെ 
മു്ധില്‍ വന്നുനിവ്സയകയും ചെയ്തു. പിന്നയും “ചെറിയ 
മ്മ? എന്ന വിളി കേട്ടു. 

ചെവ്ൃതായ ഒരു പുഞ്ചിരി രാമസന്ദരിയുടെ മുഖത്ത 
പ്രസരിച്ചു; എന്നാല്‍, അവര്‍ അതിനെ അടക്കിക്കൊണ്ടട്‌, 


കടനെ മുഖംതിരിച്ച്‌ “എന്താ ചേണ്ടതു, സമരാ"? എന്നു 
ചോദിച്ചു. 


എന്‍െറ താക്കോല്‍മ്രടടട്ടം എവിടെ ?? 


സമരനെറ താക്കോ൪ക്ൂട്ടം ഏധിടെപ്പോയിയെ 
ന്നു ഞാനെഒടിനെയാടനറിയുന്നത്തു്‌ 277 


““ചെറിയമ്മയ്യറിഞ്ഞുകുടെമില്‍, പിന്നെ ആക്മാ 
അറിയുന്നതു 4” എന്നു മുഷ ഞ്ഞു നാല്ലര്‍മ്തോടുക്രടി സമര൯ 


അട്്യായം ര്‌ പി 


പറഞ്ഞു. “എന്റെറ മുറി വൃത്തിയാക്കുന്ന നിങ്ങളുടെ ല 
ഹേളയില്‍ ഏനെറ സാധനങ്ങളില്‍ പകുതി കുളഞ്ഞുക 
ഴിയും. 

* അതു ശരിതന്നെ?” എന്നു രാമസ്ൃന്ദരി സ്വരം അ 
ല്ലം ഉയത്തിപറഞ്ഞു. “എന്‍െറ മരുമകന്‍ സാമാനങ്ങ 
ഒെ എത്ര ക്രമമായി വൃക്ഷ ക്കുന്ന ഒരാളാണ്‌ : ആയാളുടെ 
സാമാനമെപ്പറം കളയുന്നതു ഞാന്‍തന്നെ! ശരിയാണ്‌ . 
പയപ്പോഴാനസ്‌ ഞാന്‍ നിറ മുറിയില്‍ പോയതു! ഒന്നു 
പറയാമൊ??? 

ദിവസവും മണിശൂമവ! ഞാന്‍ കറില്പുവെച്ചിട്ടു 
ണ്ടൊ? തവ്ല്്ലാലം എകന്‍റ താക്കോലൊന്നു നോക്കി എ; 
തതതരു, എനെറ ചെറിയമ്മയല്ലെ. എനിക്കു കോളേ 
ജില്‍ പോവാന്‍ സമയമായി, എന്‍റ എഴുത്തുപെട്ടി തു 
റക്കാന്‍ എന്നെക്കൊണ്ട്‌ ഇനിയും സാധിച്ചിട്ടില്ല." 

സമരമന്‍െറ ചെറിയമ്മയുടെ മനസ്റ്റില്‍ അല്പും അലി 
വു തോന്നി, അവരുടെ വസ്ത്രാഗ്രത്തില്‍ കെട്ടിയിരുന്നു 
താക്കോന്‍ക്രടുട്ടമഴിചെടുള്തു അത്‌ ല്‍നിന്നൊരു ചെറി 
യ വളയമെടുത്ക; ഇങ്ങിനെ പറഞ്ഞുകൊണ്ടു സമരേ 
നെറ കാലിന്നടുക്കലേകം ഏറ ഞ്ഞുകൊടുത്തും “അതാ 
തിന്നെറ താക്കോല്‍ കൂട്ടം എനെ കുട്ടീ. അതു നിന്‍െറ 
കപ്പായക്കീശയിലിട്ടു കൊണ്ടു കുപ്പായം അലക്കാനായി ഇട്ടി 
അന്നു. എസ്പാല്‍ പതിവുപോലെ ഭാഗ്യവശാല്‍ നിന്‍െറ 
കീശ ഞാ൯ പരിശോധിച്ചു. അമ്ുകാരണം നിനക്കു താ 
ക്കോലുകം കിട്ടുവാ൯ സംഗേതിവന്നു, എന്നിട്ടും ഞാനാണ്‌ 
നിന്‍െറ സാമാനുങ്ങറം കളയുന്നതത്രെ, ഞാനിപിടെ തു 


മള തുകൊണ്ടാണ്‌ നി നിന്നെത്തന്നെ കളയാതിരിക്കുന്ന 
ദം 


൪൨. ഹേമപഞ്ചരം 


ത്‌. ഇല്ലെയില്‍ അതും ഇരിനമുന്വെ കഴക്കുമായിരുന്നു 
നീ പഠനവിഷയത്തില്‍ ഒരു അതുദതസ്ൃഷ്ടിയായി ത 
നനിട്ടുട്ട്‌ ; അതുകാരണം ആക്കം നിന്നോടൊപ്പം കതത 
നില്പാന്‍ സാധിക്കില്ല. പൊക്കത്തിലാണെനില്‍ ആ വാ 
തലിനെക്കാറം ക്രടുതല്‍ വന്നിട്ടുണ്ട്‌. ഏന്നാല്‍ എന്നാ 
ഒര്‌ ഇനി കുറച്ച ബുദ്ധി സമ്പാദിക്മവാ൯ പോകുന്നത്‌ 4 
ഞാന്‍ നിന്‍െറ സാമാനങ്ങളും സുഷിച്ച്‌ എന്നും ഇങ്ങനെ 
ജരിക്കേണ്ടതായി വരുമോ? 

അവരുടെ സംഭാഷണം അവസാനിക്കുന്നതിസ്‌ എ, 
തയോ മുമ്പുതന്നെ സമരേദ്രന൯ താഭക്കോലമമെടുത്തുകൊണ്ട 
പോയിക്കഴിഞ്ഞിരിക്കനം. രാമസുന്ദമികു: പറയുവാനുമ്ള 
രെൊല്ലാം പറഞുതിന്നമാത്രയില്‍, ഖെപ്പുകാരി നിറച്ചകറി 
ക്കഷണക്ടമുള്ള ചിനച്ചട്ടി ശബ്ദുദത്താടെ ഡിലത്തുവെച്ചു. 
എന്നിട്ട്‌ ഇപ്പകാരം പറഞ്ഞു -- “രച്റിയ യജരാനന്ന്‌ 
ഒരു ഭാവ്്യയെ ഉണ്ടരക്കിക്കൊടുച് അമ്മെ; അപ്പ്യോഠം ഒര 
വര്‍വന്ന്‌' എല്ലാം ശിക്കവെച്ചുകൊള്ളും. അദ്ദേഹത്തി 
ന്നു ദീഘമായ ഒരു ജീവിതം ഭാവിയില്‍ കിടക്കുന്നു; കനാ 
ലും സുന്ദരനാണ്‌ . ഇനിയും കല്യാണം കഴിക്കാതെ കഴിച്ചു 
ക്രട്ടുന തു നന്നായിരിക്കുമൊ?7 

ഇത സഹരരപത്തോടുക്രടിയ ഒരു ശ്രോതാവിസെറ 
മുന്ധില്‍ രാമസുന്ദഭിക്ക തന്‍െറ അസഷ്യതമെ അറിയിക്കു 
വാനുള്ള ആശ തടുക്കുവാ൯ കഴിഞ്ഞില്ല, അതിനാടിങ്ങി 
നെ മവപടികൊടുത്തു “അതിനെനെറ വല്ല വിരോധവുമു 
ണ്ടൊ₹ ഞആയാഠംക്ക്‌' ഇത്ര പ്രായമായി; ജോലിയുമുണ്ട്‌ - 
അതു കാരണം ഉടുപ്പ്യാനും ഭക്ഷണത്തിനും ബുദ്ധിമറ്റൂമില്ല 
എന്നാലും ആയാഠം ആരുടെയെമ്മിലും തുപദദേശം കേഠം 


അല്യ്യായം ര്‌ ര്൩ 


ക്മമൊ? ഇപ്പോഴത്തെ ചെറുപ്പക്കാരെ നിനക നല്ലവണ്ണം 
അറിയരുതെ? അച൪ ആരുടെയെയിലും അദി।പ്പായം 
കൈക്കൊള്ളു മെ? വേരെമറിച്ച്‌, വീട്ടുജോലി നോക്ക 
വാന്‍ ആരുമില്ല. ഏന്നെറ ജേച്യന്‍െറ മരുമകനം സമര 
നെപ്പോപെതന്നെയാണ്‌. എന്തു സംഗതിയെങ്കിലും അ 
ദ്രേഫത്തെ വിചാഫോം ചെന്തിക്കുവാന്‍ മതിയാകുമൊ? എ, 
൭൯൨ സദേറാരിയും ജേഷ്ടത്തിയമ്മയും സ്വത്തില്‍ വി 
ത്രമിക്കുന്ന. ഞാനേ ഇതാ പയസ്സ്രായിക്കൊണ്ടു ചാവാന്‍ 
തക്കവള്ല്യം ബുദധിമുട്ടുന്നു. ഭയ്യ, കഷ്ടം. നീ എന്‍െറ 
ഏല്ലിനെശുടടി ചേയപ്പെടുത്തുന്നു”. 

സമരേന്ദ്രന്‍ വരാന്നധഡികല ക്രാതിയിന്മേ ചാരിക്കൊ 
ണ്ട്‌' ഇപ്രകാരം പറയമ്വോഠം വെറ്റൂകുരരി അവളുടെ സ 
ഹതാപത്തെ അറിയിക്കുവാന്‍ തുട്ധിയിട്ടേ ണ്ടായിരുന്നു 
ളയ *“ചെറിയമ്മെ! നിങളുടെ ഏല്ലിന്‍െറ പേദനമാററ! 
വെച്ചു വേഗം മുകളിലേക്ക്‌ ഒന്നുവരു. ഇതാ ഇവിടെ 
ഒരു ഒന്നാന്തരം കുഴപ്പം". 

ഒരു ഒന്നാന്തരം കുഴ്പ്പമണ്ടാക്കുന്നതിന്ന തന്‍െറ മ 
രുമകുന്നുക്ള സാമ ഡ്വേത്തെക്കുറിച്ചു രാമസുന്ദരിക്കു നല്ല വി 
ശൃവാസമുണ്ടായിരുന്ന. അതിനാത്‌ം കുറച്ചു വി ചാരത്തോ 
ടേ അവര്‍ അമുവാമണ്ിയും വിട്ടു മുകളിലേക്കു തിരിച്ചു. 
സോനാളിയും അതിന്‍െറ മുതുകിനെ ില്ലൂപാലെ വള 
ച്ചിട്ട്‌ അലധസതയെല്ലാം പിട്ട്‌; വാലിലെ രോമമൊക്കെ 
ലീപ്പിച്ചു പിടിച്ചുകൊണ്ട്‌ അവരെ പിന്ത്ുടന്. 

സമരേന്രന്‍ രണ്ടെഴുത്തുകഠം കയ്യില്‍ പിടിച്ചു ക്രാതി 
ജിന്മേല്‍ ചാരിനിവ്ലുന്നുണ്ടായിരുന്ന. രാമസുന്ദരി കിതച്ചു 


ര്ര്‌ ഹേമപഞ്ജുരം 


കൊണ്ട്‌ മുകളിലെത്തി “എന്താണത്‌, ഏന്തുപററി, ന 
ന്‍െറ അാമ്മാമനു സുഖമല്ലേ?” ഏന്ന ചോദിച്ചു. 

4 അമ്മാമ സഖംതറ്റെ. എന്നാല്‍ എന്തു കടക്ക 
ലാണ്‌” തന്നെ ചാടിച്ചിരിക്കുന്നതെന്നു നോക്ക." 

എന്താ പററിയതെന്നു പറയു” എന്നു രാമസുന്രി 
രണ്ടെഴത്തുകളം കയ്യില്‍പിടിപ്പ്‌ തിരിച്ചമറിച്ചകൊണ്ട" 
ചോദിച്ചു എന്‍െറ കണ്ണട ഞാനു കിടപ്പമുറ'ഡിലിട, 
അതിപ്പ്യോഠം പോയി എടത്തുകൊണ്ടുവരുവം൯ ഏനിക്കു 
പ്രയാസം." 

എഴുത്തുകഠം തിരിയെ വാക്കികൊണ്ട്‌ സമരേറ്൯ 
ഇങ്കിനെ പറഞ്ഞു. “എന്താപററിയതെന്നൊ? ബീഹാ 
രിലോ മറെറാ ഉള്ള. അമ്മാ ന്‍െറ സ്റ്റേഹിതല്‍ ക്ഷേത്ര 
നാഥബാബുലിനെ അറിയില്ല? അദദ്ദുഫം മരിച്ചുപോയ 
ഇവിടെ താമസിക്കുന്ന സംഗതിക്കു ' അദ്ദേഹം അമ്മാമ 
നസ്നെഴുതിയ്‌ രുന്ന അദ്ദേഹത്തിന്‍െറ ആ ഒത്തുപുതി ഇന്നച് 
വണ്ടിക്കു കല്പുത്തയില്‍ എത്തുമത്രെ. അവമാമന്‍ ഒരു കൊ 
ല്യത്തേക്കു സന്തോഷത്തോടെ വിത്രമിപ്പാന്‍ ഇവിടെനിന്നു 
പോയി. ഇനി ഇപ്പ്യോറം ഞാനെന്താണ്‌ ചെയ്യേണ്ടത്‌ 
അതെങ്ങനെയായഃലും അമ്മാമന്‍ ഒരാമെ വല്ലാത്ത കട്ട; 
ക്കിലാക്കാ൯ നല്ലവശം. ൭ 

എനത്തുകടക്കിലാണ്‌ നി പെട്ടത്‌??? ഫ്ുന്നു രാമസു 
രിചിരിച്ചുംകൊണ്ടു ചോദിച്ചു. നിന്‍െറ അമ്മാമന്‍ വി 
ട്ടിലുണ്ടായാല്‍തന്നെ അതുകൊടന്ദടു നിനക്കു വല്ല മെച്ചുവു 
മുണ്ടൊ? അവഠം വരുന്നു. അതുൊണ്ടെന്താ? വരട്ടേ 
അചര വന്നോട്ടെ എന്നേപ്പ്യാടുചെയ്തിരുന്നു. നനക്കചെ 
സത്രാനുകകത്‌ അവരെ കൂട്ടിക്കൊണ്ടു വയവാന്‍ സ്റ്റേഷനിലേ 


അമ്ധ്യായം ര്‌ [1] 


ഒട്‌ ഒന്നു പോവണം. അതുകൂടി ചെയ്താനു നിന്നെക്കൊ 
ഞ്ടാവികച്ഛു$?7. 

അതു ഞാന്‍ നടത്താതെ തരമില്ലല്ലൊ?? എന്നു സ്വ 
മരോന്ദ്രന്‍ തലകപാറിഞ്ഞുംകൊണ്ടുപറഞ്ഞും “അല്ലാ 
തെ എന്താ ചെയ്യുക? ഇദപ്റ്ും എനിക്ക പോചാന്‍; സമ 
യയ. ഫെറ പ്രാഥമ'കവഹ്ത്തിപെ വി്ലാത്ഥികളെ 
ലം എന്തു ശാന്തന്മാകണെന്നെ! ഞാന്‍ ചെല്ല നതിന്ന്‌ 
ഒരു ബിമിഷം ഭവെകിയാല്‍, അവര്‍ ലഹളക്ടി പക്കി 
മൊക്കെ ശം ഴുമേള്‍ മറിക്കും? 

*ഓറൈറാ! അവഴ്‌മ മിന്ന വരെ ഇഷ്ലമാണെന്നു 
തോന്നുന്നുവോ" എന്നു രാമസുവരി സന്തോഷത്തോടെ 
പറഞ്ഞു. 

എന്നെ കാണാത്തതുകൊണ്ടാണ്‌ വ്യസനിച്ചു കര 
യന്നതെന്നു കരുതാന്‍ ഭപ്യാവണ്ടം, ആവഠ.ണ്ടാ ന്നേ ല 
ഫച്ച കുഷ്പ്പാടിനെറ ഫല മാബെനന്ന്‌ ഒരുവിധത്തിലും പ 


റയുവാ൯ പാടില്ല. നിങ്ങളുടെ ആ വിശേഷപ്പെട്ട മരുമ 
കനറെറ സ൯ഗൂണങ്ങളെ മനുഡ്സിലാക്കുവാനുഷ് ബുഞി 
ദൈവം അവക്കിന്നിയും കൊടുത്തിട്ടില്ല” എന്നു സമരേ 
ദന്‍ ഗിരിച്ചുകൊണ്ടു പറ്തേ. 

പ അന്നു സമരേന്ദ്രന്‍ കോളേജില്‍ ജോലി കഴിഞ്ഞ മാ 
തസ്ത വീട്ടിഭലക്കു മടങ്ങി. മറവ ദിവസങ്ങളില്‍ വളരെ 
അധികം സമയം പുഡ്തകപ്പ്ീടികകളിലു്ക പുതിയതും പ 
ദ്യതുമായ പുസ്തകങ്ങളെ ശേഖരിച്ച്‌, കിറിപ്പുറഞ്ഞതും 
പൊടിപിടിച്ചതുചായ ഒരുകെട്ടു പുസ്തകങ്ങളും ചുമലി 
ലെടുത്തു്‌, രാമസുന്ദരിയെ സന്മോഷിപ്പക്കുന്നതിന്്‌ ഏ 
താണ്ടു മവകുന്നേരത്തിനുടുക്കുമ്മോഠം വീട്ടിലെത്തും. കൂ 

ച ഴം 


[ ഫേമപഞ്ചെരം 


ഭത്രുടെ ഇങ്ങിനെ കണ്ടിട്ട്‌ അവര്‍ കുറേശ്ശ ക്ഷമ പഠിക്കു 
ഖവാ൯ തുടങ്ങിയിട്ടുന്ട'. എങ്കിലും എല്ലാററിന്നും ഒ൭്ത 
ത്തിയുണ്ടല്ലെൊ. ഒരു ക്രലിക്കാരസ ചുമക്കാവുന്ന ഒരുകെട്ടു 
കീദിയ മാസികകളും കടലാസുകളും വാങ്ങിവന്ന്‌* അവ 
തെറ കുട്ടിലിന്മേൽ സമേന്ദ്രന്‍ അടുക്കുന്ന സമയം 
രാമസുന്ദി അവരുടെ ആവലാതികളെ മരിച്ചുപോയ ജേ 
ഷ്ലത്തിയമ്മയുടേയും ജേഷ്ടുത്തിയുദടയും പേരുകഠം പറഞ്ഞു 
കരയുക പതിവായിരുന്നു: സമരേന്ദ്രന൯ ചെറിയമ്മ യുടെ 
സമം കണ്ടു്‌, വളരെ വൃസനത്തോടുഷ്രട! ആറുന്നതും 
വേഗത്തില്‍ അചയെ വിരിപ്പില്‍നിന്നു ഭകട്ടിയെടുത്തു കി 
ഭയ്ക്യ്ത്ുടിഡില്‍ തിജുകുകയും ചെയ്യാവണ്ടായിരുന്നു. 
ഏതായാലും ഇന്നു സ്റ്റേഷ്യനിലേക്കു പോകുന്നതി 


നെക്റിച്ചുള്ള വിചാരംകൊണ്ടെ തനിക്കിഷ്ഠപ്പെട്ട ഈ 
തൊഴിലിലേല്ലെടുന്നതിന്നുക്ൂടി ആയാഠംക്ക്‌ ബധഫമു 


ണ്ടായില്ലു. കോളേജിലെ ജോലി ക്രഴിഞ്ഞ ഉടനെ വീട്ടി 
ലേക്കു മടങ്ങി എത്തി, തന്‍റ മുറിയില്‍ ലിച്ചുവാരിക്കിട 
ക്കന്ന സാമാനങ്ചല്ലടെ ഉ ളില്‍ന്നിന്ന്‌' ഒരു സമയവിവര 
പ്പടിക പളരെ ബുദ്ധിമുട്ടി സമരേന്ദ്ര൯ തിരഞ്ഞെടുത്ത്‌ അ 
തിനെ അതി ത്രൂധേയോടെ വായിക്കുവാന്‍ തുടങ്ങി. 
രാമസുന്ദദി ഇതിനിടയില്‍ ഒരിക്കല്‍ ആ മുറിയിലെ 


ത്തി ഇങ്ങനെ പറഞ്ഞു. “മുകളില്‍ അങ്ങേ ഓാഗത്തു മള. 
മുറി അവഠംക്കായി ഒരുക്കിവെച്ചിട്ടുണ്ട്‌. അവര്‍ ഇതുവ 
രെ ധന്ികഗ്ൃഫത്തിലാണ്‌' പളന്നവന്നിട്ടുട്മ ത്‌. ൩ 
മ്മുടെ ഈ പാധുഭപനത്തിലുക്ക ഏറ്റ്വാടുകഠംകൊണ്ടു്‌ അ 
വര്‍ യ്തൃ്ണിപ്പെട്ടാല്‍ മതിയായി യുന്നു എന്നേ എനിക്കു താ 


ല്ൃയരള്ളു. എന്റെറ ജേഷ്ടന്‍ കടറക്രൂടി സൂക്ഷിച്ചു ചില 


അദ്ധ്യായം ര്‌ ഒ 


വുകഴിച്ചു എങ്കില്‍ നമുക്ക്‌" ഇന്ന്‌ ഒരു ബുദ്ധിമുട്ടും നേരിടു 
മായിരുന്നില്ല. അതിന്നു പകരം, അദ്ദേഹം എപ്പോഴും 
ളും നീ കീറിയ കുടലാസ്സുകരും രാജ്യത്തു. 
പൊടി മുഴുവനും വാങ്ങിച്ചുകൊണ്ടുമിരുന്നാല്‍ വല്ല തറവാ 
ടിന്നും അഭിവൃദ്ധിക്കു വഴിയുണ്ടൊ?" 

തന്‍െറ ചെറിയമ്മയുടെ മനസ്സ്‌ ലല്ലസംഗതിവശാ 
ലും ക്ഷോളിച്ചുപോയാല്‍ അവര്‍ ഒരു മബ്ധിക്രര്‍ നേരത്തേ 
ക്ട്‌ ആം സംഗതിയെ പിട്ടുമാവകയില്ല, എന്നം സമരേന്ദ്ര 
ന്നു നല്ല നിശ്ചനമുണ്ടായിരുന്നു. അതിന്നു പ്രതിവിധിയാ 
യി ആയാറം വേഗത്തില്‍ അതിനെ തടഞ്ഞുകൊണ്ട്‌ 


*“ചെറിയമ്മെ! എനിക്ക്‌ അരമണിക്കൂറിനകന്തു പോണം. 
എന്തെമമിലും തിന്നവാനുണ്ടൊ?"" എന്നു ചോദിച്ചു. 

“4 അതികന പററി പരിഭൂമിക്കേണ്ട. ഞാനെന്നാണ്‌. 
നിനക്കു ഒക്ഷണത്തിന്ന്‌ എന്തിലും ഒരുക്കിവെക്കാതിരു 
നിട്ടുള്ളത്‌ ? നീ അതു മറക്കാതെ ഭക്ഷിച്ചാല്‍ മതി. ഞാ൯ 
വന്നത്‌ എന്തിനാരൈന്നു മുമ്പ തീച്ചപ്പെടുത്തട്ടെ, നി 
൭൯൨ ആ പൊട്ടിയ റാന്തലെവിടെ? ഞാന്‍ തുന്നു അത്തു 
കൊണ്ടു കഥിച്പുകൊക്കുാം. നാളയ്ക്ക്‌ ഒരു നല്ല വിളക്കു വാ 
ങ്ദുവാ൯ ഏപ്പ്യാടു ചെയ്യാം 

ഭ "ചെറിയമ്മ ആയ വലിയ വിളക്കെടുക്ക്‌? ഏന്നു സ 
മരേന്ദ്രന അപേക്ഷ. “ഞാ൯ എത്ര നല്ലവണ്ണം ആ 
റാഞ്തല്‍ കൊണ്ടു കഴിച്ചിരുന്ന: എന്നാല്‍ നിങളുടെ ആ 
ബല്ലവിളക്കു വന്നതു മുതമ്ം ശൃന്െറ വായന ഇല്ലാതെയാ 
യ. നല്ലാ നേരവും എന്ദെറ കയ്യും കാലം അാനക്കുന്നതില്‍ 
ശ്രഭധിച്ചുകൊണ്ട്‌ എന്‍െറ മേശക്കുടുത്തിരിക്കേണ്ടതായിവ 
അന്നു. അല്ലെയില്‍, ഒരി കലല്ലെയില്‍ മറെറാഴിക്കല്‍, ഒരു 


[1 ഹഫമപങഞ്ഞനം 


മട്ട്‌. അതോടുകൂടി ആ “ടാജ്‌ മഹാ ചി്തി തചിട 
പൊടിയാകുംം” ആയാറം ആ സമയവിവരപ്പട്ടിക താഴെ 
വെച്ചു; ദസ്റ്റഷ്യനിലേക്ക പേന്‍ ഒരുങ്ങി തുടി. 


സ്ത്റേഷ)നിലെത്തിയ ൭:റെവണ്ടയും വനു. താന്‍ 
മടിക്കൊണ്ടുപോലാന്‍ പന്ന ആം കാഴ്സ്യില്‍ ഏതുപ്പകാ 
ഭത്തിലിരിക്ഷമെന്ന സമരേറരന്ന്‌ ഒരു പില ററ്യമുണ്ടായി 


ന്നില്ല. ആ തിരക്കില്‍ അദ്ഞാട്ടുമിര ദാട്ടം നോക്കി 
ക്കൊണ്ട്‌" ഷറച്ചുനേരം നിന്നശേഷം വണ്ടിയിലെ സ്ത്റരീകറം 


ക്ക മുറി തിരജുവാന്‍ പോയി. 

പെട്ടെന്ന്‌ ആരോ പിന്നിരയിന്ന്‌ “മൃമേശബാബ്ു. 
ഉമേശബാബു"? എന്നുറക്കെ വിജിക്കവാന്‍ തുടങ്ങി, സമ 
രേന്നു തിരിഞ്ഞുനോക്കിയപ്പുറം, തെറ അമ്മാമ 
ന്‍െറ പേര്‍ ഉപ്വണ്ണയോടെ വിളിച്ചുകൊണ്ടു നില്ലുന്ന ഒല 


പ്രഠംചൊന്ന ആളെ കണ്ടു. അദ്ദേഹത്തി ന്‍െറ അരികില്‍ 
ഒരു യുവതിയും നിന്നിരുന്നു. രണ്ടു ക്രലിക്കാര്‍ കറെ 


പെട്ടികളും ലിരിപ്പും മറവമഭ്മ രണ്ടു വലിയ ചുമടുകളും 
പുവന്നകൊണ്ടു്‌ അവരുടെ അരികെ അനങ്ങാതെ ഗര 
പത്തില്‍ നിപ്പ്യന്ന ഒരു കാഴ്നയും കണ്ടു. 

സമരേന്ദ്രന്‍ അദദ്ദഫത്തി നെറ അടുക്കലേക്കു ചെപ്ലം 
വഴിക്ക്‌, ഇരുപത്താ൨ ലയ്സ്സ്രായ ഒരു യലവ ചെയ്യുംവ 
ണം, ആ തരുണിയുടെ നിറം വഒരെ ഇല്ൃതാണെന്നും, അ 
പ്പ്യോഠം പൃസനദാവകുള്ള തായി കാണപ്പെടും എ്തിലും 
നല്ല വലിയ കണ്ണുക അവകിണ്ടെന്നം സൂക്ഷ്തുമായി മന 
സ്ത്രീ. പൊടിയണിഞ്ഞ പുസ്തകത്തിന്‍െറ ഏടുകളെ 
ഖിട്ടു മറ൨ ലല്ലതിലും ഇപ്പകാരമുള്ള സൂക്ഷ്യഞാനശക്തി 
അവരുടെ സമരന്നു ഭലപ്പുമെന്നു രാമസുന്ദരി ഒരിക്കലും 


അധ്ധയോയം ത്‌ ര്ന്‍ 


ചിശ്വസിക്കുമായിരുന്നില്ല. എന്നാല്‍ ഒധാഠംക്ഷ താന്‍ത 
ന്നെ വളത്തിഗൌൊാണ്ടു൨ ന്ന ഒരാഖായിരുന്നാലം ആആ 
പററി ഏപ്പോഴും പൂരമായ ജ്ഞാനമുണ്ടാകേണമെന്നില്ല. 

സമനേന്ദ്ര൯ അടുത്തുചെന്ന്‌, ആ മാന്യനോടു “നി 
അറം ഉമേശചഥാബാബുവിനെയാണൊ നോക്കന്നത്‌ 3” 
എന്നു ചോദി. 

ആ ആ ആശ്വാസത്തോടെ സമരേവനെ നോക്കി 
അതെ, എവെറ കടീ, അതെ, അഞ്ച്‌ അം ദഹത്തിന്‍െറ 
മകനാണൊ? എന്നു ചാദിച്ച. 

അല്പം അദ്ദേഹം എന്‍െറ അമ്മാമനാണ്‌. അദ്ദേ 
ഹം ഇലപ്ല്യോഠം കല്യത്തയിലില്ലം കേശം ഒരമാസം 
മുയെ മധുപുരി പായി. അതാണ്‌ മെന്‍ വന്നത്‌. 
വരു. എന്തിനാണീ യിരക്കില്‍ ഇനിയും ഇത്മനെ ന്ല്ലയന്ന 
ത്‌? ഞാന്‍ മരു കുതിരവത്ജി വതത്തട്ടെ?", 

അതോടുക്രടി എനിക്കൊരു മുന്നാംതരം വണ്ടിയും 
ഏപ്പ്യാടാക്കും എന്റെറ മകളുടെ ശ്വശുര൯ ജമപൃ്രി 
ല്‌” താമസിക്കുന്നത്‌. ഞാന്‍ അവിടേക്കു പോകുന്നു? 
എന്നു പറഞ്ഞ്‌ ആ മാസ്പ്ന൯ പുറപ്പെട്ടു. 

സുമേദ്ദന്‍ രണ്ടുവണ്ടി ഏപ്ല്യാടുകെയ്കകു. രണ്ടും രണ്ടാം 
തീരമായി കട്ടതുകൊണ്ട്‌", ചന്ദ്രമോഫനബാബ്വിന്നു ൩ 
ല്ലരസമായില്ല. എന്നാല്‍, വേറെ മാഴ്ലുമൊന്നും കാണാ 
യ്ൂമാല്‍, തെറ മകളുടെ ശ്വശ്രരന്നായി ഓ അയച്ചിട്ടു 
കൂ സാമാനങ്ങംചൊൊണ്ടു നിറഞ്ഞ ചുമടുക്രടുകാം അ 
തിലൊന്നില്‍ കയ റവവാ൯ തുടങ്ങി. 

പ്രണ്ടികള്‍ ല്‍ സാമാനങ്ങളെല്ലാം കയററ്യതിന്നശേ 


ഷം, ചന്ര്രമോഫഷബാബു ഉരമ്മിളയുടെ അരികെ മൃത്തി 
105 


ത ഫേമപ്പഞ്ജരം 


ഇപ്പകാരം പറഞ്ഞു “എടന്‍റകടി, ഇനി ഞാനിപ്പോ 
പോകട്ടെ. ക്രടഗരളടെ വിപരങ്ങളറിയിക്കണം. നിന്നെക്കു 
രിച്ചു ഞാനും അന്വേഷണങ്ങറം അടത്തിക്കൊമ്ളളു റം. 

ചന്ദ്രമാഫനബാബവയിനെ അതിന്നുമാതൃം പരിഷ 
ബം ഉരമ്മിഉയ്യച്ത്ടായിരുന്നില്യ ഏലം, ഇദലോക 
ത്തില്‍ അവറഥശിപ്പുതായ ആ അവസാനത്തെ പ്രതിനി 
ധിയും തന്നോ യാതപ്റയുന്നതായും അപരുടെ ഭാവി അ 
തതവും അപ്പരി ചിതറും ആയം അവകതോന്നി. ച 
ദാമാഹനഭസെറ വണ്ടി രീ അജിയതോടുക്രടി, അവരുടെ ക്‌ 
ന്ൂകളില്‍ വെമമും സിവഞ്ഞോ കവാ൯ യുടത്ങി. സം 
കൊണ്ട്‌” ആ വയോധികഷതന്‍റ സമീപം ഒടിയെത്തു 
പാന്‍ അവരുഭെ ഹൃദയം മുന്നോട്ട കുതിച്ചു; സ്റ്റേഷ്യനിലു 
മ വവ്ധിയ തിരമടിനെറ ഇടയി നി കരയുന്ന മരമ്മിര 
യെ കുട്ടിട്ട്‌, സമരരയ്രന്ന്‌ വളരെ വ്യസനം തോന്നി. വ 
ജിചാതല്‍ പൊടുന്നനഭവ ഒര മലനത്തേോടകൂടി തുറ 
ന്നിട്‌. ദയവു സ്ക വടിയില്‍ കയറക? എന്നു പറഞ്ഞും 
നാമി വണ്ചിയടെ അക കയറിയ ടന, താനും അ 
തില്‍. പാടി യെറി, നാല്യെ യുവാക്കമ്മോര്‍ സഹതാപ 
ത്തോടെ നാക്കി ഭക്മാണ്ടുനിവ്യയുന്ന മദ്ധ്യ, മരമ്മിളയുടെ 
തടുത്തു കിളിവാതല്‍: ഉയക്കില്‍ വഖ്ച്ചടച്യം പി 
ന്നെ പാതലും അഭപ്പിട്ട്‌ വണ്ടിക്കാരനു “വേഗം പോട്ടെ!” 
ഡ്യന്നു കല്പനകൊടു 

ഫെൌറായിലുഷമ പാലം കടന്നപ്പോം, തന്‍െറ ക്രമ 
കരരിയെ സമാരദ൯ രഷ്ടാമതൊന്നു നൊക്കി. അവര്‍ 
പ്പോഴും ചണ്ടിയുടെ ഒരു മുഖയില്‍ തലചാരിക്കൊണ്ടു 


അദ്യായം ര്‌ ക്‌ 


കരയുകയായിരുന്നു. ആ വക സന്ദദങ്ങളില്‍ എന്താണ്‌" 
പ്രപത്തി ക്കേണ്ടത്‌. എന്നു താന്‍ പഠിച്ചു പുസ്തുകങ്ങളി 
ലൊന്നും കണ്ടിട്ടുന്ടായിതുന്നില്ലയ; അതിനാല്‍ വലിയ അ 
സ്ധാല്ൃതയേോടെ സമരേന്ദ്ര൯ വീണ്ടും മിണ്മാതെയിരുന്നു, 
പണ്ടിവാതമള്‍ ഇൂറന്നു പുറത്തു പാടി ഓടിസ്റ്യോകന്നാതൊഴി 
൧) മറ൨ മാഗ്്രമൊന്നം ആയാഠംക തോന്നി പ്ല. ഡ്യന്നാല്‍ 
ആ നടവടി എടുക്ന്നേതു ഒംഗിഡല്ലെന്നു കനസ്സ'ഖാക്കി സ 
മരേന്ദ്രന്‍ ആ യുവതി കരയുനതും നോ ാിരുന്തും 
ലീട്ടിലെത്തിയമു ടനെ, രാമസുസരിവന്നു ഉരമ്മ ഉയെ 
പണ്ടിയില്‍ന ന്നിറുക്കി “അകത്തുവരു, മഓാമഗെ"” ഏന്നുപ 
ഞ്ഞ്‌ അവരെ സാവധാനത്തില്‍ ക്രട്ട്ക്കെണ്ുപോയി 
നീ സുരസുന്ദമിജടെ മകളല്ലെ? അതുകൊണ്ട നി എനി 
ക്ക്‌ ഫെറ കഴികയ പ്പോലെ തന്നയാണ്‌. ഞങ്ങാം കുട്ടി 
കഭാലത്തി ഒയമച്്‌ എത്ര ഷമി പ്പീട.) 
സമരേറ്്രന്‍ മുകളിലപെമ്തിയ്റേം വെ്ല്യകാി ഒറ 
ക്കെ ഇര്നെ പറയുന്നതു കേട്ട. “അമ്മെ! കേട്ടോ, എന്തു 
സുനി! അമ്മസ്ലു, ജതുദപാചെ ഒരു മരുമക്ച.ണ്ടാവടട്ടെ;? 


സമമരേന്ദ്രന്ന്‌ അലെൌയകികം തോന്നി, “ചെറിയധ്ഥെ! 

ര്‍ൃനിക്ഷ വേഗം ചോവതര. നിജം എന്നെ പട്ടണി 
ത ി 

ധിട്ടുകൊല്റുവാ൯ പോകയാണൊ? ഏന്മ ലഭിച്ച 
ചോദിച്ച. 

അല്ലാ, ഈശ്വധാ! ഇതെന്താണ്‌: റീ പ്പാത്തുദപാ 
വുന്നതിന്നല്ലം ഒന്പ വയര്‍മ്പിറച്ചു രണ്‍ കഴിച്ചതല്ലെ? ഇ 
പ്ലോംതന്നെ ഇനയും ച യഞ്ിന്നു മവക്ചണ്ടൊ?" എ 
സ്യ രാമസുന്മരിയും ചോട്ടിച്ചു. 


൭൨. ഹേമപഞ്ചജരം 


സമരേന്രന്‍ തന്‍െറ മുറിയില്‍ ചെന്നു വായിക്കുവാ 
നിരന്ന, 

രാമസ്പന്മരി മുരമ്മിഭുയെ അവക്കായി തീച്ചപ്പെടുത്തി 
യിട്ടുള്ള മുറിയില്‍ കൊണ്ടുപോയി ആക്കി ഇങനെ പറ 
ഞരു-_ “ഈ മുറി ഞാന്‍ നിനക്കുവേണ്ടി ഒരുക്കിയിട്ടുള്ള, 
താണ്‌; ഇതില്‍ കദിച്ചുകൂട്ടരുതെ? കൂടുപ്പെല്ലാം മാററി 
വേഗം കളിക്കു. ഈശ്വര! കുറവു വദിയൊ യാത്തചെയ്തി 
ടുഛ്മത്‌ 4 നിനക്കു ചെവഡ്റ്യമാണ്‌ ; അതുകൊണ്ട്‌ അത്ത 
അറിയുന്നില്ല. ഞാനായ രന്നുലറങില്‍, നേരെ കിടസ്ത്റ, 
നോക്കി പോവുമായിരുന്നു, നിന്നെ നോക്കുമ്പോഠം ഞാ൯ 
സുരസുദ്മരിയെ കാണുകയാഖ്നൊ എന്നു തോന്നിപ്പ്യോക 
ന്നു. ഞാനപരെ ഒടുവില്‍ കാണുമമ്പോഠം അവക്‌ നിഭന്‍റ 
പ്രായമേ ആയിതനാളമു. നിനെറ മുഖം അവരുടെ മുഖം 
പോലെതന്നെ. അവക്ട്‌ എന്തു നിറമായിരുന്നു! നല്ല ത്വം 
പോലെ ഇയന്നം ൭൬ നിറത്തില്‍ ഞാന്‍ ഒടരാററ ളെ 
വേറെ കണ്ടിട്ടില്ല”, 

സമരേന്ദ്ര൯ തന്‍െറ മുറിയിലിരുന്നു ചെറിയമ്മ പറ 
യുന്നതെപ്പാം ശ്രധയോടെ കേഠംക്കുന്നുണ്ടാനിരുന്ട. പുറ 
ആവന്‌ അവരെ ഖിളിച്ചു. ഒ വവറിയംംമ്മം ആരുടെ നിറ 
മാണ്‌ വിശേഷമെന്നു സൌകയ്യമായി ഒരവസരംനോക്കി 
തിച്പ്പെടുത്തിയാലുംമയി! ഇപ്പയോഠം പഴ്ലുത്രം കഴിക്കുലാ൯ 
കൊടുക്കു. ഏത്ര വലിയ വഴി ചാത്രഥാണ്‌ കുഴിച്ചുവരുന്ന 
ത്വ? എന്നു പറഞ്ഞു. 

എന്നെ ശാസിക്കുവാന്‍ ഒരു ഫേതുവായിട്ടാണ്‌ ആ 
ഠം വന്നടതന്നു തോന്ന? അവഠംക്കു വല്ലതും കഴിക്കേ 
മെന്ന എനിക്കറി ഞേര്യ്രെ??" ഇതും പറഞ്ഞുകൊണ്ട്‌ 
രാമസുന്ദഴ। അടുക്കള പ്പരനേക്കി.ടന്നും 

ടു ലി 


അദ്ധ്യായം ൭. 


ജോലിത്തിരക്കു കൊണ്ടു്‌ തുണല്വയും മുദിക്കവുമുട്മ ക 
ലലത്തയില്‍ വേലയൊന്നുമില്ലാത്തവക്ക്‌' ഉച്ചുനേരം കഴിച്ചു 
കൂട്ടുക എന്നതു വല്ലാത്ത സങ്കടമായൊരവ സ്ഥയാണ?. വീ 
ട്ടിനുമളില്‍ അനങത്ങാതെയിരുന്നു പൃറത്തേക്കു നോക്കിക്കൊ 
ണ്ട്‌ ഉല്ല കഴിച്ചുകൂടടുവാനുമുള ഒരു സ്ഥലമല്ല അത്‌. പുറ 


മെ കാണുവാന്‍ ക്ലൂ കുമ്മായവും ഇഷ്ടകയുമല്ലാതെ ഒന്നു 
മില്ല. ടിചസതമ്തിന്മെറ ഈ ഭാഗം രാമസുന്ദ൪! ഉറക്കത്തില്‍ 


കഴിക്കുക പതിപായിരുന്തം ശിഷ്യത്തി യും വെപ്പുകാരിയും 
ഒന്നിച്ചു ഉറക്കെ ലിളിച്ചുണത്മുന്നതുവരെ അവര്‍ യാതൊ 
രു കാരണലശാലും അവരുടെ പായില്‍നിന്നു എഴുനേല്ലയ 
കരയില്ല. 

പകല്‍ സമയം ഒരിക്കലും ഉറങ്ങി ശീിച്ിട്ടില്ലാത്ത 
ഉമ്മയ ആ സമയത്ത്‌ എന്താണ്‌ വേണ്ടതെന്നു നി 
ശ്ചവയമില്ലാതാി. ബീഹാരില്‍ ഖസിച്ചിരുന്നപ്പോഠം 
ദിവസങ്ങറം കഴിച്ചു കൂട്ടുവാന്‍ തടന്നെ സഹായിച്ചിരുന്ന തു 
പകരണങ്ങമൊന്നും വംക്കിവിടെ ഉണ്ടായിരുന്നില്ല ബ 
ഖ്റ്യാടില്‍ പേരണ്ടതായി വന്നതുകൊണ്ട", അവളുടെ ത 
ടുപ്പുകാം ക്രടാതെ അധികമൊന്നും കൊണ്ടുവരുവാന്‍ അ 
വരംക്കു സാധിച്ഛിച്ച. രാമസുന്ദരിയുടെ കഥകഠംകൊണ്ട്‌ 
രാവിലേയും വൈകുന്നേരവും അവഠം സറന്മാഷത്തോടെ 
കഴിച്ചുപോന്നു; എന്നാല്‍ മദ്ധ്യാഹ്ഹം വിഷമമായ ഒരു ഘ 
ട്ടമായി രുന്നു. സമരേന്രന്‍ എപ്പോഴും ഒരു കുന്നു പുസ്ത 
കങ്ങട്ൂടെ അടുത്തൊരു വശാ ക്രടിയിരുന്നതുകൊണ്ട്‌, ആ 

4൦ 


തത്‌ ഹേമപഞ്ജരഭ: 


യാഥം ലീട്ട്ലുണ്ടായാല്ും ഇല്ലെങ്കിലും ൭ നായിഡു ഫലം ഒ: 
പോലെ തന്നെയായിരുന്ന തെറ ജലീപകാലം മുന്‍ 


റെറയു്ച കഴിച്ചുകൂടിടപ്പോന്ന ഒരാഠം ഒ; ക്രട്ടുകാരനിറ്യാത്ത 
തുകൊണ്ടു വ്യസനിക്കുന്നു എന്നു്മതു നീദ്പ്യായും യുക്തി 
ക്ഷ ചേന്നതച്ഛ ഏന്നാല്‍ കല്ലന്തായി ന്നതില്‍ പി 
ന്നെ മനുഷ്യരായിട്ടുദ്മ വേസ്‌, ഫൃ: ണാളം സ്‌ പ്ൃഹണീയ 
മാടണന്ന്‌ ഒരു മട്ട പരിലായിച്ചുറിയുക ധാ ഉയമ്മിള യുടെ 
യുവന്റൃഭയം ഇപ്പുറം ചഞ്ചല്ലവറന്‍ തുടങ്ങി. അല 
ടെ പൃഠാസ്ഥിതിയെ അനുകരിക്കുറതിന്ത്‌ അവെക്കു സാ 
്ലവുമാ ദി. ഇപി ടേ, തുദ്യമായ, തന്റ മുമ്പില 
ത്തെ വിദഃശഷപ്പെട്ട നത ന്തക്കാഥം തൊട്ടു .രാട്ടു പണി 
തിട്ട വിരൂപമായ ഈ ചെറിയ ഗ്രഹ. സ്ഥധികം 
മനോഫാങ്ങളായി അവ്വക്കിപ്പോഠം തോന്നി; എന്തു 
ണ്ടെന്നാല്‍ ഇര പ്പാലി൯ക്ടകള ല്‍, ത്ല്ലാധതും കിട്ട 
വാന്‍ എത്രയും കെതിക്കുന്നു സസദ്്രനിധി ഒളിഞ്ഞു കിട 
ക്കുന്നുണ്ടായ! രുന്നു. 

ണിലാമററന്തു പോയി അയല്‍വിട്ടിവുശ്ശ കല്യാണം 
കഴിഞ്ഞു ടെ. കുട്ടിക ളാ സംസാമിപ്പുകൊണ്ടിരിക്കുന്ന 
തം, മച്പതിതിഞ്ഞാല്‍ തുറന്ന കിടന്ന ജനാലയ്‌ ര മൂടി 
യുവതികഠം ത മൂടെ തലമടിയടെ എടയില്‍ കൂടെ മെക 
പിരലജിരക്കികെടാണ്ട്‌ അവയെ വേര്‍പെടുത്തി ശരിയാ 
ക്കുന്നതു നോക്കണം രിക്കന തും ഈമ്മളയുടെ ത്യ 
പചേലകതില്‍ ഒന്നായി തീന്ന. ചുറവം വമ ടര ആകം വ 
സിക്കുന്നുട്ടായി ന്നു. എന്നാല്‍ എരു കുറച്ച പേകടെ പ 
ഭിചയം മാത്ുമാണ്‌ അവഠംക്കുത്ടായിരുസതി ! മനുഷ്യരുടെ 
സാചചയ്കില്‍നിന്നു തിരെ വിക്കിക്കൊന്ദോണ്‌ ക്ഷേതു 


അദ്ധ്യായം ൭ ൭൭ 


അാഥന്‍ അധളെ വളത്തിയിട്ടുഷള ത്‌; അരിന:ല്‍ മനുഷു 
സംസസഗ്രുത്തിലുള്ള. അവളുടെ അത്യ ത്തി ഒരിക്കലും അട 
ജിമി കന്നില്ലം ഖൊമബാധ്‌തനാഥ ഒരുചന്ന്‌ ക്ഷണം 
കാണുദമ്ധാഠം ത ണാകുന്ന വിാഥപോലെ തംവ൨൪ അതെ 
ല്ലാം ഒന്നിച്ചു പിഴുക്ങുവാ൯ ഗ്രഹിച്ചു. ആധധിന്നം പറ 
മെ അവരുടെ, ജിചകാലത്തില്‍ കിട്ടി ടട പഠിപ്പ്‌ അവ 
ടെ മനസ്സിനെ വക ശ്ുദ്ിപ്പ ധൃതുകൊണ്ടു, തനെറ 
ലഴിക്കെത്തിയ ആ റയയങ്ചിയ സ്വഖംപ്പോലും അതിനെറ 
പൃണ്ണസേതോടുക്ൂടി അസുമവിക്കന. യിന്നു അ൨ഠംക്കു കഴി 
പില്ലാതെയായിട്ട ഇതിനാല്‍ ത൫൯൨ ആ അശക്താവസ്ഥ 
യെ ഒ. അപര്‍ ൨൮൮സനിക്കുക പതിവായിരുന്നു. ധത്തു 
കുക്കു, വപ ജില്‍ പികക്കാന്‍ കഴിയാത്ത ഭൂമിയുടെ ആ 
വരണം അര്യവേശ്യരാണ്‌ ദു തന്നാല്‍ വഷ്മം അവസാനി 
പ്പ്‌ ശരല്‍.കപലത്തിചെ ചുടുകാവറ്‌ അവയുടെ മുളുകളെ 
പുറത്തേക്കു കൊടുവന്നു കഴിഞ്ഞാല്‍ പിനൊ അവ പ്പ 
മൈ കാണുന്ന പ്രത്ൃക്ഷലേകേത്നിമംരാ അവയുടെ തല ൭. 
യന്തിപിടിക്കുന്നു. അതിന്നുശേഷം പഴയ ഇതമ്ടടഞ്ഞ ത 
ടവുമുറിയിലെ റിഴല്‍ ഈ പൃതിയ ലോകത്തിലെ പ്രകാശമാ 
നമാധ പ്രദാതത്ി്കലുര്മ വെളിച്ചത്തെ തടയുന്നരായാല്‍, 
അദ്കാശപ്പെടന്ന കൃതജ്്ഞതപോലും ക ടൂന്നതിന്നു ത 


ഒ൯െറ പൃ്യുവസരി ക്കു സ്ത്രായം പറയുപാനേ സാധിക്കുകയില്ല. 
സ്വതന്ത്രമായ ഒനം സുഖജിചിതത്തില്‍ മറവുള്ള വരെപേോോ- 


ഒട്‌” അവരുടെ പാഠ മാത്രം തടയുനാതെള്റാണസ്‌₹$ അ 
നന്നമായ ഭൂതകാലതമലെ ന്ഴില്‍ അവം ഴു 


ഖും യാത്രായയും ല്യാപിച്ചു നിരോധിക്കുന്ന, 


ഒന ഫോേമപഞ്ജരം 


ണ്‌? വിശന്ന വലയുന്ന ഒരാറംക്ക്‌” ഉണ്ണുവാന്‍ അറിഞ്ഞു. 
ടെങ്കിലത്തെ ഷഥകയന്താണ്‌ ? 


ഇന്നും രാവിലത്തെ ഭക്ഷണം കഴിഞ്ഞ ഉടനെ രാമ, 
സൂന്ദരി ബങ്കിം ബാബുവിന്‍െറ ഒരു പുസ്തകവും കുമ്മ്മിലാക്കി 
വിദ്ദാസുഖത്തെ അനുഭവിക്കുകയായിരുന്നു, ഈ പുസ്തകം 
അവളു.െ. ക്രടെ ക്രടിയിട്ട വളരെ നാളായിരിക്കുന്നു. അ 
പളൂടെ മുറിയില്‍ ചേറെയും രണ്ടു മൂന്നു പുഡ്ലുക ഥം തു.ഭൂളൂ, 
തു ശരിതന്നെ; ഏന്നാല്‍ അവളൂടെ ആവശ്യം നടത്തുന്ന 
തിന്ന്‌ ഇതുപോലെ മറെറാന്നും ഉപപകരിച്ചിരുന്നില്ല ലേ 
കത്തില്‍ ഏററവും യോഗ്യനംയ വൈദ്യന്‍െറ കൈവശ, 
ത്തില്‍ പോലും ഇത്ര സുഖകരമായ മുറക്കമുണ്ടാക്കുപാനു, 
കള ഒരഷധമുദ്ടായ ന്നില്ല. 

ഉരമ്മിള അസ്വാസ്ഥ്യത്തോടെ അവരുടെ മുറിയില്‍ 
അങ്ങോട്ടു മ ങ്ങോട്ടും നടന്നു കൊണ്ടിിക്കുകയായിരുന്നു. മുറി 
വളരെ വലിയതായി രുന്നില്ല; സകോനമ്ധളൊ, ആഡംബര 
പിഫിനങ്ങളൂ.മായിരുന്നു. രണ്ടൊ മൂണ്നൊ ചിത്രങ്ങളും ൭. 
രൂ മേശയും രണ്ടു കസാലകളും ഒരു അഴിയും ഒരു മരക്കട്ടിലു 
മാണ്ട്‌ അപിടെയുണ്ടായിരുന്നത്‌. ഈ മേശയുടേയുംകു 
സാലകര്ട ടേയും ചുറവമുമ്മ. ആ ഇടുക്ടിയ സ്ഥലത്തു ചുററി 
നടക്കുന്നതു രസകരമായ ഒരു തൊഴിലായിരുന്നില്ല; പക്ഷെ, 
അവഠംംക്ക്‌' അതിലും മേദമായി മറെറാന്നും ചെയ്യ്യവാന്ു 
്ടാഷിരുന്നതുമില്ലം ക്രഴവിഫിനക്ജളും മാറിമാറിക്കൊണ്ടി 
രുന്നവയുമായ ഒരുകൂട്ടം വിചാര്ജഠം അവളുടെ ബുദ്ധിയെ 
ഭ്രമിപ്പിക്കുചാനാരംിച്ച 

ഒടുവില്‍ ആ മുറിയിലെ സ്വല്പ സ്ഥലത്തു ലുററിത്തിരി 
ഞ്ഞു മടുത്തതിനാല്‍ അവഠം പുറത്തുവന്നു. രാമസുന്ദരിയു 


അദ്ധ്യായം ൭: രം 


ട്രെ മുറിവാതുക്കല്‍്‌ എത്തിയപ്പോ, കണ്ണട വെച്ചും 
തണ്ട്‌” അവറം സുഖമായി ഉറങ്ങുന്നതുകണ്ടു. സോനാ 
ഭി അവരുടെ അരികെ വീണ്ട കിടക്കുന്ന ആ പുസ്തകം 
ത്തിന്മേല്‍ കയറിയിരുന്നു വിത്രമിക്കുകയായിരുന്നു. അ 
തിമന്‍റ പൂച്ചുട്ടികഷില്‍ ഒന്ന്‌ ഒരു വെടൃത്ത.പഞ്ഞിപ്പയ 
തതുപാചെ ശത।ന്‍െറ വാലികന്‍റ പിന്നാലെ പൃററിത്തി 
രിഞ്ഞുകൊണ്ടും,, തമ്മ പ്ലു്ചയുടെ പുറത്തുലാടിലീണ്‌ അ 
തിറ തട്ടു വാങ്ങി ക്കൊണ്ടും കളിക്കുന്മണ്ടായിരുന്നു. ത, 
മ്മിള ശബ്ദം ക്രടാതെ അകത്തു കടന്നു ഒ പുച്ചക്കട്ടിയെ 
കൂയ്യിചെടുത്തു പറ രര.ക്കു പോന്നു. 

ആ സമയത്തു സമരേന്്രന്‍െറ മുറി തുറണകിടന്നിര 
ന്ന. “ആയാളുടെ മുറി തുറന്നുകിടന്നാലെന്താണ്‌ ? ആരാ 
ണ്‌ നതിനകത്തുള്മ വിലപിടിച്ച നിധി കുക്കാ൯ വയുവാ 
നമമുത്‌? നേരെമറിച്ചു, ഞാന്‍ എന്നെമിലും വല്ല വാത 
ലും തുന്നിട്ടിരുന്നാല്‍ അന്നു രീച്ചയായും ഏതെങ്കിലും ഒയു, 
പിച്ചളപ്പറതം കാണില്ല" ഏന്ന രാമസുന്ദമി പറാ൨ 
ഞ്മായമുന്നു. അതെങ്ങനെയാലാലും സമരേറന്ദരനെറ അ 
കം എപ്പോഴും തുറന്നുകിടന്നിരുന്നു. വല്ലവരും വല്ലതും കു 
ടൂകൊണ്ടു പോയിട്ടുണ്ടോ ഇല്ലയൊയെന്നു കണ്ടുപിടിക്കുവാ 
രമ്ള ശകയി മനുഷ്യബുദ്ധിക്ക്‌ ഓതിതമായിരുന്നു. പുസ്ത 
കരങ്ങളും നോട്ടുപുസ്ലുകങ്ങളും മാസികകളും മുറി മുഴ്ചനു൦ പ 
രത്തിയിട്ടിരുന്നു. പുസ്ലകപ്പുലകുകളടൂ.ം അലമാരികളളൂം മേശ 
യും സവയെക്കൊണ്ടു നിറച്ചിരുന്നു. ഇത്ര വമമെ പുസ്തക. 
ഒം കിടക്കുന്നതു കണ്ടിട്ട്‌ , ഉരമ്മിള ആത്മിയോടെ അ 
ചിടെ നോക്കി ക്കൊണ്ടുനിന്നു. അവയുടെ വില അധഖഠംക്കു 
ല്ല നിശ്ചയമുന്ടോയിരുന്ന; ഛ്തെന്നാല്‍ അവയുടെ സ. 


ി പോമപങ്ജെരം , 


ഹായത്തോടുക്രടി മാത്രമാണ്‌" അപഠം.അതുവരെ വളറ്ര 
പോന്നിട്ടുള്ളത്‌. പുല്ചക്കുട്ടി അവളുടെ ലൃമമില്‍ തലയും 
വെച്ചുകൊണ്ടു ഉറകമമായി- മുരമ്മിട്ട അവിടെതന്നെ ൯ 
അ ഇപ്പകാനം വിചാരിക്കുവാന്‍ തുടി. ഞാ൯ അക 
അകടന്ു കുറ പുസ്തകങ്ങളെടുത്താല്‍ ലല്ല വിരോധവമു 
ണ്ടാ? സമയബാബ്ു അവയ എത്ര ക്രമത്തില്‍ സൂഭ്ജിച്ചി 
രിക്കുന്നു! ഇതില്‍നിന്നു ആരെലും വലല്തും എടുന്തുകൊ 
്ടുപയേോല്‍ കുബിശക്കാരവാമ അദേഹം അതൊരിക്കലും 
കണ്ടുപിട ക്കില്ല”. 

ഈ വിചാരത്തില്‍ തത്രദത്താമം മങ്ങി നിന്നിരുന്ന 
തുകൊണ്ട്‌, ആരോ പുറകെ എത്തുനം കാലികളുടെ ശ 
ബ്ലും അപഠം കേട്ടതേയിപ്പ. പെപെട്ടേന്നു സമരേന്ദ്ന്‍ പി 
നില്‍റിന്നം എന്താണ്‌ നോക്കുന്നത്‌ $ മുറിയുടെ വൃത്തി 
യേയും വെടപ്പിടനയും ആയിഴിക്കുമൊ?? ന്നു ചോദിച്ചു. 

ഉരമ്മിള പെട്ടെന്നു ട്േട്ടി പിന്നാടംമാറി. അവ 
മൂടെ മുഖം ചുവന്നു ചെമ്പഠത്തിററ] പോലെയായി, കുഠി 
നമായ കുററം ത്ത ക്കൊയ്നിിക്കന്ന കള്ള പ്ൂമമിയെ ക 
മയ്യയാടെ പ്‌ടിച്ചതു*പാലെ അപഥം കാണ പ്പട്ടം സമരേ 
നെറ അമിഃപായഭ സാധാരണ ഒരു നേരമ്പോക്ക്‌വെറ 
ഫലം മാത്രമായിരുന്ന ഫ്ലജ്ധിലും തക്കതായ ഒരു ഉത്തരം" 
കൊടു വൊനു തോന്നാതെ ൪ധ൨൦൦ കഴ.്ഷി. ഒന്നും മിംസാ 
ഒരു നിന്നു. ലറക്കത്മില്‍സിനണന പൂച്ചട്ടി അവമു. 
ടെ കഷി നിന്നു ചാട! മാടപ്പ്യോയി. 

ഉനമ്മിളന്യടെ ലജജി പ്പ മുഖഭാവം ക്ടിട്ടു സമരേ 
ഞം ഒന്നു വപ്യാതെയായി തമെറ മുറിയിലേക്കു കടന്നു. ൭൬ 
മ്മിള എന്തിനായ ട്ടാണ' അവിടെ നില്ലുന്നതെന്നു സമ്മ 


അട്റ്യായം ൭ [ 


്രാന്നു നല്ലവണ്ണം മനസ്സിലായി; എന്നാല്‍ അവളതു പ 
യുവാന്‍ മടിക്കുന്നത്മെന്തിനാണ്‌ ? തആആക്കെിലും ലയി 
ശവൊന്‍ അറ കാശമുണ്ടെമില്‍ അതു സമരേദ്രന്നാണ്‌'. 
ന്തത്തെന്നാല്‍ തമ മനോഹരമായ മുറി ആയാള ടേതായിരു 
ന! ത൯ കൊണ്ടു നിരന്ന പുസ്തക അവിടെ വെ 
ച്ച്ട്‌ ആതാറം ഇപ്രകാരം മിചാരിു-'*രമ്മിള ഇയ 
ലീട്ടില്‍ വന്നിട്ട്‌ മൃദ്മ ബ൪ മുട്ടിലകടപ്പട്ട! നനവരുടെ ഡ്ര്രാ 
യരമില്‍ ഇവ്ടെ ആരുമില്ല ഈ ചീട ഹരമ്റ്യാടെ 
മൊനും ശ൫൯൪െ൨ ചെറയമ്മയും മാമയെ. ചെറ്യ 
മ്ഥയാണ.മം% ഉ പയ്യ മഴ വനും ഉറത്സിക്മക്കും, ഞാന്‍ 
കോളേജ ലമാ അഥവാ, വിദ്ദിലുണ്ടായിരയുന്നാല്‍തതെൊ 
ന്‍െറ വലിയ ധാര പാലും ഏന്നെ ഒരു യുപിക്കു ത 
തൊയേ ക്രട്ടുകാരനാി കത്യുകില്പ. ഞന്‍ ഹ്ൃയസെറ 
ഈ ലരാറവകെട്ടില്‍നിന്നു കുറവ പുസ്ലകങ്ങാം രിധമ്െ 
ടുത്ത്‌, അചഠംക്ക വായിക്കുചംന്‍ ാടംകന്നതു നന്നായിി 
കരം, അതുഷഥം വാധിച്പുകൊരിം അവാംക്ഷ ഒംറച്ചൂസമയം 
കഴിക്കാം. പക്ഷെ ആ തരത്തിലമമ പൃസ്തൂ റം നെറ 
കൈവശ യഠിലുന്നെന്ത തോന്നന്ന ല്ല.” 

എളുപ്പത്തില്‍ മനസ്സ്ിവാശമാവുന്നു ബആൃതരം പുസ്ത 
ഭ്ജാം വല്പതമുണ്ടൊ ഏന്നു തിരയുവാമായി ആയാഠം അ 
വയെ ആട്ദാട്ടു മിക്കോട്ടം മറച്ചിട്ടു പരിശോധന തൂടങ്ങി. 

സമരരന്ദ്ര൯ മുറിക്കകത്തു പവേശി പ്പ മരതുയ്യയ" ൭൬ 
മ്മി ത്മചിടെ മന്ന്‌ രാടിംട്ടായി. രുകന്‍റ നേരെ അ 
അാവശ്ചുമായ। ലന്നു ദേഷ്യത്താൽ മനമ്മിളയ്യച കുര്ധിലും 
വന്തതുട അ. അവഠം തെറ മുറിയില്‍ ം.ലന്നു വാതം 
ടച്ചു. മുറിരജ്യത്തില്‍നന്നു അവര്‍ തന്നത്താന ഇ നെ: 


സാ ഭഹേമപ്ടരം 


പറഞ്ഞുതുടങ്ങി “അയ്യയ്യോ! ഞാനെന്തൊരു ജന്തുവാണ്‌ ₹ 
അദ്ദേഹം എന്നെ എന്തു പിഡ്റ്റ്യാണെന്ന കരുതും? 
എനെറ പഴയ ഏകാന്തവാസം തന്നെയാണ്‌ എനിക്കു ന 
ലത്‌, ഏന്നെ ജനങ്ങളുടെ ഇടയില്‍ പെരുമാ൨ധാന്‍ 
കൊമമില്ലം"” തെറ മുറിലിട്ട പോകുന്നതിന്നു പിന്നെ 


അവഠംക്കു ലേശവും ആശയില്ലാതായി. 

ഏതാണ്ട” ആ സമയത്തു രാമസുന്ദരിയുടെ ഉറക്കം 
അവസാനിച്ചമട്ടിലായി. അവഠം കോട്ടവായയുമിട്ടുകൊ 
ണ്ട എഴുനേററിരുന്ന്‌' കണ്ണുകളൊന്നു തിരുമ്മി കണ്ണടയും 
പുസ്തകങ്ങളും മറമുമെടുക്കുവാന്‍ തുടങ്ങി, ഉടനെ തസെറ 
നോട്ടം റമരേന്ദ്രനെറ മുറിയുടെനേക് തിമിഞ്ഞപ്പാഠംം 
അവറം “ഇതെന്താണ്‌ സമര? ഇന്നു വളരെ നേരത്തെ വ 
ല്ല" എന്നു പറഞ്ഞു. 

ഇന്നെല്‍െറ ജോലി നേരത്തെ കഴിച്ചു" എന്നുസ്‌ 
മരേറ്രന്‍ മവപടി പറഞ്ഞുകൊണ്ടു പിന്നയും പുസ്തകങ്ങറം 
വലിച്ചിടുവാന്‍ തുടങ്ങി. 

വളരെ ബുദ്ധ്‌ മുട്ടിയശേഷം, മുരമ്മിളയ്ത വായിക്കു 
വാന്‍ തക്കതായ കുറെ പുസ്തുകങ്ങഥം ഒന്ന'ച്ചെടുത്ത്‌ ഒരു 
ഭാഗത്തായി നീക്കിവെച്ചു. വാതപ്ലംലെത്തി തല പുറ 
ത്തേശഒ നീട്ടി നാലുഭാഗവും ഒന്നു നോക്കി, അവിടെ തുതക്കി 
യുടെ ഒരു ലക്ഷണംപ്പോലം കണ്ടില്ല. സൌകഷ്യംപോ 
ലെ സാവധാനത്തില്‍ അവയെ അവാംക്കു കൊടുത്താല്‍ മ 
തിയെന്നു തീച്ചപ്പെടുത്തി. ആയം തന്‍െറ ജോലിയി 
ലേപ്പിട്ടും 

മഡ്യയാഹ്നരക്ഷണത്തിന്നുശേഷം മയ കെട്ട പുസ്തകം 
രാമസുന്ദരിയുടെ അടു “ല്‍ നീട്ടിക്കൊണ്ട്‌, സമരേദ൯ പ 


അദ്യ്യായം ൫ ൬൧ 


ഞ്ഞു. '"ചെറിയമ്മെ, ഈം പുസ്തകങ്ങം ഇരമ്മിളയ്യം 
കാടുക്കു, നിങ്ങറം ത ല്യസമയം മുദ്സിവനും നല്ല ഖറക്കമാ 
ജിടി ക്കുമ്പോറം, ആ സാധു തന്ിധേ കഴില്ക്രട്ടണം. ഒരമഃ 
പ്രമക്ഷെ ഇര്രകൊണ്ടു കുറച്ചുനേരം കളയാം.” 

ആക്ക്‌, ഉനമ്മിളയ്യതൊ? മൊനിപ്പ്യോറം അവട്ടെ ലി 
ഭിക്കാം. എന്താണ്‌ അവളു നി യൂം ഉൃ്ലുവാ൯ വരാത്തത്‌ ₹ 
കമ്മിളെ, തുതമ്മികള, ഉമമെ!?? 

നിങ്ങാം അവരുടെ പേര്‍ ചുരുക്കിക്കഴിഞ്ഞു, അ 
ല്ല?" എന്നു സമയന്ദ്രന ചിരിച്ചുകൊണ്ടു പറഞ്ഞും 

എന്തുടകാണ്ടു പാടിച്ച? ഖ്യവല!യ പേംരടുത്ത്‌ ൭. 
രാറംക്കു വകൂക്കുവാനു കഴയുമൊ!" 

അതത്ര വലിയ പേരൊന്നുമല്ല. അത്‌" ഇതിലും 
ചൂരുങ്ങിയതായിരുന്നാല്‍, അതിനേയും നിഞ്ചം ചുരുക്ക 
ഖാ൯ വിചാരകക്കും.? 

ആരുടെ പേഴിനെ പററി ഈ തക്കമെല്ലാം നടന്നി 
രന്നുവൊ, അവറം ആ സമയന്ത്റ്‌ അവിടെ എത്തി. സമ 
മേദ്ര൯ അവളടെ നേരെ തിരിഞ്ഞുനന്ന്‌ “ഇവയില്‍: ഏ 
തെമ്മിലും വായ ക്കത്തഷതൊ എന്നു നോക്കു. കൊള്ളാ 
്ലന്നപയുണ്െന്നു തോന്നുന്നില്ല." എന്നുപറഞ്ഞു. 

കൂരമ്മിള ആ പുസ്തുകങ്ങഠം വേഗത്തില്‍ എടുത്തു 
നോക്കി “ഇവയില്‍ അധികവും ഞാ൯ വായിക്കാത്തവയര 
ണ്‌. ഞുനിപ്പോഠംതന്നെ ഒന്ന നോക്കട്ടെ? എന്നു മ൨. 
പരടി പറഞ്ഞു. 

4 വമരന്‍െറ പഴിയ പുസ്തകങ്ങം പായിച്ചു രസിക്ഷ 
വാനായി ഒടചില്‍ ഓരാളെ; ലും തത്തിയത്ു നന്നായി "ഫ്ത 
ന്നു രാമസുന്മി ചിരിച്ചുകൊണ്ടു പറഞ്ഞു. “ഞാനവയെ കാ 

ി 


൩൨. ഛേമപഞ്ജരം 


ണമ്പോഠം ഇവിടെനിന്നെടു ര കെറണ്ടുപോകവാന്‍ നില 
വിമി കയാണ്‌. എതു അവ്വില്ലാത്ത ഒരു ദ്െറിയമ്ധ 
യെയധന്‌ ആയാഠംക്കു കട്ടി ിട്ടുമ തെന്നു സമരന്‍ ലി 
ചാരിക്ഷകയും ചെയ്യം? 

അന്നത്തെ മഡ്യോംനും നമ്മ ഉസ്യുചച വളരെ സന്തോ 
ഷമായി കുഴി്ഞുക്രടി. താനനനുഭവിക്കുന്ന ആ അകാര 
നേമായ ആ സവത്തിന്‍െറ ആധിക്യത്താല്‍ അവഠം ധ്രടദ്രള്‍്‌ 
അട പാത്തു തപ്പ്െകയും ചെയ്തും സാധാരണയായ ചിപ് ആ 
മിപ്രായങ്ങള്ളെ മരാഭക അറയിക്കന്നതു അത്ര വലിയ കാ 
വ രോന്നമല്ല. പിന്നെ അരിനെക്കറിച്ച്‌ ഇങ്ങനേ 
ഒെഭ്മാനിക്പാ൯ ഏന്മാണുക്ളത്‌? ഏന്നു തഅവക്ടത 
ന്നെ സംശ ഖമൃണ്ടയി. 

പുസ്ലകങ്ങച്ം വായനയും ഉരമ്മിളയ്ക്ക്‌ അപരിചിത 
അളായിരന്നില്ലം യ വഴിക്കാരംഭിച്ചതായ സമഗേറനോ 
ട്‌ അടുത്ത പരി വായാം മനദോസുഖത്തെകൊടുത്തും പ 
രി ലയശക്ഷ വഴിയെ നടക്കുന്നതിന്ത്‌ ഒരാവക്ക്‌ മടുപ്പും കര 
ദ ഖി പ്വാസത്തോടുര്രടി കറെക്രുടെ മുമ്പാക്കം പേറക 
വാ൯ സംധിക്കുകയും ചെയ്യം. സാധാണമട്ടില്‍ കളിയാക്കു 
സ്വോഠം ഒരു വാക്ഷപോല്ും ഉ ുരിക്കുലാന്‍ കഴിയാതിരുന്ന 
കമ്മിളയ്ക, തനിക്ി പ്രമുക പുസ്തകത്തെപ്പററിയുളള വാദ 
ത്തില്‍ ധാലാളം സംസാരിക്കുന്നതിന്നു സുസാഭ്്യമായിരുന്നു. 
അവരുമായി ഈ വക തക്ങ്ങെളില്‍ പങ്കകൊട്ളുവാന്‍, വ 
രെ നാളായ വായിക്കാതെ വിട്ടി അന്ന നാടകങ്ടളു ട്രേയും 
ഖിനോദകഥഥകരൂടേയും മമ്മയെ സമരേസ്ദ്രന്നു പുതുക്കേണ്ട 
ത്രായും വന്നു, 


അദ്ധ്യായം ൬ 
ഒരു ടിപസം സമദരന്ദ്രന്‍ ൫൪ തതപെടി തുറപോന്‍ 
ഡ്രം അപ്പല്‍ക്കാരന്‍ കത്തു നിവ്ലയന്നത്ര കുഴ 
ട്‌ ചില കെട്ടകറം ഉണ്ട്‌. ബാബു എന്നു ഭരയാറം പറ 
ഞ്മു. ഉരമ്മിളയ്തുമ്ള രണ്ടു കെട്ടുകളും രശിതികരും ഒരെ 
ത്തം തവിക്കകള, ഒരെത്തും കൊണ്ടു സമേ മുകളി 
ലേക്കു വന്നു, “ഇന്നു ഉമ്മ്‌ ളൂ ജയിച്ചു? എന്നു പറഞ്ഞു 
ഞാനെങ്ങിനെയാണ്‌ ജയിച്ചത്‌? എന്മിലാണ്‌ 47? 
എന്ന്‌ ശരമ്മിഒ അത്തുതദത്താടെ ചേ 
മിച്ചിംഘ്യ? ഇതാ മുനിന്ന്‌ ഒനയളള. സിറം 
ക്കു രഖു പാര്‍സലും ഒരു തടില്ഛ വലിയ ൭ുഴ്ത്നം; എനി 
ക്കൊ റന്മം അധി പ്യതരത്തില്‍ ഒത്തു! 
ഉൂരമ്മിക ചിരിച്ചുകൊണ്ട്‌ അയ ഷടട രധീതികളും വാ 
രി ലു സമദന്ദ്രേന്‍ നിനടന്ത്ു ൯! 


നുതന്നെ തനിക്കളക എഴുത്തുപെം ളിച്ചു വായിക്കുവാന്‍ തു 
ടശ്ിം 


സമധേന്ദ്നില്‍ഡിന്നു പെട്ടെന്നു പൊടിയമരു ചി 
രികേട്ട ബൈട്ടിക്തിരിഞ്ഞൂ നോക്കിക്കൊണ്ട്‌" ഉമ്മി ചോദി 
ച്ചു-- എന്താ കായം? എന്താണി രാനെ ചിരിക്കുന്ന” 9 ] 
ക്ഞരത്ഥിലുള്ള ഒരു ചിരിക്കു കാരണമറക്കിയ ഞ്‌ ക്ഷമം 
പിടിച്ച എഴുത്തിലെ വത്തമാനമെന്താണ്‌ 477 പ്പു 
ഉമ്മി കറ. ചു സംസ്രരിക്കുവാന്‍ ക രിച്ച കഴിഞ്ഞ 

ലി ഞാന്‍ ലന്‌ ലൊനകൊണട ശ്ര ജറ്റ തേ 
രത്‌, ധിള്‍ പൂജ്യമാണ്‌ ഏനിക്കു 


ടട നഗ 


ണന ഹേമപഞ്ജരം 


ഭേ്ര്രന്‍ പിനായും ചിരിച്ചുകൊണ്ടു പറഞ്ഞു; '"എനിക്കി 
ന്ന്‌ ഒരെട്റിത്തേ കിട്ടിയുളള; അതും നിങ്ങാംക്കു വേണ്ടിയ ഒ. 
ണാണ്‌. വേണ്ടില്ല, എന്‍െറ എഴുത്തു ലഘവാണെയിലും 
ഗുണത്തില്‍ വളരെ കൂടുതലുണ്ട്‌, ക്ഷേതനാഥബാബ്വവി 
൭൯റ മരുമകനു ശിശിരബാബു എഴുതിിട്ടള്മതു കേഠംക്കു. 
*എനെറ മാന്പനായ മാതുലന്‍ ഉരമ്മിരയ്കയ മാസതോ 
൨൦ കൊടുപ്പാനായി വെചിട്ടുക്ള ഒരുന്തൂവവറ്റ്റിക അയയ്യ 
അ. നിങ്ങഠം പ്രാഷ്ജിയും പരി ചയവുമുമ്ള ഒരാളാണല്ലൊ; 
അതുകൊണ്ട്‌ ഇതിലധികമൊന്നം എഴു തേണ്ടുന്ന ആവശ്യം 
എനിക്കില്ല. നിങ്ആറം തുമ്മിളയുടെ അ ല്ൂന്‍െറ സ്ഥാന 
മല നില്ലുന്നു; യാതൊരു ബുദ്ധിമുട്ടിന്നും എടവരാതെ അ 
വക്ക ധേവിധത്തില്‍ നോക്കി രക്ഷിക്കേണ്ട ഭാരം നി 
ഷേംക്കാണ്‌." ഞാന്‍. ഇത്ര വലിയ നിലയിലുമ്മ ഒരാളാ 
ണെന്നു ഒരു നിമിഷം പോലും കരുതുകയുണ്ടായില്ല- ശി 
ശിരബാബു ഈ സംഗതി എന്നെ ഓഫ്്ിച്ചതു നന്നായി. 
എന്നെ ശൃത്ര ബഹുമാനിദക്കുണ്ട ഒരാളാണെന്നു നിങ്ങം 
ഒം അറിയുവാന്‍ ഏടയായല്ലൊം ഇന്നുമുതല്ല്യ എന്നേ 
ട്ട്‌ ആ വിധത്തില്‍ പെരുമാറാന൯ു നോക്കിക്കോളൂ. 

ഫടന്തല്ലാം പിഡ്ല്രിത്വങ്ങളാണീപറയുന്നത്‌ 47 1] 
ന്ന അക്ഷമയോടെ സമധമന്ദ്രന്‍െറ വാംശ്ധാരണിയെ തഭ 
ഞ്ഞുകൊണ്ട്‌' തൂരമ്മിളൂ ചോദിച്ചു. “തീച്ചയായും അദ്ദേഹം 
നി ളെ നിങ്ങളുടെ അമ്മ മനാണെന്നു കര്ംതിയിരിക്കയാ 
ണ്‌, അല്ലെങ്കില്‍ ഈ വി/ധമൊന്നും എഎഴുതുകയില്ലായി 
ന്ന 

സമരേസ്രരന്ന്‌” ആ പരമാദ്ഥം കണ്ടുപിടിക്കുവാന്‍ വള 
രെ നേം വേഴയിവന്നില്ല എന്നാലും, തീരെ വിശ്വസി 


അദ്ധ്യായം ൬ ൩൭ 


ക്കാത്ത മട്ടില്‍ തലകലുക്കിക്കൊണ്ട്‌, ആയാഠം തുടന്നി്ങ 
നെ പറഞ്ഞു:--* വാസ്തവത്തില്‍ അങ്ങനെയല്ല. എന്‍െറ 
അമ്മാമനെറ പേര്‍ മുമേശ ചന്ദ്രബാബു എന്നാണെന്ന്‌ 
അറിഞ്ഞുക്രദാത്തവര്‍ ആരുണ്ട്‌”? അദ്ദേഹം തീച്ചയായും 
എനിക്കാണ്‌ എഴുതിയിട്ടുമക ത്‌; ഇഷ്മുണ്ടെയില്‍ ഇനിയ 
്ങോട്ട്‌' എന്നെ സമരമ്മാമന്‍ എന്നു വിജിച്ചോള.. ഞാന്‍ 
വിരോധമൊന്നും പറയുനാല്ല." 

ശരി, ശരി. നിങ്ങം വിരോധമൊന്നും പറഞ്ഞി 
ല്ലെത്സില്‍ സകലതുമായി! അങ്ങനെ അസാധാഴണയായിട്ടു 
കമ തൊന്നും ചെയ്യുവാ൯ ഞന്‍ ഒട്ടും വിചാരിക്കുന്നിച്ച. ഇ 
താ, രശീതികളെടുത്തോളു.. ഞാനവയില്‍ ഒപ്പിടടിട്ടണ്ട്‌." 

സമരേന്ദ്രന്‍ രശീതികളും കൊണ്ടു താഴെ പോയി. 
അല്പം കഴിഞ്ഞപ്പ്യോഠം, ചത്തുരത്തിലുളമു, ഒരു പൊതിയും 
കയ്യിലാക്കിക്കൊണ്ടു വന്നു പറഞ്ഞു:--“തപാല്‍ ശിപായി 
ഈ ചെറിയ കെട്ട്‌ ഇവിടെ തന്നു വഭിയതു താമസിയാ 
തെ എന്തും. തുറക്കു. എന്താണ്‌ വന്നിട്ടു്ള തെന്നു നോക്കു. ? 

ഉരമ്മിള ത കെട്ടുംകൊണ്ടു തന്‍െറ മുറിയിലേക്കു. 
പോയി. കെട്ടിയിരുന്ന ചരടു സാവധാനത്തില്‍ അഴിച്ചു 
ക്ലൊണ്ടു്‌” ഇപ്രകാരം വിചാരിക്കുവാ൯ തുടങ്ങി, '"ഏന്മാണി 
പ്പോഠം വന്നിരിക്കനത്‌ ₹ ഞാന്‍ ലഭളരെ സാധനങ്ജം 
അയയ്യച്ഛവാന്‍ ചന്രബാബ്ുപിന്‌ എഴുതിടിരുന്നു. അതി 
ലേതാണ്‌ ജുപ്പ്ോഠം രെയച്ഛിടടുക്ളൂ ത്‌? ഏതായാലും സമര 
ബാബ്ദപിന്നു കളിയാക്കാനറിയാം. ശിശിരബാബ്ു തെ 


ററായെഴ്തിപ്പോയിട്ടുള താണെന്നു സമരബാബുവിനു ജ്യ 

ണ്ണം അറിയാം. എന്നാലും പലതരം വിഡ്റ്ിത്വങ്ങാം പ 

റഞ്ഞൂമൊണ്ടിരിക്കും. പെട്ടുന്ന്‌ എന്തൊ ഒരു വിചാരം 
1 ലി 


൩൬൬ ഛേമപങഞ്ജരം 


ത ളിലുടി ച്ചതിനാല്‍, അവരുടെ മുഖത്തു ലജയായാടുക്രടിയ 
ഒരു പുഞ്ചിരി! പരക്കുകയും കവിഠംഅടങ്ങളില്‍ കുറച്ചു ചുക 
പ്നിറം പ്യാപിക്കുകയും ചെയ്തു. തെറ സാന്നിയ 
നില്‍തന്നെ അവക്‌ഃ നാണം തോന്നി, അപര്‍ ഏഴനേററ്‌ 
തരു കുത്തിരയെടുന്തു ആ ഓൊട്ടിന്മേലുമ്മ വക്കചരട മുറിക്കു 
വാന്‍ തുടങ്ങി. 


ചരടു മുറിച്ചു കളഞ്ഞ്‌, കെട്ടഴിച്ച്‌, ഓരോന്നായി എ 
ത രവിറ്റുകടമാസ്സുകളെയ നട്‌ ഉരമ്മിള എടുത്തു നീക്കിയ 
രുന്നു പറവാന്‍ പ്രത്രാസം. അതിന്നശേഷം തൂണി 
കും കൊണു പെതിഞ്ഞിരിക്കന്നേതാി കണ്ടു. അനം കം 
നി ഞിട്ട്‌ , പഴ തിയായി. ' ഒടടപിചത്തെ ആവരണവും അ 
വാ അമക്േോകാടൈ നീക്കിയ ൭ടനെ, തന്‍െറ മരിമുപോ 
യ സനാമ്മയ്ടെ അതിമനോഹരമായ കോമമുവദനം അവ 
തോ നേരത്തു മമ്പാകെ പ്രത്ചക്ഷ പ്പെടു. സുരസുന്ദ 
രിസ്ടെ ച്ല്രായാപടം പിന്നയും അവരുടെ പുത്രിയുടെ ശര 


പത്രത്തെ തന്‍റ കിടക്കമേല്‍ ഒവെ്പിട്ട്‌' ഉരമ്മിള 
രാമധുഡരിയെ അന്വേവഷ്ഷിവ്വു പുറപ്പെട്ട. അവഥം അ 
പ്പ്യോം അടു ടടളയിലും കുലവറയിലുമുള്ളു ജോലിയില്‍ "പ 
ചേ പിരിക്കുക ധരുന്നു, രമ്മിളപോയി അവരെ 
വിഭ! (, “ചെറിലമ്മെ! എന്‍െറ അമ്മയുടെ ചിത്രം ത 
പാ വഴി ഏത്തിയിട്ടണ്ട്‌'. അതുകാണണ്ടെ??” എന്നു 
ചോ: ചം 

നിന്‍െറ അമ്മയുടെ പലായയൊ ഇതാ ഞാന്‍ വരു 
ണൂ, ഓമനെ. ഒരു നിമിഷം നില്ല. ഇതൊന്നു കഴിച്ചും 


അദ്ധ്യയേം ൬ ൬൭ 


ട്ടെ. അല്ലയെതില്‍ അകത്തെത്തുന്നതിന്നു മുന്ന്‌ ലെപ്പുകാരി 
ഏന്നെ വിളിച്ചുപദ്രവിച്ചു പ്രാണനെടുക്കും". 

താനെടുത്തിരുന്ന ചേല പേഗത്തില്‍ മവനാക്കി അ 
വര്‍ ഉരമ്മിളയൊരുമിച്ചു മുമഭിലെത്തി പിത്രമടുത്തു നോ 
ക്കിക്കൊണ്ട്‌' ഇങ്ങനെ പറഞ്ഞു: “അധ! ഇതവരുടെ 
ഒന്നാന്തരം പ്ലായയായിറ്റ ണ്ട! അവര്‍ ഇത്രപാലെതന്നെ 
കൂരുന്നിരുന, ഇതേ പ്പാ അവകൊതര വുസു 
അത്ത്‌" ഇനഥ്മിള ഫൃ്ങനെ അറിയും അല്ലെ? അവരുടെ മു 
രണത്തിന്നുപ്പം മമ്പാധിരിക്കണമെന്നണ്‌ മ്മാന്‍ കരുതു 
ന്നത്‌ ഇന്ദപ്പത്തിരണ്ടൌ ഇരുപത്തിചുന്നൊ വയസ്സ 
പ്പ്യോറം മരില്പൂപരയി 

ആട്ടെ, ചെറിയമ്മെ, നിങ്ങറം എന്‍െറ അമ്മയാ 
യിട്ടു വഭൂരെ പ്രരിചയമായിരുന്നു ഇല്ല" 

അതെ, വളരെ അടുപ്പമായിരുന്നു. എരന്‍റ അ 
ക്ൃരന്‍റ പീടും അവരുടെ മുരനറ്റയർന്‍റതും കതാട്ടതായിരു 
ന്ത. ഞങ്ങറം ഒരു വീട്ടിലെ കട്ടികളെപ്പോലെ വന്നവ 
അം ലാമസുന്മഭിയെന്നും സുരസുന്ദരിയെന്നമുമ്ളു ഞങ്ങളു. 
ടെ പ്വേരുകറം ഒരുമിച്ചാണ്‌ ഉടിട്ടുമ്മ ത്‌. ആ പ്രദേശത്ത്‌ 
ഒല മദാമ്മമാതടെ ഒരണത്തില്‍ ഒരു പമളിക്രുടമുണ്ടായി 
തന്ന, ഞങ്ങറം രണ്ടപേരും മരുമി ചപ്പാന്‌ അതില്‍ പഠി 
ചിട തും. ഇതുപോലെ ഞങ്ങറം പരതിമ്മുന്നു പതിന്നാ 
ലൊല്ലം കില, പിന്നെ, എന്നെ എന്‍റ അ ി 
നാടടപുറത്തു ഒരു ഗ്രാമക്കിന്‍ ഒരിടത്തു കല്ല്യറണം കഴിച്ചു 
കൊടുത്തു. എന്നാല്‍ നിവെറ അമ്മ അവരുടെ വിദ്യാല്യാ 
സത്തെ പൃത്തിയാക്കുന്നത്‌ ൭ പോഷി, അതിന്നു"ശഷം, 
കെ കാലത്തേക്കു ആറ നമ്മില്‍ കാണുകയൊ കേറം 


൮ ഛേമപഞ്ചരം 


ക്കകയൊ ഉണ്ടായിട്ടില്ല. എനെറ അച്ലുനറെറ വീട്ടിലേക്കു 
ഞാന്‍ ഒരു വിധവയറയി മടക്ടിവന്മു, നിന്‍െറ അമ്മ 
അപ്പോം കല്ല ണം കഴിച്ചിട്ടുണ്ടായിരുന്ധില്ല. അതിനെ 
പററി ഏന്തൊക്കയൊ കേട്ടിരുന്നു. ആആയിടയിലാണ്‌ 
ഞൊന്‍ അവരെ ഒടുക്കം കണ്ടിട്ടു ുത്‌ 

അതുവരെ ഒരു ചിത്രം മാത്രമായിരുന്ന തന്‍െറ അ 
മ്മയെപററി ഉയമ്മിള തന്നാമതായി കേട്ടതു ഇതായിരുന്നു, 
രാമസുന്ദധി പൂറ്‌ ചരിതൃകഥനത്തെ പ്പെട്ടെന്നു നിവ്ത്തി. 
ഉൂരമ്മിള വേഗം ചോടിച്ചു;-- “എന്താണ്‌ ആ “എന്നൊ 
ക്കയൊ" ചെറിയമ്മെ? എന്‍െറ അച്ഛുനുമായിട്ടു മ്മ. അമ്മ 
യുടെ വിപാഫബന്ധത്തിനെ കറിച്ചായിയുന്നു ഒ ലഹള. 
യെല്ലാമെന്നു ഞാന്‍ ലിചാരിക്കുന്നു. ആട്ടെ, എന്തായി 
യുന്ന അദ്ദഹത്തിടന്‍െറ പേര്‍? ? 

ഇശ്വര! ആതുക്ൂടി നിനക്കറിഞ്ഞുക്രടെ? നിറ 
അപ്ലുെറ പേര്‍ അനംഗമോഫനന്‍൯. ഏരത്രയും രൂപലാ 
പണ്യത്തോടുക്രടിയിയുന്ന ആയാഠംക്ക്‌ ആ പേര്‍ വളരെ 
ചേധ്യ്യയുള്ള തുമായിരുന്നു. ഇത്ര സെനന്ദദ്തുമുമ്മ ഒരു സ്വര 
പം ഞാ൯ കണ്ടിട്ടേയില്ല. അതെ, അതുതന്നെയായിരു 
ന്അ ആ ലദ്ഥളയെല്ലാം. അല്ലാതെന്മാ? ഇര വിവാഫത്തി 
ണ്‌ ആരെമിലും സമ്മതിച്ചു ്ൃന്നു നീ കുരുതുന്തണ്ടൊ? 
സുര ആരു പറഞ്ഞതും കേട്ടില്ല. അവരുടെ അഭിപ്പായം 
പോലെ വിവാഫം ചെയ്യും അതില്‍ പിന്നീട്ട്‌ അവര്‍ 
രണ്ടൊ മുന്നൊ വധം കൂടിയെ ജീപിച്ചിരുന്നുമുളു. ഏന്നാണ്‌ 
എനിക്കു തോന്നുന്നത്‌. മരിക്കുമ്പോറം നിനക്ക്‌ ഒരു വയ 
സ്റ്ായിട്ടുണ്ടാവും". 

ഉുമ്മിള ഇതെല്ലാം ന്തൂദ്ധയോടുക്രടി കഠംക്കുകയാ 


അധ്യോയം ൩൬ സുന്‍ 


യിരുന്നു. രാരസുന്ദരിയുടെ സംഭാഷണം തുടരുന്നതിന്നു 
ഓരാ ചോദ്യവും ഇടലിടാതെ ചോദിച്ചിരുന്നു. 


“4൭൫൯൨ അമ്മ എന്തുകാരണം കൊണ്ടാണ്‌” മരി 
ച്ചത്‌ 

രാമസുന്ദടിയുടെ മുഖം തുടനെ ഒന്നു ത്തു; അവഠം 
മിണ്ടാതെയായി. കുറെകഷിഞ്ഞ്‌, വളരെ ആവലാതിക്കും 
അപേക്ഷയും ശേഷം, അവഠം പറഞ്ഞു:-- “എനിക്കറി 
ഞ്ഞുകൂട, എനെറ ഓമന. ആദ്കഠം ഓരോ വിധത്തി 


ലൊക്കെ പറയും. എന്നാല്‍ അതു കേഠ.ക്കുന്നതുകൊണ്ടു 
ഞിനക്കു ലാഭമൊന്നമില്ലു."” 


കാരണമദിവരനുള്മ ഉരമ്മിളയുടെ ആഗഹംപത്തി 
ട്ടി പദ്ധിച്ചുത്തയി സുരസുന്ദരി കണ്ടും ഉരമ്മിള രാമസുന്ദ 
രിയടെ കൈരണ്ടും പിടിച്ചുകൊണ്ട്‌” *അല്ലാം ചെറിയ 
മെമ! നിങ്ങറം എന്നോടെ മുഴുവനും പറയണം. ഇതെന്തു 
സന്പ്യദായമാണ്‌ * എന്‍െറ അല്ലുന്‍േറയും അമ്മയുടേയും 
കഥ ഞാനൊഴികെ എല്ലാവക്കം അറിവാന്‍ വിരോധമില്ല. 
ഏനിക്കു മാതൃമാണൊ അതറിയുന്നതിന്നു തടസ്ഥം? മറ൨ 
ഉളു പഭരക്കാഥം അധികം താറിയേട്ടതു ഞാനല്ലെ?"” എ, 
ന്ന ചോടിച്ചും 

രാമസുന്ദളി ഒടുവില്‍ പറഞ്ഞു __ “അമ്മയേയും അ 
ച്ലനേയും കുറിച്ചു ആ വക കഥകളൊക്കെ അവരുടെ 


പുത്രിയോടു ഞാ൯ പറയട്ടെ അല്ലെ? അത്കു നിന്‍െറ ചെ 
വികഠംക്ഷുക്ള തല്ല. അതൊരു ഭയദംരസംഗതിയാണ്‌ ", 


ഉരമ്മിള ഞെട്ടി, രാമസുന്ദരിയുടെ കൈകറം താനേ 

വിട്ടു, എന്തു കഠിനസംഭവത്ത്‌ ഒ൯റ നിഴലാണ്‌” തഡെറ 

മശശവത്തെ ബൊധിച്ചത്‌ ₹ ആ സ്വഗ്ലീയമയ കോമളരൂ 
നി 


[ ഹേമപ്പഞ്ജരം 


പത്തേ ലുററിടക്കെടടി യിരിക്കുന്ന ആ ഭയമ്മരമായ കഥയെ 
ന്താണ്‌? 

*“അമടനെയാവട്ടെ, ആ വക വിലയില്ലാത്ത സംഗ 
തികളെല്ലാം കേട്ടിട്ട്‌ ഒന്നും കിട്ടാനില്ല" എന്നു രാമസുവര! 
പറഞ്ഞു. “നിക൯റ അമ്മയെ്പ്യോലെയുള്ള ഒരു പെണ്‍ 
കുട്ടി എങ്ങനെയാണ്‌ ഇങ്ങനെയു ഒരു വിവാഫത്തില്‍ 
പെട്ടതെനാ" എനിക്കറിഞ്ഞുക്രട. അവക് പുരുഷന്മായെ 
കിട്ടു വനേ വല്ല പ്രയാസമുണ്ടൊയിരന്നെ? പഠിപ്പുകൊഷ' 
വട്ടെ, ബുദ്ധികൊണ്ടാവടട്ട, പണം കൊണാവട്ടെ ക്ഷേത്ര 
നാഥബാബു വിനെപ്പ്യോലെ എയ ഏത ചെവപ്പക്കാവ 
ണ്ടാവും? അദ്ദഹം സുമ കിട്ടുചാന്‍ വേണ്ടി ഭാ പിടി 
ക്ഷ" എന്തെല്ലാം പ്രയത്റിച്ചുദനാക്കി? ജിനെറ അ ്ലുനെറ 
രണ്ടാം വിവാഹം അദ്ദേഹം ഏത്ര ഭയമ്ധരമാധ ഒരും സം൭ 
പമാക്കിതീറ്റ്ത! അദ്ദേഫഞ്തിനെ വിട്ടിനം സതക്രട! ഇടിക്ക 
വാന്‍ ബുദ്ധികൂടട ഞേരിടുിച്ചു. യ കൊലപാതകിയെ 
ഇപ്പ്യോഠം തനെ ഞാന്‍ കൊല്ലും" എന്നു ക്ഷേത്രനാഥനു 
പറഞ്ഞും ശേഷം പേര്‍.ആമദ്ദഹത്തെ പിടിച്ചുനി൨ഞോന്‍ 
ഏന്തു പാടപെട്ടു! ഒടുവില്‍ അദ്ദേഹം പോയിട്ടു നിന്നെ 
ബലാവ്ൃക്ഛാരമാധി കൊണ്ടു വമിഷയാണ. ചെയ്തത്‌. പന്നെ 
രാ പട്ടത്തെ നിന്നെ “ഡ്യനെറ അടുക്ക താഥറീധി 
പ്പിച്ചതി അശേഷം, ട്ടില്‍ പോ:വുദ്വോധം നിന്നേയും ക്ര 
ട്ടിക്കൊണ്ടുപ്പാഡി". 

രാമസുന്ദരി അവരുടെ കഥയെല്ലാം അവസാനിപ്പി 
ച്ചു പുവടിദലക്കുപോയി. തരമ്മിദു സുരസുന്ധദിയുടെ ചി 
തരവും മടിയില്‍ വെച്ചുകൊണ്ടു ന്‌ശ്ചവയായിരുന്നു. രാമസു 
ന്ദരിയാല്‍. ലിഖരിക്കപ്പെട്ട സ്ഭേവങ്ങാം ഓരോന്നായ ഉയ 


അധ്യായം ൬ ഷെ 


ക്മ്ളയുടെ ക്ണ്ുകറംക്കു മുമ്പില്‍. കി തരങ്ങളെന്നപോലെ 
കണ്ടുതുടങ്ളി ഒരു സുരസ്സ്ിയെപ്പോമെ സ്പന്മരിയായ ഈ 
തരുണി അവളുടെ അമ്മ -- നിസ്സീമമായ സെൌന്മ്ുത്തിന്നു 
കാതലായി, ഏന്നാല്‍ കലിയുടെ കളിനിലമായിട്ടുള്ള. മന 
സ്സോഴുക്രടിയ ഒരാഠം അവരുടെ അല്ലന്‍; ഈ വിചാര 
ഒം അവരുടെ ദേഹമാസകലം വികൊള്മളിച്ചും. ക്ഷേ 
യനാഥനൊ? താന കുണ്ടു പരിചയി ക്ലി മഭറ്യപയസ്ത്ര 
നായ അല്ലവാക്കുകളോട്ടം ഗെരരവത്തോടുംക്ൂടിയ ക്ഷേത്ര 
നാഥനെജല്ല അപ്പോം കട്ടത്‌ യ ഹൃദയത്ത ല്‍ മഭല്ുവ 
ഉന്രവരുന്ന വികാരങ്ങളുടെ അമമ്ലിയില്ലാതം ശക്തിയോ 
കൂടിയതും പ്രായം അധി കുമാവാത്തേതും ആയ ൭൭ യുവാ 
പായിട്ടാണ്‌' തോന്നിയത്‌, അവരടെ പാപ സ്‌പ്ലക്കായ: 
ശരിഗുദശയില്‍നിന്നു അവരെ രക്ഷതപ്പടുത്തിയത്‌ ആ ക്ഷ 
രൂനഥനൊ? ക്ഷേതുനാഥന്‍ അവളോട സ്റ്റേഹപുഠി 
ക ഒരു വാക്കുപോലും ഒരിക്കലും സംസോളിച്ചിട്ടില്ലാ 


യിരുന്നു, സ്റ്റേറമൊ അതുപോലെയുമമ മാട്ടവമേറി 
ഘ മറവവല്ല വികാരങ്ങളെ അദ്ദേഹത്തിന്നു ണ്ടെന്ന 
വിചാര ക്കറാനപോലം അവക്കു പ്രയാസം നേരി 
ട്ടു. എന്നാല്‍, ഇന്നാകട്ടെ ഉനമ്മിളയ്ക്ക്‌ ഞ അമേല്യ 
മായ മറയ്ക്ചച പിന്നില്‍. ആത ബാഘ്വസ്വഭാവങ്ങം 
ക്കിടയില്‍ അദ്ദേഹന്തിെറ ഹൃദയത്തില്‍ റേരൂന്നി 
കടിടസിതന്ന ദരദ്യതരമായ ഒപ്രമശക്തി അറിയുന്ന 
തിന്നു സാദ്ധ്യമായി. അപഥം- സരസുന്ദരിയടെ പുത്രിയാ 
ഇതുകൊണ്ടാസ്‌ ക്ഷേതനറഥന്‍ അദ്ദേഹത്തിനെറ സ്ന്റേംി 
തന്മാരേയും ബന്ധ ദയം തിരസ്തു ടച്ച്‌ അവരെ ഒരുമി 
ച്ചു കൂട്ടിരടാങദുപഠയത്‌. തന്‍െറ അമ്മയുടെ ൨൭ 


൫൨ ഹേമപഞ്ചുരം 


ന്നെന്നും മാഞ്ഞുപാവാത്ത സ്തൂരണയാണ്‌ അവള ഈ 
ടിവസങ്ങട്െപ്പാം ജി തത്തിലുള്ളു. കഷ്ടപ്പാടടകളില്‍ നിന്നും 
തുപദ്രപങ്ങളിള്‍ നിണം രക്ഷിച്ചു പോനാത്‌'. എന്നാല്‍ 
ഇന്നാകടട്ട, ഭരവഠം വാസ്തവത്തില്‍ അമ്മയില്ലാത്തവളാധ! 
തന്നിരിക്കുന്നു. അവളുടെ തഅമ്മ വളരെ മുമ്പുതമന്ന മദി 
ച്ചിരിക്കുന്നു ഏയംലും യാതൊരാളുടെ സ്റ്റേഫശകുതികൊ 
ണ്ട്‌ അമ്മയുടട അഭാവത്തെ അറിയാതെ കഴ്ച്ചുവൊ ആ 
ആടും ഇന്നു സ്ത്രി ദശേഷനായി നീറ്റിഭിക്കുന്നു. തന്‍െറ 
ജീവ കാലത്തില്‍ വന്നുംപോയുമിരുന്ന എല്ലാ 31ഖങ്ങളും, - 
വളരെയെല്ലാം അറിയാതെ പേരയിട്ടുണ്ട്‌ം വളരെയയല്ലാം 
മറന്നും കുഴിഞ്ഞു-- എന്നാലും അവനണെല്ലാം ഒന്നായി ചേ 
നനു തന്‍െറ ഈ കുഷ്ണതതമായ പുതിയ ജിവി മാരംഭത്തി 
ല്‍ ഹൃദയത്ോടുമല്ല $വാ൯ പുറപ്പെട്ടപോടല ഉരമ്മിള 
യം തോന്നി, ക്രടിശ്രടിവരുന്ന ഓരാ അദ ഫ്ലങ്ങളുടെ 
ഭാരംകൊണ്ട്‌ അനുമ്ടൂപാന്‍ വഫിയാതെയായി, അവറം 
തെറ മുറിയിലെ ഏകാന്തതയില്‍ ഇരുന്നു പായി, 

ഉടനെ പുറത്തുനിന്നു കാലടികളു ടെ ശബ്ബം കേട്ടും 
അവര്‍ തി ഞ്ഞുനോക്കി. സമരേന്ദ്രന്‍ തന്‍െറ മുറിയില്‍ 
രിന്നു കലാശാലയിലേക്കു പുറപ്പെട്ട്‌ € അവരുടെ നേഴിട്ടുവ 
ന്നുണ്ടായിരുന്നു. ഉ.തമ്മിള വേഗം കണ്ണുകഠം തുടച്ച്‌ ക 
ട്ടിലിന്മേല്‍നിന്നു ചാടി എഴറ്‌നേറവ, ച 

അവളുടെ മുറിപാതുക്കല്‍ എത്തിയപ്പ്യോറം സമരേ 
നരന്‍െറ നോട്ടം അവളൂടെ നേക്‌ഃ തിരിച്ചു. പിന്നെ സാ 
ധാരണമാില്‍ “ഞാന്‍ പചോകുവേഴിക്ക്‌: ഉരമ്മിളയുടെ പു 
സ്ലൂകപ്പട്ടിക മനുപ്പുംഠമാക്കുന്നുണ്ട്‌. ഒഡവ്ലയെടേട്ട, ഞാ൯ 
തെററിക്കില്ല"” ഏന്നായാഠം പറഞ്ഞും 


[ചി ഒല്യായം ി രബ 


തുരമ്മിഒ ആശ്വാസത്തോടെ ഒന്നു നീശ്വസിച്ചു. സ 
മരബാബു വേറെ ഒന്നും കണ്ടില്ലെ? 

അഫോ ഭ്ൂതകാലമേ! സിറ ആള്യന്തവിഫീനത 
യയ വത്തമാനകാലത്തികല മരു സ്സ്ാരഖ്‌മിഷത്തി ൪൨ 
യെ ലും കസ്റ്റ്‌ ല്‍ പെട്ടു പര്ധജയം പ്രാപിച്ചതായി സ 
മ്മതിക്കേണ്ടിവസവച്ലെൊ! 


നി 


അദ്ധ്യായം ൭ 


സൂദ്യയനു പട ഞ്ഞാട്ട ചാഞ്ഞുതുടങ്ങിചിട്ടും ഉയമ്മിള 
യ്ല്്‌ അലസതപിട്ടു കിടയില്‍ നിസ്‌ എഴസിനേല്യയവാന൯ു സാ, 
ധിച്ചില്ല. അവരുടെ കമ്ക്കില്‍ ഒരു പുസ്തകുമുട്ജായിയുന്നതു 
ശരിയാണെദമിലും അതില്‍ അവദ്ലെത്തത്തോളം വായിച്ചു 
എന്നു പായുവാന്‍ ഞൈഷക്കമായിരുന്നു.. 

ആ സമയത്ത്‌” വയ്‌പുകാഠി വാത്ുക്കമ വന്ന്‌ എ, 
ത്തിച്ചുനോക്കി, “ചില ആദ്യം താഴെ വന്നിട്ടുണ്ട്‌. അ 
മ്മ പിളിക്കാ൯ പറഞ്ഞയച്ചു" ഏന്നു പറംത്തു. 

തുമ്മി കിട മയൊിത്നിന്ന്‌ ശൂതിപ്പെട്ടെഴുനേറ൨. ആ 
ാണിപ്പയോഡം പന്നിരിക്കുന്നത്‌ 3" അവഠം പലതും ഞ്ലോ 
ചിച്ചുകൊണ്ട' വേഗത്തില്‍ കാലും മുഖവും കഴുകി യയരെന്ന 
റിയുവാനുള്ള കെതുകത്തോടെ ചുവട്ടിലേക്ക പോയി. 
അവഠം ചെന്നമുറിയെ സല്ല്ഛാരമുറി എന്നാണ്‌” പറഞ്ഞുവ, 
രാവമമത്‌ എങ്കിലും, ഉയമ്മിള വന്നതുമുതല്ലു' ഇതുവരെ 
അതിലാരും ഇിക്കുന്നതായി കണ്ടിട്ടില്ല. രാമസുന്മരിയുടെ 
സ്നേഹിതരില്‍ ആരെമ്മിലും വന്നാ, അവരെ മാമസുന്മരി 


[ ഹേമപഞ്ചാരം 


അവരുടെ കിടപ്പുമുറിയിലറണ്‌ അധികവും സെരകയ്്യമായി 
സ്വീകി ല്ലിതന്നത്‌ം സമമേന്ദ്രനെറ സ്റ്റേ തസംഘറു 
ആ വീടില്‍ അവിടെ ഇരിക്കുന്നതിനനളള, തരത്തില്‍ പെട്ട 
പരായിരുനില്ല. പുറത്തുനിന്നു പലേ സ്വരത്തിലും പലേ 
പേരിലും ആയാളെ വിളിച്ച്‌ ചഴ്യിത്നി ന്നു സംസാരിക്ക 
യോ ഒരുമിച്ചു ലാത്തുവാന്‍ ക്രടട ക്കൊണ്ട പോറുകയോ ആ 
യിരുന്നു അവരുടെ പതിപ്‌, ഉനമ്മിളയെ ക൦ണവാ൯ 
ഞ്ബതം പന്നിതന്തില്ല. അതുകൊണ്ട്‌ തന്‍െറ ര്രടുകാരാ 
രസില വന്നറല്‍ അവരെ എവിടെയാണ്‌ ഇരുത്തേണ്ട 
രൊന്ത്‌ ആലോ പിക്കേണ്ട സന്ദ്രം ഉനമ്മികയ്യുചച ഉണ്ടായിട്ടു 
മില്ല. 

തുരമ്മികു ആ മുറിയില്‍ പ്രപേശിച്ചപ്പാഠം ന്നവിടെ 
ആദ്യമായി കണ്ടത്‌ ഹദുതാണ്ട്‌ പ്രായം ചെനതും ൨൫൬ 
ന്നാ ന ലവിട്ടുള്ള വസ്റ്രം ധര്‌ ച്ലിടൂു്യുമായ ഒരു പ്പവൌ 
ഡ്ഥയെ ആയി പെരമക്കുത്തിലും പണ്ണുത്തിലും- അാവറം 
അത്രക്തോഒം വലതായിരുന്നതുകൊഷ്ട്‌ അവമ്ല.ഭ ആടു 
ത്തൂടന്തായിരുന്ന രാമസുന്ദരി അതികൃശയായി തോനിക്ക 
പ്പടടും ആഗതയായ സ്പ്ീ ഉടുത്തിട്ടുഛ്മ സാധിയുടെ വക്കം 
ത്തു ഴിന്നിക്കൊണ്ട്തന്ന സ്പണ്ണപ്പിത്ത അതു കാണുന്നവരു 
ടെ ധ്ണ്ണുകെ ഞ്ഞേദിപ്പിച്ചിരുന്നു. അലര്‍ ധാരാളം ൭ 
ഭരബമ്ജളം അണിഞ്ഞിരുന്നു. കാലിംന്മല്‍ ഇട്ടിരുന്ന മാര്‍ദ്ദ 
വമേറിയ നോല്‍കരുല്ലയുകളുടെ കുററി കഠം വളരെ പൊ 
കരമുമ്ള വന്ായിരന്നടുകൊണ്ട്‌, അവയെ വഴിച്ചിരിക്കുന്ന 
ഒയുടെ ഘനമേറയ രാര താങ്ങുവാന്‍ കഴിയാതെ ഒടി 
ഞ്ഞുപോകയിപ്പയൊ എന്നു കാണികഠം ക തോന്നിക്കുക 
യം ചൊസ്തിരുന്നു. അവജടെ ഘനംകൊണ്ട്‌ , ഇരുന്ന രുന്ന 
കൌച്പിതന്നെ ഒന്നു വളഞ്ഞിട്ടുകള തായി കാണടപ്പട്ടു. 


അഭയ്യോയം 1] 


ുരമ്മിളൂയെ കഴിമോത്രയില്‍ അവര്‍ അവരുടെ ആ 
വട്ടമുഖ ത്തില്‍ ഒ പൂപയിയി തുക ക്കൊണ്ട്‌, “താണ ഉയ 
മ്മ അല്ലെ? നല്ല സന്ദരിയാധി വഷന്നിടടംം ച്യുന്നു 
പറഞ്ഞു. 

രാമവ 9ി ആംഗ്യം കൊണ്ടറിയിക്കുകയാല്‍, ല്ലാമ്മി 
ഉ അടുത്തുവന്നു പ്രണാമം ചെയ്തിട്ട” സമീപം ഇയന്നു. “ചൃ 
താഡി മിസ്‌ മിത്ര൯ "എന്ന്‌ ഞുഗതയായവമെ ഇയധ്മ] 
സ്ലം, രാമസുന്ദി പരി ചയസ്ലെയഴുത്തികൊട. “ഇവര്‍ 
ന ന്‍െറ വീട്ടി വന്ന ലളിരുന്െറ അമ്മ ലാബ്‌. ഇത്‌ 
അവരുടെ മഷമാണ്‌. ലഭളിതനെ നി ഞി യുമഖ്ലൊം ഇ 
ല്ലെ? 

തുരമ്മിള തലപൊക്കി! നാഗവും ഒന്ന നാ.്ിം 
അവഠം മുറിയില്‍ കുടന്ന ടന്നെ അഖി വമുമെ ഖയ്യഷം 
മെ കന്ദ കാരണം സംസദരിക്പാനുക്ഷ ശക്ത! തവി 
യെ തീ വിട്ടുപിരിഞ്ഞു തായി] അധ താന്നി, ൧ 
സുന്ദരിയുടെ വാക്വം കേട്ട്‌ തല ഉയത്തിയമല്ല്യം ആ 
നെറ അടുക്്തെനൊ ഒര ക ഡാവശധ പത്തുപതിൂന്നു 
വയസ്സ്രാഷ ഒരു ൊലിക ഇരിക്കുന്നതു ശണ്ടും വരവളു.ടെ 
ഗരിറം പ്രാശമു തും ഒരുമട്ടു കവ്ത്ത ുമാഷിയന്നു. ഫു 
ന്നാ൯ മുഖത്തു പൊടിയിട്ടിമന്നത്യുകൊണ്ട്‌ നറ്തെ കറി 
ചു തീളുപറയുയാന്‍ നിവൃത്തിില്ലായയന്നു. ഒഴിച്ചിട്ട 
അന്ന തലമുടിയുടെ മദല്യന്തില്‍, രം ലുവല്ലൂസിറത്തിചു 
കള ഒരു നാട കെട്ടിമിട്ടുണ്ടായിരുന്നു. ധം അതേ യി 
റമ്തിലുു ഒരു സാഠിയും തുടടമയിയന്ന. മുഖം രയകപ്പൂ 
ടെ വലിയ തരക ല്ല. ഭവം അത്യാശ്ചദ്്യകമായി 
ധത്തിത്‌ ഘനപ്പിച്ച്‌ മാനം്മാതെ ഇയ ക്രകയാ ധിരുന്ം 


൩൬ ഹേമപഞ്ജരക 


ഉടുത്തിരുന്ന പട്ടുസാരിയുടെ വക്ക്‌ ലുള്ള പീത്തയെ എട 
ക്കെ ശരിയാഭടി ഭവക്കുന്നതിന്നു വിനിയോഗിച്ചിരുന്ന 
അവളൂടെ കൈകട്ലടെ ഡ്കൃതിയോടുക്രടിയ ചലനം മാത്രമേ 
കാഴ്സ്രയില്‍ അവളി ലുണ്ടായിരുന്നുളള.. അവളുടെ അപ്പാ 
ഇത്തെ മാതിഭിയില്‍ നിന്ന്‌ അവളുടെ വത്തമാനകാലവും ഭാ 
പിയും മുഴവന്‍ ആ ഉടുപ്പിടന്‍റ ആ സമയത്തെ ആഡം 
ബരസ്ഥിതിയെ ന്ലനിത്തിംപ്പാരുന്നതിനെ ജുത്തയിച്ചി 
രിക്കുന്നു വൊ എന്നു തോന്നും മറെറാതമൂലയില്‍ ലളിതന്‍ 
സമര്ര്രനുമറയി ഓരോ സംഗതികളെക്കറിച്ചു വലിയ ത 
ക്രങ്ങഥം നടത്തിക്കൊണ്ട്‌ അംസിതുന്ന. രാമസുന്ദഭി തന്‍െറ 
നാമത്തെ ത ്ലരി ലു സമയം, അത്ത്ട്ുതത്തോടെ ഒ വഴിക്ക്‌ 
ഒരു നിറിഷനേരത്തേക്ക്‌' ആയാറം ഒന്നുനോക്കി. എമ്മി 
ലും തന്നോ ടായി പിന്നെ ആരും ഒന്നം പറഞ്ഞു കേഠംക്കാ 
യ്ക്കയാല്‍ ലളിതന്‍ ലീണ്ടും തക്കത്തില്‍ പ്രവേശിച്ച. എ 
ന്നാല്‍ ഉരമ്മിടയുടെ സാന്ന്‌ ല്യം ആയാടുടെ ഡ്ര്ര്ധയില്‍ 
ഒയു ഓഗത്തെ ആകഫിച്ചിട്ടുണ്ടെന്ന്‌ അറിയുന്നതിന്നു സമ 
രേ്രരന്ന്‌ അധികം സമയം വോണ്ടിവന്നില്ല. 

തനറെറ ചെധിയ പുത്രിയെ നോക്കി ഗിരിബാല (മി 
സസ്സ്സ്‌ മിത്രന്‍) ഇഖലനെ പറഞ്ഞു: - “ലതീ, ഇവിടെ വ 
ര. തുതമ്മിളയായി പരിചയമാകണ്ടെ! ഒന്നും ചെയ്യാതെ 
അവിടെ ഇരിക്കുന്നതെന്താണ്‌ $ 77 

ലതി പതുക്കെ ഒന്ന ചിരിച്ചുകൊണ്ടു മുമ്പാഥടെ വന്നു. 
ഉടപ്പെല്ലാം ശരിപ്പെടുത്തി കൂരമ്മിമു്ണ്്‌ അഭിമുഖമായി 
ഇരുന്നു, 

ഇപ്പോഠം എന്തെങ്കിലും സംസാരിക്കേണ്ടത്‌” അത്യം 
വശ്മമാണെന്ന്‌ ഉതമ്മിള കണ്ടു. അതിനാല്‍ വളരെ ആ 


മോപിച്ചു്ട്‌ “എന്താ പേര്‌" എന്നു ചോടിച്ചു. 


അദ്ധ്യായം ൭ ൭൭ 


ട്‌ എന്‍െറ പേര്‍ മന്ദരകുമാരി എന്നാണ്‌” എന്ന്‌ 
അപ ഒ൭൦ക്കല്‍ കരടി ആ പൃഞ്ചിരിതുകിക്കൊണ്ടു ത്തരം 
പറഞ്ഞു. “മുമ്പ്‌ സ്വ്ല്്റലത എന്നായിരുന്നു; അതാണ്‌ ഇ 
പ്പോഴും ഏന്നെ എല്ലാവരും ലതി എന്നു വിച്ചിക്കുന്നത്‌, 

കുറച്ചുനേരം മൌനമായിരുന്നതിന്നുശേഫം “ഏതു 
പമളി്രടത്തിലാണ്‌' പഠിക്കുന്നത്‌ 1 എന്നു” ഉയാമിള 
ചോദില്ലും 

്ഡയോസിസന്‍ സ്ത്രടിലംണ്‌ ഞാന്‍ പോകുന്നത്‌." 

എത്രയും കൃത്യവും നിലയുമുമ്മ ഈ മാസ്പ്യപതിയോ 
ടു പിന്നെ എന്തു വിഷയത്തെ പററിയാണ്‌ സംസാടിക്കേ 
ണ്ടത്‌ എസാറിയാതെ ഉനമ്മിള പീണ്ടും മൌനത്തെ അവ 
ലംസ്പിച്ചു. ഗിരിബാലയാകുട്ടെ രാമസുന്ദരയോടു സാമാന 
അറംക്കെല്ലാം ഇവ്പ്യാഠം അങ്ങാടിയില്‍ അധികരിച്ചിട്ടുള്ള 
ലിലനിരക്കുകളെ കുറിച്ച വിസ്തിക്കുകയായിരുന്നു; ലളിത 
നും സമരേന്ദ്രനും പഴയ തക്കത്തില്‍തന്നെ ഏല്പെട്ടകൊ 
ണ്ടും ഇയുന്നു. 

ആ സമയത്ത്‌ മമ്മിള യുടെ പ്രിയപ്പെട്ട പുരട്ടി 
ഓടിവന്ന്‌ അവളുടെ കാലുകളുടെ ഇടയി കിടന്നതു 
വാന്‍ തുടക്കിം ലതി, അതിയ കവിഞ്ഞ സന്തോഷ 
ത്താല്‍, ചാടി ഏഴുനേററ്‌' ആ പുച്ചുമട്ടിയെ എടുത്തു. 
എന്നാല്‍ കുട്ട കഠംക്കു സഹജമായുള്ളു ആ അക്ഷമയെ ഒ 
ത്തുൂജ്ജിപ്പ്‌ തുടനെ അവളുടെ കസാലയിന്മേല്‍ പീണ്ടുട 
ചെന്നിരുന്നു. പുച്ഛുക്കുട്ടി അവളടെ കയ്ത്കില്‍ തന്നെ ളു. 
ണ്ടായിരുന്നു. അതിന്‍െറ വരവ്‌" തുരമ്മിളയ്യു്യ വലിയ ജ്യ 
ശ്വാസമുണ്ടാക്കി. അവറംക്ക്‌ ആ ഗെരവക്കാരിയായ വി 
രന്നുകാരിയോടു സംസാരിക്കുന്നതിന്നു മറെറാരുഡ്ഫാം 


45 ം 


[ ഭാഹമപഞ്ചജതം 


ട്ടി. ലതിയുടെ കയ്യി ിരിക്കുന്ന പു പ്ലക്കടിയെ നോഷ്ിക്ഷൊ 
ണ്ട്‌, “പു,ല്ക്ശേയും പട്ടികടളേയും വലിയ ജ്ണമാണ്െക്ത 
തേനന്നുന്നു? അല്ലെ?" എന്നു ഉമ്മി അവളോടു ചില്ലും 
അതെ, വളമെ ഇഷ്മാണ്‌ എന്ന്‌ ഇപ്പോഠം ഒന്നു 
നല്ലവണ്ണം മിരി്ുശൊണ്ടു ലതി തൂത്ത പറഞ്ഞു. “എ 
സിക്ക നല്ലജാതിയിലുകകു രണ്ടൂ ഖൃച്ചക്കട്ടികരും ഒരു പടിക്കു 
ട്ടിയും ഉണ്ട്‌. പൂച്പക്കട്ടികഥം രണ്ടും വെടത്ത നി റമുറണ്‌ - 
പട്ടിക്കട്ടി നല്ല കപ്പയാണ്‌. അതും പെുര്മതായി 
രുന്നാല്‍ കൊമ്മുമാഡിരുന്നു എന്ന്‌ എനിക്കു ന്റ മോ 
ഹമുണ്ടായിയന്നും പക്ഷെ, കുന്നിക പചറയുന്ത “പിയ്ക്ക്‌ ത്വം 
വെള്ളപ്പു്‌ അത്ര വിശേഷപ്പെട്ട ഒരു നിറമാണോ? കപ്പ 
കാണുവാന്‍ അതിലും ഭംഗിയുണ്ട്‌? ഷ്ലേ്ധ്‌, ച 
ണം ഞാന്‍ കുറത്തി നെ ഏടത്തു ൬൭൯൨ 1 
കൂടെ കഴുത്തില്‍ ഓരാ ലുവന്ന നാട കെട്ടിച്ഛിട്ടുന്്‌. ഇ 
തിനെ എന്താ ഒന്നും ഷെട്ടിരമാത്തത്‌ 8 ആട്ടെ, ഇതിന്റ 
പ്പേമരന്താണ്‌ 7? 
ലതയുടെ രണ്ടാമത്തെ ചോദ കൊണ്ട്ട്‌ മ്മ്‌ സ്ത്‌ 
ആടദ്യഴത്തതിഭന്‍റ ഉത്തനം പറയാതെ കഴിഞ്ഞു, “ഞാന്‍ 
രൂപാട്ടി എന്നാണു്‌” വിളിക്കുന്നത്‌, അതിന്‍െറ അമ്മ യുടെ 
പേര്‌ സോനാഭ। എന്നാണ്‌. ര. 
്ഓഹൊ. അതാണ്‌ പേര്‌, അല്ലെ? എന്നു ലതി 
അവളുടെ തലമുടി തടയിക്കൊണ്ടു പറഞ്ഞു. വെറ 
രണ്ടിഅം സ്റ്റോ" എന്നും “സിതി” എന്ദമാട്‌' ഞാന്‍, 
പേര്‌ കൊടുത്തിട്ടുകളത്‌. നല്ല) ചേരുക ം, അല്ലെ? 
അത്തെ നല്ല പേയകളാണ്ട്‌.. പട്ടിക്കുട്ടിയുടെ പരെ 
ന്താണ്‌ ?7്‌ 


അദ്ധ്യായം ൭, ൯ 


ഒക! അതിന്‍െറ പേര്‍ “ജൊറ്‌" എന്നാണ്‌. അതു 
'വതൂരെ കവത്ത്ുമിന്നുന ഒന്നാണ്‌ അതുകൊണ്ട്‌ അതിനു 
കരന്നിക ആമ പേര്‍കൊടുത്തു". 

ഈ കുന്നിക ആാന്നെന്ന്‌ കുമ്മി യാതൊരറി 
വുമുണ്ടായിരുന്നില്ല, എന്നാല്‍ അവകെക്കറിച്ചു ലതി വള 
രെ ഞആദരഖാടുഷ്യടി പഠയുന്നതായ। കണ്ടയകൊണ്ട്‌ അ 


പര്‍ ഏഭതാ ഒരു മാസ്ത്യാണെന്നു" കൂരമ്മിള ഉറച്ചു, അവ 
രെക്കറിച്ച്‌ ഒരമ്മിമ ചിലതര ചോദിക്കുന്നത ന്നു മുമ്പായി, 
പുറത്തുനിന്ന്‌ ഒരു കാലടിയുടെ ശബ്ദും കേഠംക്കുകയും, നി 
മിഷനേരത്തിനുമ്മില്‍, പത്തുപതിനഞ്ചു വയസ്സായ ഒരു 
അയണ്‍കുട്ടി മഴ അടിച്ചു കയയ്ചോലെ ആ മുറിയില്‍ ൭4 
ത്തുകയും ചെയ്തു. ഇനിയും ഏതനേരമാണ്‌ താമസി 
ക്രാന്‍ ഭാവം? ഞാനു 'ബയസ്യോച്ചു്‌ ' കാണ്ടവാ൯ പോക 
യാണു അപ്്യോം, അമ്മയുടെ ഇരുമ്പുപചെട്ടി വല്ലവരും 
കത്തി തൂറന്നാള്‍ അത്തെന്െറ കുററമാവില്ല, 
ന്ോരുവിനെറ ഭഭാന്മ്‌ ഏ്റ്ുഴും ഒരുപോലെത 

ന്ന്‌" എന്നു രാമസുന്മി ചിരിച്ചുകൊണ്ടു പറഞ്ഞു “എ 
ഞാണിത്ര ബദ്ധപ്പാട്‌? അമ്മമെ കാണാതെ രണ്ടു ഖിമിഷം 
കഴിച്ചുകൂട്‌ ശടം അല്ല. 

 ഡ്ം അതല്ല; എത്രായാ വൃത്യാസപ്പെട്ട മറെറാരു 
സംഗതിയാണ്‌? എന്ന്‌ തയക്ഷേപത്താല്‍ക്ഷോഭിപ്ച്‌ തല 
കരലുകടിക്കൊണ്ടു നരന്‍ പറഞ്ഞു. “അങ്ങനെയാണ്‌ ഞാന്‍ 
പറഞ്ഞതെന്നു തോന്നും! എന്നെ വീട്ടുകാവധിന്ന്‌* ഏ്ലി 
ച്ചുകൊണ്ട്‌" അമ്മ ഇപിടെ വന്നിരിനോകാരണം എനിക്കു 
പുറത്തൊന്നും ഓനി പോവുകേവേണ്ട! തമ്മേ, എപ്പോ 
മാണ്‌ ഏഴുനേപ്ല്ലാന്‍ പോകുനത്‌ 77 


വ ഫേമപ്പഞ്ചാരം 


*്‌എന്മെരു കുട്ടിയാണ്‌! എന്തിനാണ്‌ ഇങ്ങനെ നി 
ലവിഭിലയ നിം ഒച്പുയെല്ലാം നാടുമുഴുവന്‍ കേഠംപ്പിക്കു 
ന്ന?" ഫു നമേന്ദ്രന്‍െറ ഈ സസ്ഖ്യദായമ്താല്‍ മുഷി 
ഞ്ഞുകൊണ്ട്‌ ലതി ചോിച്ചു. 

തെറ മകന്‍ ഭയപ്പെടത്തുന്നതു കേട്ട്‌” ക്ഷോഭത്തോ 
ടെ പോകവാന്‍ ഫഎ%നേറവകൊണ്ട്‌, “എന്നാല്‍ ഇന്നി 
പ്പ്യോഠം പോകട്ടെ? ഏന്ന്‌ അവന്‍െറ അമ്മയും പറഞ്ഞു. 
6്രിങ്ങളെല്ലാപരും ഒരു ടിചസം, തുരമ്മിളയേയും സമരേന്ദ്ര 
നേയും ശ്രദ്ടിക്കൊണ്ട്‌' ഞ്ജക്ശെ കാണാന വരണം. എന്നാ 
ണ്‌ വരിക"? 

അവരുടെ കെകുപിടിച്ചിരുത്തിയിട്ട്‌ രാമസുന്ദരി പ 
റഞ്ഞു:--- *തീല്യയായിട്ടും ഞങ്ങറം വരാം എന്നാല്‍ ഇ. 
പ്പ്യോഠം പോവാ൯ ഞാന്‍ സമ്മതിക്കില്ല, അല്ലം നേരവും 
കരടി താമസിക്കണം. ഉയമ്മിളെ! കുറച്ചിചിടെ ഇവരൊ 
ന്നിച്ചിഭിക്കു ഞാന്‍ വേഗം വരാം," 

എന്തിനാണ്‌ ഈ ബുദധിമുട്ടല്ലാം?"” എന്നു ഒന്നര 
ണ്ടൊഴിചഴിവുകളും തടസ്ഥങ്ങളും പറത്തു തെറ മയ്യ 
കാണിച്ചുകൊണ്ട്‌ ഗിര്‌ബാല പാന്നെയും ഇരുന്ന. ൩ 
ര൯ അങ്ങോട്ടുമിങ്ങോട്ടും അസ്വാമ്വറ്റത്തോടെ നടന്നു 
തുടങ്ജി. [॥ 

“അമ്മെ, ഇതെന്താണ്‌ ? പിന്നെയും ഇരുന്നുവല്ലൊ₹ 
നരനെ വലില ക്ഷമകേടോടെ കാണാനുമുണ്ട്‌" എന്നി 
നെ ലജിതന൯ സമരേന്ദ്രനമായും തക്കം ഒമഡധ കവ 
ശ്രി, പ്പ്‌ ച്ച്‌ ഒട്ടവില്‍ അമ്മയുടെ രിക വന്നുനിനട ചാണ്ടു 
ടട; 

ഞാനെന്തു ചെയ്യും, ഒന്നു പറയു?" എന്നു ഗിരിബാല 


അദ്യായം ൭. വക 


ചിരിച്ചുകൊണ്ടു ചോദിച്ചു. “അവരെന്നെ പോവാന്‍ ആ 
ശവഭിക്കുന്നില്ല. മ്മിള്ളെ, ഇതെടെറ രണ്ടാമത്തെ മ 
കന്‍ ലളിതനാണ്‌. ലളിതനെ ഉനമ്മിള കണ്ടിട്ടുണ്ടാവും 
ക്മേരരനാഥബാബ്ു ഉണ്ടായിയന്നപ്പോഠം, ഒരിക്കല്‍ നിങ്ങ 
ളുടെ വീട്ടിയ വമ്പിട്ടുണ്ട്‌.."" 

ലളിതനെറ തപ ലാരത്തെ ആദരം അംഗീകരി 
ച്ച്‌, തലതായ്രിക്കൊണ്ടി", മനമ്മിമ പറഞ്ഞും “ക്‌ ഇദ്ദ 
ഹം ഞെങ്ങ്ു ടെ വിട്ടില്‍ വന്നിരുന്നു". 

ഞാ൯ അവിടെ അധികം താമസിച്ചില്ല. പോരേ. 
ണ്ടതായ ധ്ൂതധു്ടായിരുന്നു'" ഏന്നു പറഞ്ഞതുകൊണ്ട്‌", ല. 
ളിത൯ ഒരു കമ്പാല വലിച്ച്‌ കമ്മിയുടെ അടുത്തിട്ട്‌ അമ 
വിടെ ഇരുന്നും കല്ലൃത്ത അതു പിടിച്ചതായി തോന്നുന്നു 
ലം മവ്വൊ? 

അതല്ല, ഒട്ടും അസഘ്യത കൂ്ായില്ല. ഞാന്‍ അ. 
വിടെ ഒഞുയിരുനാപ്പാഥം ആരേയും കുണ്ടിതുന്നി ല്ല. ഇവി 
ടെ ആദൂകടയടെ ഏടയില്‍ പ്ചെയമാവറുന്നതില്‍ അധികം: 
സന്തോഷമുണ്ട്‌.” 

അതു വാസ്ലുവംതന്നെ, മറവജ്മ വരുടെ സവാ 
സ്യ അത്യാവശ്യമാണ്‌. സംശയമില്ല. എടയ്യ്ച പുറത്തു 
പോവാവണ്ടൊ? അതൊ സമയം മുഴവനും വിട്ടിഷതന്നെ. 
കുഴി ചചുകൂടടുകയാണ്നൊ?? 

്ഞാനെചിടേക്കാണ്‌ പോകുന്നത്‌ ?"? ലഭിതന്‍െറ 
ആതൃതിമമായ സമ്പ്ൃദായത്തിലുക്മു സംദാഷണത്താല്‍ ഉയ 
ക്ട ളയ്യുച്ഛണ്ടായിയന്ന സയ്മോചമെല്ലാം തിറ. :/ഞാന്‍ വി! 
ട്രിഷ്തന്നെ, വായനയാല്‍ രസമായി കഴിച്ചുക്ൂടടുകയാണ്‌..!! 

എന്തു തരത്ത ലു്മു. പുസ്തുകങ്ങളാണു" അധികം ത. 


൮൨ ഹേമപഞ്ഞരം 


4 ഞങ്ങളുടെ വീട്ടില്‍ ഒരുവ'ധഹഘല്ല കുറെപുസ്തകങ്ങറം 
ശേഖരിച്ചിടടണ്ട്‌. അവയെ പ്പം ആരും ധര മപ 
യോഗിക്കുന്നില്ല ആരു നിങ്ങാംഗര്‌ മുപകരിക്കുന്നചാക്ഖംം, 
അതിനെറ ഉപദയാഗം സിദ്യമിച്ച ന്നു കരുതാം!" 

സമരേവന്‍ സമീപത്ആൂതന്നെ നിസിയന്നുയു അവരു 
ട്രെ സാഭാവഭണം കേഥംക്കകയും ലെയ്തിരുന്നു. ഈ സ്വല്ല 
സമയത്തിനുമ്ളില്‍ ഉയമ്മിമസ്മു്ച ലഭിതംനാടുകക പയ്ച 
യം ഇതര അടുതതമിലയില്‍ കണ്ടതിനാത, അആയാഠം ആആ 
ശ്ചദ്യപ്പെട്ടം ഈ പീട്ടില്‍ വന്നിട്ട്‌: ആല്ലമ്തെ രാധ 
ത്തേക്ക തൃരമ്മിമ ആയാമളോടു മി ണ്ടകപോലും ചെയ്തിട്ടില്ല, 
കൂരമ്മിളുകയെ സായി മന്ന്‌ ല്‍ ല്ിതന്ണ്ടായ അഞ 
ഒത്വയത്സുക്യം ആയാഠാംട്‌' മട്ടും പിടിച്ച്ടില്ല- അതി 
നാര അറിഭംയിട്ട്‌, നക്രനമാഴി, ഒടുവില്‍ നടന്ന മ 
സസ്റു്ധകളിഷെപ്പററ! സസാരി്മവാ൯ തുടങ്ങി. 

രാമസുന്ധധി പിരുന്നു കാക്‌, ചരയയും പ്രലഹാരങ്ങ 
ഭൂംകൊണ്ടു മുറിയില്‍ പ്രവേശിച്ചു; ഇവര്‍ ഈര ഭയാപൂഴിത 
മായ സ്ഥ്യാര്രിയയെ സംബന്ധിച്ച്‌ അനേകം ഒഴികി 
ലുകളും അടസ്ഥങ്ങളനം ആവത്തി ച്ചുശേഷം, അതിനെ സ്വി 
കരിക്കവാന്‍ ഒരുങ്ങി ഇരുന്നു. നമ്മ തിന്നവാ൯ കൊടു; 
ത്തവയെ വേഗത്തില യീത്ത്‌ പാതരം ഒഴിച്ചു പെടുപ്പക്‌ി 
വെ്യ- എന്നാല്‍ മന്ദയകുമായി, അഥവാ ലതി, ഏനന്തെ 
കിലും കഴിച്ചുവൊ എന്നതു കണ്ടുപ്ിടിപ്പാ൯ വിഷമമാധി, 
രുന്മം ലളിതനും ഗിരിബാലയും അല്ലഭമെപ്പാം എടുത്ത 


ശേഷം ൨൭0 ന॥0൨. ഫ്ലുല്ലാവരുംകൂടി അതിഥ്‌കളെ യാ 
രര അയയ്യപാന്‍വേണ്ടി ഉമ്മറത്തു വാതുക്കല്‍ വന്ധനിന്നു. 
വരന്‍ മുമ്വെക്രട്ടി വഞ്ജിയ'ല്‍ കയറി, തങ്ങളേയും വന്നു 


അഞ്യ്യായാ ൦ ൮൩ 


കാണുന്നതിനു രാമസുന്ദരിയോടു വീണ്ടും വീണ്ടും ആവശ്യ 
പ്പെട്ടുകൊട്ട്‌ ഗിരിബാല മകനെ അനുഗമിച്ചു. ഗിഴി 
ബരാല വഭന്ടിയില്‍ കയറിയ ഉടനെ സമരേദ്രന്‍ അവരെ 
തൊഴുതു തിരിഞ്ഞു. വീട്ടിനകത്തേക്ക പോതി. ലജിതന്‍ 
വണ്ടിയുകട അകന്നു കയവന്നതിന്നു മന്ധാശി, അതിന്‍റ 
ച്വവട്ടിന്മേള്‍ ഒരു കാലു ന്നികക്കാണു" രമ്മിയാടിട* സാ 
ിത്യവിഷയസംബന്ധമാധി മരു ചെറിയ തക്കം നടത്തി, 
ഖതിയും വരെ മട്യാമയോടുക്രദെ മവമ്മിമയോ യാത്ര 
പറഞ്ഞു എന്നാല്‍ അവറഥം വങടിയില്‍ കയറി ഇരുന്നു 
൩൬൩, പുറാത്തത്ക തയി ക്കാട്‌, “രുപപാളിയടെ കു 
൭ മള്‌” ഒരു സ്ഥ വാങ്ങിക്കണം വകുപ്പു വരെ ൩ 
ല്ലമാണ്‌, അല്ലി നീലയും ചിന്തയല്ല. താരും കാ 
ണന സനറ്റുകൌതുകമുണ്ട്‌"" ഏന്നു പറഞ്ഞു. 
വണ്ടി നീങ്ങി റുഷ്ടിമാക്സത്തെ അതിക്രധിച്ചപ്പേം, 
*ഞഞ പ്രായത്തില്‍ അചര്‍ കെട്ടിയിരിമന്നെ പേഷം നോ 
ക്ഷ! അവരുടെ മക്കളാരും കവ്യാണം കഴിച്ചിട്ടില്ല, അതു 
കൊണ്ട്‌” അവക്ക്‌ ഇങ്ങനെയൊക്കെ ആവാ; ഇല്ലെഴില്‍ 
ഇപ്പാഴഷ്ക്ക്‌ അവര്‍ പത്തൊ പന്ത്രണ്ടോ കടടികളടെ മു 
ത്തഗ്ണ്ിയാകമായിരുന്നു ക്വരുങ്ങിയത്‌ , അവക്ത്‌ എന്നേ 
ക്രാഠം അഞ്ചാ൨ വയസ്സു ൂടതലണ്ട്‌"” എന്ത രാമസുധര! 
പുപ്പുസേത്തോടെ പറഞ്ഞു. 
രാമസുസരി മുകളിലേക്ക പോകുമ്പോഠം, ഭൂമി 
ആ മുറയുടെ വാതലഭച്ച്‌, അവരെ അനുഗമിച്ചു. മുകളില്‍ 
എത്തിയപ്ഡോഠം, സമരേറ്ദ്രന്‍ കയ്ക്കില്‍ ഒരു ചൂയലുമായ) പു 
റത്തേക്കു പോകവാന്‍ പുറപ്പെട്ട്‌ നിധ്യയന്നതായി അവര്‍ കം 
ണ്ടും അപ്പോം ഞാന്‍ തരഴ്ധിദയുടെ പുസ്തകശാല 


പ്‌ ഫേമപങ്തെരം 


ലെ കാവ്യടശിയുടെ സ്ഥാനം രാജികൊടുക്കേണ്ട ടമാ 
യി, അല്ലെ?” എന്നു സമരേറ്റ൯ ചിരിച്ചുകൊണ്ടു തുരമ്മി 
ഉയോട പറഞ്ഞു. 

ഉനധ്മിള അല്ലം പരിഭൂമത്തോ? ശരടെ എന്തിന്‌? 
എന്നു ചോദിച്ചു, 


ട്സധികം യോഗ്യനായ ഒരാറം ഞ സ്ഥാനത്തേക്കു 
പരുമ്പോഠം, മാനഭംഗം നേമിടാതിരിയ്യ്യാന്‍ താന്‍തന്നെ ഒഴി 


യുന്നതല്ലെ യും? അല്ലെ്കില്‍ പിര ച്ച കയു 07 പയന്ധ 
പറത്തുകൊണ്ട്‌ സമരേന്ദ്രന്‍ താഴ്‌ ഇറങ്ലിപ്പ്യോഷി, 

രമ്മിള അവിടെ തന്നെ കുറചു നേരം നിന്ന. സ 
മരേവ്രന്‍ എന്തിന്നു വേണ്ടിയാണ്‌ മുഷിഞ്ഞുപോയ തെന്ന 
അവഠംകഴ ശഭിയായി മനസ്സിലായില്ല, ഇതില്‍ എന്താണ്‌ 
ആയാഠംക്കുലോേഷ്യപ്പെടുപാനുക്മുത? എന്നാല്‍ കോപിച്ചി 
ടടണ്ടെന്നു തിന്ന സംശയമിപ്റ. “ത്തൃവശ്യമില്ലാതെ കോ 
പിക്കുകയാണെമില്‍ ഞആതുയിക്കൊമ്ളടട്ട. അതിന്ന്‌ ൭ൃനി 
ക്കെന്താ??? പന്നു” ഒനമ്മിഒ ആലോചിപ്പാന്‍ മരഥില്യ; പ 
ക്ഷെ, അതുകൊണ്ട്‌ യാതൊന്നുമില്ലെന്നു സമ്മതിക്കാന്‍ 
അവളുടെ ഹൃദയം ഒരുകഭമായിരുന്നില്ല. അവളുടെ ത്മ 
അറംകൊണ്ണൊന്നും നീക്കുവാനൊ വലിവരിക്കുവാനൊ കഴി 
യാത്ത ഒരു ശല്യം തരമ്മിട്ടയുടെ ഉമ്മില്‍ ഏപീട 
യോ തറച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ആ വേദനയോടു ക്ര 
ട്ടി തന്നെ സന്തോഷത്തിനെറ ഒരു ലാഞ്ചമനയും ഉള്ളതാ 
യി കാണപ്പെട്ടു. 

തുരമ്മിള ആലോഷിച്ചാലോചിച്ചു കഴങ്ങി; ഒടുവില്‍, 
രാമസുന്ദരിയെ അന്വേഷിച്ചു പോയി. രാമസുന്ദഴിയു 
ടെ മുറിയുടെ നേരെ മുമ്പിലായി ഒരു നിലാമുററമുണ്ടാ. 


അദ്ധ്യായം ) ൮൭ 


യിരുന്നു. അവിടെ കുറെ ഒഡിഞ്ഞ മ്ന്നണ്ണത്തകരപ്പായ 
്ങളിലും പുച്ചട്ടികളിലും രണ്ടൊ മുന്നോ വലിയ തൊടിക 
ഭലം മണ്ണും മറവം നിറച്പ്‌ ഒരു ചെറിയ തോട്ടമുണ്ടാക്കി 
യിട്ടണ്ടായി രുന്നു: ഈ തോട്ടത്തെ ശ്രശ്രൂഷിക്കലായിരുന്ന 
അവരൂടെ അന്യ യസമയക്ടെളി ലെ ജോലി. അവറം 
മറ൨ പണികഠം കഴിഞ്ഞാല്‍ ഉടനെ മരു ചെറിയ പാഴ്ര 
ഒ്ഞില്‍ വെക്മു വുമായി ഇവിടെ വസ്‌ ചെടികമുടെ പരി 
ശോധന നടത്തുക പാതിലായിരുന്നു, അവടെ അട 
നങ്ങറംക്കു അവ മതിയായ പ്രതിഫലം കൊടുക്കുകയും ചെ 
സ്ലിരുന്നു. എന്മെന്നാല്‍, നാലുഭാഗത്തും കാണുന്ന ബത 
തവധി കെട്ടിട ഠംക്കിട്ടയിര, ആകാശത്തിലെ ചിലവ 
ദ്ര്ങളെ അവ ഇിടെ പ്രതിബിംബിപ്പിച്ചി ന്നു, രാത്രി 
സമയങ്ങളില്‍ മതില്‍ ചാടിക്കയറിചന്ന്‌ പൃക്കറം ക 
ട്ടുകൊണ്ടു ഓടിപ്പോകുന്ന അധ വക്കുത്തുകാരായ ലി 
ക്ഷദ്ടികളെ ചിത്തപറയുന്നതും ഈ തോട്ടതലിനെറടമ 
സ്ഥയുടെ നിലയില്‍ അവഠംക്കു ഒരു നിത്യദജാലിയായികി 
നനിട്ടുണ്ട്‌. 

ഉമ്മിളയും രബ്ൊ മൂന്നൊ ഒതാട്ടികളും പെട്ടികളും 
കൊണ്ടുവന്ന്‌ ഇതിന്‍െറ ഒരു മൂവയ്ക്രല്‍ സ്ഥാനം പിടിച്ചു 
ടൂണ്ജായിരുന്നു. തൊട്ടികളില്‍ പനിനീര്‍പിച്ചകച്ചെടികളും 
പെട്ടികദ്ടില്‍ മല്ലയും തി്ങിനനിന്നു ക്രടകെട്ടിയിട്ടുണ്ടായിയ 
ന്ന. രാമസുന്ദരിയോടൊനി ച്ച്‌ അവഴും തെറ ഭാ 
ഗം പരിശോധിക്കുവാ൯ ദിവസവും പോവുക പതിവായി 
അന്നു. പൃച്ചക്കുട്ടികളുടെ ജോലി പകല്‍ മുഴുവനും അവറ്ടു. 
ടെ കാലുകഠക്കിടയില്‍ കിടന്നോടകയായിരുന്നതുകെ 
ണ്ട്‌, അവയും ആ സമത്ത്‌ ആ നിലാമുററത്ത്‌' ഹാജര്‍, 

164 


൮൬ ഫേമപഞ്ജാരം 


കൊടുക്കാവഴ്ടായിരുന്നു. ഈ കുറച്ചു പൂക്കളുടേയും ചെടി 
കര്ടേയും എടയില്‍ ചുററിത്തിഴിയുന്നതില്‍ ഉരമ്മിളയ്യു 
ണ്ടായിരുന്ന സന്തോഷം പ്രകൃതീദദപിയുടെ നിവാസസ്ഥാ 
ബമാമയ ആ പുണ്യാരണ്ബയത്തില്‍ വസിച്ചിരുന്ന മുനികന്വക 
യുടേതിനേക്കാഠം ഒട്ടും കറവായിരുന്നില്ല, 

അന്ന്‌, നിലാമുററത്ത്‌ എത്തി ഉടനെ, രാമസുന്ദ 
രി “ഇതു നോക്കു മുമേ! ഈ മുല്ലമൊട്ടകഥം ക്രമമായി ആ 
വ്വലത്തിെറ താഴികക്കടെംപോടല ഏത്ര ഭംഗിയില്‍ നി 
വുന്ന. മൂന്ന റോസ്‌പൂമ്ലമുണ്ട്‌ം ഏന്നാല്‍ ഉതുകൊ 
ണ്ടെന്താ ഫലം? രതി കഴിയും മുന്നെ, ആ അങ്ങതിലെ 
ലികൃതിക്കുട്ടികുറം വന്നി എലാം കട്ടു കൊണ്ടുപോയി തി 
രും എന്നു ഉറക്കെ പറത്ത്തു. 

ഉവ്വ്‌, അതു കൊണ്ടുപേരവറന്‍ ഞാന്‍ സമ്മ 
തിക്കും! അതൊ ഹ.൯റ പൂക്കള്‌. രരവരുടെ വ്ഞ 
ലശ്വത്തിന്നുലേണ്ടിയല്ലെ ഞന്‍: ഇ ബുദ്ധിമുഭദപ്പാം കഴി 
൮) വരുന്തിക്കൊണ്ടു വരുന്നത്‌? ഏന്നു പറാ: കൊണ്ട്‌ം 
22൭. ഞു മുന്നു പുക്കളെ കറെ ഇലകളോടും ക്രടി “കൊ 
ത്തായി" ഒടിച്ചെടജ്ജു. മല്ല്പൂമം നണ്ടോടുകൂടി മമ്മി 
ഒല്വുടുശവൊനായി ഒരു പേനകകംത്തിക വേണ്ടി അവാം 
അകത്തേക്കു ഓടി. എന്നാല്‍ അവിടെ കത്തിജയാ 
ന്നം കാണായ്കയാല്‍, സമരേന്ദ്രെറ മുറിയും പാത്തുക്കല്‍ 
വന്ന്‌ അകംത്ഞേശട്‌* എത്തിച്ചു നോക്കി, ൭ ക്യറത്തു കര 
ട്ട്യിരിക്കുന്ന അനവധി സാമാനമ്ധദുടെ ്രട്ത്തില്‍ ഒരു 
കത്തിയും തൃഞ്ടായിിക്കുന്നതു വിഷമേ സംഗതിയല്ല 
പ്ലൊ. അധികം താമസിയാണെ, ഒരു വലിയ പേനക്കത്തി 


അദ്ധ്യായം ൭ ൮൭ 


കണ്ടതുമെടത്തുകൊണ്ട്‌' ഈമധ്മിള രാമസുന്ദധിയുടെ സമീ 
പത്തു തിരിച്ചെത്തി. 

ടമ അതു മുറി്ചെടത്തു. ഏവിടെയാണ്‌ ഇസി വെ 
ബ്ലുവാന്‍ പോകുന്നത്‌? എന്നു, ഉനമ്മിളു പൂക്കളെ കുല 
ഘേടേ കൂടി മുറിച്ചെടുത്തു കന്ടപ്പോഥം മാമസുന്ദരി ചേര 
രിച്ചു, “ഞ്ഞ മുന്നു റോസ്പ്റ്വും ആ തദ്ധമുടില്‍ ചൂടും ൨൮ 
ത്ത മുടി ചുകപ്പു നല്ലവണ്ണം പ്രരാശിക്കും. മറേഠത" 
ഒരു പൂപ്പുതൂത്തിലും വെക്കണം. താഴെയുമ്മ സ്യാമ 
റിയിൽ ഒരു പൃപ്പായം ഇടിക്കുന്നുണ്ട്‌. അപിടെ കൊല്ല 
ത്തില്‍ ൭൪ ൪പോപ്ും ഒരാരം ഒച്ലെല്ലാറില്ല. അതുകൊ 


ണ്ട്‌ അത്‌” അവിടെ വെച്ചാലും ഇല്ലെത്മിലും ഫലം മുന്നുത 
ന്നെയാണ്‌" 


രമ്മിമു പക്കം കൊണ്ട്‌ അവരുടെ മുറിയില്‍ചെന്നു 
തന്‍െറ തജ വിലപിടിച്ച പക്കം എവിടെയാണ്‌ വെ 
ക്കേങ്ടതെന്നു ൮ ആുലേചോനയാല്‍ കുറെ കുഴിങ്ി. ക്ഷേ 
ത്ൂനാഥനെറ ഗ്ൃഹത്ത ല്‍ നിന്നു" അവളുടെ സ്വന്തം ആവ 
ശ്രുത്തിന്നു വേി ഉണ്ടായിരുന്ന എല്വാ സാധനബളം ഖല 
ദരമോഫനബ വു മുരമ്മ്സ്ല അയ പ്യകൊടു ത്തിരുന്നു, ത്ത 
പി പിടിപ്പു ്‌ 


ഗിയ രണ്ട ജോട്‌ പുപ്പത്ത 


ഒരമ്മ: നത. ഇ.ഷിനെയുള്ളു ഒരു പെറി സനഥല 
കത്ത മു ൭ ചുരുങ്ങിയ സാമാനങ്ങ്ുടെ എടയില്‍ 
അവ 6 (കേയിലപ്പന്നു കത്തി, അാവരവയെ പുറ 
തെറ്റ ഒം അന്ന്‌ അവറഥം പൊട്ടി തറസ്‌ 
അവരെ ത്തതും ഒരു അദി;സ്മയുടെ വിയില്‍ 


കുറേ ൭ വമിച്ചു നോകിയ ശ്രേഷംം 


കൊണ്ടു 1 ജോടി പുറത്തു വെച്ച്‌ മറേ വ 


൮൮. ഫേമപഞ്ജരം 


ട്ടിയില്‍ തന്നെ വെച്ച, അതിന്‍െറ മുടി (പടെ എന്നടച്ചു 
പൂട്ടി, അചിടെ നിന്നെ നേറവ. ൭൭. പൂക്കളെ അവരു 
ടെ മനോരഥംപോലെ തരമപ്പെടുത്തുന്നതിന്നു ഒ മണിശ്ര 
൨ സമയം വേണ്ടിവന്നു. പിന്നെ ഏപിടെയാണ്‌ അതുക 
൭൦ വെക്കേണ്ടത്‌ എന്നായി. അങ്ങോട്ട മിമങ്ങാട്ടും ന 
തൂംകൊണ്ടു കുറെ അടന്നശേഷം അവറം പെട്ടന്നു സമരേ 
93െറ മുറിയില്‍ കടന്ന്‌ ശ്കക്രടാതെ ആരണ വൂപ്പാത 
അജം അവിടെയുമദ മേശറ്റ്യറത്തുവെല്ലു. ആ പ്രദൃത്തിക 
ഴിഞ്ഞ മാത്യ, താന്‍ ചെയ്തത്‌ ശമിയൊ തെറ എ 
ന്ന തരു ശം അവുടെ മനുസ്തിലുദില്ലു' അവറം അതിനു 
മുമ്പെ താമസിച്ചിരത സ്ഥലത്ത്‌ ദ്ധോഷമയ്്യാദയെ പ 
ററി എപ്പോഴും അതു ചിന്തിക്കേണ്ടുന്നു ആവശ്യമുണ്ടായി 
അന്നില്ല. എന്തുകൊണ്ടെന്നാല്‍, അവിടെ ആ മദ്യ 
സ്ത്യനായ ക്ഷേത്രനാഥനൊഴിച്ചു" മററാമോടം അവറംക്കി 
പെടുവാന്‍ ഭരവസരമില്ലായിരുന്നു. ഇപിടടയാക്ടെ, അ 
വം വലിയ ബുദ്ധിമുട്ടിലായിട്ടുണ്ട്‌, ഇവിടെ ഏതാണ്‌ ശ 
രിയായ മാഗ്ലും ഏതാണ്‌ അല്ലാത്തതു” ഏന്ന്‌ അവഠം എ 
അിനെയാണ്‌ അറിയുന്നത്‌? രാമസുന്ദരിയുടെ കലവറയില്‍ 
മദ്യാമവിട്ടു പ്രവൃത്തികഠം ചെയ്യുന്നവ വന്തചേരയന്ന അ 
സാധാരണങ്ങളായ ആപത്തുകളെ കറിച്ചുഭമ കഥകഠിക്കു 
്ാമമൊന്നുമുണ്ടായി രുന്നില്ല, ഉുരമ്മിള അവയെ പററി 
കെറംക്കുകയും പലതും അപഠംക്ഷ മാമ്മ വരികയും ചെയ്തു. 
അവറം ആ മേശയുടെ അടുക്കെ സംശയിച്ചുകൊണ്ട്‌ വള 
രെ നേരം നിനാശേഷം, വൃക്കളെ അവിടെ വേവ്പിട്ട്‌ ഒട്ട 
ലില്‍ പുറത്തുചോന്നു. പുറതുമ കടന്നു നോക്കിയപ്പോഠം, 
സമന്രേന്‍െറ മേശപ്പുറത്തു കന്തക്ൂടിക്കിടക്കുന്ന ചവറ. 


അധ്ധ്യായം ൭ ൯ 


കം. മുകളിലാരി ആ പൂറ്റ്യാത്രങ്ങറം തല ഉയത്തിപ്പി 
ടിച്ച്‌ നിവ്പുന്നതായി അവഠം കണ്ടു. അവറം പിന്നെയും ആ 
മുറിയില്‍ പ്രപേശിച്ച്‌ മേശറുറത്തുമ്ള പൊടിയെല്ലാം 
തുടച്ച്‌ സാമാനങ്ങറം ഒതുക്കി വൃത്തിയായി വെച്ചു. വള 
രെ നാളായിട്ട ക്രടിക്കിടക്കുന്ന പൊടിയോടുക്രടിയ സമീപ 
മമ്മ പുസ്തകപ്പുലകയും അവരുടെ കരുണയെ തആവശ്യ 
പ്പെടുന്നതായി കണ്ടിട്ട്‌ അതിനേയും തീരെ തുപേഷ്ഷിക്കു 
ഖാ൯ അവറംമ്ട കഴിഞ്ഞില്ല. തുരമ്മിള തആആ ജോലിയെല്ലാം 
നിദ്യുഹി പ്യശേഷം, ആ അകഷത്തുണ്ടായിരുന്ന മാറോലയും 
പൊടിയുംപററി ശ്രദ്ധയെ അറ്റിശമന്നതായ ഒല കോല 
ത്തോടുക്രടി അവിടം ലിട്ടു പുറത്തു കുടന്ന കയ്യും മുഖവും 
വെടുപ്പായ। കഴുകി അല്പം വിശ്രമിക്കുവാന്‍ ഇരുന്നു, അ 
പ്പോഗം തെരുവുകളിലെ വിക്ൃക്കെല്ലം കൊടു.ത്തികഴിഞ്ഞി 
രിക്കുന്നു, 

അധികം താമസിയാതെ, സമരേറ്നന്‍െറ കാചടിശ 
ബ്ദം കോണ്ടിപ്പുടിയിന്മേള്‍ അവര്‍ കേട്ടു. ആ സമയത്തു 
ഭയവും ലക്ജയും ശധംയുംഭരൂിയ ഒരു വിചാരം തമില്‍ ക 
യവകയാല്‍, ഉരമ്മിളയുടെ ഹൃദയം തുടിക്കുവാന്‍ തുടങ്ങിം 
സമരേന്ദ്രന്‍ മുറിയില്‍ കടന്നാല്‍ എന്തു വിചാരിക്ഷ? 

& “ചെറിയമ്മ, നിഞ്ജം ഇന്നെന്‍െറ മുദി നന്നാക്കി 
എന്നു തോന്നുന്നു?" എന്നു സമരേന്ദ്രന്‍ അകത്തു പ്രവേ 
ശിച്ച കുടനെ വിദിച്ച പറഞ്ഞു. 

ശരിയാണ്‌; നിന്‍െറ മുറി വെടപ്പുക്കേന്ന ഒ ക്രലി 
യില്ലാത്ത വേലടയ്ക്്യോരുങ്ങാ൯ എനിക്കു വേറെ ജോലിയൊ 
ന്നമില്ലല്ലെ! ഏന്തൊ കളഞ്ഞിരിക്കാം. എന്താത്‌ 7? 6 


ന്ന രാമസുന്ദരി അടുക്കളപ്പുരയില്‍നിന്തു ഉത്തരം പറടത്തു. 
നി 


താ ഫോമപഞ്ഞരം 


ആ അവസരത്തില്‍ ആ രണ്ടു പൃപ്പറതഅളം അവ 
യില്‍ വെച്ചിരിക്കുന്ന പൂക്കളം സമപേറ്ദ ന്‍െറ നോട്ടത്തിന്നു 
ലക്ഷ്യമാി. “ഇല്ലം മന്നും പോഷിട്ടില്ല. നിങ്ങളുടെ ലല്ല 
തും പോയൊ എന്നു മാതൃമാണു ഞാ൯ വിപാിച്ചുത്‌ 7 
എന്നു സമരേന്ദ്രന്‍ വ്ൂതിയോടെ പറഞ്ഞൂ. 

തനറെറ മുറി വൃത്തിയാക്കിവെച്ച ആള അറിയുവാന്‍ 
സമരേഗാന്ന്‌ അധികനേരം വേണ്ടിവന്നില്ല” ആ &വന 
ത്തില്‍ താമസിച്യപാരുന്ന ണ്ടേ ലെവ്റു ഭാരില്‍ ഒരാഠം, 
ഏകദേശം അപ്പത്ധ മെന്ന മട്ടിലര്മ തെററായ ധാരണ 
യെ നീഴന്നേതും മെരനുത്താടു കൂടി സ്ഥിതിചെയ്യുന്നതു 
മായ ഞആആര്ടുദ്രനന്മനരെ യല്ല വിവരം മററ ഭയറംക്കു 
മനസ്സ്റിലവോന ഭയായപ്പും, (ആയാദൂടെ ദൂഭിമാനം നി 
ശ്ര്ശേഷം നശിക്കുകയും താനതങന്ന ആദ്യമായി ഏ.തൃത്തതി 
നെ ഓന്റ്നു ലജ്തിക്കെയും ചെയ്തു. 

തുതമ്മിഭയുകട മുറിക്കു സമിപം ചെന്ന്‌ സരരേന്ദ്രന്‍ 
അവരോട്‌ ഇ ചനെ പറഞ്ഞു; *പളരെ വന്ദനം. ഇന്ത്‌ 
ഈ ചെയ്യ പ്രവ്യത്തി ഒരുവിധം അ സാഖ്ലമായിട്ടുള്ക മാ 
ണ്‌ എന്നു പറയാം. എമുന്നാല്‍ ഒഴ സൂഷ്യയദഷ്ട'ക്കാരന്ന്‌* 
കിത്തു വളപ്പൂക്കാം'*-വകൂരുന്ന സ്ഥലം കാണ്‌ പ്പുകൊടുത്താ 
ലു അപകടം എന്തമാന്നെന്നറ യാമഖല്ലൊ?. 1 


ൽ ഗു൬ പറ്റം ക്യ ഇ്ഭംകമണ്‌ ഒരു ഖസ്‌ 
കിനാ ഇതു ൨൭ ഭന്നതായ കുര്ം,, ഏുതന്നേം ഭരട്സ്യകറ്തതൊ ഒറക്ക 
ഇത്ത മമത ലെയ രഥം കട്ട്‌ ജത്താതയത്ത ല്‍, ആന്മാം അത്തി 
ന സദൂം പരി ച്ചു ന്നതാണ്‌. ഒരാളേ ഭവിക്കുന്ന പരിചയ 
ജി നിലകരണ്ട്‌ 4 എള്ളും" കാണി ന്നതും സ്ഥിതിയെ സ്പ 
ചിപ്പി ക്കുന്നതിന്ന്‌ ജഃ തവ്സ്തരകയതിചെ “പൃക്ങളടെ' പ്രയോഗം ഒരു പ 
ഭമാഴിയായി തിന്ന മുഖ്‌". “തുരികടത്തുവനേന്ദവളിച്ചല്‍ മൂമ്പകടത്തു 
ക." മന്ന വഖയ്ടത്തിൽയ പഴഭജ്വ്ലി നെ അയവും ഇതുതന്നേയാബ്‌.. 


അദ്ല്വിയേം ഒ ൯.൨ 


സ്വാമാപികമായ സ്വരമ്തിലുകളു ഈ ലാക്കുകഠം കേ 
ട്പ്പോഠം, ഒമ്മിഒയുടെ മനസ്സില്‍്വിന്ന്‌ എന്മൊ വലതാ 
യ ഒരു ഭാരം എറക്കിയത്ുപോലെ ജശ്വസത്തോടെ അ 
ഠം ചിരില്യകൊണ്ട്‌ ആ അപകുടത്തെകറിച്ച്‌ എനിക്കു 
ലേശം ഭയമില്ല? എന്നു പറഞ്ഞു. 

സമരേന്ദ്രന്‍ പിന്നെ ഒരു വാക്മപോലും ഇ ല്ലി 
തെ ചിരിക്കുവാന്‍ തുടക്കി ഏസ്ാള്‍ യയ ലിരിതന്നെ 
പളരെയെല്ലാം പറ്തയ കൊടുത. 

ആ സമയത്ത” ലുവടെനിന്ന്‌' ബ്രോ “ബാബു, ബാ 
ബൂ” എന്നുറക്കെ വിയും സമേ താ യി ഒരു 
കെട്ട പുസ്തരകവുംകൊഷ മുടണെ ടങ്മി എത്തി. ഇത്‌" 
കയമ്മിമുഡൃച്മ താണ്‌. ലഭയബ.ബു ായച്ുതാണ്‌"" എ 
ന്ധ പറയി ആ കെട്ട്‌ ഈ യുടെ അടുക്കലേക്കു നീക്ക! 
വെ്വുപാന്ത്തും 

മ്മ! അതെടുത്തു നിപത്രിനോക്കാതെ ഒരു ദാഗ 
'ത്തേക്ക നിക്കിവെഠുതു കണ്ടിട്ട്‌, “അതു തുറന്നുനോക്കു 
പാന ലിചാഠിക്കുന്ധിച്ഛെ??” ഏന്നു സമരേദ്രര൯ ചോദിച്ചു. 

ക ൃനിക്കു ധായിക്കവാന്‍ ഇപ്പോഠം വളരെ പുസ്തക 
ആം ഉണ്ട്‌. അതെല്ലാം മുമ്പെ കഴിക്കട്ടെ" ഹന്നു വലിയ 
അ്‌രാനഥയാടെ മമ്മി ഉത്തരം പറഞു. 

സമരേനദ്രന്‍ പിന്നെ ഒന്നും പറ ഠോതെ അവിടെനി 
അ പോയി. ഖരമ്മിളയും സമരേന്ദ്രന്മായി താപ്പ്യോഠം 
അവിടെ നടത്തിയ ഈ ചെറിയ നടനത്തിഒനെറ ഫലമാ 
യി അവര്‍ രണ്ടുപേരും തമ്മില്‍ അയന്വോസ്പുമുര്മ. പെരു 
മററത്തിയ,ല്‍ വളരെ കരുരലുമ്മ വരായിരിറ. 


നി 


൯൨. േറമപഞ്ചെരം 


അദ്ധ്യായം ൮ 
അനദ്യ്യായഭിവസങ്ങളില്‍ ആക്രംതന്നെ തക്ഷാണ. 
ത്തിന്നു ബദ്പ്പാടുളള തായി കാണില്ല. അവരവരുടെ 
കളിയും തരണം കഴിക്കുവാന്‍ പോകുന്നതിന്ന്‌" ഓരോരു 
ത്തരേയും പ്രത്യേകം വളരെ ശാസിക്കേണ്ടതായി വരുന്നു. 
അത്ര ഹേതുവായിട്ട്‌ അന്നു ഗിരി ബാലയ്യ, മദധ്യാഹന്ാഷിശ്ര- 
മത്തിന്നുമ്ള സമയം ഏുകദശം ഒന്നമമണിഷഴിഞ്ഞിട്ടേ 
ആമരാഭിച്ചുളമു. ഖിസ്ത്രാരമമുറ്റിയ ആ കിടപ്പുമുറിയുടെ ഒരു 
മൂലന്‍ അവളൂടെ ഒടുവിചമത്ത പൃ്രനായ നര൯ തകരം 
കൊണ്ട്‌ ഒരു മുങ്ങിക്കപ്പല്‍ ഉ ഭൊക്കിക്കൊണ്ടിരുന്നിരുന്നു, 
അടുത്തമുറികളിലൊന്നില്‍നിന്നു ലതിയുടെ നേത്തതെയി 
ലും ഉചുത്തിലുള്ള സ്വരവും കേഠംക്കുന്നുണ്ട്‌. ലതിയുടെ 
പള്ളിശ്രുടത്തില്‍ ഒരു നാടകാദിസയത്തിന്നു ഭാവമുണ്ടത്തെ. 
അതിനാലുമുമു, ജോലി ത്തിരക്കകാരണം ശ്വസിക്കുവാ൯. 
പോലും ലതിക്കു സമയം കിട്ടിയിരുന്നില്ല. ലളി തന്‍ ഭക്ഷ. 
ണത്തിന്നുരശേഷം ലാത്തുവാനായി ഒന്നു പുറത്തേക്കിറങ്ങി 
യിരിക്കുന്നു. ആയാളുടെ ഭരദ്ല്യൂന്‍ കല്യത്തയില്‍ താമസി 
ച്ചിരുന്നില്ല. തെറ കുടുംബമോ ഒന്നിച്ചു സിമ, 
ന്നതിന്നു അദ്ദേഫത്തിന്നു കൊല്ലത്തില്‍ ഏറിഷതു മൂന്നുമാ 
സമേ അവസരം ലഭിച്ചിരുന്നുജ്ജു... 
നര, എന്‍െറ കുട്ടപോയി ഞാന്‍ ലുവട്ടില്‍വെച്ചു. 
പോന്ന ആ ചൊെല്ലപ്പെട്ടി കന്നട കൊണ്ടു ച്‌ അമ്മ 
യ്യ തമ, ഈ തടികാരണം എന്നിക്ക്‌ പ്പോഴും കോണി. 
ഫറങ്ങുവാനും കയവുവാനും ലജ്യാ, പോകന്നതിനു മുന്ധ്‌ 


അമറ്റായം ൮ ൯൩ 


ആ വിശറിയും ഒന്നു തിരിച്ചുവെയയ "എന്നു ഗിരിബാല കി 
ടരപ്പമുറിയില്‍ കടന്നു കട്ടിലിന്മേല്‍ ഇരുന്ന്‌ കിതച്ചുകൊത്ഞ്‌' 
മകനോ? പറഞ്ഞു. 

ഞാന്‍ പണി എടുത്തുകൊണ്ടിരിക്കുമ്പോഠം എന്നെ 
ബുദ്ധിമുട്ടിക്കാതെ. അമ്മയ്മൂക്ച്‌ ഒന്നുംതന്നെ. നടത്തിക്രടാഃ 
എല്ലാം മൊന്‍ ചെയ്യുണൊ? ലതി അങ്ങേ മുറിയില്‍ വെ 
തെ ഇരിക്കുന്നുണ്ട്‌. അതെടുത്തു കൊണ്ടുവരാന്‍ ലതിമയാട 
പറയു" എന്നു നരന്‍ ഖലിയ മുഷിച്ചിലോടുക്രടി പറഞ്ഞും 

നീ ഇത ഉപദേശിച്ചു തരികയൊസും ലേണ്ട., 
ഞാ൯പറഞ്ഞതു ചെയ്യു. ലതി വെറുതെ ഇിക്കുകയാ 
നൊ അല്ലയൊ എന്ന്‌ അന്വേഷിക്കേണ്ടുന്ന കായ്യയം നിന 
ക്കില്ല" ഏന്നു ഗിരിബാല ശാസിച്ചു. 

നരന്‍ ദ്വേഷ്യപ്പെട്്‌ ഒരു മണ്‍കലത്തിനെറ, “പഷ്മ, 
പോലെ മുഖവ്യം ലീഡ്റി മുകൊണ്ട്‌' അവിടെനിന്നു പോയി, 
യാലഞ്ചു, നിമിഷങ്ങംക്കുള്ളില്‍ ജമ്മ൯വെദ്ലികൊണ്ടു. 
ണ്ടാക്കിയ ഒരു ലെല്ലവുമടുത്ത്‌ മേശപ്പുറത്തു കൊണ്ടുവന്നി! 
ട്ട പോയി പോകുവേഴിക്ക. മുറിയുഭെ വാതല്‍ ഉറക്കെ വലി 
ച്ചടയ്യ്ാതെയുമിരുന്നില്ല. “നരാ? എന്നു ഗിരിബാല ദ്വേ 
ഷ്യൃദന്താടെ ഉച്ചുത്തില്‍ പിളിച്ചു. എന്നാല്‍ അതിന്ന്‌ ൩ 
രേന്ദ്രനില്‍നിവഠ്‌ ഉത്തരമൊന്നും ഉണ്ടായില്ല. 


രണ്ടു മുന്നു വെററിലയും അതിനടുത്ത പുകയിലയും 
ചിലവാക്കിയ ശേഷം, ഗിഭിബാല തലയാട്ടിക്കൊണ്ട്‌” തുറ. 
ക്കത്തിന്നുളൂള. വട്ടമായി. അപ്പ്യോഠം ഒരു ശിഷ്യത്തിവന്ന്‌.,. 
& നന്ദബാബു വന്നിട്ടുണ്ട്‌. അമ്മയെ കാണുവനോയി 
താഴെ കാത്തിരിക്കു? എന്നറിയിച്ചു 


൯൪ ഫഛേമപട്തേരം 


അല്പം അസഫ്യതയോടെ ഗിരിബാല എഴുനേററിരു 
ന. പിന്നെ, എന്തോ ലി ചാരത്താല്‍ സന്തോഷം നടി 
ച്ചുകൊണ്ട്‌, ഇങ്ങനെ പറഞ്ഞു “ഞെ നിതാ വരുന്നു. പോ 
യി ബാബ്ബുവിന്നൊരു കസാല കൊടുത്ത്‌ ഇരിക്കുവാ൯ 
കാറയു.? ശിഷ്വത്തിപോഷ ഉടനെ ഗിഴിബാല തുറക്കമെ 
ല്ലാം ഉപേക്ഷിച്ചു ചുവട്ടിലേക്കിറങ്കി. 


ആനനബാബു പൊക്കം കുറഞ്ഞു തടിവ്വ ഒരാളാ 
യിരുന്നു. അദ്ദേഹത്തിനെ നിറം ഇതുന്ദതുമാഥിരുന്നു. 
ലതി, അതു കവത്തതാണെന്നതന്നെ പറത്തി മുന്ന. അ 
ദ്രേഹത്തെ എപ്പോഴും പ്രസന്നതയോട കൂടെയാണ്‌ കുടി 
തന്നത്‌. യാതൊട കാരണവും അാദദ്ദഫത്ി നം നി 
ത്തെ മണ്ടാക്കുവാ൯ മതിയായ രുന്നില്ല, കല്പുവടഭസംബ 
സ്ധമായുക്മ തന്‍െറ ഉ.ല്യോഗസ്ഥലത്തെ ജോലിക്കിടയില്‍ 
കിട്ടുന്ന ചുരുങ്ങിയ വിത്രമസമയത്തെ അദ്ദേഹം സ്റ്റേഹിത 
ന്മാരുടെ ഗൂണത്തിന്നു വേഷി പരോപകാപ്രങ്ങേളായ 
ഗ്രമബ്ചളില്‍ പിനിയോഗിക്കുകയാണ്‌' ചെയ്തിരുന്നത്‌. ആ 
ദ്ദേഹത്തിനെറ പരി ചിതന്മാരല്‍ ഒരാഠംക്കും, അവരുടെ 
നന്മ്യ്ലായ്യലൊണ്ടുജു, അദ്ദേഹത്തിന്ദെറ ആൃഗ്രഫത്തില്‍ 
ധിരു പൂട്്ാമാചനം ലഭിച്ചിരുന്നില്ല. ഈ കാരണം കൊ 
ബുതന്നെ ജനങ്ങളില്‍ ബുദ്ധിയും ആലോചനയും തുളളവ 
ക്ട” അദ്ദേഹത്തെ വലിയ ബഹുമാനവും, നന്മതിന്മകളു. 
ടെ ഗൂണദോഷമറിയാത്ത അസ്ഥിരബ്ുദ്ധികളായ യുവലോ 
ക്രത്തിന്നു വിരോധവുമായിരുന്നു. 


അമ്ധ്യയേം ൮ ൯ 


തആആഗതരന വേണ്ടതുപോലെ സപ്യംയിച്ചിരുക്തിയ 
ശേ, ഗിരി ബാവ പറഞ്ഞു: “ആളെ അയച്ചാഠ കരടി 
ഇന്തിടവായിട്ടു നിങ്ങളെ കാണാന്‍ പ്രയാസമായി'രീറിര. 
ഞാ൯ ജീപിച്പിരിക്കുന്നുരണ്ടാ, അതൊ മരിച്ചു പോയൊ 
എന്നെഷിലും താന്വേഷിക്കാ൯ എന്തു വിരോധമാണുണ്ടാ 
യിരുന്നത്‌ 3" 

ആരുടെ. നസ്നമാന്ന്‌' വലിയത്‌, നമ്മട തമില്‍ 
കാണുന്നതിന്നു സാധിഭാതെയിരുന്നാല്‍ കരതടെ, ന 
മാണ്‌" വലിയത്‌ എന്ത ഞാ൯ ചോദിച്ചേടടെ, ന്നെ 
രൂടതെ എല്ലാവക്കം: എന്നാല്‍ ഏനിക്കൊ എന്രപരേ 
യും ക്രടാതെ കഴിയുകയില്ല. എനിക്കു ഉണ്്ണുഡാറാം ഉറു 
വാന. ക്രി സ്മയം കിട്ടാതെയുമള്ള, ജോല്യാഡരുന്നു. 
ഞാന്‍ പറയുന്നതു ശര്‌ യല്ലെയെന്ന്‌ എനറ ഭാറ്യരയാട്‌ , 
ഇനി ന്‌ അമുനസ്റ്ോസ്പം കാണുമ്പോം ചോഴിക്ക? എന്ന്‌ 
ആനന്ബാബ്ദ ചിരിച്ചുകൊണ്ടു മവപ്പടി പറഞ്ഞു. 

നി അമടെ ഭലം വീട്ടില്‍ മറവള്ള വക്കം സുഖം 
തന്നെയല്ലെ ു 


പ “അതെ, ചെദിയകട്ടിമാത്രം ജലദോഷവും ചുമയുമാ 
യി കിടപ്പിലാണ്‌". 

ഇപ്പോഠം എല്ലാ ക്കിലേയും കഥ അങ്ങിനെത 
ന്നെ. നരന്നു കറല്യുകാലമാിട്ട്‌ രു ചുമ വന്നുക്ൂടിയി 
രിക്കുന്നു. ഏന്നാല്‍ ആ കടിക്കുമങ്ങ൯ ഞാന്‍ പറഞ്ഞ 
തൊന്നും കേഴംക്കില്ല. പിന്നെ എങ്ങനെയാണവന്നു ദ 
ഭംകാണക? ഒരു ദിവസമെമിലും അവന്‍ കുളിക്കാതെ ഇ 


ി ഫേമപഞ്ജരം 


മിക്കില്ല, രാത്രി ആരുമറിയാതെ അലന്‍ പോയി നിലാ 
മുററത്തു കിടന്നുറആം, ഇതിനെല്ലാററിന്നും പുറമെ, ഇ 
ന്നലെ ഒരു പന്തുകളി കാണാനോ എന്തു വിഡ്റ്റിത്വത്തി 
നോ പോയി, അടിമുതല്‍ മുടിചരെ നയഞ്ഞൊലിച്ചു പ. 
ന്നിരിക്കുന്നു". 

ആട്ടെ, ഞാ൯ പോകന്നതിന്നു മുമ്പെ വന്നകാര്യം 
നടത്തട്ടെ. ഞൊന്‍ നല്ല വത്തമാനം വല്ലതും ശൊണ്ടുവ 
ന്നാല്‍ എനിക്കു നല്ല ദക്ഷിണ തതരില്ലെ? ഒരു ബ്രറമണ 


നെറ മക൯ അതിന്‌” എത്ര ആത്തിയു്ള വനായിരിക്കുമെ 
ന്നറിയരുതെ?"” 


നല്ല വ്മമാനം മുന്പെ കേഠംക്കട്ടെ. എന്നിട്ട്‌ ബ്രാ 
ഛമണപൃത്രനുമ്മ ദക്ഷിണയെ പററി ആലോചിക്കാം" 4 
ന്ന ഗിരിബാല ചിരിച്ചുകൊണ്ടു പറഞ്ഞും 

*ചളരെ നല്ലത്‌ . ഇതുതന്നെ നല്ലവത്തമാനമല്ലെ 
ങ്കില്‍, ഇതതിനെറ മുന്‍ഗാമി ആയിരിക്കും; നിശ്ചയം. ന 
ങ്ങളുടെ മകന്‌ ഒരു സുന്ദരിയായ ഭാ്്യ അവരുടെ അമ്പ 
തിഗണായിരം ഉവ്പ്പികയോടുംക്രടി വരുന്നതായാല്‍ നിങ്ങറം 
ക്ഷ സന്തോഷമാകുമൊ?? ള്‌ 

ഗിരിബാലയുടെ മുഖത്തു പ്രസാദടമൊന്നുക്രടി. ഏ 
ന്നാല്‍ അതു വാണ്‌ മും പ്രത്യക്ഷപ്പെഴുത്താതെ ഇങ്ങനെ 
പറഞ്ഞു: എന്റൊ മദന" രാഭ്യത്തില്‍ പകുതിയും കൊ 
്ട്‌ ഒരു രാജകമാരിയെ ഇത്ര വേഗം കിട്ടുവാനുമമു വഴി 
യൊന്നും ഞാ൯ കാണുന്നില്ല", 

എന്തിനാണ്‌” അത്‌ ഇനിയും ഒളിച്ചുവെക്കുന്നത്‌ പി 
എന്നു ആനന്ബ്ബാബു ചിരിച്ചുകൊണ്ടു ചോദിച്ചും “ഈ 


അഘ്്യോയം ൮ ൯൪൭ 


ബ്രാവമണപൃത്രമെറ കണ്ണില്‍ മണ്ണിടാ൯ അത ശൃൂപ്പുമ 
ല്ല. ക്ഷേതരനാഥബാബുവിനേറ മരണപായ്യത്തെ പററി 
നിങ്ജാംക്കൊന്നും അറിഞ്ഞുശ്രഭാ എനാണൊ ഞാ൯ ലി 
ശ്വസിക്കേണ്ടത്‌ ? കാന്യതിനെറ കിടപ്പുല്ലാം, ചന്ദ്രമോ 
ഫനബാബ്യവിനെറ ഒരെഴ്ച തു വന്നതില്‍” ഇന്നേ 


യായി ഫന്നിക്കറിനുപാ൯ കഴിചു. അധ്യം ഹ 


നെറ ഒരു പഴയ സ്ന്റേിരനാണ്‌; ഞലചൊണ്്‌ ഖരം 
എന്നെ അറിയിക്കുവാന്‍ അദറ്റഫമത്ധന്നു മഠിയൊന്നമുണ്ടാ 
യില്ലും നിങളുടെ മലമകഠംക്ക്‌' സൌനദ്മുണ്ടൊ ജല്ല 
യൊ എന്നതിനാബ്മിരു, അതു വിങജാംതനെ കണം] 
ട്ടു താണല്ലൊ?, 

രാഷ നിം ഉരമ്മിളയെ കുറിച്ചംണൊ പറ 
യുന്നയി ? വാസ്ത്രവം, ഞാന്‍ അധഭള കാണാന പോയി 
ന്ന. ക്ഷേയനഥഞ്ചാബുവിമന്‍റ ടക്കൂപുതി, ഞങമുടെ 
സ്വന്തം വീട്ടിലെ ഒര കുട്ടിയെപ്പോലെയാണ്‌.. ഭാത 
ണ്‌ ഞാ൯ അവളെ കാണാന്‍ പോയത്‌. ഉടനെതന്നെ 
അവളെ. എനെറ മരുമകളക്കുവാനാന്ടെന്നു നിങ്ങറം മല 
ഫ്നിച്ചിി കോം. ഇര കാലത്ത്‌ അവരവരുടെ മക്കളേയും 
മരുമക്കാളയും അ പ്ലുനമ്മമാര്‍ തിരഞ്ഞെടുക്ുന്നതായിലി 
മൊ സ്ഡസ്ഖ്യദായം? ഓരോരുത്തനും അവനുവഒന്‍റ ഫു 
തംപോലെ വേണ്ട ഫ്ലീ്ല്ുടുകഠം ചൊന്യുന്മ, ഉരമ്മിളയെ 
എന്‍െറ മരുമകളായി ഞാന്‍ തിരഞ്ഞെടുത്താല്‍ അത്‌, 
അവഠം സമ്മതിക്കുമൊ? അല്ലെതകില്‍ , അവളെ കദ്യ്യാണം 
കഴിക്കുവാന്‍ ലളിതുന്നു സമ്മതമാകമൊ? ഞാന്‍ ആലോ 


ചിക്കുകമാത്രം ചെയുന്നു; എന്നാല്‍ വിഖാഹത്തിനെറ 
ല്‍ 38: 


ന്‍ധു ഫഹേമപഞ്ചജരം 


ചോദ്ംപോലുമുണ്ടായിട്ടില്ല്‌? എന്നു ഗിഴിബാല മന്നം അ 
റിയാതെ പറയു. 

എന്നാല്‍ നിങ്ങാംക്ക്‌ ഒന്നും നിശ്ചയമില്ലാത്തതി 
നാല്‍ ഏല്ലാസംഗതിയും പറയട്ടേ?" എന്ന്‌ ആബാ 
൮) കറല്പു ഗെരരവത്തോടെ പറഞ്ഞു. ഞാന്‍ വിചാ 
രച്ചുത്‌ അതിനെ പററി നിക്ജഠംക്കെങ്കിലും അറിഷാമെ 
നായിരുന്നു. അതുകൊണ്ടാബ്‌ ഞാന്‍ ദ.ഷിണയുടെ കാ 
വയം ആദ്യമയി ക്ഷണിച്ചത്‌. ക്ഷേതരനാഥബാബ്ു അദ്ദേ 
ഫത്തിന്‍െറ മരണപതുപപകാരം, മനമ്മിള സബോധനേ 
യൊ ലമിതനേയൊ കല്യാണം കഴി ദന്നപക്ഷം, അവഥം 
ക്കായി അബ്ചഖതിനായിരം ഉറുപ്പികയും ഇരുപത്തയ്ക്യായി 
രം വവ൮്്റിക വിലചിടിക്കുന്ന പീടും കൊടുത്തിട്ടുണ്ട്‌. അ 
ഠം മറവവല്ലുവരരയും വിവഹം ചെയ്യുന്നതായാല്‍ അ 
പഠംക്ക്‌ ഒല പൈസപാലും,ടിടടുന്നതല്ല. തന്നാല്‍ അവഥം 
കല്യാണം കഴിക്കാതെ ഇരിക്കുകയാണെമ്ില്‍, മാസം 
ത്രേവം ഒരുന്ൂവവപ്പികവീതം കൂട്ടും. അവഥം പട്വയുമ്മറ 
രൂ കാസ്നല്പുന്നു; അതുകൊണ്ട്‌ ൮ കുട്ടിയെ ക്രട്ടിക്കൊ 
ണ്ടു വരേഷ്മുന്ന ദാര മാത്രമാണ്‌ നിങ്മറംക്ക ശേഷിച്ചിരി 
സത എന്നാണ്‌ ഞാന്‍ പറയുന്നതിന്‍െറ സാമം. വ 
കിതനായാലും സുബോധനായാലും നിങ്ങംക്കു മരുപോലെ 
തന്നെ. അവറം അതില്‍ ആരെ വിവാഹം പെയ്യാലും, 
ന മള്ലടെ മരുമകളുാകമല്ലൊ. അവരിലാരായാലും മയ 
്യാഹ്മണപപതന്‍ ലയ വനിറയെ പലഹാരം തിന്നുംകൊ 
ച്‌ 

ഗിരിബാല മരണപത്രത്തെപററി എന്തൊ ചിലത്‌ 
ഇതിനു മുന്മു കേട്ടിരുന്ന മ്ലേന്നാല്‍ അതിനെ കുറിച്ചു വ 


അല്ധയോയം ൮ നന്‍ 


വരമായി ഒന്നും അറിഞ്ഞിരുന്നില്ല. ഉരമ്മിളുയെ ത 
നെറ കുടുംബത്തിലെ ഒരു അംഗമായി ചേഷക്ടുന്നു സംഗ 
ത, ഈ വക കാരണ കൊന്നും ക്രടാതെതന്നെ, അവ 
ടെ ഫലവനായ ആലോ ലനയില്‍ എത്തി യിരുന്നു ഫൃ 
ന്നാല്‍ മരണപത്രത്തിനെറ ലയ ചസ്ഥകറം പിപരമയേറ്‌ യു 
വദന ഇടാറയ ക്യു സമയത്ത്‌, അതു സാധിക്കുചാ സ്മ. 
മാററ്‌ങ്ങള്‌ 4 ചിലത്‌" അടയുകയും മിലത്‌ ഒന്നുക്രടി വെട്ടി 
്തെട്ളിയിക്കേണ്ടതായിവര്കയും കൊയ്തു. തന്‍െറ ദമ്താ 
ലിനെ ആദൃഭാദ്യയിലുക്ള പുരന൯ു സുബോധന്‍. ത 
ഒ൭൯റ സ്വന്തം പുത്രതെറ വാഴില്‍നിന്ന്‌ പലിലപിടിലു 
ആ വസ്ത് വരന്ഥമാക്കിയേ ക്കാമെന്നുമഭ ഖിചാരംതന്നെ 
അവഠം.ഷ കോപത്തെ ജനിപ്പിച്ചു. ഒതു വിഡ്ക്ിക്ുട്ടി ഇവ 
രില്‍ ബരെധാണ്‌' തിരഞ്ഞെടക്കുന്നെന്നു ലല്ല സിശ്ചയ 
വുമണ്ടൊ? അവരുടെ സുന്ദനായ ലളിന്‍െറ അടുത്തത്‌ 
്യയവാ൯പോലും സുബോയന്തു സാധിക്കകയിപ്പെന്ന ശർ തു 
ശരിതന്നെ; എന്നാലും ലോകത്തില്‍ ലിഡ്‌ കുംഭ ഖൊമ 
മില്ലപ്ലൊ. അനശ്വരമായ കൃഷിസ്ഥലകെ മഥ മകകള 
രും കലൃത്തയില്‍ വരുനാതിനത സ ബോധസ്‌ 
ഒരിക്കലും ഇഷ്ടമുണ്ടായ തന്നില്ല; എന്നാല്‍ ആയാളുടെ ശു 
ണകാംക്ഷികറം ഈ വത്തമാനകമല്ലാം ആയാമള അറിയി 
ക്കാതെ അടങ്ങിയിര' കൊ? ഇതോക്കെ ദട്ടിട്ട്‌ ആ 
യാഠം മിണ്മാതെയിരിക്കുമെന്ന വിചാര ൧മവൊന്‍പോലും 
ഗിരിബാലക്കു സാധില്ലില്ലം 
ഗിമിബാലേ കീഴോട്ടു നോക്കി മുഖവും വീട്റ്്ിച്ച്‌ ഇര 
ക്കുന്നതു കുണ്ടിട്ട്‌*ം ആനവബാബ്ബ ഇപ്രകാരം പറഞ്ഞു: 
'നിങ്ജഥം ലിചാധസമ് ന്‍റ ഇരുപതടി 4 


൧0൭ ഫ്ഥേമപ്പഞ്ഞരം 


മുങ്ങിക്കി ഷന്നതെന്നു തോന്ന? ജത ഞെങ്മളുടെ കാലു 
മാധിരുനാ പില്‍, വി ചാഫസായ്മുചച മ ഒരുക്കങ്ങളെല്ലാം 
ഇതിന്ത മുഡ്വെ നടത്തിത്തുടക്കിയേനെ. ശരഭകാഎാളില്‍ 
ശരീദ്ര്യഗയി പേണം, അല്ലെന്കില്‍ പിന്നീട പശ്ചവാത്തപി 
ശേതിിവരും. പ്രത്യേകിച്ചും ഈ സംഗതിയില്‍ കടികരം 
രണ്ടും മുതന്ധ കഴിഞ്ഞു. എപ്പാളാണ്‌, ഏതു വഴിക്കാ 
സ്‌ അരടെ വിചരങ്ങം തിരിയുന്നതെന്നു തീച്ചപ്പെ 
സോമാ? ൮ പ്രായത്തില്‍ സാധാണേ ജനങ്ങറം മുക. 
ത്ലോടുക്ൂടി ഗ്യ, തവ്ൃാവധിചാരത്തിനെ മാത്രം അടി 
സവാനപ്ലെ; മാ മട്ടലിരികകം  പ്രവത്തിക്ഷക. നിങ്ങളു. 
നി പിപി സുബോധധവപ്പോലെയൊ വേ 
റെ ചെറ്യുക്മാംില്ല. ഏഎന്നാന്‍ പതിനെട്ടു പരത്തൊയേതു 
ലയസ്ായ ഒരു പെണ്‍കുട്ടിക്ക്‌: ഇതു മനസ്സിലാക്കുവാന്‍, 
വേണ്ട വീഴംടയവി ലാരമുണ്ടാകമൊ? ്ഡതനാഥയബ്ോ, 
താന്‍ മരിച തിന്ത മുമ്പായിറ്റതന്നെ കാരം മൈ 
ക്കെ ൭൭ ദരഡത പരുത്തി വെക്കലാ൯ ശ്രമിച്ചു ന്നാല്‍ 
ഒരാഠം രയെറ കന്നു ., ബമ്മതിക്കുവാന്‍ ഭാവമില്ലെ 
നില്‍ മറവമ്മു.വമെന്ത്ര ചെയ്യും? ഇനിയും താമസിക്കുന്ന 
പക്ഷം, നിങ്ലാംക്ക്‌ ഒടുവില്‍ പശ്ചാത്താപത്തിന്സിടവയാ 
തിരിക്കട്ടെ എന്നു മോന്‍ ഫെറ ദായ്യയോട്‌' ഇന്നലെ പ 
വഞ്ഞതേേയുള്ള- എന്‍െറ ഭാവ്യ ഇട്ടതു” തുമേശ 
ബാാവൂവിന്‍െറ വീട്ടില്‍ പോവാറുണ്ട്‌ മനസ്സിലായില്ലെ? 
പറയുന്നതു ശരിയാണ്‌. ജമ്മിളയെ അധികം നാഠം 
അഖിടെ താമസിപ്പിക്കുന്നതു ബല്ലതല്ലു' എന്നു മാദ്യ 
പരഞ്ഞു", * 


അദ്ധ്യായം ൮ [6] 


ഈയ വാക്കുകളില്‍ സൂചിപ്പിച്ച ത്തത്ഥം മനസ്സി 
ക്കുന്നതിന്നു ഗിരിക്വാലയ്യൂക്ച വിഷമമുണ്ടായില്ലു. സംമാഷ 
ണവിഷയം മാറവവാഗനായി അവര്‍ ഇങ്ങനെ പറ 
ഞ്ഞു. ““അങ്ങോട്ടൊന്ന വരണമെന്ന ഞാന്‍ ദിവസവും 
വിചാരിക്കാവുണ്ട്‌. നിങ്ങളുടെ ഭായ്ഖ്യയെ കണ്ടിട്ട വരെ 
നാളായി. ഐനെറ ജോലിത്തിരക്കിനിടയില്‍ വലല്തും കം 
വയൃസമയം കിട്ടിയാല്‍തന്നെ, എനിക്കു വയസ്സായില്ലെ* 
ഈ ജോലിയെല്ലാം എടുത്താല്‍ ഉചൃയ്ല്ു്‌ അല്ലും കിടക്കാ 
തിരുന്നാല വളരെ നാഠം ജീവിച്ചിരിക്കില്ല 7? 

ശരിയാണ്‌. അതങ്ങവൊതുതന ” എന്നു ആനഡ 
ബ:ബു സഹതാപത്തില്‍ മുഴുകിക്കൊന്ടു പറഞ്ഞു: “വേ 
ണ്ടില്ല, ഒരു മതമകളെ കൊണ്ടുവരു. പിന്നെ എല്ലാം അ 
വ൪ നോക്കിക്കൊള്ളും. നിംജംക്ക്‌ അലട്ടൊന്നും ശ്ര 
തെ വേണ്ടേടത്തോള നേരം വിത്തമിക്കയുംചെയ്യാം. ൭. 
രാഠംക്ക്‌ എന്നും വേല എടുത്തുകൊണ്ടിരിക്കാ൯ സാധിക്കു 
മൊ? മ്പിങ്ജാംക്ക്‌' അടുത്യണ്‍ പററാണള. കാലം അ 
ടുത്താവും."? 

ഗിരിബാല അതിഥിയെ കോണിച്ചുവടോളം അനാഥ 
മിച്പിട്ടു പ്രിരിഞ്ഞു. പിന്നെ, ഇരുവശദത്തക്കും ഉരുണ്ടു 
കൊണ്ട്‌ ഒതു കോണിപ്പുടികഠം കമവവാന്‍ തുടങ്ങി. 

മുകളില്‍ ഏത്തയ മുടനെ മകനും മകളൂംക്രടി ത 
മ്മില്‍രല്ലുന്ന ലഹള അവരുടെ ആലോചനാഗതിയെ ന! 
രോധച്ചു. 

“നോക്കിക്കോളൂ. ഞാ൯ പറയുന്ന. എന്‍െറ പെട്ടി 


യില്‍നിന്ന്‌ ഒന്നും എടുക്കരുത്‌. നിനക്കു വലിയ കവന്പ്യ 
ി 


൧൦൨. ഫോേമപഞ്ജരം 


ണ്ട്‌. എന്‍െറ സാമാനങ്ജറം നടക്കാന്‍ നിനക്കധികാര 
മില്ല. തിരിയെ വെക്കു? എന്നു ഖതി ഉ ലൃത്തില്‍ പറവത്തു. 

*്‌എന്നിക്കധികാര മൊന്നുമില്ല!" ഏന്നു ൩൪൫൯ അവളു. 
ടെ വാക്കുകളെതടന്നെ എടുത്തു പറഞ്ഞു. “ഒരു ലിയ 
വക്കീലായി തിന്വീട്ടുണ്ട്‌! നിയമത്തില്‍ മരു ഒന്നാന്തരം പ 
്ഡിരുര്‌! തല്ലച്ഛാലം ഏനിക്ക്‌ ഈ കുയജിയും ഈ രണ്ടു മു 
രിം ആവശ്യമുണ്ട്‌. അതു ഞാനെടുക്കുന്നു. ചേട്ടന്‍ തു. 
ച്ചഡ്യച വയുദ്വോഥം എനിക്കു വല്ല അധമവും ഉണ്ടാ 
ഇപ്യയൊ എന്നു തിച്ചുപ്പെടു ത്താം? 

അവ്റ്യോഴ്കക്‌, “അനൊന്നും എടുക്കരുത്‌; അമ്മേ, 
വന്നു നോക്കു, നരന്‍ എന്തിനാണ്‌ ഫൃന്മെറ സാധനങ്ങാം 
എട്ുധന്നെത്‌ 7” എന്നു കണ്ണുനീരില്‍ മുക്ിക്കൊണ്ടു ലതി 
ധിളിയപറഞ്ഞു. 

മുകമിലെത്തിപ്പ്യാഠം ഗിരിബാല തുറക്കെ പറഞ്ഞു; 
നത്രം ലതിയോടു പ ്നെയും കലഹിക്കുവാന്‍ മതൂടങ്ജി 
ഡോര്‍ ലതി നിയ്യയും നിന്‍െറ ഭാഗം ഇക്ധിനെയാണ്‌' പഠി 
ക്കുന്നതല്ലെ'? ന ന്‍െറ അനുജനുമമായി തമ്മില്‍ തല്ലാഡി* 

കിള ക്കട്ടി, ഈണക്കംമുളു ന്നൊ?"" ഏന്നു ലതിയെ 
പരിഫസി പ്പുകൊണ്ടു നര൯ പറഞ്ഞു. “നീ സകലതും 
രച്ചല്‍ കൊണ്ടു ജയിക്കയാണ്‌. ഇതാ കിടക്കുന്നു, ൩ ന്‍െറ 
കി ത്തസാമാനങ്ജറം. എനിക്കു വേണ്ട.” നന്‍ കത്തിയും 
വശികളം താഴെ എറിഒ്ഞു മുറിയില്‍നിന്ന്‌" ഓടിപ്പോയി, 

ലഴിക്കു പിടിച്ചു നിമ്തിക്കൊണ്ടു, ഗി രിബാല നരനേം 
ടു" ഇങ്ങനെ ചോടിച്ചു: “എന്താ ചെയ്യുന്നത്‌ ? ഒരു നിമി 
ഷാപോലും സമാധാനമായി ലീട്ടിചിരിക്കാനയയ്ു “തെകണ്ടു 


അദവ്യായാ ൮ ൧൦൩. 


നീ ഇതു നാനാവിധം കാട്ടുകയോ! നിന” എന്താബ്‌ വേ 
ണ്ടത്‌ എന്നുവെ പ്പ അതെല്ലാം ൩.൯൨ പുറന്നാള്‍്‌ ൯ 
നാഠം ഞാന്‍ വാഭദിത്ത നാമെന്ന പറഞ്ഞില്ലെ? എന്നാലെ 
ജിലും നിന്‍െറ പപെ്അൂടെ സാമാനേങ്ളെല്ലാം തുടനെ 
ചെന്നു വലിഭച്പടുക്കുന്നതിന്ന പകരം നിനക്കു നാലു മിവ 
സത്യേ ൭9 ക്ഷമിക്കാന്‍ പാടിലെ 7? 

നം൯ മുഖവും വീപ്റ്വി ച്ുകൊണ്ടു കുറമ്യു "നരം നിന്നി 
ട്ടു “ഞാന്‍ ലതിയുടെ ഒരു സാധനവും എടുത്ത ല്ല. ലതി 
വെവതെ കരയുകയാരണില്‍ ഞാനെന്തു ചെയ്യും?” എ. 
ന്ന ചോിച്ചം ' ആട്ട, ഇനി അവളുടെ മുറിയിലേക്കു പോ 
വ്ട, ഏന്നാല്‍ പിന്നെ അവഠം കരയില്ല. ഇപ്പോ നി 
ഒറ മുറിയിചേക്കുതന്നെ പേ. നീ നിന്റ പാഠങ്ങഠം തീ 
രെ തൊടണ്ട എന്നു വെച്ലിരിഥമക ചാണ? 

നര൯ കുറച്ചു നേരത്തേഷട്‌' ഒന്നും മിണ്ടാതതെ നിന്ന 
ശേഷം, അമ്മേ! ന്‍റ പുറന്നാളി സ്‌ ഇക്കുറി എന്‍െറ 
ചങ്ങാതിമാരെ ക്ഷണക്ക ല്ലെ? ഏഎന്മായാല്ം ശൃ൭ന്‍റ ഒരു 
രിച്ചു; പഠിക്കുന്ന ചില സ്സ്റേഹിതന്മാമരെകയമലും പിളിക്കു 
ണെ ഫ്ീന്ന പറഞ്ഞു. 

&ഓതെല്ലാം ഞാന്‍ ശരിയാക്കിക്കൊളുളറം.?” ഏന്നു 
“ഗിഴിബാല ചിരിച്ചുകൊണ്ട്‌ ഉത്തരം പറഞ്ഞു, “നി നല്ല 
കൂട്ട യായിരിക്ക്‌.എന്തന്നാണ്‌ കഷണിക്കേകടത്‌ ? രാത്രി ഉര 
ണവന്നൊ, ഉ പ്ൃയ്ത്്ച വായയ്യലൊ$?? 

&& അല്ലല്ല, ചെയ്തു. ചായയ്യ്യായാല്‍ ഒന്നും തിന്ന 
രാണ്ടാചില്ലം അപ്പോം ഒരു നേരമ്പോക്ക്‌ നും വഴിഷില്ല, 
വൈക നനാധിധാണ്‌ അധികം നല്ലത്‌?” ഹ്ന്നു 
൭൯ കല്ല തല കലുഗിഥൊൈണ്ടു പറ്തു. 


ഫര്‌ ഹേമപഞ്ജരം 


എന്താ, ഉല്ഡ്യ്, ക്ഷണിക്കുന്നതിലെന്താണ്‌' ദോ 
ഷാ? എന്നു ഗിബൊല എന്തോ ആലോചിച്ചുകൊണ്ടു 
പറഞ്ഞു. എന്തുകൊണ്ട്‌ ഒന്നും തിന്നാനുണ്ടാവില്ല? ഞാന്‍ 
സിങ്ങഥംക്കു ചായ മാതരമായിട്ടു തരില്ല. നെയ്യപ്പം പ്പൂമാ 
വ്‌ ഇതെല്ലാം ആണ്ടാക്കാം. രാത്രി നിനക്കു ന്‌ന്െറ ചഃ 
തിരാധരയും ക്രൂടട്‌ ക്കൊണ്ടു “ബയസ്യോപ്പ്ി"നും പോധാം. 
എന്തു പറയന? ു 

*ബയസ്യോപ്പി"ലക്ള ഭ്രമംഭകൊണ്ട്‌, ഒരു സംഗതി 
അനുവദിക്കാമെമംല്‍, ത്ഞ വിധമെല്ലാം ആകാമെന്നു ന 
രന്‍ സമ്മതിച്ചു. “ലതിയുടെ ചങ്ങാതിമാരെ ക്ഷണിക്കാന്‍ 
ഞാന്‍ സമ്മതിക്കില്ല. അവര്‍ ഏന്തു കണ്ടാലും “ഇളിച്ചു 
തുടങ്ദും. അവര്‍ ഇപിടെയുണ്ടെങ്രില്‍ ഞഅറംക്ട” ഒരുനേ 
രമ്പാക്കിന്നും തരമില്ല. ലതിയുടെ പുറന്നാളിന്ന്‌' ഞാ൯ 
നെറ പഞങ്ടാതിമാരെ വിളി ച്ചില്ലല്ലൊ, ഉ്വൊര്‍? 

ഭതൃടട്ട, ഖലതിയട്ടെ ചടദാതിമാരെ വിളിക്കുന്നമി 
ല. എന്നാല്‍ മുതന്നപമില്‍ ചിലരെ ക്ഷണിക്കുന്നതിന്നു 
നിനക്ക്‌ വിരോധഭമാന്നുമുണ്ടാവില്ലച്ഛൊ? കന്യകാ, ഉമ്മി 
ഭു" എന്നു ഗിരി ബാല ചിരിമ്യുകൊണ്ടു പറഞ്ഞു. 

ആരാ ഉമ്മി 47 

അന്നു തമേശബാബു ഹിനെ സ്ഥലത്തു വെച്ചു"നി! 
കണ്ടില്ലെ, ആ പെണ്‍കുട്ടി. 

ആരെയാണ്‌ ഇഷ്ടമെന്നു വെച്ചാല്‍ അവരെ വിളി 
ച്ച. ഞാനവകരയൊന്നും അറിയുകയുംക്രടിയില്ല്‌? എ 
അ പറഞ്ഞുകൊണ്ട്‌ നരന്‍ ചുവട്ടിലേക്കു ഓടിപ്പോയി. 


ലളിതന്‍൯ മുകളിലേക്കു വരുന്നുണ്ടായിരുന്നതിനാല്‍ 
ഇവരുടെ സംഭാഷണത്തിന്‍െറ അവസാനഭാഗം കേട്ടു, 


അദ്ധ്യായം ല്‍ ഫാതേ 


4നരന്ന്‌ ഇത്ര വിരോധമാണെങ്കില്‍, പെണ്‍കുട്ടികളൊന്നും 
പരറയണു എന്നു വെച്ചാല്‍ എന്മാ ദോഷം, അമ്മെ? അ 
വെറ പുറന്നാഠം അവന്‍െറ ഇഫ്മപ്പോചെ ആയിക്കോ 
ട്ട? എന്നു ലളിതന്‍ പറഞ്ഞു. 

അല്ല, അവന്നൊരു നാഗരീകത്വമുണ്ടൊ എന്നു 
നോക്കു. ക്രട്ടത്തില്‍ പെയുമാറാന്‍ പഠിപ്പിക്കാതിരുന്നാല്‍ 
പററില്ല. എല്ലാവരുമായിട്ട്‌ ഏടപഴകാന്‍൯ ഇപിടുന്ന 
ഞ്ങോട്ട്‌ അവന്‍ പഠിക്കബം. അവകന്‍റ സന്പ്വദായം ഗത 
ദ്ധമേ 'കാടത്തര'മായി തീനിട്ടണ്ട്‌. പിന്നീട്‌, അവന്‍ വ 
ലുതാവുമ്പോറം ജനങ്ങളേ?$: മദ്യാദയായി രണ്ടു വാക്കു സം 
സാരിക്കുവാന്‍ അവനെക്കൊണ്ട്‌ ആയില്ല. അതിന്നും പുറ 
മെ, അവന്‍ തീരെ വിരോധി ചുവരെ ആരേയും ഞാന്‍ ക്ഷ 
ണിക്കുന്നില്ല. കന്ദ്യക, ലീഫ്മി, ഉയമ്മിള, ശോഭന, ഇങ്ങനെ 
രണ്ടു മൂന്നു പേരോടു മാത്രമെ പറയുന്നുള്ളു." 

പളിതന൯ പ്പെട്ടടന്നാന്നു ചിരിച്ചു. മുഖം തിരിച്ചു. ഗി 
രിബാലയും ചിരിച്ചു, ഏുന്നിട്ട്‌' “എന്മാണ്‌ സംഗതി? എ 
ന്അിനാ ചിരിക്കുന്നത്‌ ? ചിമിക്കാനെന്താണാളള ത്‌ 7" എന്നു 
ചോടിച്ചു. 

'“എന്താം എനിക്കു രസം തോനിയ അതുകൊണ്ടു 
ഞാന്‍ ചിരിച്ചു. ആട്ടെ, എന്നാണ്‌ നരനറെറ പുറന്നാഠം ? 
മററന്നാളൊ, അതൊ അതിനെറ പിറെറ ലിചസമെൊ? 

[ത്തി 


അദ്ധ്യായം ൯. 


തുതമ്മിള അവരുടെ മുന്നു ദിവസത്തെ പഴ്ഗമമദമു, 


സ്ന്റേഫിതയായ സുകമാരിക്ക വളരെ നേരമായിട്ട്‌ ഒറ്‌ 
90 


൧ാ൬ ഫേമപഞ്ജരം 


സ്അെഴുതിക്കൊണ്ടിി കയായിരുന്നു. സുകമാരിയുടെ ൨ 
തരരഗ്ൃഫം കല്ന്തയി ലായിരുന്നു എത്ത'ലും ഒരു ബ്രരമസ 
മാജക്കായനെറ വീട്ടില്‍ പോകുന്നതിന്ന്‌ സദദ്ഫം അല 
ഒെ അനുവദ പിരുന്ന്‌ല്ല. അതിനാല്‍ അപക്ഴ്‌ എദ്ുന്ത്ു 
കഠം എഴുതി തപ്തടപ്പ ട്ടി വന്നു. അവരുടെ കട്ടില 
ഒന്തെ എഴ്‌ ത്തികല്‍്റ മാധസാനത്തില ഇങ്ങനെ എഴ 
യിട്ടുണ്ടായിമു അം പകര നല്ലത്‌ ഇപ്ല്യോറം അങ്ങോട്ടു 
വരുന്ന സ്‌ കവര്‍ എന്നെ അ രധിക്കുന്നിചല്ല്ിലും, 
നിടെ കഠ്യാണത്തിസ്‌' രീ (യായും ഞാന്‍ പരായിരി 
ക്കുകയില്പ. ഇപ്പ. ഒരു നായെ എന്‍െറ പേയും പ 
റഞ്ഞു വൃത്ത കന൯ദാക,  അതൃയ്യ ഞാന്‍ എന്‍െറ 8 
ത്താവിനെ വ ശാസിക്കുന്നുണ്ട്‌. രണ്ട കഴിക്കാതെയും 
പകതി സമയത്തിം ധികം കിടന്നറഞ്ങടന്‍ പേടക 
യും ഇരുന്നാല്‍ രു സ്ൂത കൊണ്ട്‌ ഏനിക്ക്‌ ഈ ഘം 
പററിക്കാം 

അസംഭാധ്യത്ഭറയുമ്ള ആശടമിലെ അ൦:ശാസ്ധ 
തയെ പററി ഉപാശിച്ുകെ ണ്ട ഉമ്മി എ അവസര 
നിപ്പിച്ചു ലരക്കാടിലാക്കനു സമയം മസുന്ഥി ത 
മുദിഴില്‍ വന്നു, '“പതിവായിട്ട്‌' ര ലൃുയ്ലക്ട യ തുറ്യൂി 
ന്ന്‌ ഇന്നു നമുന്മ സാധി മെ ല്ല. മസസ്സറ്‌ ഗഭിബാല 
പീടടക്കം നമ്മളെ ചാഡഡ്യൂ്ച ക്രബിച്ചുരശാന്നുടു ഡാതു 
കൊണ്ട്‌” എന്‍ കുട്‌ സ്പ്പാറംതന്നെ കലവറപ്പന്ന'യെപ്പാം 
കഴിക്കണം.” 

ഇന്ന്‌ അചരുടെ ലീട്ടിലെന്താ വിശേഷം, ചറിയ 
മ്മേ$ “അര്‍ താതിനെപ്പുററി ഖല്ലതും ഫല മയിട്ടുണ്ടെ 
അ വിചാരിക്കു ഭജ? ഖാചിടെ വപ്ലയ്തുമണ്ടായിര ക്കാടെ 


അദ്ധ്യായം ൯ 6] 


അല്ലെ്മില്‍ ഇവ്പായിര'ക്കാം. അവര്‍ പലറപ്പാഴ്ചം കരണ 
മൊന്നും ക്രടാതെയന്നെ നമ്മളെ വ ളിക്കാവണ്ട്‌. ഞാന്‍ 
സമയെ കാട്ട തിധപപായ പറ്ടെടയ ജല്ലെത്ില്‍ ഖു 
സമയംനോക്കി ആയാഠാം പുറത്തുപോവും. പിറ്വ ആ 


യാക്ക വണ്ടി ഞാ൯ ഇവിടെക്കിടന് നിലവിളിച്ചു ചാ 
വേഖാതാഴിഡയം 


രാമസ പോയശേഷം ഉയമ്മിമ പ്ല്ിത്തു ലക്കോ 
ട്ര്ചാമ്ടി പശചെച്ചിട്ട്‌, പിന്നെയും അഖിടെര.ന്നെയ രു 
ന്ന പലേ സംഗതിക ഉനും കുറ ല്്‌' ആലോലിക്ൊന്‍ 
തുടംഷി എ രെയെല്ല ധാധഥം അവിടെ കബേക്കാം? 
ഖന്നിട്ട വര വസ്ത്രം ഏരി ധികം? അവം 
തുരമ്മ'ഉഡെ കിടാ എല്ലാം സഭസ്സാരി ക്കും? ഇതു 
പോലെ എത്തെ്വം വാദ്യമാണ്‌ അവുടെ ഉമ്കില്‍ 
തുദയം ചെയ്തു്‌? 

സമ.രേന്ദ്രയ കോമ്തേജ്‌ പിട്ടുചന്ന ഉടനെ, ചൈറിയ 
മ്മ, ആഅധിചം താമസിക്കു തെ എത്രത്തോളം പോവാന്‍ 
വൈകന്നവൊ അ ത്താളം മടങ്ചിവരു വാനും വൈകും. 
ഏനിക്ക്‌ അധികം താമസിക്കുവാ൯ മംരമില്ലയ അതുകൊ 
ഒ, നിങ്ങുടെ വത്തമാനകമെല്ലാം വേഗ്മ ഖഴിക്കണം ദ്ര 
ന്നു പറഞ്ഞു. 

എന്‍െറ ഈശ്വര! എന്തു ബദ്ധപ്പാടാണെന്നാണ്‌ 
നാട്യം! എന്തു ജോലിയാണ്‌ ആയാഠംക്കുളള തുന്ന എനി 
ക്ഷറിഞ്ഞുര്രടം മന്നാലും ഏവിടെ ടെടയ്ലും പോകുന്ന കാ 
മം പറയേണ്ട താമസം, വല്ല തിരപ്പുറത്തും പറന്ന 
ത്തുകയാനെന്നു തോന്നും. തമേ ഓടിടപ്പാവും കുട്ട വെല്ലു 
കാഠി കരട്ടാനെറ കഷണമെപ്പാം ഇപ്പം നൂവക്ക 'ക്കോളം. 


1] ഫേമപഞ്ജരം 


നീ പോയി തലമുടിയെല്ലാം നേരെയാക്കി കൂടപ്പുമാറഠി ന്ദി 

ഞാനി മാ വരികയായി". 

മുകളില്‍ പോയപ്പോഠം സമരേന്ദ്രനെ കണ്ടിട്ട്‌, ഉമ 
പറഞ്ഞു: -- “എന്തിനാണ്‌ ഞങ്ങളെ ഇങ്ടനെ ധ്ലൂതിപ്പെ 
ടുത്തുന്നത്‌ ? മണ്ടി നാലായിട്ടേ ഉള്ള. നമ്മഠം ഇപ്പുറം 
പോകുന്നതാണെമില്‍, വെറുതെ കാത്തിരിഥമാന്‍ മാ 
യ്യമല്ലെ 3?” ു 

“നിങ്ങാം രണ്ടുപേരും കൂടുപ്പുകഠം മാറി ക്ഷഴിയുമ്പോ 
യ്യാ മണി ആറാവും- വല്ലേടത്തേക്കും പറപ്പെടുമ്പോഠം 
നിങ്ങളുടെ തരക്കാര്‍ എത്ത വേഗത്തിലാണ്‌ തയ്യ്യാറാവുന്ന 
തെന്ന എന്നിക്കു കറല്ച പരിചയമൊക്കെയുണ്ട്‌ 7. 

ആട്ടെ, ആരാണ്‌ മുമ്പെ തയ്യാറാവുക എന്നു നമു, 
9 നോക്കാം"? ര്ന്നു ഈമ്മിള പറഞ്ഞു വേഗത്തില്‍ അ 
വളുടെ മുറിയില്‍പോജി തലമുടി ചിന്നവാന്‍ മുടങ്ങി. 
അതു കഴിഞ്ഞ ഉടനെ പെട്ടിരുറന്ന്‌' അതില്‍ ആദ്യകേണ്ട 
സാരിയും കപ്പ്യായവുമെടുത്തിട്ട്‌ പുവത്തേക്കു കുടന്നഃപ്പയോഠം 
സമരേന്ദ്ന്‍ ഒരു കണ്ണാടിയുടെ മുമ്പില്‍നിന്ന്‌ തലമുടി! വാ: 
നവെക്കുന്നതേയുണ്ടായിരുന്നുള്ളു.. വാതലിദ്മേലുദുള വട്ടുക്ക 
ണ്ണി ഉറക്കെ പലിച്ചിട്ടുണ്ടാക്കിയ ശബ്ദംകൊണ്ട്‌ ഉമ്മി 
സമമരേന്ദ്രന്‍െറ ശ്രദ്ധയെ ആകഷിപ്ച്‌', “ഇക്കഥ ഒരാണ്‌ 
ജയിച്ചത്‌?” എന്നു ചോദിച്ചു. 

സമരേദ്ര൯ പെട്ടന്നു തിരിഞ്ഞുനോക്കി. “ഞാനല്ല, 
ഏന്നു ഞാന്‍ കാണുന്നതു" എന്നു പറമ്മു. “ഞാന ഒന്നും 
ചെയ്യറടതെ നവ്ല്യകയായിരുന്നു. അയ്യ കരൂദ്ടാമെില്‍ നി. 
അറം ഒലിച്ചു; എൃന്നറലൊ, ഒന്നു പറയാതെ കഴിയില്ല, ജ 
യിച്ചുതു ചിച്ചാണ്‌ 


അഘ്യ്യായം ൯ ൧ാഠന൯ 


ഞോനെ്ടിനെയാണ്‌ ചതി ച്ചത്‌ ?? എന്നു ഉരമ്മിള 
അത്തുതപ്പെട്ട കൊണ്ട ചോടിച്ചു. 

സമരേദ്ദ്രന്‍ എന്തോ പറയുവാന്‍ ഭാചിച്ചിട്ടു നി, 
ത്തി. പിന്നെ ഇപ്പുകാഠം പറഞ്ഞു: -- “വരെ നല്ലത്‌, 
അതു മററാരും മനസ്സിലമക്കിത്തരില്പെില്‍, അപ്പ്യോഠം. 
ഞാന്‍ തീച്ചുയായും പറഞ്ഞുതരാം", 

രാമസുന്ദരി ജോലിയെല്ലാം ഒരുക്കിയശേഷം, സാവ. 
ധാനത്തില്‍ മുകളിലേക്കു വരുന്നുണ്ടായിരുന്നു. ഉരമ്മിള 
സംസാരിച്ചു നില്ലയന്നതു കണ്ടിട്ട്‌ അവഠം ക്ഷമകേടോടെ. 
പറത്മെ:..- “എന്താണിത്‌, എന്താണ്‌ താപിടെതുന്നെ 
സംസാരിച്ചുകൊണ്ടു ന്പ്ലൂന്നത്‌₹ വേഗം കടപ്പ മാറവ!. 
സമരന്‍ ഇപ്പ്യോഠം വിരിച്ചു വീടെപ്പാം മുധക്കിത്തുഭങ്ങും, 
ഏഎനാല്ല, തെറെറല്ലാം ഈ കിഴപിത്തമ്മ,യുടെ തലസ്മു, 
കൊണ്ടുഖമ്പിടുകയും ചെയ്യും. 

ഉരമ്മിള അവരുടെ അടുക്കലേക്കു ചെന്നു കൊണ്ട്‌ 
ഞാന്‍. കൂടുപ്പെല്ലം മാററി, ചെറിയമ്മെ!?? എന്നു പ. 
റ്തു. 

ഫേ, കൊള്ളാം ഈ ഉടുപ്പിലാണൊ നീ അവരുടെ 
ലീദ്ദിലേക്കു പോകുവാന്‍ കരുതുന്നത്‌ ?-. പോര, പോര, ത്ത 
തിശഷം പററിയില്ല. നി ഏയ ചെറിയ കുട്ടിയാണ്‌ $ 
ഇപ്പോം തന്നെ വെുത്തുന്നി കടുത്ത തൂടങ്ങിയൊ? പോ. 
യി അതു മാററി വരു. 

മമ്മി കുഴക്കി. “ചെറിയമ്മ, ഞാന ചായത്തു 
ണികഠം ഉടുന്തു ശിലിച്ചിടട ല്ല" എന്നു പറത്തു. '“ഏ, 
ന്‍െറ തുടപ്പുകകളല്പാം വെളുത്തതാണ്‌. നിഠംമാറിയ തുട 
പ്പിടവാ൯ എിക്കു നാണമാറും". 


൧൧൨ ഛേമപര്തേരം 


ഓാഹൊ, ഏന്നു മുത്തഗ്്ിയാണ്‌ നിറംമാറിയ മുട്ട 
ഭൂക്കവാ൯ നാണമാകുന്നു! സനന്‍െറ അമ്മയുടെ പ്രായമാ 
ജുട്ടമ വര്‍ക്രദിം നിറങ്ങളുടെ ശോഭകൊണ്ട്‌ അപ്പടേശം 
മഴുചനം പകാശിക്കുന്നതു പോക്കിഭക്കാള! ഒരുമിച്ച്‌” എ 
നെറ മുറിയിലേക്കു വഃ നിനക്ക്‌” എത്രത്തോളം നാണമാ 
കമന്നു തോനെമന്നു നോക്കട്ടെ. ആ തലമുടി എന്തിനാ 
ഇയ ലഖ്ധിച്ച ലുററിയിയിക്കുന്നത്‌ ? പിന്നിലയ്ക്ക്‌ അല്ല 
ടി ഇറക്കിവയൂ്ച. ഞാന്‍ നിന്നെ ഈ മാഠിധി ശ്രമി 
ബുപോയാള്‍ മറവദ്മ വര പന്തു പറയും, 
ാമസുന്ദഴിയുകട ബിനെ അനുഡരിച്ച്‌, തരമ്മി 
ഭ അലമുടെ മുരി ില്‍പപോഷി,,ത൭൯൨കൂടടപ്പ!ലും മറവു 
മ്മ അനവധി അററകറാങ്ങളെ ശരിടപ്ലുടത്തുന്നതിന്നു ] 
ഖ്ലന്ധിക്കപ്പെടടു. സമധേസ്റ്രയെ തോപ്പി ദാറു ത്തൂമ 
ത്തില്‍ അവര്‍ ബദ്ധപ്പെട്ട്‌ മ$പ്പുമാറി എന്നല്ലാഭത സത്‌ 
ഒട്ടം ചേണ്ടപാലെ ആര താനില്ല. അതിന്നു പുറമമെ. 
പ്രയംവന്ന ഖൊലികമാക്മ്‌ നിറപറ സ്റ്റ മഖ 
ണമെന്ന്‌ രാമസുന്ദടിക്ക വലിയ ഡിശ്വുന്ധമു്. അതു 
കൊണ്‌ മമ്ധിചസടെ മവമളറസ്സം റംപനവമഥിക്കു 
ലാല്‍ പാടിമുംതാ-ി ഉര്ധ്കയുടെ മയംഗധശണ്ടിട്ട്‌" സമ 
മദരന്ര൯ ഒന്ന ഒം. ട്ടിച്ചി രല; പന്നെ രജാമതും ത 
൫൯൨െറ തലമുടി ശിപ്പെ ത്തുന്നത്‌ ൪ തതൂലിച്ചുരുടകി. രം 
മസുന്മധിയാകട്ടെ, മ്മ ഭയെ തടന്‍റ മുറിയിലേക്കു കരടി 
ക്കൊബ്ദ പോയി. അവയെ യലികന്നെസര പ്പ്‌ ഉരമ്മി 
യുടെ മുടി പിന്നില്‍ ചു ചെച്ു. പി അവഠം 
പെട്ടിതുറന്ന്‌, തെറ ചെഠവ്റന്തല്‍ ശേഖിച്ചിടട 
ുഡയാജ സാരികളെല്യാം വധില്പും തിരിച്ചുഖട്ട്‌ അതില്‍ 


അധ്യായം ൯ ൧൧൧ 
നിന്ന്‌” ഒരു ചുകന്ന ഡാക്ക സാരിയെടത്തു്‌' തതമ്മിളയെ 
മറ്ുപ്പി ചശഷം, അവുടെ നൊറിഷി ന്മേല്‍ പു. ങ്ങറം 
ക്ഷ നടടചിഖായി ഒരു കതപ്പട്ടു തൊടുവിക്കുകയും ക 
ഴുത്തില്‍ ഒരുഃ മാലം ഇടിക്കുകയും ചെയ്തു. അവഠം ഒരുക 
ബ്രാം യുട മുമ്പ്‌ ലായ്‌ അന്നു നിന്നിരുന്നത്‌. 

ഇടപ്പുഡം തത്മിനെ ഇരിക്കുന്നു എന്നു്‌ നോക്കു. 
എനിക്കു പയസ്സായതുകൊണ്ടെന്താന്‌? മറവഥമവരെ ച 
മധിക്കന്നതിലാളമ സാമ തവ്വി“പേറയിട്ടില്ല. വി൪െറ൨ അ 
മ്മസ്ക്ക്‌ അവരെ ചമയിക്കുന്നതി ന്‌” എന്നെ നല്ലാതെ ലേ 
റെ ആരേയും 4 ബോധിച്ചിരുന്ിച്ച. റീ അവലര മകള 
യിരുന്നിട്ട്‌ ഇര വെര വസ്ത്രൂത്നമട്‌ ഇരു പ്‌ തം ലവ 
ന്നത്‌ ൃസിശെയാനണെനം ഞാന്‍ ഒന്ന ചാലി പ്യാട്ടെം 
നീനക്കനെത്ക്ല്‍, ഏത ന്യ മാണ്‌. അറ്റവും ഒത്തു 
ഭജിച്ചാല്‍ ശലന്താ ചേത ന്നും നിനക്കു മാറ്റു 
൯ നടന്നചരക മാതിരി എപ്പം കഡ്്ിസാ വക്മള. 
കുറ്യ്യായറും വൊമസ്ണ്ാര്‌യൂടമ വേണ്ടു, 

രയ തര്‍്റു തനിക്ക്‌ അധികം ചേഠ്യയുണ്ണെന്നുഭൂളു. 
സംഗതി സമ്മ ജിക്കാതിരിപ്പുംന്‍ തരമ്മിരയ്യു്ച കഴിഞ്ഞില്ല. 
വ്സ്്രധാര സപിഛയത്തില്‍ അപര്‍ അന്ത്രഥോയയരമ വരപ്റ. 
എന്നാള്‍, അതുവരെ അവര്‍ വമന്ദചന്ന ദിക്കില്‍, പ്രാ 
യദ വന്ന സ്ത്രീകളാരും ഉണ്ടായിരുന്നില്ല. അതുകൊണ്ട" 
ഇത്തരത്തിലുമ്മ അനപെം അവക്ക്‌ ഇതാദ്യന്തേതായിരു 
നാ“ നാനംകൊണ്ടു ലുകന്ന വെറ ദംഗിഡുമ്ള മുത്തി 
നെറ പ്രതി വ്യ കണ്ണാടിയില്‍ കണ്ടപ്പോറം, അവളുടെ 
മ സ്സില്‍ സന്തോഷവും ലജ്രയ്യം ഒരുമിച്ച്‌ ഓളം മറിയു 
വാന്‍ തുടങ്ങി. ഉടന്നെന്നെ ഒരു വിചാരം അവളെ ൭പ 


൧൧൧. ഹേമപണങ്ചമം 


ദ്രവിക്കവാന്‍ എത്തി, “ഈ ചേഷത്തില്‍ പുറത്തു പോയി 
സമരചാബുവിനെറ മുഖതു എങ്ങനെ നോക്കും? ഏന്നെ 
കണ്ടാല്‍ ച്പിരിക്കാതിരിക്കയില്ലെന്നു തീച്ചുയാണ്‌..?? എ 
ന്നാല്‍ രാമസുന്ദരിയോട്‌” ഉരമ്മിള തെറ സ്വമേധയായി 
ഇപ്രകാരമാണ്‌ ചോജിച്ചുത്‌--- ““ചെറിയമ്മേ, ഒരു കതിര 
വണ്ടി വിളിച്ചുകൊണ്ടു വരുവാന്‍ പറയട്ടെ 7 

൭, അ്ടടനതന്നെ. നമുക്ക്‌ . ഇനി അധികം താമ 
സ0ിക്കാതെ പോണം? ഉരമ്മിള ആ മുറിലിട്ടു പുറത്തു കു 
ടന്നു. ഒരു വണ്ടി പിളിക്കുന്നതിന്നു സമരേന്ദ്രനോട്രാണഴ 
അവഠംക്ു പറയുവാനുമ്മൃത്ത്‌, അവഠം ഈവിധം ആഡം 
ബരത്തോടുഷ്യടി സമരേന്ദ്രന്‍െറ അടുക്കാലക്കു വരുമ്പോഠം 
തന്നെ അപളുടെ തല ലജ്ജയാല്‍ കറിച്ചപിടിച്ചിരുന്നു. 
എന്നാലും അവഠംക്കു പുറത്തുവരാതെ കഴിയില്ലല്ലൊ. ശ 
രൂ വീട്ടിന്നു കില്‍ ഉമ്മ പ്പോഠം, ഒരാഠംക്ക്‌ തആആയാളില്‍നി 
ന്നു” ഒളിഞ്ഞുനിവ്വാന്‍ ഏത്ര ണേരത്തേക്കു സാധിക്കും? 

ഉമ്മിള വാതിന്നുനേരെ ഒരിക്കല്‍കൂടി ചെന്നുനി 
ന്ന്‌, “ചെറിയമ്മ ഒരു വണ്ടി പിളിച്ചുകൊണ്ടുലരുലാ൯ 
പറഞ്ഞു"? ഏന്നു പറഞ്ഞു. 

സമരരേന്ദ്രന്‍ ഒരു ആംഗ്ലേയ മാസികയുടെ ഏടുകളെ 
മറിച്ചുകൊണ്ട്‌ ആയാട്ുടെ മുറിയുടെ മദ്യത്തില്‍ ഇരിക്കുക 
യരയ്മിരുന്നു. ഉരമ്മി തയുടെ സ്വരകുട്ട മാത്രഷ്ക്ക്‌ ആയാഠം, 
ശരി, ഞാനിതാപോകുന്നു എന്നു പറഞ്ഞു. പിന്നെ എ 
ഴനേററ്‌ ഉമ്മറപ്പുടി കടന്നിട്ട്‌ പെട്ടെന്നുവിടെ നിന്നു. 

ആഈമ്മിളയുടെ നെററിമുഴുവന്‍ വിയചപ്പുകൊണ്ടു നന 
ഞ്ഞു. അവളുടെ മുറിയിലേക്കു ഓടിപ്റ്യോവാന്‍ ആൃശമ 
ആം അവരുടെ ദുഷ്ടി നിലത്തോ; പതിച്ചിട്ടായിരുന്നു നി 


അഭ്ധ്യായം ൯ ൧൧൩. 


ലതി ലും, സമരേന്രന്‍െറ നോട്ടം അവരുടെ ദേററമാസ 
കലം തറക്കനതായ। അവഠംക്ഷ തോന്നി, ഉവമ്മിള ഡു 


ുദയത്തിലെ ക്തം തിള തുത വാന്‍ രൂടകി. 
ഒന്തരടിട ന മിഷനേയത്തേക്ക്‌, ൩രഖര്‍ രണ്ദുച്പേമം 
ഒന്നും മിണ്ടാതെ നിത. പിന്നെ, സ്മമവ൯ പെടടന്ന്‌* 


ട്ചറിയമ്മെ കൂടുപ്പെല്ലാം മാറിഡിയ്യൊ റ 
ചോദി. 

കയമ്ഥിള തല അലറും പൊക്കി ഒദ്മ നോക്കി, ൭൭ 
ന്നാര, അവ്ടെ സ്േധ്രങ്ങഥം സമധറ്രാനാതിനാടട 
ഞഞ്യലപ്പ്ാഠം,, അധഥം വിഴും, രല മ 
ച്ച്‌ ്ഷ്ൃന്നധരം പറഞ്ഞു. 

സമയോന്ദ്ര൯ ഒല വണ്ടി വിളിക്കുവാന്‍ പോ 

തരമഥ്മിളു അവളൂടെ  മുറിയിത്പോയ) കടലി മ 
ഇദ്ധ. നേടെയുടമായിരു്ന കണ്ണായി തയെറ ൮4൮ 
പാതിബതപ്പ്യേോം, മുഖം പുതുതായി വിട ഒഴ ചി 
പൂഷ്ണംപോലെ ചൃുകന്നിരിക്കുന്നതായി കഴു. അത്രമേമാ 
ഉം അലിടെ നടമ്നിട്ടുണ്ട്‌. എന്നാള്‍ അതെന്താണ്‌ ? പ) 
ഭയാഡദാഗത്മില്‍ല്‍ ഇത്രയം: തരം തറസ്ലുന്നതിന്നടമു 90 
തി ാട്ടൂവാ൯ വാക്കുകളെക്കാറം മൌനഭാഷസ്യുയ സാജ്യയ 
മൊര്‍ അയല്‍ വക്കന്തുളമ. നിലാമുവറു്തുവി്സ്‌* പുസ്നങ്ങളു. 
ടെ ലാസന കാററില്‍ത്രുടെ വരുന്നന്മായിരുന്നു; അതില്‍ 
ലി ച്ഛതുപോലെ അവറം അവിടെതന്നെ ഇന്നു. 

സമരേഗ്ര൯ താധേചോയിട്ട ചാതതുക്കള്‍ കുഥെനേര: 
സ്തബ്ലന്മായി നിണ. ആആ പൃക്കളുടെ വാസന അവിടേയും 
ചെമ്തിട്ടണ്ടൊ ഇല്ലയൊന്നാക്റിയാം? അതെങനേധാ 
യാലും ആയാഠം പെട്ടെന്നു നവന നിഅം പിന്നെതാ 

21 


൧൧ ഫേമപട്യരം 


ന്ന സ്വരത്തില്‍ “ഞു നെന്നു കു്തയാണ്‌ 3?” എന്നു ത 
ന്നത്താന്‍ പറഞ്ഞുകൊണ്ട്‌ വണ്ടി നി്ലയന്ന സ്ഥലത്തേക്കു 
ഭൃതഗതിയോടെ പോവുകയും ജവയ്ക്ു 

ഗിരിബാലയുടെ സല്ഹാരമുറ വിരുന്നുകാരെക്കൊണ്ടു 
ക്രമേണ നിറഞ്ഞുതുടങ്ങി,. പൃത്തൊട്ടികളാല്‍ ചൂററപ്പെട്ട 
വാതലിന്നു നേരെയുമമു എറയത്ത്‌ ഗിദിബാലയും ലതി 
യൂം നരനും അതിഥികളോടു സ്വാഗതം പറയുന്നത്‌ 
നായി നിന്നിരുന്നു. നര൯ ഒരു വെളു.ത്തമണ്ടും ഒരു പഞ്ചാ 
ബിക്കപ്പാജവും ധരിച്ചിട്ടുണ്ടാ റിരുന്ന അവന്‍െറ നെററി 
ത്തടത്തില്‍ ഒരു ചന്ദനക്കുറിയും മുഖത്തു നിരസഭാവവും പ്ര 
കാശിച്ചിരുന്നു. അവന്‍െറ അമ്മ, അതുവരെ വന്നെത്തിയ 
അതിഥികുളില്‍ പ്രായം ചെന്നവരോട വേണ്ട നായ പ്രണാ 
മത്തയും മറവ മ്യ്യാദകളേയും കാണിക്കുന്നതിന്നായി അവ 
നെ അവിടെ പിടിച്ചു നിത്തിയിരിക്കുകയായിരുന്നു. ലതി 
ഡുടെ തലമുടി കെട്ടിയിട്ടു ആ നാട ഒന്ന പിടിച്ചു വലി 
ഷ്‌ അവളെ സാരം കരയിക്കുവാന്‍ കഴിഞ്ഞിരുന്നു എ 
ഷില്‍ം, അവന്നു സമാധാനമാകമായിരുന്നു. പനിനീര്‍ പു 
അളം ചെവനാരങ്ങയും നിറപ്പിട്ടഷ്മ ഒരു പൂക്കൊട്ടകു 
കി ലെടുത്ത്‌ സ്വഗ്ലീഷമാഥ പുഞ്ചിരിയോടുകൂടി ലതിയും 
റിന്നിരുന്നു, വന്നുചേരുന്ന അതിഥികഠംക്ക്‌ അത്യാദരവോ 


ടട മാഭര പൂച്ഛുണ്ടു വീട്ടിക്കൊടുത്ത്‌ അവഠം സ്വയമേവ 
റഡാത്തൃഛി അനുഭ ിക്കുകയായിരുന്നു. 


മ്മി ളയും ശ്രട്ടമം വടിയില്‍ നിന്നിറങ്ങിയ തട 
നെ അലരെ താന അതിയായി മാനിക്കുന്നണ്ടെന്നു ഗിര। 
വാല ലേണ്ടേയിധം കാണി ചുശേഷം, അലമെ അകുത്തേ. 
൭ കൂട്ടികൊണ്ടു പേകവാ൯ ഏറ്റ്യാടേ ചെയ്തു ലതി, ഉദ 
കിമയുടെ മാറത്ത്‌ ഒരു വശത്തായി കുത്തിയിഴിക്കുന്ന യ്തു 


അഭ്യസനം ൯ ൧ഥ൭ 


ശിയിന്മേല്‍ --അഥവറം ബ്ുപ്പിരന്മല്‍-_ഒരു പുല്വെന്ദ്‌” 
തിരുകി കൊടുത്തത്‌, ഇന്നു വളമെ ഭംഗിയായിട്ടുണ്ട്‌?" എന്ന 
പറഞ്ഞു. 

തരമ്മിള വല്ലാതെ ലജ്ജിച്ച്‌, തൃത്തരമൊന്നും പറ 
ഞ്ഞില്പ, ഗിരിബാല അവരെ പിരുന്നമുറിയില്‍ ക്രട്ട്‌ക്കാ 
ണ്ടൂപോയി, അവിടെ കൂടിയിരുന്ന ആ അനുവധി ആഴു.ക 
ളെ പരിചയപ്പെടുത്തികൊടുക്കേണ്ടുന്ന തന്‍െറ മുറയെ 
നി്യഹിച്ചിട്ട പിന്നേയും അവിടം വിട്ടുപോയി. 

ുരമ്മിള ഇരുന്നിരുന്ന സോഫയിന്മേല്‍ വേറെ ഒരു 
യുപതിയംക്രടി ഇര ക്കുന്നുണ്ടായിരുന്നു. അവരുടെ ഇരുനി 
റം പ്രകാശമള്ള തും,ദേഹം മെല ഞ്ഞതുമായിരുന്നു.ഫ്ൃന്തോ 
ആകാ സനീയമായ ഒരു സൌന്ദര്യം അവളെ നോക്കുന്മതി 
൯ ഏതാളേയും പ്േര്പ്പിക്കുകയും ലൊസ്ിരുന്നു 

കരമ്മിള ഒന്നും മ'ണ്ടാതെ ഇരിക്കുന്നതു ക്ിട്ട്‌*, “ക 
ചൂംത്തസ്്ഛവന്നിട്ട്‌ അധി കമടയില്ലെന്നു തോന്നുന്നു?” എന്ന്‌. 
അവര്‍ പറഞ്ഞു. ഇചി ടുത്തെ ലഹള യൊന്നും ആദ്യം പിടി 
ക്കില്ല. എന്നാല്‍ അതു ശ്രമണ പരിചയമായി തീന്ട 
കൊള്ളം", 

വളരെ നേരത്തെ അനദ്ധ്യായത്തിന്നുശേഷം, ഉതരമ്മി 
8 വീണ്ടും വായ്‌ തുറന്നുടട വണ്ടിയില്‍ കയറിയതു മുതല 
വഴിക്കെല്ലാം അവഠം മിണ്ടാതെയിരിക്കുകയായിരുന്നു. അ 
പാളാടു പരിചയപ്പെടന്നതിന്ന്‌ എഴുപ്പുത്ത ലു മാറ്റം 
ഏതാണെന്നു ദീപ്തി ഒരു നോട്ടത്താല്‍ മനസ്സിലാക്കിയതു 


പോ കാണപ്പെട്ടും അല്പം കഴി ഞ്ഞപ്പാഠം ദീപ്പിയുമധ 
യി തനിക്കു ജനനം മുതല്‍ക്കെ പരിചയമുക്ഷ തുപോലെ അ 


൧൧൬ ഹഫേമപഞ്ടരം 


ന ത്തോടെ സംസാരിക്കുന്നതില്‍ രമ്യ 


തന്നെ നാതിായ അയുതം തോന്നി. 

ലളിത വരെ വിരുന്നകാരോടുക്രടി ആ മുറിയില്‍ 
പ്രവേശിച്ചു അാ൪ വൈകിപച്പുതിന്ത മാപ്പൂ ചമിചപ്ഛുകൊ 
ട്‌ തുരമ്മിര റുടെ അടുത്തായി ഒരു കസാല വലിച്ചിട്ടുകൊ 
ണ്ട്‌ അതിക തുന്ന. 

ഞ്ആയാം ീഫ്മിയുടെ നേരേ തിഴിഞ്ഞ്‌” അഈഭദനെ പറ 
അരു: ക മ്വോയേ വവിയ ഞമെയുക്കമായല്ലൊ. വീടില്‍ 
പന്നാല്‍ശ്ര്‌ കാണുവാന്‍ ചഴിയില്ല. കഴിഞ്ഞെ ശിലാ 
ഞാന്‍ നി ടെ പീട്ട്യ്‌വ്സിയന്നു, രണ്ടു മുന്നു മണി 
വാഗേമം ത: രസിക്കുകയും ചെയ്ത എന്നാല്‍ കാണെകയാ 
വടട്ട നി: ദ്ദെപഠറി എന്തെിലും കേറംംകയാവട്ടെ 
ചെയ്യില്ല. സനിശ്ചുടെ പീട്ടില്‍ ന്നാലും നിശാളെ പ്രത്ത്യ 
കും കാണണധമന്തു താല്വപ്പ വാന്‍ വിശേഷി്്യ കാര 
അതമാന്ം ഉണ്ടായിട്ടു പഠയുന്നതപ്പേ? 

ദരി്യി ഒന്നു വിചന്നിരുന്ന്‌ “ശരിയാണ്‌ കത്തെ 
ശിയ മ ല്ൃവ്യയ ഞോന്‍ വിട്ടിലുണ്ടായിജന്നില്ല്‌? എന്നു 
ത്തരം പാഞ്ഞു. 1 

മുവമധ്മിളയായി എന്തെലും സംസാരിച്ചുകൊണ്ടിരി 
ക്കുന്നത്‌ നാ ലളിതന്‍൯ പളരെയെല്ലാം മിച്ചുനോക്കിയെയി 
ലം. ആ ന്തൂമം വിഫലമായി കണ്ടതിനാല്‍, വേറെ എന്തോ 
കാണം പറഞ്ഞു അവിടെ നിന്നുപോയി. ഉമ്മിളുയ്യ്ാ 
കട്ടെ, അല്ധോക്തിയില്‍ ഏന്തെമിലും മവപടി പറയുന്ന 
തിന്നല്ലാമതം സംസാഭിക്കു്നതിന്നുമമ, ശതിതന്നെ തീരെ 


ഇല്ലാത്ത മട്ടിലാണ്‌” കണ്ടത്‌, 


അഘ്യായം ൯ ൧൧൭. 


ലളിതന്‍ പോഷി ആഈമ്മിള വീഴ്ടും തനിച്ചായ 
്റ്യോഠം, ദീഫ്ി ചോദിച്ചു, “ലല്ലു അബദ്ധവും പറഠിയെമം! 
ലൊ എന്നു വള്ളരെ ഒയപ്പെട്ടിരിക്കയാണ്‌ , അല്ലെ? അതാ 
യിരിക്കുമൊ ഏപ്പോഴും കരുതലോടുകൂടി ഇരിക്കുന്നത്‌" 

അല്ലെ, എന്താത്‌ 37” എന്ത” രമ്മിള ചിരിച്ചുകെട 
ണ്ട ചോടിച്ചു. എന്നിക്കു സംസാധിക്കുത്തക്തൊയി ഒന്നും 
വി ചാരിക്മവാ൯ സാധിക്കുന്നില്ലെനല്‍, പിന്നെ ങ്ങ 
നെയാണ്‌ വല്ലതും പറയുനത്‌ ? ആട്ടെ, ആരാണ്‌ ജ്യ 
പ്പെണ്‍കടിന 

ആ ചുകന്ന കൂടപ്പിലുഭ്ളതെം? അതു കസ്പകഥുപ്യ 
യാണ്‌, ത്ഥവരുടെ അടുത്തിരിക്കുന്നത്‌ അലരുടെ അമമ: 
യുമാണ്‌." 

ഇുതായിരിക്കുമൊ ഖതിയുടെ മായ്ക്കകാദേധി, കന്യക? 
മമ്മി അവരെ സൂക്ഷ്മമായി ഒന്നു പരിശോധിച്ചു. ഞ്ഞ 
തരുണിയുടെ ആരതിയും പ്രകൃതിയും ശബ്ദവും സംസാര 
ഖും നടപടിയും പ്ലുല്ലാം ചൊടിയും വൃത്തിയുമുള്ള തായി 
കാണപ്പെട്ടു. ലതി അവരെ കാ്ദഥാത്രയ്മു, പുക്കൊട്ട താ 
ഒടി വെച്ചു മുറിയില്‍ വന്ന്‌, അവരുടെ അരികെ ചേന്ിരു 
അ, അതേ സമയത്തുതന്നെ നരനെറ ചങ്ങാതിമാരുടെ 
ഒരു പട വന്നു കയറിം നരന്‍, മാദ്രം തുറന്നിടടതായിക 
ഒടെതിനാല്‍, കൊട്ടയിലുര്മു പുക്കളെല്ലാമെടു” കറ്റ്യം 
യശ്കടുക്കുകളിടുവാനുമള ദ്വാരമമിലൊക്കെ നിറച്ചിട്ട്‌ അ 
വരെയും കരട്ടി ക്കൊണ്ട്‌ അടുത്ത മുറിയില്‍ ചുക്കിണിയും 
കൃതും" കളിക്കുചാന്‍ പോ. ലതി കസ്പകയുമായി ചേ 


൬൩ സന്തോഷത്തില്‍ ലയിച്ചിരിക്കുകയായിരുന്നതിനാതാ 
നി] 


൧൧൮ ഹേമപഞ്ജരം 


ഷണ്ടിട്ടുണ്ടെതില്‍ തന്നെ, നമന്‍ കാട്ടിക്രടട്ടിയതിനെ അതര 
ശ്രദ്ധിച്ചില്ല. 

ഉൂരമ്മി മീപ്ലിദയോട്ട സംസാരി പ്ുകൊണ്ടിരിക്കുന്ന 
തിന്നിടയില്‍, ലളിതന്‍ സമരേദ്രനെ കമ്പകസ്്ച പരിചയ 
പ്പടത്ത്‌കൊടുകടന്നുതുകണ്ടു. അപ്പോഴും ലതി കന്പ്ക 
ചെ തൊപ്പുനിന്നു കൊണ്ട്‌, ജയ, അടുപ്പത്തിന്ന്‌ ഒമുല്ൃര്യാ 
സവും ലജ്മതമാതെ അവരോടൊപ്പം ചിരിക്കുന്ണ്ടായി 
ന്നു, 


ഉരമ്മിളയുടടെ നോം ആ വഴിപിട്ട പിന്മിരിക്കുന്ന 
തിന്ന ദാപമില്ലാഷ നിലയില്‍, കുണ, ദീപ്തി പറഞ്ഞു:-- 
ട്കഡുകയുടെ ദശഷത്താല്‍ മം നിങ്ങളും മധങ്ങിയതാ 
ഇ ഞാന്‍ കാണോന്നല്പെറ. അവരുടെ മനോഹരങ്ങളായ 
ബാ അളവ വണദറ്റടാതെ ഞാന്‍ മാത്രമ രക്ഷ 
പ്ലെടിടധു. എന്നുണ്ടൊ? 

ഇല്ല, ഞാനും മുഴുവനും മയത്ജിയിടില്ല. ുന്തുസം 
സാരിയാണ്‌ അവര്‍ എന്ന്‌ അത്ഭുതപ്പെട്ട നേ ഷിക്കൊ 


ദക ധായി മന്നം അവരുടെ കാ്രകെണ മയങ്ങ 
അഷകവണ്ണം ഞാനൊന്നും കണ്ടില്ല? എന്നു തമ്മി ; അക്ഷ 
മഴയോടെ പറണ്ഞു. കസയകയടടെ ആകഷണധക്തിയി 
ലു അല്ുതയെ കുറിച്ച്‌ മീപ്പിയുടെ അഭിപ്രാന ത്താടു 
ധാം ധോജിക്കുമ്പതായി ഷണ്ടിട്ട്‌, അവശ്ട വം ധആ 
ശാസം യോന്നി. 

വലം ഉച്ച. ഒരു ചായസല്ലപ്പാരത്തിരന്‍െറ 
റണ്‌ അവരെ ക്ഷണിച്ചതെമലം, “അതി 
(ചെല്ലാം പിരിഞ്ഞാപ്പാഥം വേരം മഒയ്‌മ്പതു മി അ 
ലിറാമിധ്ം യാദ്രപാഠയുന്ന അഖസരത്തില്‍, ടീഫ്ലി 


പേര പറത്ത 


അദ്ധ്യായം ൯ ൧൧൯ 


ഉനമ്മിളയുടെ കൈ പിടിച്ചുകൊണ്ട്‌ “ഞാന്‍ ഒയ ഠിവസം 
അവിടെ വന്നു കണ്ടകൊമ്മം, അതിനശഷം ദ്ര 
കാണാനും ഒരു കുറി വരണം? എന്നു പറഞ്ഞു. യരമ്മിള 
അതിന്നു പിയ സന്തോഷത്തോടെ സമ്മതിച്ചു, ഈര മൂ 
൯ മണി കൂരൂറിന്നിടയ്യ്യ' അവക്കു ലീപ്യിയോട്‌” എത്ത 


ളം സ്റ്റേറം തുണ്ടായിട്ടുണ്ടെന്നു്‌ കരമ്മിളസ്ക്ുന നെ നിശ്ചയ 
മുണ്ടായിരുന്നില്ല. 


സമരേന്ദ്രന്‍ വണ്ടിയില്‍ കയറിയിട്‌, “ഇതാ, മണി 
പത്തായി; ഇതിസായിരിക്കുമൊ വീട്ടിലേ ചേനം മു 
ക എന്ന നിങ്ങ പറയാറ്‌ ഏന്നു പാദി. 

അതു ശരിതന്നെ, നിനക്കു മഭജമുവാന്‍ വലിയ ധ്യ 
തി കണ്ട! ഉറച്ചിയുന്നുകൊണ്ട്‌' മതിയാകുന്നന്രവരെ സം 
സാരിക്കുന്നതു ഞന്‍ കണ്ടിരിക്കുന്നു. ഞാന്‍ ഫ൮9നററ 
തില്‍ പിന്നെയേ നി എഴനീറഷ്"” ഏന്നു രാമഡ്ുഡധി 
പ്രറഞ്ഞു. 

തൃരമ്മിമൃയ്തുയ പെട്ടന്ന്‌ മനസ്സിന്ന്‌ അദപാസ്ഥ്ം ഇ 
ടങ്കി- എന്തിവാണെന്നാക്കിട വണ്ടിയുടെ മൂല ധി 
തലയും ലാഴി അവഠം മിണ്ടാതെയിരുന്നു. അവ" അവറം 
ക എന്തോ ഒരു സാധനം കൊടുക്മവാന്‍൯ വീട്ടുന്നദാവം കാ 
ട്രിയശേഷം ഉടനെ കൈമടക്കിയതായി അപോ. 

ലളിതന്‍, രാത്രി കിടക്കുവാന്‍ പോകുന്നതിന്നു മുമ്പാ 


യി “അമ്മെ, ഇന്നത്തെ സവ്ൃച്യാരം നന്നായി, ഇ്പെ? നര 
ന്‍െറ സ്റ്റേഹിതന്മാക്ദ വന്ദനം, ്൮ന്‍െറ ചെക 
യാറായി? എന്ത പറഞ്ഞു. 


അഭ 


ഇതു വളരെ ആടുകളെ ഒന്നിച്ച്‌ ഒരേ സമന്ത 
ക്ഷണിച്ചു വരുത്തുരന്പാഠം ഒച്പുയൊന്നും കൂടാഖെ ഷഥിയു 


൨.0 ഹേമപഞ്ഞജരം 


മൊ? ഒരാളോടെങ്കിലും കറചുനേരം ഒന്നു സംസാരിക്കാന്‍ 
പോലും എനിക്കു സാധിലില്ല. മമ്മ ിളയോട കുറച്ചു വത്ത 
മാനം പറയണമെന്ന ഞാ൯ വ ചാരിച്ചു. പരമാത്ഥാ പ 
റയുകയാന്നെങ്കില്‍ അവറം നമ്മൂടെ കൂട്ടത്തില്‍ ഒരാളാ 
ണ്‌- എന്നാ അതിന്നു ഡൌകമ്മമുണ്ടായോ??? 

*്നോഥദം, അമ്മെ അമ്മാമമതെറ മരണപത്രത്തിനെ 
പററി ഈമ്നിക കേട്ടിട്ടുണ്ടോ??? എന്നു ലളിത പെട്ടെന്നു 
ചോദിച്ചു. 

ഹന്താ പീ ഇങ്ങനെ ചോഴിക്കുന്നത്‌ ? മരണപത് 
ത്തിനെ കുറിച്ചു നിക്ക്‌ ഏവിടെ ഖിന്ന്‌ അറിവുകി 7 

*“ഞോനെരരു വക്കിലാണ്‌ , അതുകൊണ്ട (ഇവ വക വി 
ഫയങ്ങദെ പററി ഏന്നെ അറിയിക്കാതെ കഴിയില്ല” എ 
ണ്ൂ ലദിതന്‍ ചിറി കൊഞ്ഞ്‌' തുത്തരാ പറഞ്ഞു. 

ട്‌ അവറഠംക്കറിഞ്ഞുശ്രട്‌ എന്നാണ്‌” ഞാന്‍ വിചാരി 
കുന്നത്‌, ഉവ്വെയില്‍ ആതുകൊണ്ടു പലക്കം തസൈൌക 
ഭത്തിന്നു പഴിയുണ്ട്‌'. ഇക്കാലത്ത്‌? തൃരെ്കിലും മറവു. 
വരദ സൌദാഗ്യം കണ്ടു സഫിക്കുമോ? ആട്ടേ, നമുക്കു 
കാണാ.” 


അദ്ധ്യായം ഫറ. 


ക്ഷേതനാഥനെറ മരണപത്തത്തിമവറ “ഡംഗതി ഒരു 
കസ്യ മായി പിന്നെ രദധികകാലം നിന്നില്ല. അതിന്ദെ 
പരററിയുമ്മ, വിവരങ്ങളെ്ാം ഫ്ൃല്ലായിടത്തും ,ഗൃല്പാവേരും 
ഏകകാലത്തില്‍്തന്നെ അറിഞ്ഞതായി കാണപ്പെട്ട, അ 


അദ്ധ്യായം ൧൧ ൧൨൧ 


തുവരെക്കും അനുഭവിച്ച്‌ അപ്പോം വിട്ടുപോന്ന ഏകാ 
തവാസത്തിന്‍െറ ഒരു ചെറിയ അംശം ലഥയും ബ 


ഫളവും സവ്ലദാ നിറഞ്ഞുകൊണ്ടിരിക്കുന്നു കവ്യത്തയിലും 
രമ്മിളയെ ചുററപ്പേടിട്ടുമ്ള തായി അവക് തോന്നി, നാ 


ലുപുറത്തുകൂടി അസംഖ്യം ജനങ്ജം വസംപോയുമിരുന്നാ 
ലും, അതുവരയ്യുച്ചം അവഠംക്കു തണലായി തീനിട്ടുള്ള ആ 


മുറിയുടെ കോണില്‍, ബാഫ്യയപ്പോകം അതിന്‍െറ ദ്ദഷ്ടിക 
മെ പരിപ്പിച്ചിരുന്നില്ല. ഇപ്പോഠം ആകട്ടെ, അവിടേയും 
ആ സ്വല്പമായുണ്ടായിരുന്ന സ്വൈരവാസത്തിന്നു ഒംഗം 
നേരിട്ടിരിക്കുന്നു. അവഠം എപ്പം, എങ്ങനെ, ഇപ്രകാ 
രം പ്രസിദ്ധയായി തീന. എന്നാലോ ചിക്കുവാ൯പോലും 
അവഠംക്കു സമയം കിട്ടുന്നില്ല. അവഠംക്കു സിദ്ധിച്ചിരിക്കുന്ന 
ലോകപ്പീതിയുടെ സമ്പക്കത്തില്‍ നിന്നു മോചനം ലഭിക്ക 
വാനുമ്മ ഗ്രമങ്ജം അവഠം തുടങ്ങിയിരിക്കുകയാകുന്നു. പു 
തൂയായ ഉണച്യയില്‍പെട്ടിടടുമള. തന്‍െറ മനോഗതിയെ 
പ്ൃക്തമായറിയുന്നതിന്നു തനിക്കു തനിയേ കഴിച്ചുകൂട്ടവാന്‍ 
അത്യാവശ്യമായി തീന്ന ഞആ അവസരത്തില്‍, ലോകം വി 
വിധസസ്പ്യദായങ്ങളിലുത്ള. പലേ ജനങ്ങളേയും കൊണ്ടുവ 
ന്ന്‌ അവളുടെ ത്രൂദ്ധയെ മുഴുവനും ബലാല്‍ ആകഡിക്കു 
വന്‍ ഒരുമ്പെട്ടതിനാല്‍; തന്‍െറ മനോഗതിയെ അ 
നുഗമിക്കുന്നതിന്‌ അവസരം കിട്ടാതെ ബുദ്ധിമുട്ടി, എ 
ന്നാല്‍ നാം മനസ്സെന്ന പറയപ്പെടുന്നതിനെറ; നത്കൂരം 
അത ഏഏറൂപ്പത്തില്‍ തള്ളിനീക്കാവുന്ന ഒന്നല്ല. 
മൃപ്പോളാസ്്‌, തു വിസ്താരം കുറഞ്ഞു വഴികളില്‍ 
ശരടെയാണ്‌ അതിന്റ വേലയെ അപ്രത്യക്ഷമായ വിധ 
ത്തില്‍ അതു നിറ്ഹിച്ചതെന്നു ശരിയായിട്ടു പറയുവാന്‍ 
393 4 


൧൨൨. റേമപഞ്ഞം 


അസാദ്ധ്യമായി. അവളുടെ രക്ഷിതാവായിരുന്ന ക്ഷേ 
നാഥനേയും അദ്ദേഹത്തിന്‍െറ ഹിതത്തേയും അനുസിരവ്‌ 

അവര്‍ മേലില്‍ നിറ്വഫ' ണ്ടെ ഗൃത്യത്തെ അറിയിക്കുന്ന 
തിഷ ജാഗരുകരായി ലന്നിരുന്ന ചില മാന്യരുടെ വിശദമാ 
യുദ്മ പ്രസംഗത്തിനെറ ചിച ഭാഗം അവര്‍ ഥ്രഹിപ്പിപ്ലെ 
ന്ന കൂരമ്മിള മനസ്സിലറക്കാതെയിരുന്നില്ല; അവരുടെ ശ്രദ്ധ 
മമിച്ചവരെ നിരാകിച്ചുഭകറണ്ടു ജീവിച്ചിരിക്കുന്നവരില്‍ 
പതിഞ്ഞു. മരമ്മിളയുടെ പൃതിയ പരിചയക്കറരില്‍ ഒരാ 
ൂല്ലെതില്‍ മറെറാരാഥം മിക്ക ദിവസവും മപ്പയ്തം അവരെ. 
ക്ഷന്നിക്കുക പതിവായി തീന്ര. എന്നാല്‍ അധഖിടെയെ 
ല്ലാം ചത്തമാനത്ത്‌ി ന്നുള്ള വിഷയം ഒന്നുതന്നെയായിരുന്ന. 

അതായത്ത്‌ , ക്ഷേതനാഥനെറ മരണപത്രം, അത്തരത്തില്‍ 
ഒരു മരണപത്രം എഴുതുന്നതു ശരിയൊ തെറെറാ? കമ്മി 
ഭയടെ സ്വതന്ത്രാഭിലാഷങ്ങളെ എത്രത്തോളം അദ്ദഹം 
ചിലവെക്കേണ്ടതായിരുന്നു, ഇങ്ങനെ ഒരവസരത്തില്‍ അ 
ചര്‍ അവരുടെ അഭിപ്പായത്തെ എത്രത്തോളം ആറലാച 
നയോടുക്ൂടി മപയോഗിക്കണം, ഈവക സഗേതികുളെ 
കറി ചുമ. വാഗ്വാദങ്ങമള ധാരാട്ടമായി കേട്ടു വിഷമിച്ച 
തൂതമ്മിഭ, തനി മഖ സ്വന്തമായ ഒര്‌ പ്രായത്തെ ആലോ 
ചിച്ചുറക്കുന്നുതിന്ന്‌ അവറം മ. സ്വല്ലമായ ശകഷിയും്രീടി 
നശിച്ചു പോകുമോ എന്നു ചിചപ്പോം ശ്മിക്കാവണ്ടായി 
രുന്നു, വിരുന്നിന്നു ശേഷം ഗൃഹസ്ഥര്‍യാട യാത്രയം പറ 
ഞ്ഞു രാത്രി ലീട്ടി ലെത്തിയാല്‍, തലയില്‍ ഓാടുംതല്ലി മറി 
ക്കുന്ന ഒരു കൊടയാററികന്‍്റെ അനുഭവം അപഠംണ്ടാവുക 
പരത്ളിവായി തീവ്ര. അതുകൊണ്ടു ശബ്ദലോകത്ിയല്‍ നി 
സ്‌" അതിനെ തട്ടിനീക്ി ഒരു മാറ്റമുണ്ടാക്കി അവിടെ മ 


അദ്വ്യോയം ൧൨ ൧൨൩. 


റെറാരു ദൂതനെറ പ്രവേശനം എളുപ്പമല്ലായിതന്നു. ഒരു 
സമയം, ഉരമ്മിള മുകളിലേക്കു പോകടമ്പാഠം, സമരേറ്രു 
നെ കണ്ടേക്കാം, ആ തൂടുങ്ങിയ കോണ്ിിപ്പടികളിന്മേന്‍കല 
ച്ച്‌ ആയാടടെ കൈ അവളുടെമേല്‍ തൊട്ടു എന്നും വരാം. 
തുധഥ്മിള അപളൂടെ മുറിയില്‍ കടന്നാല്‍, സകല: വാഗ്വാ 
ഭ്ജല്ലം വത്തമാനങ്ങളലും അവരുടെ മനസ്സില്‍നിന്നു മാഞ്ഞു 
പേഷട്േ ത യുവഹ്ൃദയമാകുന്ന പീണയില്‍നിന്ന്‌' അന 
ഗ്രൂഭമായി പ്രവഹിച്ചിരുന്ന സ്വരമാധുയ്യയത്തിന്നിടയില്‍ ആ 
ലോചനുകഠംക്കൊ യുക്തിയുക്തമായ വലാഗവാദത്തിന്നൊ 
സ്ഥലമുണ്ടായിരുന്നില്ല. അവരുടെ വശീദതങ്ങളായ യുവ 
നേതൃങ്ങറംക്കു കാണ്ടവാന്‍ കഴിഞ്ഞിരുന്ന ലോകത്തിന്‍െറ 
ലദനാഫരത്പം പലണ്ണ്രാലോചനുയും ദൃഡ്യതയുമെതെയിട്ടുള്മ. 
ഒരാഠംക്ട കാണ്ടന്നതിന്നു കഴിവുശ്ള തല്പായിരന്നു. മോ. 
നിയമനംകൊഖ്െ തന്‍െറ മനസ്സിന്‍െറ ൌല്ലല്യത്തെ പ 
രിഫടിപ്പഠനായി സമരേവ൯ എത്രത്തോളം അകുന്നു നി 
ന്നവൌ ശയമ്മിച്യെ കാണതെ കഴിച്ചുപൊ, അത്രത്തോ 
ഉം ആയാമ്മൂടെ മനസ്സിന്നു, അസ്ധാസ്ധ്വും വജിച്ചു 
വന്നു. മു്ു പത്തു പ്രാവശ്യം അവളെ കണ്ടിരുന്ന സമ 
മത്തിന്നിടയ്ക്റ്‌ ഇപ്പോ ഒക്കല്‍ മാതൂമാണ്‌' കാണുന്ന 
ത്‌ "എന്നാരു ഒയ് ഒരു കാ്സ്ല, വേണ്ടി ആയാളുടെ ഹൃദ 
൦ പത്തു തവണ കണ്ടിയുനാ കാലത്തുദ്മാകാത്തവിധ 
ത്അില്‍ ക്രദുതലായ ആശയോട്ടം ഉ.തക്കുണ്ണംയാടം ധൃതി 
പ്പെടുവാന്‍ തുടങി, മുകളില്‍ പോകുന്ന അവസ്സരങ്ങളി 
ലെല്ലാം താന്൯ കമ്മിളയുടെ മുറിയിലേക്കു തിഭിഞ്ഞു നോ 
ക്മാതെയിരിപ്പാന൯ ന്തൂജിച്ചു, തന്നാല്‍ ആയാളുടെ ശരൂവ 
ണങ്ങം ആ ണ്ജിധിയങ്ങളു ടേയും ധമ്മക്ഭളെ നുടതൂുവാന്‍ 


൧൨൪ ഹേമപ്പഞ്ജരം 


ഉടനെ പുറപ്പെട്ടു; ആ മുറിക്കകത്തുണ്ടാവുന്ന, ഒരുതാ 
ക്കോല്‍വളയത്തിന്‍േറയൊ വളകഷ്ടടെ കിലു കത്തിന്‍േറ 
യോ, ഏതു നിസ്സാരമായ ശബ്ദവും തിറ ശ്രദ്ധാ്ത ലി 
ഷയമാകാതെയിരുന്നിട്ടില്ല. ആയാളൂ.ടെ മനോവികാരങ്ങ 
ആടെ മനമക്കറിയ ഒഴുക്കിനെ ആത്മസംയമനംകൊണ്ടു മാ 
ശ്ൂത്തെ തിരിച്ചുവിട്ട്‌ എത്രത്തോളം നിരോധിക്കുവാന്‍ സമര 
ഫസപ്പെട്ടുവൊ, ആ നദി വിസ്താരം കുറഞ്ഞ അതിന്‍െറ 
വഴിയില്‍ക്രടെ അത്രത്തോളം ശക്തിയില്‍ ഒ്റുകുവാനും തു 
ങ്ങി. വിരുദാഭാഗങ്ങളിലേക്ക്‌ ഇപ്രകാരം അനദ്യ്യായം 
ക്രടാതെ വലിക്കപ്പെട്ട കാരബം സമരേന്്രമന്‍റ പതിവാ 
യുമ്മ, ഉത്സാഹം ആയാളെ. പിട്ടുപോകുന്നതായി കാണ 
പ്പെട്ടു. പാഠശാലയില്‍ ആയിടയായിട്ടു ശിഷ്യന്മാരെ ശാ 
സിക്കുന്നതിന്ന്‌* എപ്പോ? നിഖ്ലന്ധിതനായി. ലീട്ടിചും രാ 
മസുന്ദരിയുടെ ക്ഷണത്തില്‍ ക്ഷുഭിതനായി അവരുടെ മുഖ 
ത്തുനോക്കി അവയ്യചഛ്ള ഉത്തരവും കൊടുത്തു തുടങ്ങി. സ 
മരേന്ദ്രന്‍റ നിത്യജീവിതം ൦*സ്റ്റേഫിതന്മാരാല്‍" ഉപദ്രവ 


മായി തീന്ന. അവരുടെ രഫസ്വമായ സഹതാപത്തില്‍ 
നിന്നും പരസ്ധുമായ പരിഫാസമ്തില്‍നിന്നും ശകാരത്തില്‍ 
നിന്നും രക്ഷപ്പെടുവാന്‍ ഒരു മാദ്രം ഇല്ലാതായി. ഫാസ്റ്‌ 
ത്തിന്നു ള്ളില്‍ ലാസ്ത്രവം ഒളിഞ്ഞു കിടക്കുന്നു ദിക്കില്‍ ആത്മ: 
രക്ഷാ വഴി നോക്കാന്‍-ഒയപ്പെടുന്നുു അല്ലെയ്ില്‍, ത 
ത്സമയതത്തെ ക്ഷോഭം, തന്നെത്തന്നെ അതിലേക്ക്‌ അധി 
കരം നയിക്കുന്നതായി കാണാം, അതേ കാരണവശാല്‍ത 
ഒന്നെ തനറെറ സ്ന്റേഫിതന്മാരുടെ ക്രട്ടത്തി ല്‍നിന്ന്‌ ഒഴിഞ്ഞു. 
നില്പാന്‍ നിവൃത്തിയില്ലാതേയുമായി. അതിനാല്‍ അവരോ. 
ടൊന്നി ലവ്‌ അവരുടെ വിഷമയങ്ങളായ ബാണങ്ങാംക്കു മാർ 


അല്യോയം ൧൧ ൧൨൭ 


കാണിച്ചു കൊടുത്ത്‌, പുറമെ പുഞ്ചിമി, രുകിക്കൊണ്ട' ആ 
യാഠാക്കു പെരുമാഴറണ്ടതായും വന്നു. വീട്ടിലാകട്ടെ, തനി 
ക്കു ഭയത്തിന്നു ളൂ, കാരണമുണ്ടായിരുന്നു. പുറത്തൊ ദ്ര്രൂര 
തരങ്ങളായ ആക്രമങ്ങളും. ഇങ്ങനെ അകത്തും പുറത്തും ഒരു 
പോലെ കിട്ടിയ അടിയുടെ ഫലമായി ആയാളുടെ ക്ഷമ 
യെല്ലാം അസ്തുമിക്കേണ്ട ഘട്ടത്തിലെത്തി. ആയാളുടെ 
ചെൌരുഷം ആ അപജയത്തെ അതു ക്ഷണത്തില്‍ സമ്മ 
തിക്കുവാന്‍ ഒരുങ്ങിയില്ല, എന്നാല്‍ ശരൂപക്ഷത്തിലും ശ 
കതി കുറഞ്ഞിരുന്നില്ല. അപ്രകാരം ആയാളെക്കൊണ്ടും 
പ്രവത്തിപ്പിക്കേണ്ടതിന്നുള്ള അതിന്‍െറ നിശ്ചയം അധി 
കഠ ദരഡ്ഥതരവയമായിം 

വീട്ടിലുള്ള മറ൨ ജനങ്ങറം തന്നില്‍നിന്ന്‌ അകുന്നു 
നിപ്ലയന്നതിന്നു ശ്രമിക്കുന്നതായി മന്സ്സിലാക്കുലാ൯ ഉരമ്മി 
ഉയ്കു" അധികതാമസം വേണ്ടിവന്നില്ല. സമരേദ്്ര൯ ഇര 
കാലങ്ങളില്‍ അവരോടു കഴിയുന്നതും ഒഴിഞ്ഞുനിവ്ുന്നു 
എന്നുള്ള, അവസ്ഥ അവമ്മടെ മനറ്റില്‍ കൃതജ്ഞതയെ 
ജനിപ്പിച്ചു. എന്നാല്‍ അടുത്ത നിമിഷത്മില്‍ ആആ കൃത 
ജഞ്ഞത ത൭ന്‍റ ആത്മാഥിമാനത്തിന്നു ചേര്തതൊയ ക്ഷത 
മ്തിന്‍െറ തുരക്കില്‍പെട്ട്‌' ഒറുകിപ്പോയി, അവര്‍ തമ്മിള്‍ 
ഭ്വ൪പിരിയണമെന്നുളമതു വാസ്തരവംതന്നെ. ഏന്നാല്‍ 
അത്‌' ഇത എട്ുപ്പുത്തിമലാ? ലോകുംമു വനും സഖവും, 
ധനവും വസ്തൂമ്ലേം, ഐശ്വയ്യവും ഒരു ഭാഗത്തു നിപ്ലം 
ട്ടെ--നാശം പുണ്സുതയോടുക്രടി മവദാഗത്തു നില്ലട്ടെ, എ 
ന്നാലും ഉമ്മി, അതില്‍നി പിവമാവുന്നത്‌ അത്ര 
സുസാദ്വ്യമാിരുന്നില്ല. ചുറവപാടുമുക്ള സംഗതികറം അ. 
വളെ എതരതടന്ന നീക്കിക്കൊണ്ടുപ്പോയാലം, അച 


൧൨൬ ഫേമപഞ്ജരം 


ൂരതരമായ ത്ത നാശത്തെ, തന്‍െറ പവ്ൃസ്നത്താല്‍ കേഴ 
അതായ ഹ്ൃദയമ്മോടുകൂടെ അനുഭവിക്കുവാന്‍ ഒരുക്കമര 
യിരുന്നു. എന്നാല്‍ സമാരന്രന്‍െറ ആ നിദ്റീയമായ മു 
ഖഭാവത്തിലും തുഠിച്ച നോട്ടത്തിലും കയണയുടെ ലഞ്മേന 
പോലം കണ്ടിരുന്നില്ല. 

സമരേന്്രനെ സൂക്ഷിക്കേണ്ടതിന്ന്‌ ുരമ്മിളസ്തു്യ കരഭ 
രുടെ ഉപദേശവും കിട്ടിക്കൊണ്ടിരുന്ന, ഈ ജോ മു 
ഖ്യമായി ഗിഭിബാല തന്നെയാണ്‌ നിററ്‌,ഫിച്ചിരന്നത്‌. 
അവര്‍ ഏടയ്യലെടയ്ത്; മുനമ്മിളുയെ തറ ഗ്രംത്തിലേ 
ക ക്ഷണിച്ചുപോകയും, രിമിചികട്ടാ, അല്ലാതേമധ ലവ 
ളെ കാണുവാന്‍ വദികയും, ചെയ്തിരുന്ന, രാമസുന്മര। ദ 
വളെ സല്ഭിക്കുലാ൯ അധികസമയം എടുക്കാമേയായി. 
ഗിമിബാല തെറ ഗൃപ്ഫത്തിയ വന്നാല്‍, രാമസുദ്മധി മ 
ക്യാടയ്ക്ധേണ്ടി ഒഴിക്കുചാന്‍ നിവ്ൃത്തിയില്ലാത്ത ചില തപ 
ചാരവാക്കുകഠം പറഞ്ഞിട്ട്‌ ംഖിം ിട്ടുപോകംം എ. 
നാല്‍ ഈ നടപടി ഗിരിബാലയുടെ കൃദ്ദേശധിന്ന സൌ 
കഷ്്യമായിതീന്നതു കൊണ്ട്‌, ശഖലംക്ക്‌' അതുകൊ” കട്ടും. 
അലെരകികം തോന്നിയില്ല. ലൌകികലിഷയങ്ടളിലിളമു 
പരി ചയക്കുറവിനാല്‍ ഉരമ്മില എന്തെല്ലാം അബദധങ്ങറും 
പററിച്ചേക്കാമെന് ഗിരിബാല ഏപ്പോഴും ഒയപ്പുടുന്നതാ 
ജയി നടിച്ചു അവഠം ആൃമ്മിളയോടട സമാല്ലോ്ിം ഇപ്രകാ 
രം ഉ.്പദേശിച്ചിരുന്നു:-- *ഇപ്പാഴിഒക്യെ ചെയപ്പുക്കാര്‍ എ 
തൂ രരശരൊരാണെന്ന്‌, എന്മെറ കുടീ, നിനക്കറിഞ്ഞുക്രട. 
മൊ യെ വകക്കാരെ വളരെ കണ്ടിട്ടുണ്ട്‌. അതാണ്ട്‌ 
ഞോന്‍ നിന്നെപററി ഭയപ്പെടുന്നത്‌. നിനുക്ക്‌' ഈ കാ 
ഖദെമില്‍ അവരായിട്ടു വളരെ ഫടപഴകേണ്ടിവയം, അ 


ത്നദവ്റായം [നി ക൨൭. 


തുകോണ്ടാണ്‌ ഞാന്‍ നിന്നോടു സുക്ഷിച്ചിരിക്കുലാ൯ പറ 
യുന്നത്‌. ജനങ്ങറം ഒജ പെ൯ന്‍കുട്ടിയെ കുറിച്ച്‌ ഒട്ടും 
യില്ലാതെ അഭിപ്പായപ്പെടുമെന്നു നിനക്കറിഞ്ഞുക്ര 
െ₹ ്‌, 

ഇസ്റ്യോഴത്തെ ചെവഡ്റ്യുക്കാരായിട്ട പെരുമാവവാന്‍ 
കൂരമ്മിൂക്ക്‌ ൃടവന്നിട്ടക്ളൂത്‌ സമരേന്ദ്രാനാടും ലളിതേ 
ടും മാതൃമാണ്‌; അതിനാല്‍ അവക്കു” ആ സുപനയുടെ 
അമ്ഥവും നല്ലവണ്ണം മനസ്സിലായി,തതന്‍റ സ്വണവം വല്ല 
അപവാമേത്തിന്നും കാരണമാക്കിയേക്കമൊ എന്ന്‌ അവഠം 
കരടക്രടടെ ഭയപ്പെടവാന്‍ തുങ്ങി. തമ൯റ മാരോതൊ പ്ര 
വൃത്തികളേയും സ്ൃക്ജിച്ചു പരിശോധിക്കുവാന്‍ ത്തരംമിച്ചുട 
അവയില്‍ അപ്പമറ്യാടയാടയാ അ ബദ്ധമായൊ ഒന്നും ഇ 
ല്ലുന്നു കണ്ടപ്പം, അവരുടെ ജയം അതിലധികം ദ്ധി 
ച്ചു. സമേവ്വന്യെ കണ്ടുമുടിയാല്‍ അനാസ്ഥ ദാവിപ്റ്റാനുള്. 
തന്‍െറ ഗ്രരത്തില്‍ അവരുടെ മുഖം ശോണതയെ പ്രാപി 
ല്ല ആൃയാമ്മടെ കയ്്റില്‍ എന്തെയിലും കൊടുക്കുവറന്‍ 
പോയതേ, സമാധാനപ്പെടുന്നതിനു പ്രത്യേകം യ്രദ്ധിക്കു 
സമ്പോഠം ആ സാധനം ഡിലത്തു വീഴത്തക്കവിധത്തി! കൈ 
കാം പിറുതുടങ്ങി, അവക് തമ്മില്‍ മുമ്പണ്ടാധി മന്ന 
അൃയ്യിമമായേ ബന്ധം നശിച്ചു. ചേറെ തരം ഉണ്ടാകുന്ന 
തിന്നുക സവാറവും ഇല്ലാതായി. 

ഒയ ദിവസം സമരേന്രന്‍ പാഠശാലയില്‍നിന്നു മട 
ആി എത്തി, ഉമ്മറത്തു വാതല്‍പഠിമേല്‍ കാന്‍വെല്ല 
പ്പയോഠം, കയമ്മിള പൂമുഖത്തു ലളിതന്മമായി സ്ധംസാഴിച്ചു 
കൊണ്ടിരിക്കുന്നതും ലതി പുല്പക്ഷട്ടികളെ കളിപ്പിച്ചുകൊ 
ണ്ട്‌ ഒരു കോണില്‍ അവ്‌ പുറം തിരിഞ്ഞിരിക്കുന്നതും 


൧൨൮ ഹേമപഞ്ജാം 


കണ്ടു. സമരേന്ദ്രന്‍, ആ മുറിയില്‍ കടന്ന്‌ ലളിതനെ കഴ 
ത്തില്‍ പിടിച്ചു തള്ളി ആ വീട്ടില്‍നിന്നു പുറത്താക്കുവാന്‍ 
ആധഹിച്ചു; എന്നാല്‍ അതിന്നു പകരംപ തിരിയെ പുറ 
പോയി, തെരുവുകളിലെല്ലാം തനിയേ ഒയ്‌മ്പതുമണിവ 
രെ വന്ന്‌ ക്ഷീണിച്ചു മടങ്ങി എമ്തി. 

വളരെ പരിദ്രമത്തോടെ കാത്തിരുന്ന രാമ സുന്ദരി, 
ഈ രാത്രി ഇത്ര വൈഷന്നതുവരയ്യ്ം എവിട്െയായിരു 
൯31) എന്നു ക്ഷമയില്ലാതെ സമരേദ്രനോട ചോദിച്ച. 

തെരുവില്‍? എന്നു സമരേന്്രന്‍ മുഖംമുറിച്ച്‌ ഉത്ത 
രം പറഞ്ഞും 

“ഇത്ര വളരെ വൈകന്നതുവരരെ തെരുവില്‍ എന്താ 
ണ്‌ ചെയ്തിരുന്നത്‌ ? ലീട്ടിലേക്കു വരാന്‍ പാടില്ല?” എ, 
ന്നു രാമസുന്ദരി പീങ്ടം ചോദിച്ചും 

6ൂരാഠംക്കു വീട്ടില്‍ മടങ്ങിപരാന്‍ തോന്നാത്തവിധ 
ത്തില്‍ അവിടത്തെ സ്ഥിതി അങ്ങനെ ഒരയയിട്ടുണ്ട്‌ ? എ 
ന്നായിരുന്നു അതിന്നു സധരേവ്ന്‍ ഘനസ്വരത്തില്‍ ഉത്ത 
ഭം പറഞ്ഞത, “ 

രാമസ്പന്ദരി ശകാരിക്ഷവാ൯ തുടങ്ങി; എന്നാല്‍ അ 
തിനെ ചേശംപോലം ഭഗൌനിക്കാതെ സമമേസന്‍ സ 
ന്തം മുറിയിലേക്കു പോയി. തുരമ്മിള അടുത്തുണ്ടായിരു 
തിനാല്‍, സമേന്ദ്രന്‍െറ ഈ അഭിഃപ്പായത്തില്‍ അ 
ന്തര്‍വിച്ചിരുന്ന ഓവത്തെ നല്ലവണ്ണം മനസ്സിലാക്കി. [ 
ത്‌ അവരില്‍ വല്ലാത്ത അസ്വഖത്തെ ജനിപ്പിച്ചു. എന്തെ 
ന്നാല്‍ സമരേറ്രന്‍ വീട്ടിലേക്കു വന്നിട്ട്‌ അകത്തു കടക്കു 
ചാന്‍ ഭാവിച്ചതും, അതു ചെയ്യാതെ വീണ്ടും പുറത്തേക്കു 
തന്നെ പോയതും അവഠം കാണാതേയിരുന്നില്ല. 


അദ്ധ്യായം ൨൦ ൧൨൯ 


രമസുന്മ രിം കാര്സ്ഥിതി അറി മുവാ൯ വിഷമമു 
ണ്ടായില്പ അവക്കും മൌമ്മിളയോട ഉളളില്‍ കോപ്പം 
തോന്നിത്തുടി മറെറാരാഉ ടെ ഈ പുത്രിയെ തന്‍റ 
താക്കവാനുമ്മ, ആഗഹം ആല്യംമുതല്യ അംക്മണ്ടായി 
യുന്ന രി.രാം. ആ ആശയുടെ നിവൃത്തിക്കുകള ഭംഗവും 
അഭതോടുഷ്രടി അപരുടെ പ്രിയപ്പെട്ട സമതനെറ മനസ്സി 
ന്ന വസ്സശ്ൂടിയ ഇപ്യ്രാരംഗവും തഥശിലുമമ ബന്ധം അവഠം 
അറിഞ്ഞിരുന്നു. ല:മസുവധി എന്തെന്നിലം തരനെറ സ്വ 
ന്മമായം സ്വകാ്യരായുമുമമ ആവശ്യൃത്തിന്നുവണ്ടി ഉന 
മ്മിളയുടെ കൃത്യ വഫാത്തിനു. മാഗ്ലങ്ങളിള്‍ന്ദിന്ന്‌* 
അവരെ നി രാധിക്കുന്നെത്റയി അവരുടെ വല്ല ഗ്രണകാം 
ക്ഷികും, ഒരുസമയം ഗിരിബാല തന്നെയും, പറ്മുനുട 
ന്നിരി ഓം അതു ക൦ംക്കുന്നതു രാമസുന്ദഴിക്കു സന്തോഷ 
പ്രദമാകു വാന്‍ തരമില്ലപ്ലെ. രാമസ്ൃന്ദരിയുടെ ഭവനതി 
ലെ പ്ൃശാന്തതസ്ത്യ ഭംഗം വരുത്തുന്നതായ ത്ആ ബാധയുടെ 
ആരംഭതിന്ന്‌ ഉരമ്മിമ ഉത്തരവാദി യായി രുന്ു അതു 
ഹേതുവായിട്ട്‌ അരപ്പ്യാളു്ലേഏായി അവക്കു പലേ മുള്ള. 
, വാശ്കകട്ടും കെഠംകേണ്ടതായ। വന്ത. ഞ്ആ കഷ്ണാവസ്ഥ 
യി അപ്യോഴ്‌ അദ്യ മസിലും സധതപിക്കുചാ൯ 
വഠംര സ്റ്റേഫിതരും ഇണ്ടായിരുന്നില്ല- ഏന്നാല്‍ തെറ 
മനോധേദയയെ പറവ) ആലോചിച്ചുകൊണ്ട്‌ ഒരു മൂല 
യില്‍ ഇരുന്ത കുഴിപ്പ്യാനും ഉയമ്മിള്ത്്‌ അല്ല്ോം സാധിച്ചി 
രുന്നിച്ല, എന്തുകൊണ്ടെന്നാല്‍ അവധംക്കു ശ്രടര്രമടെ ഓ 
രോ ക്യണനങ്ങറം കിട്ടിക്കൊണ്ടിരുന്നു, വപ്പ കാരണവും പ 
റഞ്ഞ്‌ അവയെ നിരസിക്കുന്നതിന്നൊ തീരെ ഉപേക്ഷിക്കു 
നനതിന്നൊ ഉമ്മു. മന്തി ഉമ്മി ുതുണ്ടായിരുന്നില്ല. 
ട്‌: കം 


൧൩൨൧ ഫേമപഞ്ജരം 


മപ്പൂവളം കൌണ്ടറന്ന റിര്നെതു താന്‍തന്നെ ക 
ത്തിയ സോടായിരുറിട്ടം, ൮ പുസനല്‍ രാ 
മസി കരമ്മികുഷേ. ഴം അഴുപ്പുമെപ്ലാം വിട്ടുകള 
ഞ്ഞു. ല:വഠം അവരുടെ പെരുമാററത്തില്‍ മര്യാദ ചിട്ടി 
തില്ല, ന്നാല്‍ അവഠം മ ഭാവംകൊു മാത്രം തൃഷ 
പ്പട്ടു. തന്നോടുമമ വേരെ പിട വാനു, അവരു 
ടെ ശതമ കണ്ടിട്‌, കൃരമ്ധികച തൊ കഷ്തകളെക്കു 
റിച്ച്‌ അവരോടു ചോധി പവന്‍ പധ്യപ്പെട്ല്ല. അതു 
വാസ്യ ഉനഗ്ധിളയടെ ഫൂ കാഡജീ ശിര ഷേല്‍ സുഖമൊ 
ഭ്ഖവമൊ മണ്ടാ മിയുന്നില്ല; . ത്ത ഇസ്ലം യവ 
രഖിനവേറയും പട്ട്ണ്ടായ മിന്നാ പാപം കഴ 
ബി. ലോക്ക മനുഷ്യാരാംം തശിക്കു ഫിറ പതാക 
ഡകിപാംല കി ഷയാവ്ൂകലത്തേതു മ്മാ പ്‌] 


"രികുട്ടെ ്ല്േമറിയന്തതതിനന ജം ബ്ദുനിയും 


[ 


വധുടെ ലയ 
അപാംില്ല രതം ഏതുഡി പോയാല്‌ സേര 
ഖ്യം സമ്ധാഭിപ്പുന്‍ കരി കം ണനനിയുചാന്‍ല്‍ സാധിപ്പില്ലഃ 
പ്ലേന്നാധ ഓം കാരണങ്ങമാള്‍ നിഖ്വവധികപ്പെടമു 
മെംബ്‌' വത്ഥതയില്‍ നിവ്യ അധഥംക്ഷ കഴിഷത്തി 


[7 


ഇര സ്ിതിധിഎ തന്‍റ തൃതനാസ്തിതയായ ജീ 
ലീയുടെ സശ്വധമമിയ മാത്രം അവദ്‌ ഖം ആശാ 
സം ലഭി, അതിപിട്ടയില്‍ ലളൂടെ പടിചയത്തി 
ണേ ചില ച്രടിക്കറ്ു [ധി] ഫ്നായി ഞുപ 
രികയം ആത്മതമെയിയിക തവം പെയ്തു. തു 
ന്നാന്‍ ധീപ്ലു മയ കാടവാന൯ു പേ, വ്ര അരംത്ര സു 


സാബ്ലമാംരുന്നില്ല എന്തുമെ അല്‍, ഥീഫ്ിയടെ 
അച്ലുനും സമഹ വറ വിട്ടുകാനം മിന്‍ അപ്പഴിചിത 


അദ്ധ്യായം ൧൧ ൧൩൧ 


ന്മാരായിരുന്നു. അതിനാ ഈ രണ്ട തരുണി ക്രം ത 
മ്മില്‍ കാണുന്നതിന്നു വളരെ ബുദ്ധിമട്ടുകഠം നേഴിം ണ്ടി 
ഖസം ടീപ്പിഷ യാതൊരു ശ്രൂസലുംകൂടാകത മുന്ോകെ 


പോകാവുന്ന ദിക്കുകളില്‍ ഉതമ്മിളയടെ ഗതി തടയപ്പേട്ടു. 
ീപ്ലി ആവശ്യപ്പെടാനെ അവക്ടെ കാണുവാന്‍ പോകുന്ന 
തിന്ന മ്മിളയ്മ് കഴിഞ്ഞില്ല. ഏ്തെന്നാത്‌, അറ ടെ 
ഹൃഭയത്തിന്നു മറ്‌ വേല്ലി പ്പത്നായ ഒയ അനഭകത്തിനശ 
ഷം, അത്തരത്തില്‍ രണ്ടാമതും ഒരു നില വരസാതില്‍നി യ്മ 
അവറം എംപ്പാഴം ഭയപ്പെട്ടുകൊണ്ടിരുന്ന* രവഠം ീപ്പ'യു 
ടെ ഗൃഹത്തില്‍ മ്രടക്രൂടെ പൊയ്യൊണ്ടിരുന്നംപം ലീപ്ലി 
അവരെ നിന്ദിക്കഷൊ അപാഫസ കട ഷൊ മെയ്തരാലെ ? 
പ്രിന്നെ അവര്‍ ൃങ്ങനെ അവരുടെ തലഭപെറക്കി നടം? 
അവധപട ഫടയം ഒരു സംഗതിയല്‍ സ്ന്റേഹംമുലം ല്ൃന്ന 
പ്പെട്ടുപേയത്ു കൊണ്ട്‌, ഇപ്പുറം അവറം ക പിണ്ടം സേ 
ഫിചാവാന്‍ ധൈയ്ലയരില്ലാഭരംയായി. ച 
ളിഫ യിലുണ്ടായിരുന്ന ഒരു സ്വാരന്ത്ര വും റിശ്വസ 
വും ബൃധ്മയത്തെ അദന്വഷിച്ചുരിലുന്ന ഉമ്ധിളയുടെ മന 
ി സെ ബലാദാകഡ്മിച്ചു. അതുപ്പോലെ ഒല ധജവൂത്തി 
തസ്സിക്കുണ്ടായിരുന്നു എയില്‍, ഈ ജീചിതലു$ഃഖ ഖിന്‌ 
ന്ന്‌ അവശ്ടെ രഷിക്കമാധിരുന്നു എന്നായ മുന്നു ഉയമ്മിചയു 
ടെ വിചരരം. ടീഫ്ടിക്കു ഒരു തെറവപറവവന്‍ നിചര്തി 
ജില്ലുന്നു മറവു വക തോന്നത്തക്കവിധത്തില്‍ അത്തു 
സഫമാന സത്ച്ത്തോടും വിശ്വാസത്തോടും അവഠം വ 
ത്തിച്ചകൊണ്ടിരു ൬. ഇവരോടു തന്‍െറ ഹൃദയം തുറന 
കാണിപ്പാന്‍ ഉൂനമ്മിള ച്‌ ലപ്പോഠം ബ്ഗഹ്ച്ച ആവ 
സരങ്ജല്റി 4 അവാം ഒരു രീതിയെ അനുസ്ധിച്ചു സ്വയമേവ 


൩൨. ഹേമപഞ്ജരം 


പിശ്ച മിച്ചതായ മാദ്ലൂരത്ത അനുസരിക്കുന്നതിന്നു അ 
അചഭിധ്യകൊര്്‌ തന്റ ഭയത്തേയും പര മതത്തേയും ൩ 
ഗീ്ല്‌ ഷ്പ? അലം തന്നത്താ൯ ഈ സംഗതിയെക 
റിച്ച പിന്നെയും ആലോചിച്ച്‌ അസവ്ൃപ്പെട്ട പ്രവത്തിക്കു 
തിന്ന ശാതിയുണ്ടായ്മിരുന്നില്ല. സത്കോപം അവെ 
ലബ്ദുംത്ത തടഞ്ഞു നിമ്തി. മജ്ജയും അതിനെ സഫായി 
ആവാന്‍ എതി. തന്‍െറ നേരെ ഒന്നു നോക്കുകപോലും 
പെയ്യാത്ത ഒരാറംക്കു വേണ്ടി രവ മന മുഴുവനും വേ 
പട എന്ന്‌ അവറം മറെറാരാളോട്‌' എങ്ങനെയാ 
ണ്‌ പറയുന്നത്‌ ₹ തനിക്കു പറരിയ അതര ക്രൂരതരമായ ഒരു 
അപമാനത്തെ കഥ ഒരാഥംക്ക തന്‍െറ വായ്‌ കൊണ്ടു 
തന്നെ പറയുവാന്‍ സാധിക്കുമോ? എന്തെന്നാല്‍, ആവ 
ശ്യൂപ്പയഭാന്ത പ്രമം ഉതുഭവിച്ചുതായ അപരാധം, സ്ത്രീയ 
ടെ ടാഗതമാണെമ്കില്‍, ജനങ്ജാം ജമിക്കുകയില്ല, ലീഫ്ലി 
ക്കും ഈ തരത്തില്‍ ബുദ്ധിമുട്ടുള്ള തായ ഒരു വഴിയില്‍ കരടി 
റച്ചു സഞ്ചര്‍ ക്കേണ്ടതായി വന്നട്ടുണ്ട്‌' എന്നു മറ൨ ചി 
ലില്‍ നിന്ന്‌" ഉനമിചിച്ച കേട്ടിട്ടുണ്ടായിരുന്നുടു എന്നാല്‍ ദീ 
സി ഒ സ്വംഥതിചയ പററി യാതൊന്നും പ്രറയാതിരുന്നതു 
കൊട്‌; അവഠംമട്‌ അത്കോട്ടൊന്നും ചോദിക്കുവാന്‍ തര 
ശില്ലാത്താജി. ഒരുദിവസം രാവിലെ അവഠംക്കു ടീഫ്ഠിയുടെ 
മുറവിയിചിരിക്കുമ്പോഠം “ദീപ്തി, നിക്ങാം ഉടനെ കല്ലാണം 
ക ഭവാന്‍ പോകുന്നു എന്നു കേട്ടുവല്ലൊ. അതു ലാസ്തരവ 
രമ ഏന്നു ചോദിച്ചു. 

ട്യന്നാല്‍ സഖിയെ അതറിയിക്കുന്ന ആഠംക്ക്‌ ആ 
സംഗതി! ഏഭന്നക്കാഠം അറിയാം" എന്നു ടീഫ്ി ചിരിച്ച 
കൊട്ട്‌ ഉത്രം പറഞ്ഞു. “എന്ത്രകൊണ്ടെന്നാല്‍: തുട 


ദ 


നാഥയായ ൧൧ ൧൯൩൨൩ 


നെ കഡ്യാണം കുടിക്കേണ്ട ഒരു സന്ദദം എനിക്കു നേരി; 
വാവ ഒരു വിയും ഞാന്‍ കാണ്മാനില്ല" 

തുകട്ടെം ഉടന്പെബല്ലെത'ത വൈകിയി് ണക 
ുണ്ാകമൊ ഇല്ലയോ ഒന്നു തണ്ണോടു പറി 


ന ഒരമ്മിദു പിളള കേര: 
അഡമനെ വന്നേക്കാം ഏന്നു ക്‌. പി ചുരക്കത്സില്‍ 

താ പറഞ്ഞു. 

പ്ലിയുടെ അവ്വുനമ്മമാക്ഷ, അവറം രിരഞ്ഞെടുമ്ി 

മം വരന്ന്‌ പിവാഘാം ചെസ്ല കെ 


ധന്നതു വിര 


ധമാണന്ന്‌ ഈമ്മിളു (കേട്റണ്ടാധിരന്നും എന്താ; 
ടിപി; 


ി 
സാര യെ ഗ്രന ചുരുക്ത്തില്‍ അധഖസാ 

(നാല്‍ വിടും അതിനെപ്പറദി ചോരും ലെ 
ത്താ ്യത്തിയില്ലാതെയായി. ആ വിപയതൊ കറിച്ച്‌ 
അറ യുപാ൯ അലദ്യകട ഹൃദയം മമ്മിയെ പ്രേടിപ്പി യു 
ട്‌, വാം പിന്നയും ഇശ്ങനെ ചോിച്ചു. വേണ്ടില്ല 


നിമറംക്ക ശരിയാണെന്നു തോന്നുന്നതിനെ നിജം ഖ്യു. 
പ്പോഴും പ്രവമ്മാക്കും, മല്ലെ? നി.ംറംക൭ വഡ്ല തെറവം പ 
റവയേക്കാമെന്നു ഭയം തോന്നാവില്ലെ?” 

€ എറ മാമനെ, തെററിനെ ഭയപ്പെട്ട വാതുക്കറ? 
കാത്തുനിണു സമയം കുട്ടയുവാനായിട്ട്‌' എനിക്കു കാലം 
പോര. എനിക്കു ശദിയാണെന്നു തോന്നുന്നതിനെ ഞാ൯ 
പ്രദ്യത്തികൊണ്ടു പരീക്ഷിക്കും” അതില്‍ ലല്ല തെറവു 
ണ്ടെസിവ, അതുകൊണ്ട്‌” എന്ത്യ ദോഷമാണുമ്ളതി്‌? ഒരാ 
ഭൂടെ മെറിനെ ശ്രരിപ്പെടുത്താനുള അവസരം ആ ജയം 
ക്ക വേധത്തില്‍ വന്നു ചേരുന്നു. തെററ്‌ നെ ഒയന്നാെ 


ണ്ടു ഞാന്‍ അനങ്ജാതെ ഇരിക്കുകയാണെമമില്‍, എങ്ങനെ 
39൭ 


൧൨൩൨൪ ഹേമപഞ്ജരം 


യാണ്‌ അതിന്നൊരു നിവ്ൃത്തിയുണ്ടാവുന്നതെന്ന മോന്‍ 
ചോദിപ്ചോട്ടെ?" 

കരമ്മിളയുടെ ദാഫത്താല്‍ വരക്ന്ന ഹൃദയം അതി 
ന്‍െറ ശമനത്തിന്നു വേണ്ടതായ ജദ്യത്തിന്‍െറ രചി അറി 
യുനാതായി കാണപ്പെട്ടു. എന്നാലും അവറം പിന്നെയും 
ഇപപദാരം ചോദിച്ചു: “എന്നാല്‍ ആ തെററി ല്‍നിന്നു മോ 
ചിക്കുവാന്‍ ഒരു മാഗ്ലുരില്ലാത്ത ഒന്നാണെങ്കിലൊ?? 

പുറമെ അങ്ങനെ തോന്നിയിരുന്നാലും, അകത്തു 
(ഹൃദയത്തില്‍) അതിന്നു. വഴി ഏപ്പേഷും മുറന്നിടടിട്ട 
രാവും. അതിന്നും പുറമെ, വസ്തേവത്തില്‍ നിവത്തിക്ക 
്റടുവാന്‍ തരമില്ലാത്ത അബ്ബജമായിരുന്നാലം, തന്‍െറ 
ആലോചനയില്‍ ഒരാഭ്ം അതിനെ അപ്പകാരം എടക്കക 
യിമപ്ലുന്നാണ്‌' ഏറ ലിശ്വാസം, മൊപം വമുക്കുര 
ക്ഷഡ്യാപിക്ഷവാന്‍ ഇത്രത്തോളം ഒരു മാറ്റും മുണ്ടാക്കി 
യിട്ടുണ്ട്‌ 7. 

അവരം ആ ദിവസം അതിനെപററി അതിച.ധികമൊ 

നും പറഞ്ഞി. ടീഫ്ലിയുടെ വാക്കുകുറം ഒരഥ്ധിളയുടെ മന 
സ്റ്റില്‍ സ്ഭ മുഴ ്ിക്കൊണ്ടിരുന്നു. അതുപേലെതണ്നെ 
അവരും ഒയ അബദ്ധം ഒലയ്കു പ്വരിക്ഷില്ച"ലെന്താ? ൬ 
നനാ അവകഷ്, ബചി നല്‍കാന്ഭള ദേവത മുഖം തിരിച്ചു 
കരിഞ്ഞു. നേരെ ഒറിച്ച്‌, മായാടദവത ഇരുകരങ്ങളേയും 
നീട്ടികക്കാണ്ടുനിന്നു പൂജകനെ ബലാല്‍ക്കാരമായി ആകഷി 
ച്ഛടപ്പി ടന്നതാഷി കാണപ്പെടുകയും ലയന. 

ഉധ്മിളയെ. ആ ഗൃഹത്തില്‍ നിന്നു വീടി തന്‍െറ 
അടു താമസ പപ്പി ടന്നു അധികം ഗുണകരമായിരിക്കു 


അദ്ധ്യായം ൧൧ ൧൩൭ 


മെന്നു ഗിരിബലേ തീച്ചപ്പെടുത്തി. രാമസുന്ദരിയാകട്ടെ, 
കൂമ്മിളയോടു തവ്പ്യാലം രസക്ഷയത്തിലാകയാല്‍, അവരെ 
പോഷവാന്‍ ൮ടനെ സമ്മതിക്കുകയും ചെയ്യും. അനേകം 
കാരണങ്ങളാ൯ രാമസുന്മരിയുടെ ഗൃഹത്തിലുഭമ, നില ഉമ്മി 
ഭൂയ്യ്ുവളരെ സുഖകരമല്ലായ്യയാല്‍ അവര്രം പോരുന്നതിന്നു 
പക്ഷെ വിസമ്മതിക്കകയില്ല. മമേശബാബുവം ചന്ദ്രമോ 
ഫനബാബ്ദവ്വം നേഠിഴിക്ക തിരിയുന്നതിന്ന്‌ ഏത്രകാലം പി 
ട്രിക്കം? ഒന്നാമത്‌, അവര്‍ തന്‍റടമില്ലാത്ത പുരുഷവറ്റ് 
ത്തില്‍ പേട്ടവരാണ്‌; അതിലും വിശേഷിച്ച്‌; അവര്‍ അ 
പ്പോഠം അപി ഇല്ലതാനും. സുബ്ദോധന്‍ ലന്നെത്തുന്നതി 
ന്ന മുമ്പെ പ്വേമമാകുന്നസുവത്ത്തരഖലകൊണ്ടു” ഉരമ്മിരു 
യെ ബന്ധ” കാഠ്യ്ങം ചീയല്‍ മറിക്കുന്നതായാ്ം 
പിന്നെ സ. വേര തല്‍ തിരത്തെഴുക്കുന്ന വരനെറ സം 
ഗതിയില്‍ ൦ രിഭൂമിക്കപാ൯ അധികം കാരണമൊന്നമില്ല. 
അവര്‍ അലരുകട കൃത്യം നിറ്റ്ഫിക്കുന്നപക്ഷം, അവരു 


ടെ പുത്രനും ആയാദ്ടടെ മറയെ നനിരസിക്കുന്നതല്ല ത്രേ 
ന്ന ഗിരിബഘക്കു നല്ല ഉറഡ്ലണ്ടായിരുന്നു. 


ഗിരബാല ഒരു ദിവസം ഉരമ്മിളയെ കാണുവാന്‍ 
തലന്ന. നന്നു” അവരുടെ ദാവത്തില്‍: പത്‌ വിചധികം 
ഗീയവമുണ്ടാഥിമന്ന. അവര്‍ തരമ്മിളയുടെ പറന്തു 
കൊട്ടിക്കൊണ്ടു പറഞ്ഞു: “എന്‍െറ കുട്ടീ, ക്ഷേതരനാഥബാ 
വു ഞഞ്ജടുടെ പീട്ടിെ ഒരാളയിരന്നു. അദദ്ദഹത്തിനെറ 
മകളായ നീയും ഞ്ധടെ വീഠിംലക്ക ചേന്നചളാണ്‌. മ 
റെറാരു ദിടിലേഷഭമല്പ, ആരുടെ വളചുയ്‌ല്‍ നിന്ന 
നിറുത്തുന്നു നല്ലതെന്ന്‌” അദ്ദേഹം കരുത'യൊ അവര്‍ 
അവരുടെ മുറ ചെയ്യുന്നില്ല, ദ്ലേന്നാല്‍ പിന്നെ, ിന്നെ 


൧൩൬ ഹേനപത്തം 


നോക്കേണ്ടതു ഞ അമാ. ഷിനെറ നിത്വറ്ൃത്കിക്കായി 
ലീ ആദമോടും കടപ്പെട്ട ല- പിന്നെ എന്നിനാണ്‌ ലല്ല 
വത്ടേയം വീടില്‍ തമസ്ച്ച്‌, അസതടെ കറ നവാകകളെ 
ലം വിനത ? നന്നെ അച്യുത ശ്ര നില്‍ നാര 
ട്പ്അ കരുതുന്നവരുടെ വീട്ടിലക്ക നീ പഴില്ലെ? ഞാന്‍ 
ഇ പിട്ടദമസ്ഥദയാട വിവരിച്ച്‌ അവര പരയുന്ന 
ഒതുന്മാണെനം മനസ്സു ലാക്കട്ടെ??? 

കമ്മമുയുകെ റൃദയം തട'ക്കുവാന്‍ സ്തൂടശി, ഈ വീ 
ടട വില്കുയൊ? ഇവിട കക ലഖംപോലും വ്റെറ്വാസുഖെ 
മായം അവക്കു ഖിലജുമ്തു തിരുന്ന. ത്ര ഡികഥം 
മിത്‌, ഇട്ടിന്നിടയിള്‍ ലും സ്രേപ്രകാരമെൊം, രനാഥി 
യൂടെ പിത്തത്തിന്ന വെളിച്ചം കൊടുഥാന്നെ ര്യ ൭ 
അവും രാവ തടയു. അന്ധകാരത്തില്‍, രേപ്പകാരം പ്രാ 
ശിച്ചുകാസിരുന്നു ഇവിടെ അല മമ വ്യൃസനത്മില്‍ 
നിന്മ ക്വപ്പുടുററയള്ള ശ്രമത്തിരാ സകല സുഖവും പ്ല 
ഖവും ലിട്ടെ ദിര", എന്ത ഒയധംമോയ ഏകാന്തതയിലാ 
ണ്‌ ലീല ചാന്‍ പോകുന്നത്‌ ? അവഠഘംക്കു ശ്വാസംപോലും 
ഇല്ലാനെയായി. 

ഗരിിബാഭ, ആരമ്മിള നിശ്ചേഷ്ണയായിരിക്കുന്നതു, ക. 
്ടിട്ട്‌*, സ്വ ത്നത്തിഅമൂള, തഴസ്ഥമറിഞ്ഞ്‌ ഇടജ്ജനെ 
പറഞ്ഞു: കച്ച, ബദ്ധപ്പെടുവാന്‍ ആവശ്യമൊന്ദമി 
ലൂ. ഞാന്‍ ല്ല നെ പററി ഒന്നോ രണ്ടൊ ടിപസം ആ 
ലോചിക്കുട്ടെ. ന്യം അങ്ങനെ തന്നെ ചെയ്തുകൊംക: 
ഇതിന്നു മത്ര സുമ ഇത്തരാക്രടി കേഠംക്കുവാ൯ നി 
ലച്ാതെ ധി ബപ അവിടാംധിട്ടു. 


അദ്ധ്യായം ൧൧. 


സ്മരേന്ദ്ര൯ പാഠശാലയ്യ്ച പോകുവാന്‍ ബഭാപ്പെട്ട്‌ 
തുയണ്‍ കഴിക്കുകയായിരുന്നു. അപ്പ്യോഠം രാമസുന്ദരി, ചൂടു 
ഉമ ചോറ്‌ ആറവവാ൯ വേണ്ടി, അടുക്കല്‍ ലീശിക്കൊണ്ടു 
നിന്നിരുന്നു, 

പല വമ്തമാനങ്ങളും പറഞ്ഞുകൊണ്ടിരുന്നതിന്‍മ 
മെ അവർ പെട്ടന്നു ഇങ്ങനെ പറഞ്ഞു: “കഠംക്കണ്ടെം 
കൃരമ്മികയെ കരച്ചുടിവസത്തേക്ക്‌ അവരുടെ വീട്ടില്‍ താമ 
സിക്കാന്‍ കൊണ്ടു പോകേണ്ടതിന്നു അവര്‍ ആഗഫിക്കുന്നു 
എന്ന്‌ മിസസ്സ്റ്‌ ഗിരിബാല എനിക്കൊരു എഴത്തയച്ചിരി 
ക്ഞന്നു. അവര്‍ നിഒന്‍റ അമമാമന്നും ചന്ദ്രമോഹനബാബു 
വിന്തം എറ്റതിയിട്ടുണ്ടത്രേ; എല്ലാ ഏപ്പാടും ചെയ്തുകഴി 
ഞ്ഞു. ഉനമ്മിളസ്ത്്ചും സമ്മതക്കേ ടുണ്ടായിരിക്കില്ല, അവഠം 
ഇപ്പ്യോഠം എനെറ അഭി;പ്രായത്തിന്നു കാത്തുനിവ്വ,കമാത്ര 
മാണ്‌ അവരുടെ എ്ലഴുത്തിനെ സമ്പ്ദായം കണ്ടിട്ടു ദ്വേ 
പച്യംകൊണ്ട്‌ എ൭ന്‍െറ അസ്തി കൂടി ദഫിക്കുന്നു. ഞാനാരാ 
ണ്‌, അല്ലെ? ഏന്മിനാണ്‌ അവര്‍ ഇതൊക്കെ എനിക്കെ 
രുന്നത്‌ ? ക്ഷേതൃനാഥബാബു മരണപതരംകൊണ്ട്‌ി അവളെ. 
അവരുടെ കയ്യില്‍ വിട്ടുപോയിരിക്കുന്നു. ഇന്നല്ലെയില്‍ നാ 
രെ അവര്‍ അവളെ കൊണ്ടുപോകും, ഫിന്നെ എന്തിനാ 
ണ്‌ അവര്‍ ഈ വക സൂത്രങ്ങളെല്ലാം എടുക്കുന്നത്‌ 47 

സമരേന്ദ്രന്‍ വദിയ അസഫഹ്വൃൃതയോടെ “ചെറിയ 
മമമ” എന്നു വിളിച്ചു, *നിങ്ങറക്ക്‌ എഴുതുന്നതിനു അവ 
കഴ” ആവശ്യമുണ്ടോ ഇല്ലയൊ, ആ വകു വത്മമാനമെല്ലാം 

ക 26൭ 


ന] ഹേമപ്പഞ്ജാം 


എന്നോടു പറയുന്നതിനു നിങ്ങക്ക്‌ യാതൊരാവശ്യവുദി' 
ലൂ" എന്നു പറഞ്ഞു. 

44അത്തു ശരിയാണ്‌", ഐേനറെറ കുട്ടീ! ഇങ്ങനെ മ:൨൨. 
കള വരുടെ കായ്ക്യത്തില്‍ നിന്നെ അസവ്ൃതപ്പെടുത്തിട്ട്‌ എ 
ത്താണാവശ്യം? അവറം അവരുടെ ഇഷ്കംപോലെ പോവു 
കയും പ്രവത്മിക്കുകയും ചെയ്യോട്ടെ, മാമ്പഴം തിന്നാതെ 
ഏഴനോല്പയകയായോ? 

ആ സമയത്തു്‌ ഈമ്മിള എന്തോ കാജ്്യമായി താഴേ 
വരികയും സമരേറ്രന്‍ അവിടെ തൃറക്കെ പറഞ്ഞിരുന്ന 
തെല്ലാം കേഠംക്ഷകയും ചെയ്തു. കൂരമ്മിളയുദെ അധരങ്ങം 
പിറസ്തചചുവാന്‍ തുടങ്ങി; യാതൊരാവശ്ൃവുമില്ല! അവഠം താ 
മസിച്ഛുഘും പോയാലും യാതൊന്നുമില്ല! അവടടെ അ 
ഭാവത്തിയ,ല്‍ ആരുടെ മനസ്സിലും ി ല്യസാനത്തിനെറ 
ലാഞ്ചമനപോലമില്ല! സമരേന്ദ്രന്‍൯ എഴുനേവ്യുന്ന അന 
ക്കം കേട്ടിട്ടു" തുനമ്മിള ക്ഷണത്തില്‍ മുകളിലേക്കു പോയി. 

അന്നു സമരേറ്രന്‍ കോണിയിറങ്ങിപ്പോകമ്പോഥം 
തല തിരിച്ചു പിടിച്ചില്ല. ആയാഠം ഉറച്ചു നിന്ന്‌, തൂരമ്മി 
ഉയെ നല്ലവണ്ണം ഒന്നു നോക്കി. തെറ ഹൃദയത്തില്‍ 
തങ്ങിക്കിടക്കുന്ന വേദന മുഴവനും ആ നോട്ടത്തില്‍ ചീഴി 
പുറത്തുവരുന്നതാഴി കണ്ടും ആ അസഘ്യതരമായ നോട്ടം 
കൂതമ്മിളയുടെ നോട്ടത്തെ അയസ്ത്യാന്തമെന്നദപാലെ ത്ത 
കഷ ല്ല ണിത്തി. യാതൊരു വിധത്തിലും തന്‍െറ മുഖം തി 
രിയ്യ്ചന്നതിന്നു അവഠംക്കും സാധിച്ചില്ല. സമദേ്ദ്രന്‍ താഴെ 
പോയരോേഷം; കുറേ നേരത്തേജ്ജ്‌ തരമ്മിള മരംപോലെ 
ഇരുന്നിട്ട്‌, പെട്ടെന്നു. പൊട്ടിക്കരഞ്ഞ്‌ സ്സുന്ദരിയുമട 


അഭവ്യായം ൧൧ ൧൧൨൯ 


ചിത്രം കയ്ക്കില്‍ പിടിച്ചുകൊണ്ട്‌, “അമ്മെ, ഗലന്തുകൊണ്ട്‌ 
ഏന്നെ ഒരുമിച്ചു കൊണ്ടുപോയില്ല?" എന്നു പറഞ്ഞൂ. 

അതേ ടിചസാതന്നെ, തഈമ്മിള ഗിരിബാലയുടെ ൧൧ 
ഛിത്‌ ഞര്മ്ങകം സ്റുഹയ്ത'ല്‍ പോകുവാനും താമേസി 
വാനും ഒരുക്കമാണെന്നും അതിനാല്‍ അവരുടെ സൌക 
യ്യംപോലെ എര്‍്പ്യോളെമിലും ക്രടിക്കൊണ്ടു പോവാന്‍ വി 
രോധമില്ലെന്നും മവപടി അയവും കൂട്ടിക്കൊണ്ടു െപ്ഡു 
വാന്‍ പിറേറടിവസം മ.പ്സ്ത് മയി വരുന്നതാണെന്നു പ്പ 
യുവാന്‍ ഗിഭിബാല തവണക്കാമനെ അയച്ചു. അവളുടെ 
സമമാനങ്ങളില്‍ ചിലത്‌ അന്ന്‌* അതയാളെ എപ്പിച്ചാല്‍ 
തരു വണ്ടിയില്‍ കയററി കൊണ്ടുവരുമെന്നും അറിയി ച്ചിരു 
ന്നു. ുരമ്മില്ല രാമസന്ദടിയുടെ അടുക്കല്‍ ചെന്ന്‌ എല്ലാം 
പറഞ്ഞപ്പം അചര്‍, ഗെൌരവത്തൊടെ, ““നന്‍െറ 
സെരകര്റ്യാപോലെ ചെയ്തുകൊംക'" എന്നുത്തരം പറ 
ഞ്ഞു. തരമ്മിളം തന്‍െറ സാമാനങ്ങറം അധക്കയും ചെയ്തു. 

പ്രിററന്നാഠം, അതിരാവിലെമുത്ല്, ഗിരിബാലയു 
ടെ ആദൂകഠം ആ ഗൃഫമ്തില്‍ വന്നുംപോയുമിരുന്ന്‌' ഉയ 
ക്മ്ളയുടെ യാത്രയെക്കറ്ച്ച്‌ എല്ലാവരേയും ഓമ്മപ്പെടു 
ത്തയക്കൊണ്ടിരുന്തു. സമരേന്്ര൯ തന്‍െറ മുറിയുടെ വാ 
തല്‍ അകത്തുനിന്നു തറ്ിതിട്ട്‌ അതില്‍ ഇരുന്നിരുന്നു. കു 
രോ ചോടിച്ചതിനുത്തരമായി, സാമാനങ്ങഥം നീക്കുന്ന ശ 
ബ്ലും ആയാളുടെ ജോലിയെ തടസ്ഥപ്പെടുത്തുന്ന എന്നു രാ 
മസുന്ദരി പറഞ്ഞു. 

സമമേന്ദ്രദനാടു; സമാധാനമായി യാത്രപറയുവാ൯ 
ഏതൊരു സമ്പ്യദായഭ അനുസ്യിക്കേണമെന്നാലോചിച്ചം 
ലോചിച്ച്‌, ഈമ്മ്ള, രാരിമുഴ്ചനും ഉറങ്ങാതെതനെ 


ഹരാ ഹമപദ്തരം 


കഴിച്ചുക്രടി. ആയാളില്‍ കണ്ട ഹ്ൃദയശ്രുമ്പമായ അനാ 
സ്ഥവൂംശഷാ, സമരേന്ദ്രനെറ മുമ്പാകെ അവളുടെ മ൨ 
സ്സ്റിനെ ഇപ്പ്യോഠം വിട്ടുകളഞ്ഞാല്‍, പിന്നെ അവറംകഃ മ 
രണമല്ലാഭതെ മറെറാരു ശരണലുൃമില്ലെന്നു മരിച്ചു ഒ൭ടെപില്‍ 
തന്ിക്കവശേഷിച്ചതായ സമ്പത്തിനെ--ത്ഞ സ്വല്ലുനായ 
ആത്മാഭിമാനത്തെ --യെയിലും ചിട്ടുകളയാതെ പോകു 
വാ൯ സാധിച്ചെങ്കില്‍, വീണ്ടും ജീവിക്കാമായിരുന്നു; യുവ ജീ 
പിതശേഷത്തില്‍ പിന്നെ എന്തുവന്നാലും അതിനെപററ। 
വിചാരപ്പ്ടവാ൯ ആവശ്യയമില്ലല്ലൊം 

സമമേന്രന്‍ പാഠശാലയില്‍നിന്നു മടങ്ങി എത്തുന്ന 
തിന്നുമുമ്പായി ലതി വണ്ടിയുംകൊണ്ടു വന്നാലൊ? ആരാ 
വിലെതന്നെ യാത്ൂപറയുന്നതാണ്‌ നല്ലത്‌ എന്നുറച്ചു. സ 
മരേന്ദ്രന്‍ പുറത്തുവരുന്ന ശബ്ദം കേട്ട ഉടനെ, അവറം,. 
തനറെറ മുറിപിട്ട വാതുക്കല്‍ എത്തി, “ഞാന്‍ ഇന്നുപ്പസ്തം 
പോകുന്നു” എന്നു പറഞ്ഞു. 

ഇന്നു പോകയാണല്ലെ?"" എന്നു സമരേഥന്‍ മ 
ഫസി പ്പുകൊണ്ടു ചോദിച്ചു, “നല്ലത്‌, നമസ്കാരം.” 

പാഠശാലയിലെ വിദ്ദ്യാത്ഥികളില്‍ അതിധീരന്മാരായ * 
ലരുംകരടി അന്നു സമരേദ്ദ്രനെ ക്ഷോഭിപ്പിക്കുന്നതിള്‍ മയ 
പ്പേട്ടു. മറെറാരവസ്രത്തിലും ആയാമെെ അവര്‍ ആധി 
ധം കണ്ടിട്ടില്ലയിരുന്നു. 

മ്മുടെ ആശാന്‍ സാഫേബ്ബിന്‍െറ, ചോരയെല്പാം 


ഒരുഖാന്ത്‌ കുടിച്ചെടത്തൊ??” എന്നു ഒരു വിദ്യാത്ഥി മ 
റെറാരു ചങ്ങാതിയോടു സ്വകായ്യയത്തില്‍ ചോദിച്ചു, ത്ത 
ദ്ദേഫത്തിനെറ കണ്ണുകരിലെഴിച്ച്‌' മറെറങ്ങും ഒരു തുദ്ചി 


രക്തംപോലും കാണാനില്ല 


അല്ല്യായം ൧൧ [നി 


അല്ലെ; ല്‍, പലവിധംതിലുള്ള. പന്ികളില്പെ? ഈ, 
നാട്ട്‌ വിളപ്ൂപനി ഏത്തിച്ചേന്നിരിക്കാം. അധ്യഫത്തി 
ന്ദെയാണ്‌" അതു” ആയം പ്ിടിപെട്ടുതെന്നും വരാം"? ൭ 
ന്ന പങ്ങറതി മവപടി പറഞ്ഞു. 

തെ, അദ്ദേഹത്തിനെ പിടിപെട്ടിട്ടുണ്ടെന്നുളളൂ തു, 
തീച്ചയാണ്‌; പക്ഷെ വിച്ല്യപനിയല്ല--എന്നാല്‍ നല്ല 
പനിനിര്‍പിച്ചുകംപോലെ ചുകന്ന ഒന്നാണെന്നേയുള്ളു.?" 
എന്ന്‌ , പിന്നിലെ ഒ വയിലിരുന്നുകൊണ്ട്‌, എല്ലാം അ 
ടിയുന്ന ഒരു കടി പറഞ്ഞു. 

പാഠശാലയിലെ ജോലി കഴിഞ്ഞ്‌, സമരേന്ദ്രന്‍ വ 
ഉരെ നേരം വായനശാലയില്‍ കഴിച്ചുകൂട്ടി. തനറെറ ക 
ണ്ണ്ിന്നു മുന്പില്‍ ഖെച്ചുമ. കൂരമ്മിളയുടെ യാതയില്‍ ആ 
യാം ഒറ്റൂം താല്ലയപ്പെടില്ല. എന്നാല്‍ അവിടെയുള്ള. 
ലൈബ്ബേറിയിനെറ അമിതഭാഷണംകൊണ്ടു ബുദ്ധിമുട്ടിയ 
ട്ട്‌ ആയാഠം പുറത്തുപോയി; തോട്ടത്തില്‍ മരത്തണലില്‍ 
ഇട്ടിരുന്ന ബെഞ്ചിവേ. 3 ഒരു പുസ്തകവും നിവര്തിപ്പിടിച്ചു 
കൊണ്ടിരുന്നു. 

ുടനെ ആരോ പിന്നില്‍ദ്രുടെ വന്ന്‌” ആയാളുടെ 
ചുരലിന്മേല്‍ ഒന്നുതട്ടി; ഒരു ഇംഗ്ലീഷുകാരനെറ സ്വര. 
ത്തില്‍, ഉയനിക്കൊണ്ട ചോടിച്ചു-- “ഫെം പ്രൊഫ്‌ സ& 
ഹന്താ ഇയ്യിടെയായിട്ട്‌ ആദ്മം നിങ്ങളെ കാണാന്‍ കിട്ടാ 
ത്തത്‌ എന്മാ സുഖക്കേട്‌ ? ഞാന്‍ ഈ കേഠംക്കുന്നതെല്ലാം 
ഖാസ്ലവമൊ? 

4൭! രാജീപനൊ,? എന്നു പുസ്തകം തായ്്ിക്കൊണ്ടു 
സമരേ്ധ്രേനം പറത്തും 


൧൪൭. ഹേമപമ്മാരട 


രാജീപമുഖോപാദ്ധ്യറയന്‍ ഒരു കാലത്തു സമമരേന്ദ്ര 
൭൯൨ സഫാപ്പാഠിയായി ലന്ത. ആയിടയായിട്‌ അവര്‍ അ 
സ്യോസ്പ്ം അധികം കാണാറില്ല. രാജീപന്‍ ശീമയില്‍നി 
ന്ന മടങ്ങിചന്ന ആ അടുത്ത കാലത്തിന്നുശേഷം നാട്ടുകാ 
രായ ളൂ *കാച്പിരി'കളോട എടപഴഷന്നതിന്ന്‌ അത്ര 
൭യുക്കമായിരുന്നില്ല. അന്ന്‌ എന്നോ ഒരു നേരഖ്മോക്കി 
അപവേണ്ടി, ആയാഠം സമരേന്ദ്രന്‍െറ അടുത്ിരുന്നു, ഒരു 
സിഗാര്‍" ഏടുത്തു കൊുത്തിയിട്ട്‌* ഇപ്പകാരം പറഞ്ഞു--- 
അതെ, ഇതു രാജീവന്‍തന്നെ. ആയാളെ കണ്ട സന്തോ 
ഷംകൊണ്ടു നികഭറം മതിമയങ്ടുന്നില്ലെന്നതും തീച്ചതന്നെ. 
ആട്ട, ഒരൊററ വാക്കില്‍ തൃത്തരം പറയ്യ. നിങ്ങഥം തെ 
൨൮കാരനൊം, അല്ലയൊ?" 

സമരേന്ദ്രന്‍ തന്‍െറ പ്പസ്തകഠ വീണ്ടും തയത്തിപ്പിടി 
ച്ചുകൊണ്ടു പറഞ്ഞു; ുതെന്ത്‌ അസംബന്ധമാണ്‌” പ 
റയുന്നത്‌ 

രാജീചന്‍ ഉറക്കെ ചിരിച്ചുകൊണ്ട്‌, “അസംബന്ധ 
മാണ്‌, അല്ലെ, സംശയമില്ല? അതുൃന്തം പരമാത്ഥമായിട്ടു 
മ താണ്‌, നല്ലവണ്ണം ചിശ്വസിക്കാവുന്ന വഴിക്കു കേട്ടതാ 
ണ എന്നു പറഞ്ഞു. ടു 

നിങളും നിങ്ങളുടെ ലിശ്വാസരയോധ്യമായ വഴിയും 
ഒരുപോമധെതന്നെ. നിങ്ങുടെ വാക്കുകഠം എനിക്കു പ്ര 
സ്യയേകം സഖംതരുന്നില്ല. അതുകൊണ്ട്‌, വേറെ ഒന്നം 
സംസാഭിക്കുചാനിപ്പെങ്കില്‍, നിങ്ജറം മിണ്ടാതിരിക്കുന്നതു 
കൊണ്ടു വസിയ നഷ്ടം ഒന്നും വരാനില്ല." 

എറ ഇഷ്ട, എന്തിനു ദ്വേം്യപ്പെടുന്നു 87 1] 
അ രാജീവന്‍ ഒന്നൂടി പൊട്ടിച്ചിരിച്ചുകൊണ്ടു ചോദിച്ചു: 


അദ്്യോയം ൧൧ ൧൪൩. 


ത്യ ഒറിയ പെണ്ണ്‌ നിങ്ങളെ തോല്ലിച്ചുവൊ? അവഠം 
അരന്തരത്തിലു മ വളാണെന്നു ഞാന്‍,ലാസ്ത്രവത്തില്‍,കേട്ട.?" 

ടന്നണയാ"" എന്നു കോപിഫണനായ ഒരു പുലിയെ 
പ്പോലെ സമരേന്ദ്രന്‍ അലറി. “ഒരു മാന്യന്റെ പ്ൃയ്യിയു 
ടെ പേര്‍ നിക്കു ടെ വായ്‌ കെറണ്ടു പറഡരുത്‌. അത്ുത 
ന്നെ അവളുടെ തറവാട്ടിന്ന്‌' അപമാനകരമാണ്‌ 7. 

നോട, ഇത്ത പററിയില്ല, ലെന്‍ പറയാം മനന 
രമ്പോക്കിന്നും ഒരതിരുണ്ട്‌ ? എന്നു രാജീവന്‍, തല്ല്ാലം 
പരിഭൂമിച്ചെിലും, പിനീടു പൂദ്യസ്ഥിതിയെ പ്രാപിച്ചു 
പറഞ്ഞു: *എനിക്കിഷ്ഠമുമള തു ഞാന്‍ പറയും. അന്തുകൊ 
ണ്ടു നിങ്ങറംക്കെന്താ? കമൃരാന്‍െറ സധേനം തട്ടാ൯ നോ 
ഒിയിട്ടു തട്ടുകൊണ്ടിട്ട്‌ എനെറ അടുത്താണൊ ഉയററം 
ഒളിക്കാന്‍ വരുന്നത്‌ 4" 

സമരേന്ദ്രന്‍, പെട്ടെന്നു ജവിച്ചതായ ഒരു തീജ്വാല 
പോലെ; ചാടിയെഴുനേററ്‌ രാജിപനെ ബെൈഞ്മിന്മേല്‍നി 
ന്ന തട്ടിത്താഴെ ഇട്ട്‌, അതിന്‍െറ ഇരുന്ദ്യകാലുകളില്‍ ന്നി 
ന്മേല്‍ ആയാട്യടെ തലപിടിച്ചു അഞ്ചാവ മുട്ടിയിട്ട്‌" ചുഴ 
ലിക്കാററി്മ സമം അവിടം വിട്ടുപോയി. രാജിപന്‍ സ്വ 
ങു്ധിയിലെത്തി അപിടെനിന്നെഴനേററപ്പോം, മറെറാ 
൯ കാണായസ്ത്രയാല്‍, സമരേന്ദ്രന്‍െറ കയ്ക്കില്‍നിന്നു പീണു 
കിടന്നിരുന്ന പുസ്തകത്തിന്മേല്‍ അഞ്ചാറ്‌ ഇടി ഇടിച്ചിട്ട്‌ ു 
അതെടുക്യ്‌ അടുത്തു്മ. വെള്ളത്തിലേക്കു ഒരു ഏറ്‌ കൊ 
ടുത്തു. പിന സമമേന്ദ്രനേയും ആയാളടട പതിന്നാലു 
തലമുറമീതെവയ്യേഭമ കാരണവന്മാരേയും തനിക്ക തേ 
ന്ിയമട്ടെല്ലാം ഇംഗ്ലീഷിലും ബങ്കാളിയിലും ആൃയി ശകാര 


ഫര്മ്‌ ഹേമപഞ്ചരഭ 


ച്രശേഷം, കുപ്പായത്തിലെ ' പൊടിരയല്ലാം തട്ടിക്കളഞ്ഞു 
പോവുകയും ചെയ്തു. 
സമമേന്ദ്രന്മെര കായ്യങ്ങളിലും ത്രദ്ധാലുക്കളംയിരുന്ന 


ആയാളുടെ ചില ശിഷ്യന്മാര്‍ കുറച്ചു ദൂരെനിന്നു സംഭവ 
ഒദമ്ലെ സ്ൃക്ഷിച്ചു നോക്കുന്നു ണ്ടായ്‌ തന്ന. 


ട്കണ്ടുവൊ, ആ അടി മൃത ഒന്നാന്തരമായി? ഒരൊ 
ററ അടിക്കു താഴെ പീ ിക്കഞ്ഞു' എന്‍െറ ഈശ്വ! 
ബല്ല കയ്യയായ,ളി ശീലി ച്ച കൈ.?? എന്തു അതിലൊരാഠം വ 


ലിയ കേമമായി സ്ത്തിച്ചുകൊണ്ടു പറഞ്ഞും 

“എന്ത്‌! രണ്ടു കൊല്ലുമായിട്ടു നല്ല ആശാനെറ അടു 
ക്കല്‍ ലിത്യം പയറവന്നുണ്ട്‌ ടു? ഏന്നു മറെറായ കുട്ടി 
പറഞ്ഞു. 

*അതങ്ങനെയായിരിക്കാം, ന്നാല്‍ ഇതൊക്കെ 
എന്തിനാണെന്നാണ്‌ ഞാന്‍ ആലോചിക്കുന്നത്‌. എന്നു 
കാ്യത്തിന്‍െറ വസ്റ്റേവമറിയുവാന്‍ ആഗ്രഹിക്കുന്ന വേറെ 
ഒരാഠം പറഞ്ഞു. “ഒന്നാമതും കൂസ്സ്റില്‍ വന്നിട്ട്‌ ഒരു അ 
ജ്ജുനനെപ്പ്യോലെ /സലജേജാഹം? ഇടിച്ചുകൊണ്ട്‌ ഇടിക്കു 
ന്നുണ്ട്‌. പിന്നെ തോട്ടത്തില്‍ വന്നു ഒരു ദ്വന്ദ്വയുദ്ധം ന 
ത്തുന്നു. ഇതിന്‍െറ പിന്നില്‍ ഏതാണ്ടുണ്ട്‌. പരട്ട... 
നമുക്കു ചില അന്വേഷണങ്ങം നടത്തണം.” എന്നു 
പറഞ്ഞു്‌ അവര്‍ പോയി, 

രാജീപന്ന്‌' അഞ്ചാ൨ തട്ടു കാടുത്തപ്പോഠം, സമരേ 
ന്‍െറ മന്ന്സ്ിലുണ്ടായിരുന്ന ഭാരം കുറച്ചു കറത്ഞതായി 
ആയാഠംക്കു തോന്നി. ആതിനാല്‍ കുറച്ചു ബദ്ധപ്പെടു ന 
ടന്നു", വീട്ടിന്നടുത്തെത്തിയപ്പയോഠം, ലതി വണ്ടിഷില്‍നിന്ന്‌ 
ആ പടിക്കല്‍ ഇറ്ുന്നതു കണ്ടു; ഏന്നാല്‍ അവിടെ നി 


അദ്യായം ൧൧ ഹര 


ന്നു വിണ്ടും ഓടിപ്പോകന്നരിന്ന്‌ , പിന്നെ ആയാഠഥംക്ക്‌ ആ 
ഗ്രഹമേ ഉണ്ടായില്ല. സാവധാനത്തില്‍ തനെറ മുറിയ! 


ലേക്ഷ പോയി, മേശയുടെ അരികെ ഒജ കസാല വജലിച്ചി 
ട്ട" അതിന്മല്‍ മരുന്നു. 
കൃരമ്മിളയുടെ സാമാനങ്ങളെല്പറം അയധുകഴിഞ്ഞും 
ചതിയെ കണ്ടപ്പം, കറച്ചിി-ച. ഞാ൯ ചെറിയമ്മ 
യെ കബ്ദു പറഞ്ഞട്ട വരാം? എന്ന്‌ ഉനമ്മിഒ പറഞ്ഞും 
രാമസുന്മധി താമ ആയിയുന്നു. അവരുടെ സഥീപ 
ത്തേക്കു പോകുംവഴിക്ക്‌ം, നമ്മള സമാന മുറിവാ 
തല്‍ തുറന്നു കിടക്കണതു കണ്ടു ആയാറം അതിനകം 
൭ ണുന്നറിയുന്നരിനം അധ്‌ കും താമേസമുണ്ടാറില. 
വം കോണിവ്ല്യടിയുട മുകളില്‍ അല്പും ഗ 
ഷം, ഇറകി പ്ലാകകയും ചെയ്തും ി 
രാമസുന്ദഴി അപ്പോം ജോലി 
കയായിരുന്ന; ഫന്നാല്‍ ഉുരമ്മിള 
പ്പ്യോഠം അവര ഈമ്മിളയുടെ തഥ 
ശെറ ഓമനേ! ഇതാ എനെറ അ 
“യായാലും സുഖമായിരിക്കട്ടെ!” ൦ 
അവഠംക്ക്‌ അയ്യ വ്യസന. 
ത്തില്‍, അവറം സുഖമായിരിക്കവ 
മ്മിളയുടെ നേത്രങ്ങളില്‍ കണ്ണ്ണനി; 
സമരേന്ദ്ര൯ ആ വിട്ടില്‍ ഉച 
ണ്‌" ആയാളോട്‌ ഒന്നും പറയാതെ 
എന്നാല്‍ എന്തെങ്കിലും പറയുപാനു 
രാവിലെയാണ്‌" യാത്ര പറഞ്ഞതിന്മ 
ടെ ഞ്൬യാഠം ഉത്തരം പറഞ്ഞത്‌. പ്ര 


൧൪൬ ഫ്േമപഞ്ഞജരം 


4*മുരമ്മിളച്ചേ ച്ചി, ഇനിയും എതു നമേസമുണു “വും? 
എന്നു ലതി ഇരുന്ന മുഷിടത്തുട്ട്‌” ഉുരമ്മിളയുടെ മുറിയില്‍ 
നിന്നു ലിള്‌ച്ച ലോടിച്ചു; 
രു യിമിഷവുംക്രടി താമസിക്കു. ഞാനിതാ വരി 
കയായി. 
പിന്നെ, ആലോചനയ്ക്ക്‌ എടകൊടുഥൊതെ, അ 
വഠം വേഗത്തില്‍ നടന്നു സമരേന്ദ്രന്‍െറ മുറിയില്‍ പ്രവേ 
ശിച്ചു. ആയാഠം അവളെ അതുദതത്തോടെ നോക്കിയ 
പ്പോഠം, തുനമ്മിള ഞയാടുടെ കാല്‍ മുട്ടകത്തി നഃസ്ത്, 
രിച്ചു, അനുസരണയില്ലാത്ത അപളുടെ കണ്ണുകളില്‍ നിന്ന്‌ 
ഭും സമമേന്ദ്രന്‍െറ പാദങ്ങളില്‍ പതിച്ചു. 
“3൯ വല്ലാത പഠിദ്രമിച്ചുകൊണ്ട്‌, ചാടി 
ന്നാല്‍ ഏന്തെങ്കിലും പ്രറയുവാന്‍ ത്ആലോ 
ദി ഉരമ്മിമു ആ മുറി വിട്ട്‌ ഓടിക്കളു 
ത്തില്‍ ലതിയേോടൊരുമിച്ചു വണ്ടി 
ഷത്തിന്നുള്ളില്‍ വണ്ടി സമരേന്ദ്ര 
നു മറയുകയും ചെയ്തു. 
ടെ അടുക്കലേക്കു മടങ്ങി വന്ന്‌ 
ന്നാരോന്നായി വളരെ പുസ്തകങ്ങ 
മൃമിച്ച ശേഷം, കയ്ക്കിലുണ്ടായിരു 
ആ മുറിയുടെ ഒരു മൂലയിലേക്കു 
കോട്ട നോക്കിക്കൊണ്ട്‌, ആ 
ച്ച്‌, അതേ നിലയില്‍ ഇരുന്നു. 
ുന്നിട്ട്‌' ഉരമ്മിള യോടു; പറഞ്ഞു: 
ിഞ്ഞുചൊം ഏെറ മുറിക്കു തൊട്ട 
7? 


അദ്യം ൧൨. ഫ൧ര്‌൭ 


അതയൊ?" ഏന്നു മുരമ്മിള എങ്ങനെയോ ചോദി 
യു. അപമ്ൂടെ ദേഫം ആസകലം അപ്പോഴും ക്രടഗ്രമടെ 
വിറച്ചിരുന്നു. 

ലതി അനദ്ധ്യായമില്ലാതെ സംസാരിക്കുവാന്‍ തുടങ്ങി. 
അതിനിടയില്‍ ഒരിക്കന്‍ പെട്ടെന്ന്‌, “മരമ്മിളച്ചേല്റി, നി 
ജം പോരുന്നതിനു മുമ്പായി സമരബാബുവിനെ നമമസ്ത, 
ഭിപ്പു എന്നെനിക്കു തോന്നിയല്ലൊ. അതു ശരിയാണൊ? 
അദ്ദേഹത്തിനു നിങ്ങളെക്കാഠം അത്ര അധികം പ്രായമാ 
യിട്ടില്ലല്പൊ? പിന്നെ എന്തിനാണ്‌ നമസ്തഭിച്ചുത്‌ 3? 

44 അമദ്രഫത്തിന്നു വളരെ പ്രായം ശൂ" തന്നു ഉത 
മ്മിള മവപടി പറഞ്ഞു. 

ഇത കുറച്ച പ്രായം ക്രടതലുമ്മ തുകൊണ്ടു വലിയ 
വ്ൃത്യാസമൊന്നുമില്ല. ഒരുടിവസം കസ്ത്രകയുടെ ജ്യേഷ്ഠനെ 
ഞാനു നമസ്തരരി ചതുകൊണ്ട്‌ അപ്വഠം ചിരില്ലരുമ വാന്‍ 
തുടങ്ടി. എന്നിട്ട്‌, “പിഡ്റ്റിക്കുട്ടി, അവിടെനിന്നു പോവും 
ഒരു കുട്ടി മറെറാരു കുട്ടിയ നമസ്തരിക്കാവണ്ടൊ? ഏഎന്നുപ 
റഞ്ഞു കളിയാക്കി വണ്ടി വീട്ടിലെത്തി. 


ം ടാ 
അദ്ധ്യായം ൧൨- 


[ 
പുതിയ ഗൃഹത്തില്‍ കാല്‍ വെ പുരാമയില്‍, 


സ്യ താനൊരു പുതിയ ലോകത്തില്‍ ഏം . മ്മി 
തോന്നി. ഗിരിബാല ററൃദ്ജപ്ൃററ് യമായ കിയപോഷല 
കരടി അവദ്െ സ്വീകിച്ചു. ലളിത സവാഗതത്തോട 


കക്‌ ഉറുമ്മിളയെ സ 


ഫര്വ ഫേ2പഞ്ജരം 


ന്തോഷിപ്പി ദവാനുമുള വാക്കുകളേയും' പ്രവ്ൃമ്തികളേയും 
ആലോചിക്കുവാനല്ലാതെ ന മ വമുണ്ടായില്ല. ലതി ഒരു 
അട്ടയുടെ മാതിരി, ല്ലാനേരവും അവളില്‍ പററിക്രടടി. 
ഈ പുതിയ ആഗതയു ടെ വരില്‍ ലേശവും ഇളക്തംക്രടാ 
തെ നര൯ മറതദമയുണ്ടാധിരുന്നു ള്ള; ആ കുട്ടി തന്ദെറ ത 
കരരംകൊണ്ടു കൂ ശു ജിക്കപ്പുലി നെറ ജോലിത്തിരക്കില്‍ പെ 
ട്ടിരിക്കയായിരുന്നു. 

സ്വാഗതസ്പസഗത്തിന്‍െറെ ധേരണി അവസാന 
പ്പിചചിട്ട്‌ ഗീടിബാം പറഞ്ഞു, സാമാന അള്ള ല്ലാം നിറ 
മുറിയില്‍ വേപ്പില ന. അഭകതപ്സാം ഇഡ്യംപോചെ ഒ 
തുക്കിവെപ്പുകൊഠം “ഇര പീ$ സ്വന്തുമാണെന്നു കയുയ്ത് 
ന്നതിന്നും, ഏഴന്മൊിലും അസൌകഷ്യമുണ്ടെമില്‍ പറയ 
ന്നതന്നും മടി ക്ക . ഏന്തസൌകയ്യയമുണ്ടൈമിലും ഞാനു 
൭ടനെ അതൊക്കെ സീക്കിക്കോമമു 007. 

ഞാന്‍ കേവചനായ ഒരാളാണെലി ലും എന്നെക്കൌ 
ടും വല്ലതും മപഴധാഗമുണ്ടാമേശമാം"?” എന്നു ലളിതന്‍, 
തധെറ മ്മ ൭യ ൨ ഗരത്തേക്ക്‌ അല്പം നീദ്ഥി പീന്നപ്പോഠം 
മുമ്പോട്ടടുത്തു കൊണ്ടു പറത്ഞു. ടഃ 

ഇല്ലം എനെ ഉമ്മിളച്ചേച്ചീ, ജ്യ്േസ്യന്‍ പറയു 
ന്തു കേഠക്കുന്നിറ്ര? ജ്വേഷ്ടന്‍െറ വാധത്തങ്ങളെല്ലാം 
വെറും വാക്കുകളാണ്‌ , വാസ്ത്റുവത്തില്‍ ഒന്നും പ്രവത്യി 
ക്ഴകയില്ല. “സിത വിക്കും “സ്റ്റോ"ലിന്നും കുറെ നാട വാ 
ഒ്ങിക്കൊണ്ട വരുന്ധരിന്നു ഞാന്‍, എതു പ്രാവശ്യമാണെ 
ന്നൊരു കണക്കില്ല, അന്നേകായിരം തവണ പറഞ്ഞു. 
ഇതുവരെയായി ഒരിക്കലെങ്കിലും കൊണ്ടുവന്നു തന്നിട്ടില്ല. 


അധ്ധ്യായം ൧൨. ഫ൧മ്൯ 
ത്രേന്നാലൊ, കൊണ്ടുവരാമെന്ന ദിവസവും പറയുകയും 
ചെയ്യും". 

സ്വന്തം സഫോദരിമാഥോടും അസ്റ്റ്‌സോടരിമാരോടും 
സഹോദരന്മാരുടെ പെരുമാററത്തിനു വളരെ ല്ൃൃത്യാസമു 
കടുന്ന ലതി അതുവരെയ്യുച്ചം മനസ്സിലാക്കിയിട്ടില്ല. ഈയ 
സംഗതിയില്‍ കന്യക അവരംക്ക ഉപദേശമൊന്നും കൊ 
ടുത്തിരുന്നതുമില്ല. 

അനുജത്തിയുടെ അഭിഃപ്പായം കേട്ടിട്ടു ചിരിച്ചകൊ 
ഒട ലളിതന്‍ പറഞ്ഞു: “ആട്ടെ, നോക്കിക്കോളൂ; ഞാ൯ 
അത്തു നാളെ ശരിസ്ത്യ കൊണ്ടുവന്നു തന്നേക്കാം. ഇതാ ൭൭ 
മ്മിള സാക്ഷിയണ്ട്‌ ", 

രമ്മികൂ തനിക്കായി നിശ്ചയിക്കപ്പെട മുരിയില്‍പോ 
യി സാമാനങ്ങാം ഒതുക്കി വെക്കുവാന്‍ വേ്ച ഏപ്പുടേ ചെ 
യ്യമ്പോറം, ഖതി അവരെ നീകിനിത്തി ഉമ്മ്‌ മസ്തച്ചുവേ 
ണ്ടി ന്മ വേഖയെല്ലാം താന്‍തന്നെ പെയ്തു പാനാംഭിച്ചു. 
ലതി ദജാലി ചെയ്മിരുന്ന സമയം മുഴുവനും തന്‍െറ കുട്ടി 
രാലത്തെ ചഴിതരം ്ലേദ്യ:മുതല്ലവസാനംവരെ ഉരുവിട്ടു 
കൊണ്ടിരുന്ന. ആ കഥയില്‍ വിശേഷവിധിായി ഒന്നും 
ഉ.്ജായിരുന്നില്ലെിചും, വതിയുടെ മുഖഭാവം കണ്ടാല്‍, 
രമ്മിരുയെ അത്ഭൂതപ്പെടുത്തുവാന്‍ വരെ താപ്ദ്യമുമ്മതു 
പോലെ തോന്നി യിരുന്ന. ഈമ്മിള അതിശ പ്പെടുന്ന 
തായി കാണായ്കയാല്‍ അല്പും ഇച്ഛൂാഭംഗത്തി ല്‍പെട്ട എ 
ന്നിരുന്നാലും, ലതി തന്‍െറ ഉദ്യമത്തില്‍നിന്നു പിന്‍വാങ്ങി! 
യില്ല. 

അപളൂഭെ പല തരത്തിലുത്മു മടുപ്പുകള്ലേയും അവയു 


ടെ പേരുകളേധും ഒന്നൊഴിയാതെ വിപരിക്കുഡാന്‍ തുടങ്ങി. 
9 


൧൧ ഫോമപഞ്ജാരം 


സബ്ധികടുടെ സംഭാഷണം, സ്വരാവം എന്നിവയെ കറി 
ച്ചും അവളുടെ പ്രത്യക. സ്നേഹത്തിനു ഭദനജകായ ത 
രന തെ കുറച്ചും പറഞ്ഞു കഴ്യുന്നതുപെ മ്മി 
കയ്ക്ക്‌ അചയെ കേട്ടുഴകാണ്ട്‌ തഇടിക്കേണ്ട നായി വന്നു. ല 
തി അവരുടെ മുറ യില ഖടിപ്പുറ ഠിം പലേ ല്ല്ായ 


കുളം കടയ്കഴുത്തു പിതപുസ്സകങ്ങളും എടത്തു കൊണ്ടു വന്ന്‌ 
കൂരമ്മികഡോടു വോക്കുന്നതി ന നിബ്വന്ധിച്ചു. 

ട്ടയില്‍, ജോലി മുഴുചനും അവസാനി പ്പപ്പോഠം മ 
റെറാന്നും പറയയവാനില്ലറരായതിനാല്‍, ലയിക്ക്‌, താനേ 
പോകോണ്ടതായി വന്നു. പോക്ക പിക്കു ലതി പറഞ്ഞു. 
ഒരമ്മിളുപ്പീ, ഇന്നു ഞോന്‍ ഒരമിപ്പ്‌ ഉറങ്ങാന്‍ വരാം, 
എന്താ, ചിധരാധമുണ്ടൊ? 

ലതി പോയ ഉടനെ, തരമ്മിള വേഗത്തില്‍ വാതലട 
ചു. അവക്കു കുറച്ചു രന്ിയെ ഇരിക്കു പാനു ആഗ്ധ 
ഫാ അത്ത കലന്ത്ൂവായിട്ടു ടമ മിര, വാതിലടപ്പശേഷം 
അചഠം ചെസ്ധ കുട്ടിലിന്മല്‍ കിടന. 

അവാം വണ്ടിയിചിരുന്നപ്പേസ്റം സമേനകനുറ ഗൃഹ 
ത്തോട്‌ എന്നെന്നേദ്ടം യാത്ര പറയ ടടിഒല്ലെന്നു. അതി. 
അഭ പഴമ്രേ ആഡട്ടുമ്യു. എന്നും അധഠംക്കു തോന്നി 
യിരുന്നു. ആ മാഗ്ലും അവകളെ വാസ്തു ത്തില്‍ വമുരെ മൂരെ 
ൊണ്ടുപോയി എന്നിരുന്നാലും, ആ വഴി യെതന്നെ തിഴി 
ച്ച പോകുന്നതും അസഭ്യമച്ഛ- യിയനല്‍ എയ ആദൃകടളെ 
ആണ്‌ തിലെതന്നെ പോകുന്നതായി അചം കന്മ്‌? 


എന്നാല്‍ അവരിലാതടേമെങ്കലും മുഖരാവംകൊട്ട്‌ ആ 
ശ്ശുത്തി നു വ ശേഷ്ഡ്വൊരു വിചയുമണന പറയ്യചാന്‍ 
അവക്കു പാട്ല്ലായിലഅം അധഥം അപ്പോം ചെയ്തതാ 


അധ്വോയം ൧൨. ൧൫൭൧ 


ണ്ടിരുന്ന വഴിയടെ എതിരായി പോയിരുന്നാമും ആ പ്ര 
സന്നമഖത്തോടുക്രടിതന്നെ യാത്ര ചെയ്യുമായിരുന്നു, പോ 
കത്തിഖാകുറ്റ്യറഭെ ആ വഴ്‌ യെ മാത്രം പ്രമാണം ചെയ്യു 
ന്നതായ ഉവമ്മ ളയടെ മറ സ്സ്‌ംകകട്ടെ, താ൯്തനനെ ഞ 
തിനെ എന്നെയ്മുചം തെററിക്കനാതായ തോന്നി. 
്നോദ്രള, ഉമ്മി ളഴച്ചല്ചി? എന്നു ലതി പറഞ്ഞും 
അമ്മയും ലളിതം തതാ ആ ജനാ യ്ക്രല്‍ നിവ്ലുന്നതു 
കണ്ടൊ"? ഉരമ്മിള പുറത്തേക്കു റെക്കി. പെട്ടന്നു, വ 
ണ്ടി പാതലിന്നു മുമ്വെ വന്നനില്ല്യന്നതായി കണ്ട. ലഴി 
യെ പഴ്യമവും വാഗവവ്ും പപ്തു ന്ന. 
തുരമ്മിള യുടെ ആലോചനകലംക്കു ലതി ദംഗം വരു 
ത്തി, “ഉയമ്മിച്ലച്ചേച്ചി?" എന്നു ലതി! വാത്രുക്കല്‍ മുട്ടിക്കൊ 
ണ്ട വിളിച്ചു. “അമ്മ ഉണ്ണാന്‍ ക്ട്ടിക്കൊണ്ടു വെല്ലുന്ന 
തിന്ന്‌ ഏന്നെ പവത്തയച്ചിരിക്കുന്നും? 
കരമ്മിള ഒക്ഷണത്മിന്‌ തന്ന ഉടനെ, ലളിതന൯ ത 
നെറ പലക മ്മി യുടെ അടുക്കലക്കു നീക്കിയിട്ട്‌ അ 
തിന്മേല തുന്നും ശിഷ്യനു, ചോവേം കറ്കഴ്ലം ഏടത്തുകൊ 
ണ്ട വന്ന്‌, പതിവുപോലെ ലളിതുന്ന്‌ മന്നാമതാധ്‌ ! വിക 
്്ിയറപ്പറം, അവനെ ഇഗ്ലീഡും ഫന്മിയുംക്രടിയ ഒരു 
മിത്തുഭാഷയില്‍ കഠിനമായി അധിക്ഷേപിച്ചു; ഏന്നു മാ 
ത്രമല്ല, തന്‍െറ പിഞ്ഞാണത്തില്‍ വിളന്മിയ സാമാന 
ങ്ങളെ തന്‍റെ കൈകൊഴുതന്നെ തരമ്മ്ളയുടെ പി 
ഞ്ഞാണത്തിലേക്കു ചരിഞ്ഞു കൊടുക്കുകയും ചെയ്തു. മുന്നു 
ദിചസംകൊണ്ട്‌ അവെ കഴിപ്പറന്‍ കഴിയാത്ത വിധ 
ത്തില്‍ അത്‌ അത്രസ്ത്ന്ടൊയിരുന്നുതാനാ. ഗിര്‌ബാല 
ഈ തരത്തിലൊന്നും വരെ ധീഴിച്ചിട്ടില്ലു തൃങ്ഖ്ലും, ലളി 


൧൭൨. ഫേമപത്തരം 


തെറ ഉപദ്രവത്താല്‍ അവകിം, ക്രടശ്രടടെ സ്വയാധികു 
രം കാണിച്ചുകൊണ്ടാണെയിലും, അനിനെ ആചരിക്കേ 
ണ്ടി വന്നു. ലതിയുടെ ആഗ്ധഹം ഹൃപ്പുംഴും തനെറ ഗൃഹ 
വും കന്പയകയുടേത' നെപോലെ ആംഗ്യ പരിഷ്യ്യാരരിതി 
യില്‍ വൃത്തിയാക്കി! ഖെല്പിഭിക്കണമെന്നും, എല്ലാവരും 
്ൂററവും കണിശത്തോടെ പെരുമാറണമെന്നുമായി രുന്നു, 
ലതി ചളരെ കാലമായി ആഗഫിച്ചുപോന്ന ഈ വിചാര 
ത്തെ അവദൃടെ മയേഷ്ഠന്‍ നിറവേററിചരുന്നതില്‍ അപഠം 
ഖരെ സന്തോഷിച്ചു. അന്നാകടട്ട ആംഗലേയ പരിഷ്യ്യാര 
തിന്ന്‌ അ്വംപോലും ഒതരവപററാത്ത അവളുടെ 
ഇടപടികളെ കണ്രേന്നതിന്ന്‌ ുരുക്മിളയെ കിട്ടിയതുകൊ 
ണ്ട്‌ അവളു ടെ ശബ്ദം ഒരു കുറ്റിയുടെ കയ്ക്ിലുള്മ തകര്റ 
പ്രിപോലെ നലം ഉച്ചത്തിലുമായി തീറ്ഥ, അവുടെ 
െമ്ളിത്തവിയും മു ംകൊണ്ടെമുള, രൂപയോഗത്തില്‍ പതി 


ഞ്ഞു ശ്രദ്ധ കാരണം വിദശഷിയല്പാന്നും ഒക്ഷിച്ചയ്കുമില്ല. 
അനേകുവ്‌ ലാരങ്ങളാല്‍, ഒരു വലയില്‍ എനാപോലെ വീ 
ണും വീണ്ടും പിണഞ്ഞു കിടന്ന ുരമ്ഥ ഉ, തക൯റ പുതിയ 
ബന്ധു ളോടു ഏന്താണ്ടെ പര്ചയമായതുപോലെ കാണ 
പ്പെട്ട ധാരാളമായി സംസാരിക്കുന്നതിന്‍െറ മധ്യത്തില്‍ 


അതില്‍ മിക്കതും തരന്നാടായി പറയുമ്പോഠം, എന്തൊരി 
ലും ഭരങ്ങോട്ടും പറയാതിരിക്കുന്നതിന്ന അവഠംക്കു കഴി 


ഞ്ഞിപ്ല. ഭയ ഭവനസന്തിലുള്ക എല്ലാവരും ഒരുപോലെ, ത 
ന്നെ സന്തോഷിപ്പറിക്കുന്നതിന്നുക്ക. ത്രമര്ടളില്‍ സമയം. മു 
പന്ദം ചിചവഴിക്കുന്നുത്ായി ക്ടപ്പ്യോറം, മ്മിമുസ്ല്ച കു 
റെ ഒക്കെ സര്‍്മോഷിക്കാതിിപ്പാനും സാധിച്പില്ല, പ്രേമ 
തആയിനെറ റാവം അവയുടെ ഹൃദയത്തില്‍ അങ്ങനെ ഒന 


അഭറ്യായം ൧൨ ച്‌.൭൫൩. 


വ്രണം തുണ്ടാക്കിതീത്മതുകൊണ്ടു്‌ അവറംതസനെ എപ്പോം 
ഴും കുറഖ്പുയിലും സ്റ്റേഹം ലഭിക്കമൊ എന്നന്വേഷിക്കുകയാ 
ണെന്നും തോന്നി. അവരുടെ അത്യാദപേടുക്രടിയ സ 
ലാരങ്ങറംക്കടിയില്‍ വേര്രന്തിക്കിടക്കുന്ന ആദാമ്പമായ 
ആശയും ഉരമ്മിള്ത' മറയ്മച്ഛവാന്‍ കഴിഞ്ഞില്ലെങ്കിലും, 
തന്‍െറ അസ്വസ്ഥമായ ഹ്ൃലയം അതിന്‍െറ ദഷ്ലി ഞു 
ധിക്കു തിരിയുമ്ചോഠം മന്പുറം അടച്ചുപിടിച്ചു. ഭക്ഷ 
ണശഷ്‌ ഗിരിബാല ഉരദ്മിദുയുടെ മുറിയില്‍, പോയി അ 
വളുടെ ലിഭിപ്ലം ൭൨൨൮ സാമാനങ്ഃമമും ശരിപ്പെടുത്തിയിട്ട 
ണ്ടൊ എന്നു നോക്കി; തനി യെ കിടന്നുറങ്ങാന്‍ ഒയ്മു 
ണ്ടൊ ഇല്ലയൊ എറ പിന്നെയും പിന്നെയും ചോദിച്ചു 
കൊണ്ട്‌ അലിടം ലിട്ടു. ലിക്ക്‌ ഉന്മ്മിളയോടക്രടി കിട 
ന്നറങ്ങുന്നതി വളരെ തല്ലു ങടായിരുന്ന എങ്കിലും, 
ഉരധമിളയ്മചച തൃറക്കത്തിന്നു തടസ്ഥമാകമെന്നു പറഞ്ഞു" 
അവളെ ഗിരിബാല തന്‍െറ ൭മിു ശരട്ടരികൊണ്ടുപോയി. 
മൂരമ്മിളയ്യ് ദിചസങ്ങറം പൊയ്യ്രോണിരുന്നു. ഗി 
രിബാലം, തനമ്മിളസ്ല്വേണ്ടി സ്റ്റേഹംകൊണ്ടു കെട്ടന്ന ആ 
. ചൂടമ്മ കരൂട'നെറ നിമ്മാണത്തില്‍ അവരുടട പുത്രനും പു 
യരിയും മറ൨ ബന്ധക്കമും സ്റ്റേഹിതന്മാരും അവരെ തങ്ങ 
ഉവോവുംഖണ്ണും സഫായി ച്ചിരുന്നു. ക്ഷേതരനാഥന്‍ ജീപി 
ക്ടിരുന്ന കാലത്ത്‌, അദ്ദേഹം ആരമ്മിളയോട സ്റ്റേഫമെ 
നും ഭാവിച്ണിില്ല അദ്േഹത്മിമന്നൊഴി ടക മററാക്ം ആ 
വളോടടുക്കുവാനളള, സവം ഉണ്ടായിട്ടുമിവ്വ; ഏന്നാല്‍ 
അദ്ദേഹം മരിച്ചപ്പോ, ഇര ലോകത്തില്‍, അവക്കു സ്വേ 
ഹരൂപത്തില്‍ ക്രമാതീതമായ ഐശ്വവ്യദാനം ചെസ്ലപോ 
യിരുന്നു. ഈ അനാഥയായ ബാലികയുടെ നേരെ അമ്ല 


൧൭൪ ഫോേമപത്തുരം 


ഹത്തിന്നു തോന്നിഷിട്ടുരമ അതിറേറ യുടെ അതി 
ത്രി അറിഞ്ഞപ്പ്ോഠം, അദദ്ദേഹനമിന്‍െറ അനേചം സ്റ്റേ 
ഫിതന്മാര്‍ അവരുടെ സ്തൂതിശബ്ദുംകൊണ്ടു ന്വ്റ്ലുത്തെപോ 
ലും ഉണത്തി. എന്നാല്‍ മുരമിക യുടെ മനസ്സില്‍ തന്‍െറ 
ഭയാലുവ?യ രക്ഷിതാവിെറ നക്ക്‌ കലഫ്ഫത്ന ന്ന, ആ 
ഗ്രഹം ലനിക്കുകയും തു വളന൨ ക്രദമണ പഖ്ധനയെ പ്രാ 
പ്പിക്കുകയും ചെയ്തു. മറെറല്ലവേരേയും പിന്നിലാക്കി, ത. 
വശ്യമണ്ടെില്‍ കാല്‍ കൂട്ടിലാക്കി, തന്‍െറ ജീപ്‌ തകാ 
ലം മ്യവനും സ്വേച്ലുാപ്പർത്വേത്തോടുകുടി നഴമ്പിരുന്ന 
അദ്ദേഹം ഇന്ന്‌ ഉയമ്മളുയെ ഐഐശ്വയ്യ ഭാരത്തില്‍ അമ 
ത്ഠിക്കളത്തിട്ടാന്‌' തന്‍ നല്ല പേര്‍ ലോകത്തില്‍, 
ണിലന' ത്യിയത്ത്‌ യ ഏന്നാല്‍ ത്തരിന്നുപേണ്ടി! ര്ധിദ്രഹ 
തയെ പാലകാണിക്കായി അവളടെ ശൃതജഞ്ജതയെ 
സമമ്റ്ിക്കവാന്‍ അപഠംക്കു കഴിയുന്നതല്ല. പന്നാലു അത്ര 
വിയ. വിലകൊടുത്തു വാങ്ങിയ അ സ്റ്റ അനുഭ 
വിക്കാതിരിപ്പാനു അവഠംക്കു സാധിക്കുയുമില്ല.. 
ഓരോ സമയത്തും. എന്തെ; ലും സന്മോഷപ്പദമായ 

ആഘോഷത്തിനു ശോഷം അതിനെ ആലോചല്ചു സി 
ക്കുവാന൯ുപേണ്ടി അചരുടെ ഏകാറ്മമായ മുറിയിലേ 
ക്കു മടങ്ങകയുറ, ആ അവസരങ്ങളിലെ ല്ലാം അവഠം ത 
ന്‍െറ മനസ്സിനെ പരിശോധിച്ചറിയുചാ൯ ശ്രമിക്കയും 
പതിവായിരുന്മ. അടക്കിട്ടിരിക്കുന്ന അവളുടെ ഹൃദയ 
തില്‍ രാവും പകലും അടില്ുകയവവാ൯ തുനിയുന്ന 
സധ്മോഷക്കൊടുയ മാററി ത്രമദഭാംക്ക അതിലേക്കുള്ള 
പ്രചേശനത്തില്‍ രല്ലമെങ്കിലും ജമഫാലം സില്ധിച്ചുപൊ? 


വം തരെറ വികാരത്തിന്‍നെറ ആഴം അളന്നുപ്പോഠം 


അദവ്യോയം ൧൨ ൧൭൭ 
ആനന്ദത്തിഒന്‍റ ഒരു ലാഞ്മമനപഘും അറിടെ കത്ിപ്പ. 
അന്നെ നശിപ്പക്വോനെന്നപോലെ ഖദ്രാഹീച്ചുിരു 
ന്ന അന്ന്ചത്ത വേദറയ്യു്്‌ എന്തു സേചിച്ചു! ആ കട്ടി 
രാകുന്ന തുറചികന്‍റ തൃത്ഭചത്തില്‍ ഒരു കല്ലു കൊണ്ടുപോ 
യി അട ല്യതാരാണ്‌? വസം തീരെ ഉൃണഭ്മിയടടില്ല എന്നു്‌ 
വഠം അറിഞ്ഞിരിന്ന; എന്നാല്‍ ആ കഠിനമായ വേദ 
ഇധുടെ അനുദവം തേവിടെ പോയ 

അവഠം സമരേറ്ദനെ റയോ രാമസുന്ദരിയുടേയൊ വ 
ഭ്തമാവമൊന്നും പന്നെ കേടിരുന്നില്ല. താന്‍ ആലോ 
കത്തില്‍ രിന തീരെ വിട്ടു :പ്ഠാണതായി ൃരഗ്മിദുയ്്യ തോ 
ന്നി. ഈ വീട്ടില്‍ ആരും രാമസുന്രിയയാായാ സമമേന്ദ്ര 
നേറയോ നാമംപോലം ഉച്ച 21രന്നില്ലട്ട മറവവിറ്റുകായം 
ആ ഗ്രഹനാവ്‌ കയുടെ വിധധാധദിപ്രായടത്തെ മാനിച്ചും 
പോന്നു, ഉരഗ്ഥിഭയ്യ, ഇടപപെടുചായണ്ടായിയന്ന ഗിരിബാല 
യുടെ സ്റ്റേഫിരുരില്‍ മിക്കവതം സരംരധ്ൂനെ അറിയാത്ത 
വരായിതുന്നതിനാര അവരുടെ ഗ്രഹങ്ങളില്‍ ആയാളെ ക 
ണ്ടെന്തുന്നതു' അവക്ഴ്‌ അസാദധ്യമായിരുനം. അതിന്നു യാ 
തൊയു കഴിയില്ലെന്നു മ്മിളു അറിഞ്ഞു; എന്നാലും അ 
സാധ്യൃംത്ത സുസ്ധാജ്യമായി തിരിഞ്ഞു കാണുന്നതിന്നു* അ 
പഠംകൊയി ലയ രുന്ത. കമ്മട്ടം, തെറ ശൈശവജീപിത 
ത്തിന്‍നി നു മതു ത്ൂദ്ധന്തവ്യം സ്റ്റേഫിതാഭാവത്തോടുകൂടി 
യതുമായ ജീവി തത്തില്‍ിന്നു,--- വേര്‍പെട്ട ഈ ജനബാഹു 
ല്യദത്താടുക്രടിയ കല്യത്തയില്‍ എത്തി, അപഠം വന്നെ 
മിയ ദിഖസ യില്‍ വളരെ കു പീര്‍ ചൊഴിച്ചുു അവര്‍. 
ടെ ജരഹ്ൃമ്യ ാകന്ന വകാശം മന്തൊ ഒല പുയാ2യു 
ടെ േ.ാവമത്ത ഓാസ്റ്യു്‌, തെളിമയുക്ുതും പ്രകഴധാമറി! 


൫൬ ഫേമപരൊനം 


യത്തമായി തീന്ന. അവാം, ഒരു ചെടിയിന്മേല്‍നിന്നു വീ 
ണ ഒരു പുഷ്ണുമെന്നപോലെ കാണപ്പെട്ടു; ദേഫത്തില്‍ വല്ല 
യണമൊ മ ഷ്ില്‍ സ്ന്റേഫത്തികന്‍റ സ്തൂുതിയൊ ഒന്നും ൭ 
്ടായിരുന്നില്ല. എന്നാലിടതന്താണ്ട്‌ ? 
വേര്‍ഫ്ഡദിനാല്‍ ഉുവമ്മിഭയ്യ്ചഛണ്ടായ ദുഖെത്തിന്‍െറ 
വാഞ്ചമനപാലും അവരുടെ ബാഹ്യ മിഘ്യക്ചെക്കൊണ്ട്‌* 
ഗിരിബാലയയ്ക്ോ ലജ്‌ തന്നൊ കണ്ടുപിടിക്കുവാന്‍ അപറം 
അനുവടിച്ചില്ല; അവഠം തഴനേ സ്ധമാധാനിക്കകയും വീണ്ടും 
ല്യസ്വനിക്കുകയും ചെസ്യു. ഗിരിബാലയുടെ സംഭാഹ-തശാ 
ളിലും ഭപരുമാററത്തിലും ഭാവിയില്‍ ഉരമ്മിള്തയ്മ ഗൃഹം 
ഇതുതന്നെയാണെന്നും അവളടെ സംബന്ധ'കഠം, വാങ്ങ്‌ 
മൂഖാ മാതമല്ല, പരമാത്ഥത്തിലും അവരാണെന്നും തരതു 
കണ്ട തുടങ്ങു എന്നല്ല, അതു രൂരാമണ വദ്ധിതപ്പായമാക 
യും ചൊസ്ലു. അവരുടെ ത്താ വല്‌ ] 
യ൯--- പന്ന ലല്ല തക വം ഉ ബാക്കുന്നതിന്നു മുമ്പായി, 
മറെറാരു വിധത്തില്‍ ഒരു ധത്മസ്യ്ചപോലും ഏടകൊടുക്കാ 
തെ ഉരാമിളയെ തന്‍െറ പുത്രനില്‍ ആകി വേണമെന്നു 
ഗിരിബാല ഉമളിലുറലു. എന്നാലും മു൯കരതലുകം ല്‍ 
ഒനനിന്നം കുറവുവരതുതെന്ന കരുത, ഉമി യെ സമരേ 
നോടുമ്മ ത്ലേല്ലാ ബന്ധത്തില്‍ വിന്നും തടത്തൂനിത്യി്യ എ 
മാത്രമല്ല, കാരന്നമുണ്ടായിട്ടൊ ഗാല്ലാദതയൊ തനറെ 
മൂത്തമകന്‍. സുബോധന്നു പഴയ പഠിഷ്ക്രാരഫിലുദമ ഒരു 
പെണ്‍കുട്ടിയെ വിവാഹം ചെയ്തുള്ള, ജയൃഗരഹം വരമ്മ " 
ഉയെ അറിയിക്കുകയും ചെയ്തു. 
ലളിതനം, മമ്മികയോടു തനിക്കുമുമു അടുപ്പത്തെ 
പടിപ്പിക്കുന്നതിനഃം സന്തോഷപ്രാരാക്കി തീകന്നതിന്നും 


അദ്ധ്യായം ൧൨ ൧൫൭ 


ളമ മുല്യമത്തില്‍ ബദ്ധഗ്രദ്ധനായിതീന്ു, ടിപസേന 
ഞഞയാഠം കോടി ലിട്ടു വാല്‍, ഉരമ്മികയുടെ അടു 
രിലന്ന സം സാരിച്ചു കൊയ റിക. മററാരും അവരുട 
അടുത്തു പസി മെ സ്വരസ്ധ്യ്യാപത്തെ തട ഥപ്ലടഷത് 
തിരിപ്പാന്‍, ഗരബല ബു വഴിക്കും ബ്രദ്ധിച്ചിരുന്ത. 
ഒരു മട്ട്‌ ഖതിയും ആ സ്ഥിത! മനസ്സു ലാക്കി; അതിനാല്‍ 
തെറ ജ്യേപ്പുന്‍ കാമ്മ്ളയുടെ സമിപത്തേക്ക ചെ 
ലൂന്നതു കാരൊമ്പോം, അവ്ടെ ചിന്നിയ ട്ട്രിക്കുന്ന ത 
ലമുടിയും ഞടട്ടിക്കൊണ്ടു അവിടെനിന്നു ഓടിപ്പോക 
അവളുക്ട ഗധായത്തില്‍ം കന്നികയെ തയ്വെറ ജ്യയഷ്യുത്തി 
യമ്മഖാധയി കാണുന്നതിന്നു ഒരു കാലത്തു്‌ അസവഠം ആശ 
ഹിച്ചിരുന്നു ഏന്നതു ലാസ്തവം തന്നെ; എന്നാല്‍ ആസ്ഥാ 
നത്തു മുരമ്മിഭയായാലും അവഠംക്ട വ'രോധമൊന്നമുണ്ടാ 
യിരുന്നില്ല തന്‍െറ ഗൃഹത്തില്‍ യാതൊരാളുടെ സാന്നി 
ല്വ്യംകൊണ്ടു അവഠംഭ്ഭ സഭാ ഒരു ഭക്തയുടെ നിലയില്‍ 
കൈകശപ്പ്ി നില്ലേ്ടതായി പരുന്നുവൊ, അവരോടു ക്രടി 
യുമുമു സഹവാസം അത്ര സൌകട്യപ്പദമടല്യന്നു അവഠഥം 
ക്ക മനസ്സിലായ, വമ്മിള കുന്നികയെക്കാഠം ചീത്തയൊര്‍ 
ഉനരെ മറിച്ച്‌; തെറ ബുദ്ധിയുടേയും പഠിപ്പിനേറയും 
പൈദവം അപ്പോള പ്പോളായി ഉരമ്മിക്യ്ക്്‌ അനുഭപപ്പെ 
ടുത്തിക്കൊണ്ടു സ്വയമേവ കൃതാത്ഥതയെ നേടാമല്ലെ. 
ലളിതനറെറ അടധ്വാനഞ്ജറം വളരെ വിജയകരമായി 
എന്നു പറഞ്ഞുക്ൃടാ. ആയാളെ കാണ്ടമ്പോഥം ഉതമ്മിളു 
ഓടിപ്പ്യോയിരുമ്പില്ല; ആയാടൂടെ അഭിപ്രായ ്ങാം ക്കു 
അവറം ഉന്തരം പറയാതെ ഇദനിട്ടുമില്ല. എന്നാല്‍ 
അവളൂടെ ഹൃദയം മറച്ചു തന്ന ആവരണം നീക്കുന്നതി 
29 5 


൧൫൮ ഹേമപഞ്ചുരം 


ന്ന അധഠംക്ഷ അശേഷം മനസ്സുണ്ടായിരുന്നില്ല. ലളി 
ത൯ പൊതുവേയു്ള പത്തമാനങ്ങളെ വിട്ട സ്വറ്മം 
വിഷയകേമി ലേക്കു പ്രവേശിക്കുമബ്ബോഠം, അവയുടെ മുന്നോ 
ടട്മ ഗതി വിഷമതരങ്ങലായ പിഘ്ലങ്ങളെ ഏഴു നളമി 
ച്ചുകൊണ്ടു അവഠം പെട്ടന്നു ഗെതരവത്തേയും മുന്‍ കരുത 
ലിംനയും ആത്രയിക്കുന്നതായി കഴ്ടിരുന്നു. ആവക തട 
സ്ധങ്ങഠം ഏരുപ്പത്തില്‍ പതിഫ രിക്കാവന്നവയല്ലറയിരു 
ന്അതാനും. മ്മിള അപ്പോം മുമ്പിലത്തെ പ്രസന്നത 
യോടുത്രടിതന്നെ സംസാരിച്ചിരുന്നു ഏയിലം, ഭയ മാറ്റു 
ത്തിന്നു പ്രവേശനദ്വാരമില്ലെന്നു മനസ്സു ചാക്കുചാനു അധി 
കു. ചലം വേണ്ടിലന്നില്ല. സമരവത൯െറ സാന്നിധ്യത്തില്‍ 
൭൭ വാദിന്‍െറ സ്ഥാനത്ത്‌” അഞ്ച വാക്കുകം പറയു 
സ്വോം മുഖം മുവന്നികുന്ന അവറംക്ക്‌ ഇപ്പോ ധാരാള 
മായി സംസാരിക്കവാ൯ ഞെരുക്കുമുഖ്ടായ രുന്നില്ല. ആ 
ശോണവണ്്ണുന്തിനെറ കഛമാധപോല്പം ഇപ്പ്യോരം അവളില്‍ 
കുണ്ടിരുന്നതുമില്ല. അപളുടെ ഹൃദയത്തെ സ്ത്രരിക്കുന്നതി 
ന്ന മരു കഴിവും തൃണ്ടായില്ലയ അവിടെയുളള പണ്ണങ്ങളേപ്പ 
ററി യാതൊരു അറിവും കിട്ടുവാന്‍ മറഗ്ല്ുമില്ലാതേയുമഠയി. 
എന്തൊ ഒരു ഗൌരവം ളുരമ്മിളയുടെ മുഖഭാപത്തിലുര്‍ 


പെെരുമാററത്തിലും സംഭാഷണങ്ങളിലും പ്രകാശിക്കുന്നതാ 
യി മാത്രം കണ്ടിരുന്നു. 


അവാം ഞആയിടയായി ടീപ്ലിയെ കണ്ടിരുന്നില്ല. അ 
൨൭൭൭ ദരഷ്്രന്തത്തിവിനിന്ന ഉപര്രവകരമായ ഭാവിയെ 


ചിന്തിച്ച്‌ മാന്യരുടട എടയിലുമ യവതികളുടെ അമ്മ 
മരി പലരും അത്യന്തം അസഘ്റ തപ്പയടവാന്‍ തുട 


ഒടി. എന്നാല്‍ സാധാരണസമ്പ്യദായത്തില്‍ ടീപ്ലിയെ 


അദ്യായം ൧൨. ൧൭൯ 


ശക്ഷിക്കുന്നതു ഏദുപ്പുമായിരുന്നില്ല; എന്തുകൊണ്ടെ 
ന്നാല്‍, അവളില്‍ സഹജമായുണ്ടായിരുന്ന സ്ഥൈവ്വം ഒരു 
കവച്മെന്നപോലെ അവളെ സകല ഉപദ്രവങ്ങളില്‍ നി 
അം രക്ഷി പ്ിരുന്നു. അവളെ ധാരാളമായി ഷിച്ചു പറ 
യുന്നതു കൂടാതെ അവറംക്കു എത്‌ രായി എന്തെങ്കിലും ഘ്രര 
വൃത്തിക്കുന്നതിന്നു ഒരു വദിയുമുണ്ടായിരന്ില്ല. തന്‍െറ വീ 
ട്ട്‌ലുഭള വരാരും ീഫ്സിയോട പെരുമാവന്നതു" അവക്കിഷ്ണമി 
ല്ലെന്ന ഗിരിബാല ഉരമ്മിദുയെ ധരിപ്പിച്ഛി* ന്നതുകൊ 
ണ്ടു ആ സംഗതിയെപ്പററ। നിബ്ബന്ധിക്കുന്നതില്‍ ഉരധ്മിള 
സ്ത ശൂസലുത്ഭായി. ഏന്നാല്‍, ദീഫ്ിയുടെ ജീവിതത്തില്‍ 
തന്േറതിനോടു എവിടേയെ സാമ്യമന്മന്ന അവക്കു 
തോന്നിയതു മുതലു, തമ്മിളയുടെ വിചാരം തഅ വ 
ഴിക്കു മാത്രമെ തിഭിഞ്ഞുള്ള.. 

ഐശ്ചയ്യ്യത്തേയും സ്ന്റേഹിതന്മാരേയം, എന്നുവേണ്ട 
സകല ലൌകിക ചിന്തകളേയും കരസ്ത്ും, വിട്ട്‌ വിസ്ത്രാരമേ 
റിയ ആ അന്താതസമ്ദ്രത്തെ. കടക്കുന്നതിന്ന അവരുടെ 
രണ്ടു പേരുടേയം ഹൃദയം അയിയായി ഭര്ൃഗ്രഘിച്ചിരുന്നു. 
എന്റാന്‍ ദീപ്തിയുടെ മറ്റം പ്രേമത്താല്‍ പ്രകാശിതവും, 
ഉരമ്ഴിളയുടേ്‌ അതില്‍ ഇന്നൊന്നു മുജുന്നതായാല്‍ മര 
ണമൊധികെ മറെറാരു ശരണവ്യം ഇ്വാത്തതുമയ ന്തു. 

ഗ്രീഷ്യന്വിന്‍െറ അവസാനഘട്ടം ഏതാണ്ടടത്തു്‌* 
ലോക മുഴുവനം അതി .ടസ്സഫമായ ഇയ്ണുത്ത. മറഹഫാഖ 
സ്യയത്തില്‍ പെട്ട കിടക്കുന്നതുപോലെ കാണപ്പെട്ട. വഴി 
യുട ഫ്ലൂതിര്‍ഭാഗത്തായി ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന 
കയു വീടിന്‍െറ ചശപ്പ്ില്‍ രണ്ടു കവങ്ങവ്വക്ഷറം അവയ 
ടെ കത്തിക്കരിഞ്ഞ തല കൂയ്തി, ആകാശത്തു പല്ല മുലയി 


൧൬൦ ഫേമപഞ്ജരം 


ലും മഴിക്കാവ കരടുന്നണ്ടൊ എന്നു നോക്കിക്കൊണ്ടു നില്യന്ന 
ണ്ടായിയുന്നു. ല്ലാമ്മകൂ കയ്യില്‍ ഒരു നോട്ടപുസ്തുകധുമായ?! 
ശ്രേഡ്മൊ എഴു യ്യവാനു പുറടപ്പടുന്നതുപോലെ ഇരി മുന്നു; 
എന്നാ അവഴ്യടെ ഭാന്തര്‍ല്ലോകുത്തില്‍ പസിച്ചിയുന്ന 
വിചാരങ്ങളെ ശേഖരിച്ചു പ്രത്യ ക്ഷപ്പെടുത്തുന്നരിന്നു കുള. 
ശ്രമി വാഹുപ്പേകേ ത്തിലും ദാഷഡ്്ഛങ്ഭായിരന്നില്ല. അ 
ഖം മുഷി്തെ, ഏടകള്‍ ല്‍ ക്ലഴചതിയിട്ടുള്ള വയെല്ലാം ഒ 
രോന്നായ അമഞ്ജ പെട്ടിപ്പോയിരുന്നതുകൊണ്ട്‌ ദാം 
മ്ോട്ടേ സാചംക്ക ാന്സിയ നീരമസത്തെ നല്ലവണ്ണം രകാ 
ശിപ്പി ച്ചി 1] സമയത്തു്‌ ലത ബഭ്ധപ്പടോടം സ്സ 
ന്തോഷത്താടും കൂടി ഓടിവന്ന്‌ ഇപ്രകാരം ധാര മറിയാ 
തെ ധാഗ. യ്ക്കു ട്വോക്ക, ഇഗമ്മിളല്ലേച്ി! ഗുന്നു 
കന്നികയുടെ ചെറി സമ്മയുടെ മകളുടെ കല്യാണമാണ്‌. അ 
വരുടെ ദിനക്രൊരത്തിയായ ആ മവ ജയസ്യയ്തിയെ [1] 
മ്മയില്ലെ? ഞ്‌ അതുതന്നെ. നമ്മമെല്പാവരും പോകുന്നു 
ണ്ടെന്നാണ്‌ അമ്മ പറഞ്ഞത്‌. എത്ര നുന്നാഴി! എന്നെറ 
പുതി ച കാശിപ്പട്ടകൊണ്ടുക്ക സാഥി ഇന്നലെ എത്തിയ 
ട്ടേയുമ്മു.. ആ വലിയ മത്തെപ്പിമ്തയോടു ക്രൂിയത്‌! എ 
ഞാണ്‌ തരമ്മിളച്ചേച്ചി ഉടുക്കാ൯ പോകുന്നതു? ൭ 
ഉരമ്മിടു പുസ്തകം അടച്ചുവെച്ചു വസ്ത്ര ജമൂടെ വിപ 
ണത്തില്‍ പയൂപ്പെട്ടു. ആ വഴിയെ പോഷിലന്ന നരന്‍ 
അവദടെ സംഭാഷണം കേടിട്ട്‌ ആധാധ്ടെ സമ്മയുടെ 
അടുന്മു ചെന്നു പറഞ്ഞു.“ ഞാന ഐധന്‍റ ജീ പകാലത്തി 
നിടസ്ത്്‌ പെണ്‍കുട്ടികളെ പ്പോ ഇത്ത തി. 
ആരേയും കണ്ടിട്ട്‌ല്ല. അധ ഞ്ഞെ വ്യ കപ്പ്ായങ്ങ 
ളേയും സരരികളേയും കുറില്ലല്ലാമത ൭൦ സംസാരിക്കാ 


അധ്യായ ൧൨൩ ൧൬൧ 


നില്ല. ഞാന്‍ എന്റെറ പ്ലസ്സില്‍ നിന്ന്‌ അടിക്പ്പായ 
ത്തേയൊ ഭമേല്‍ക്കുപ്പായത്തേയൊ പററി രണ്ടു ടിപസം അ 
ടുപ്പിചു പറഞ്ഞാല്‍ മതി; മറ൨ കട്ടികഠം എനെറ “ചെ 
ഖി പിടിച്ചു കുടലകാട്ടും.?” 

രു തിരിത്ഞഃപ്പാഠം, മഴശാവകൊണ്ട്‌ ഒിക്കെല്ലാഠ 
ഇരുണ്ടു. കായ്യത്തിഭന്‍ റ കിടപ്പു കണ്ടപ്പ്യോരം ലതിക്കു ക 
രദ്ലൂല്‍ വരുവാന്‍ തുടങ്ങി. ഗിര ബാല അവളോടിമനെ 
സമാധാനം പറഞ്ഞും “കാവ ണ്ടൈയിലെന്താണ്‌ ! നമുക്കു ഒ 
ര വണ്ടിയില്‍ പോയിപരാമല്ലൊ. അവരുടെ വീട വ 
ലിയതാണ്‌., നമുക്ക. ഒട്ടും നനയാതെ മുകളില്‍പേറയി നി 
ലൂം, പിന്നെ എന്തിനാണ്ടിതര ദ്യസനിക്കുന്നത്‌ 

എന്നാല്‍ ലതിയുടെ പൃസനം ഇതു കൊണ്ടുപോ 
ജില്ല. അവളെ കല്യാണത്തിന്നു പോകുന്ന കായ്യയത്തില്‍ 
തടയുകയില്ലായിരിക്കാം. ചളിയിലും ന്തം ഇറഞ്ചി നട 
ന്ന്‌ കാശിപ്പട്ടുകൊണ്ടുടള ആ സാരി കേടടവന്നാലൊ? ആ 
ല്യസനത്തിന്നു ഒരു പിലയുമി്ളെന്നെം? അവറംക്ഷ അതു 
കാരണം വലിയ കണ്ലിതം തോന്നിയ അതേ സമയന്ത്തു ത 
എന്ന അവളുദെ അമ്മയുടെ സ്ഥിതിയും അപ്പകാരമായി 
തിനാ. ഒരു ധനികഗൃഹത്തിലെ വിചാഫമ്തിന്നു പോ 
കമ്പോഗം അവസ്ഥയ തക്കവണ്ണമമ്ള. വസ്തം ധരിക്കണം, 
ഓരോ സന്ദര്‌ ലും ഒരാംക്ക്‌ എത്രത്തോളം വസ്ത്രം ധരി 
കാം? രവിലെ ഏന്തു നിറത്തിലുഉളൂതാണ്‌' ഉപയോഗി 
ക്കേണ്ടത്‌ ₹ രാന്ത്രിയിടലാര്‍ ഏതുപ്രായം മുതല്ല്ാണ്‌ ഒരു 
പെണ്‍കുട്ടി അവജുടെ വസ്ര്രാഗത്തെ ശിരസ്സൂമൂടിലിടേണ്ട 
ത്‌? ഇങ്ങനെ പലേ സംഗതികുളേയും കുറിച്ച അവഠംക്ക്‌ പ 
ജിജഞോനുമുണ്ായിരുന്ന, മുമ്മികയടെ ലസ്രൂധാരണത്തി! 

കി 


൧൬൨ ഫഛേമപഞ്ചോരം 


൭൯൯൨ ഭാരവാിത വും അവാം കരയ്യ്യറ൨. ഒരു സിമിഷനന 
രത്തക്കു തതമ്മിര യുടെ മനസ്സില്‍ അസഹ്ൃതയുടെ ഒരു ബ 
ലമായ വികാരദേദമുഞ്ജായി; എന്നാല്‍ അടുത്ത നിമിഷ 
ത്തില്‍ തു ആഖസ്യമാഷി തിരിഞ്ഞു. ചേണ്ടില്ല, അതാണ്‌" 
നപ്ത്‌. അവം ഹടപെട്ടുരകാണ്ടിരന്ന ചിതൂശലഭങ്ങളോ 
ടകൂടിതന്നെ ഇനിയം പ്െരുമാറിക്കളയാം; അപ്പില്‍ 
പരകായ്യ്യാമന്വഷികളായ അനുവധി നേത്രങ്ങളുടെ നേ 
ട്ടങ്ങളാലും ഉനഹിച്ചുന്ടംക്കന്നെവയായ അനേകം ചോദ്ൃങ്ങ 
ലും അവഴ്യടെ ജീവിതം അസരവുതരമാക്കിതീശ്ടം, 

ലതിയരട അത്യദ്ധാനത്തിനെറ ഫലമായി ഉരമ്മി 
ഭസ്ത്യാ ലതിയ്യ.,ം ലൂവരന്മായമടെ വളരെ അടുള്തു” ഇര്‌ക്ു 
വാന്‍ സറലിച്ഛും. ലതി ഈമ്മിളയെ കതുട്ടുകൊണ്ടു്‌" പറ 
ത്തു -*മതമമിളപ്പപ്പി, ഭിപ്തിച്ചേച്ചി അതറ അവിടെ ഇ 
രിഷന്ുണ്ട്‌, നോറ അവര്‍ ആരെയാണ്‌ കല്യാണം ക 
ഭിക്കാ൯ പോകുന്നതെന്നറ്‌ മൊ? ഞു രൂതനിനെറ ഇട 
ത്തായി നിവ്ഡുന്നു ഒരു ചെവഡ്റ്യക്കാരനെ കണ്ടൊ? അ! ആ. 
സെൌനന്ന്ുമമ്ട അരപ്, ക്ട വെച്ചു നല്ല കറുപ്പായിട്ട്‌* 
മരാമില്ലെ? ഏുയാരെയാണ്‌. ത്തട്ടെ, പേപ്പ! നിങ്ങം 
ക്ട്‌ ആയാ സുന്മരനെന്തു രതാന്നുന്ത ട്ടാ! കന്നികയുട്ടെ* 
ലിം! ബത്തിലും ഏതു നല്ല അഖാണ്‌ ? എന്തായാലും മ 
നിക്കു ആയാെയാണ്‌ ബേറ്ധിച്ചത്‌..” 

ഭീപ്പിയുടെ ദെവിരത്താവിനെ നോക്കിയ ശേഷം തുത 
ഒ്മിരഡൃദെ നേതൂഞ്ജറം മററാരരയൊ തിരയുന്ന മാതിരി ക 
വൊനര്ഞേക്ക്‌ ആ മുറിയിലെല്പാം ഒരു സഞ്ചാരം ക്ഷിച്ചു, 
എന്നാല്‍ ഞആയാമെ കണ്ടതുമില്ല! കാമ്മേഘങ്മം ക്രമ 
അ മുകളില്‍ വന്നുകൂടി. വിവാഫക്രിയ ആഅവസായില്ചു 


താഭറ്യായം ച്‌൨. ച്‌ ൬൩. 


്ല്യോഠം അതിഥികളെല്ലാം ഭകവണം കഴിത്തു ലേഗത്തില്‍ 
മടഷ്ജിപ്പോപാനുമമ. ഗരമംകൊണ്ടു തമ്മി തിക്കിത്തിരക്കി 
മുടങ്ങി. ഗിരിബാല, ഞമ തടിവ്വു സ്വരൂപവയംകൊഴ്ട്‌ം 
ചങ്ങാതിമാഒരെയെല്പാം തള്ളിനീക്കി ആധ്യത്തെ പത്ത്യില്‍ 
ചാടിചീണു. ലതി വിടു വിട്ടാല്‍ ല്യം പേഴിന്നു മാത്രം 
കഴിക്കുകയെ പതിവുളളു.. മേതന്മസലച്ച്‌ അവളു. ക്ഷ 
ണം ഇരിക്കുഷോധെിക്കതംനന കഴിത്മെടു താതിന്നു ശേഷം 
കൂരമ്മിമുയോട്‌ ഭരച്ിടെ രരടിയിരികം നം സ്ത്രികളുടെ ഇ 
കുളെപററി। വിചരിക്കുലാന്‍ തുടക. 

ഖതിയും ഇജനമ്മിളയും ദ്ര; വന്തുംപേധയുമിരി 
ക്ഷുന്നവരെ നോക്കിലാടനിയ, പ്പെട്ടെനാ ലര ൬ 
മ്മിളയെ പതുക്കെ ഒന്ന പില്്വീധാണ്ടു നാകം അന്തു 
സമരബാബു പ്പെ?" എന്ന ചോലില്ലു. 

കൂയമ്മിഉ മട്ടി, മുറ ചൊന്നു ബ്പേക്കി. അതേ, അ 
അനെതന്നെ! യന്ന അാശേ മുടന്ത്ടരെ ഡന്വേണിചു 
കൊണ്ടിരുന്നതാമേയാ, ൮ ഡയറ ചന്നം ഞി 
വരം അവളെ ത്ഥറിയയക്കേയ മ മറെറാരാം മമുവശ്ത്‌ 
മായിയടന്നൊ? 
 , സമേന്ദ്രന അപ്പോഴ, അവുടെ മുയില്‍ എത്തി 
യതിനാധ ചല്യയാറംക്ക്‌' ഉനധ്ധിലയെ കാണാതിമിപ്പുഠ൯ നി 
വൃത്മിയില്ലാതായിം ഹമ്മോ ഒരുത്മരം ഓളും അഖദ്യടെ ഡു 
യത്തെ ജേദിക്കവാന്‍ എത്തിയതായി ഉയമ്മലഡ്യയ തോ 
ന്നി. സമരേന്ദ്രന്‍ സംസാരിക്കുമൊ? ൭: നോക്കുമൊ? 
അതൊ, ജയ അയനഗ് .്രടി അവില്‍ നിന്നു എടുത്തുകള 
ഞ്ഞിചിക്ഷമൊര്‍ യ്യ വയംശയങ്ങളളല്ലാം ലതി ചിരിച്ചുകെ 


പിട" ഇവ്വധാരം പറത്തവ സാന്പ്പ്‌ച്ച ട്‌ സമരബോബ്പു' 


൧൬൪ ഫേമപപട്േരം 


നരി്ങറം ഖല്ലാതെ നനഞ്ഞു, ഇല്ലെ?” സമരേന്ദന്‍ അ 
ഭപ്പ്രാഠം അവരെ കണ്ടുവെന്നു ഭയയദ്യമായി ല്യക്തഭപ്പടുത്തി. 
ആധു ടെ സി സേമായ നോട്ടം ആയ സമധത്തു പ്രകാശി 
ച്ചിരു ൩ പുന്മിരി മറമുഖെല്വതുപോഭല കാണപ്പെടു. മ 
ലവ്‌ വളെ നിങ്ങറം നനഞ്ഞില്ല, അല്ലെ"? എന്നു സമരേ 
6൯ പറഞ്ഞു. തതുവരെ ആയാളില്‍ കു്ടിയാടിയിരുന്ന 
പുഞ്ചിരി ഉടനെ വിട്ടുപോയി; അസഘ്വമായ ആ നോട്ടം 
മാത്രം ശേഷിച്ചു; ആ ഭാവംകൊണ്ട്‌ ഉദഗ്ധിചയുടെ ഹൃദയ 


നാഡ്ധിയെ വരട്ടിയ ശേഷം നമസ്ത്യാരം പറമ്മൂ അവിടെ 
നിന്നു പോയി, 


ഗിരിബാല, തിരക്കി൭ന്‍റ നടുവില്‍പെട്ട മുന്പോട്ടു 
കയക്കുവാന്‍ ന്ിവ്ൃത്തിയില്ലതോയിട്ടു ദൂരത്തുനിന്നു പിടിച്ചു 
പറഞ്ഞു -- “ചതീ, വരു. വണ്ടിവന്നു. കുതിര :ബഗളി' എ 
ടക്കുന്നു. വേഗമകേട്ടെ!? 

ചതിയും ഉയമ്മിളയും വേഗം പോയി വണ്ടിഷില്‍ ക 
യറി, അവര്‍ വണ്ടിയില്‍ നിന്നു പുറത്തേക്കിറണവാ൯ 
ഏഴുനററപ്പോഠം ഗിരിബാല ലിസ്തയത്തോടെ ചോദി ,-- 
എന്താ ഇതിന്‍െറ അതലം? ഉരമ്മികള വീ! ഉറമ്ുകയാ 
യിമുന്നൊ? മഴികൊണ്ടു ബി ന്‍െറ ഉടുപ്പപ്പാം നനഞ്ഞ്‌ 
കാണുന്നില്ലെ? കാവകബ്ടാള്‍ മഴ ഇഡിയും കലയന്ത്രലായി 
പെയ്യുപാന്‍തന്നെയാണ്‌്‌ വട്ടുമെന്നുമതാന്നും. ഏ൭൯൨ 
കുട്ടികാം ഏഎസെൌ വല്ലാതെ ഉപദ്രവിക്കുന്ന. അവക്‌ഒ 
ണു വേഗം കഴിച്ചു വന്നുക്രടെ? അതിന്നു മാവമല്ല. 
അപര്‍ അവിടെ എയ നേരമെങ്കിലും ഇരുന്നോളും. ൩ 
മുക്ഷ കുറച്ചു തുമ്മികഥം മാത്രദമ കൊക്മേഞ്ജിചാന്നുഒ.- 
എന്നാ അവര്‍ വീട്ടിലെത്തും, നല്ല കളിതന്നെ ക 


ഒരട്ധ്യായം ൧൨. ഫ൧ന്യധ 
ഴിച്ചേക്കും. പോവു, കമ്മി! കൂടുപ്പുമാറവ ഇലയില്‍ 
വല്ല ലീനുും പിടിക്കും. 
മ്മിളു അവുടെ മുറിയില്‍ പോയി, വാത: 
ലടച്ഛിട്ട്‌, ആ ഈറന്‍വസ്രുത്തോടുക്രടി നിലത്തുകിടന്ത 
നിത്ൂ്മുമായി കരയുസാനു തുടക്കി. അമ്ുവരെക്ഷും അ 
വം ആരാഞ്ഞുകൊട്ഷിയസാ ആ ലേ പീബ്ദം ശല 
ത്തി അവരുടെ ഹ്ൃടയത്തിന്‍െറ പ്രപേശനദ്വാരത്തില്‍ 
നില്ലയന്നു. അന്ധത്വവും ബധ'തത്വവും കൊന്യുണ്ടാഥടപ്പെ 
ട്ട ഒമമ മറന്ലീല അതുവരെ അതിനെ മുടിക്കൊണ്ടു രു 
ഒടിക്കിടന്പിന്നു. എന്നാല്‍ അധ കിട്ടിയ ഒജു വലിയ 
അടി കാരണം അതു കിറിപ്പൊളിഞ്ഞൂ തീരെ തപയോഗ 
മിപ്ലായായി. രണ്ടു സ്ന്റേഹിതയടെ ചേച്ചസ്തചമ്മ. വി്ലം മു 
ചും നീക്കിപ്പോവുകയും ചെയ്തും ആകാശത്തു നിഗ്ഗു 
ബ്ലുതയയ്ഛം നിശ്ചഞ്ചലതയ്യുച്ചം ചെട്ടെന്മു ഒരുടവു തട്ടി; കറി 
നമായ തആആരവത്തോടു കൂടി മഴ താഴേ ഏര്തി, ജന്പാലക 
മൂടെ തടസ്ഥകത്തെ വകവെക്കാതെ മഴ മുറിക്കകത്ത്‌ അടിച്ചു 
കയറി. അവഴുടെ നീണ്ദ തലമുടി മുന്തതുകൊണ്ട്‌ ഒരു 
വല കെട്ടിയിട്ടുകൊണ്ടു കവിറംത്തടങ്ങളില്‍ക്രടെ ഒറുകുക. 
അയ്യം പിന്നെ കണ്ണ്നീരിനോടു ചേന്ന താഴെ പീറുകയും 
ലചയ്ത. കാററടിച്ചു മുറിയിലുക്ളു സാമാനങ്ങളെല്ലാം കല 
കല" ധാഖ്ൂദത്തോടെ അദ്ടുമിക്കും പറന്നവീഴു ണണ്ടായിരു 
നന. മയമ്മിള ഏഴ്ിനേററ്ല്ല. ആ ബിഗ്ണണബ്ലമായ ശിലാതല 
ത്തെ ഒആഞലിംഗനംചെയ്തുകൊണ്ട്‌* അതില്‍നിന്തേടന്നെ സ 
മാധാനത്തെ എരക്കുന്നവൊ എന്നു തോന്നിച്ചു: മനുഷ്യ 
മിള്‍നിന്ന്‌ അവഠംക്ക്‌ ഇനി ഒന്നും ഞമ ശ്യപ്പെഴുവാനൊ. 
കിട്ടവാനൊ ഉണ്ടായിരുന്നില്ല. 


൧൬൩ ഫേമപഞ്ഞരം 


ആ സമയത്തു ലളിതനം നരനും തിരിച്ചെത്തി. ലളി 
തന്‍ ആയാട്ടടെ മുറിയിലേക്കോടി, അന്തുഫേതുവായിട്ടു 
തങ്ങൂടെ അമ്മയുടെ നീരസാഭിപ്രായങ്ങളെപ്പുററി ര്യലോ 
ചിക്ഷചാനായിട്ടു നരന്‍ മാത്രം ശേഷിച്ചു. 

ലജിതന്‍., വിശേഷവസ്രരങ്ങഥം ധരിച്ചിട്ടുകള കൂരമ്മി 
ഭയെ തനിയെ കാണടനതിന്നം അവട ടെ ശ്രോത്രങടളില്‍ 
പ്രേമഗിതങ്ങള്‍ം പാടുന്സതിന്തം താര്‍ചയ്യപ്പെട്ട. എ 
നാല്‍ ഉഴമ്മിള ഏവിടെയായിരുന്ന? ലജിര.൯ തന്‍െറ 
ബനുഞ്ഞ ഉടുപ്പെല്പാം മാററി, ജനാലപ്ലുയടത്ത്‌ ഒരു കസ്ധാല 
വലിച്ചിട്ട്‌, അതിധസ്്ദ്ിയുന്ന പാടടവാന്‍ തുടങ്ങി. പാട്ടി 
൭൯൨ സാരം ഇതായിരുന്നു. , ഒദ്രമാസത്ി ലുള്ള ഈ കു 
രിനവഷത്തില്‍ എന്ദെറ വസതി! ശ്രയ്യമമയി." 

ചളിതന്നെറ സ്വരം മധുരമായിരുന്നു. ആയാഠം ഫി 
ുസ്ഥാനി പാട്ടുകഠം മരു ഗുയനാഥനെറ അടുക്ക മപ 
ലെശ്രടാതെ കുറച കാലം അളസിച്ചിട്ടുണ്ടാധിരുന്നു. ജ്യ 
യാള്ചടെ ഗാനം ഇയമ്മിളയുടെ അകത്തിനെറ അടച്ച കിഴ 
ന്നിരുന്ന വാത മേടിച്ചു, ആ മുറിയില്‍ പ്രവശിച്ചു ആ 
വിദം മുഴങ്ങി. ആആ രാത്രിയിലെ മഴയും അതോടു ചേന 
പാടുവാന്‍ ആരാിച്ചു “എനെറ വസതി ശ്രസ്തമായി, ” 
തെറ വസ്തി ശ്രൂന്യമായി. 

നമ്മള ഫൃഴ്നേററിരുന്നു. അയ്യ്യൊ, ദൈവമേ! 
അവഠം ഇനിയും ഇതു സഹിക്കുന്നതെനാംനാണ്‌ ? അവള, 
ടെ ഹൃദയം തകന്ഥകഴി ഞ്ഞു, എന്തിനാണ്‌” അവളിനിയും 
ജീചിച്ചിരക്കുന്നത്‌ ? വിധിയുടെ പതം, അവളുടെ ഹൃദയ 
ഭത്തേ വെണ്ണീവാക്കിക്കഴിഞ്ഞുടട ഒരിക്കല്‍കൂടി കരുണകാണി 
ൈ;! കരതിയന്ന ശരീ ലരിതാപത്യില്‍ എരിഞ്ഞു 


അധ്യായം ൧൧ ൬൭ 


പോയി; എന്നാല്‍ പിന്നെ തജ ഇടിെട്ട്‌ അതിന്‍െറ ത 
ലയില്‍ പതിക്കടെ! ആ കൊടുങ്കാററില്‍ ആ വെണ്്റീവാ 
പറന്നു പോകട്ടെ! നിയതിയുടെ ഈ ക്രൂസ്ൃത്തത്തിന്നിട 
യില്‍ ഈ ബാലികയായ സതി ഒരു ശിലാപ്രതിമപോലെ 
ഇരുന്ന്‌ സംഹാരതരനെറ നേതരാഗ്നിയോട്‌ “ഒന്നു കടാ 
ക്ഷിക്കണെ! ഒരിക്കല്‍ മാത്രം മതി; ഏനിക്ഷ മറെറാരപേ 
ക്ഷയില്ല." എന്ന്‌ ഹൃടയപൂഠ്യം പ്രാത്ഥിച്ചു. 

ലളിതന്‍ രായി പുരെ നേരം ഇതേപാട്ടതന്നെ പി 
ന്൩യും പിന്നയും പടി ക്കൊണ്ടിരുന്നശേഷം, ഒടുവില്‍ നി 
ക്തി വെളിച്ചുമില്ലാത്ത തുരമ്മിളയുടെ മുറിയുടെ നേദ്മനമ 
ക്കികക്കാണ്ട ലജിതന്‍. താഴ്‌ന്നസ്വരത്തില്‍ പറഞ്ഞു--- 
പ്രേമഗീതം പാടിക്കഴിഞ്ഞു. പേണ്ട ദിക്കില്‍ ഏത്തിയൊ 
ഇല്പയൊ എന്നു തആക്റിയാം.? 

ഒട്ടും താമസിയാതെ ല്ലാ മുറികളിലേയും വി ക്ഷ 
കഠം കേട്ടു. പുറന്തു പെയ്ത്രുകൊണണ്ടിരുന്ന മഴ അപ്പോഴും 
തോന്നിട്ടുണ്ടായിരുന്നില്ല: അത്‌ ഒരേ മട്ടില്‍ അടിച്ചുമാറന്നു 
ണ്ടായിരുന്നു. ഭൂമിയിലുള്ള, $ഃഖം ആകാശത്തിന്നുമ്ളില്‍ 
ശേഖരില്ലു വെക്കുന്നതി ന്നു കാഠമ്മഘങ്ങളെ ഒരമേല്ലിച്ച; 
അതു കാണം, നിറഞ്ഞൊഴുകുന്ന കുണ്ണനീര്‍പുഴികളാല്‍ 
ആകാഥാം, വമുരെ നേരത്തേക്ക്‌ തയമ്മിളയുടെ മൂകനായിയ 
ന പഴ്ജാതിയെ തൃ്ലിയാകുലേരെ വെര കൊണ്ടു മുക്കി, 

൪ മരിയുടെ ഗാനസ്വരം ഹല്ല വീട്ടിലുമമ എല്ലാവ ത 

ടേം കണ്ണുകളെ നിദ്രയില്‍ ലയിപ്പില്പും ഒരു ഇതുട്ഃമു 
ദിയില്‍ മാത്രം രണ്ടു ഭഗ്്ുക ആ ഘോരന്ധകാരത്തി 
൫൯൨൯൨ വഴി നോക്കികക്കണ്ടിരുന്നിരുന്നു. മദ്യുടെ ഗീതം. 
കൂരമ്ധികയുടെ ഘ്റൃൂദയത്തില്‍ എന്‍റ വസതി രരൂന്യമധ 
യി, എന്റെറ വസതി ത്തുമ്പമായി।'" എന്ന ത്തു പല്ലവിത 
കന ആവത്തിച്ച പാടിയിരുന്നു. 
0--- 


അദ്ധ്യായം ൧൩ 


ഈ ഗ്ൃഫ്ത്തിലും ദിവസങ്ങറഥം മുന്‍ഗതിപോലെ 
പോയ്‌ ശൊണ്ടിരുന്നു. കരെ ദിവസത്തേക്കു, ഓാമസ്ുന്മയി 
അവരുടെ ഗുണകാംക്ഷികളില്‍ ഒരാഭൃമ നന്മസ്തയവേണ്ടി 
കഠിനുവാക്കുകറം ക്രടരരമുടെ ഉപയോഗിക്കാവണ്ടായിരു 
ന്ന. ഏഎനസാല്‍ അവർ അതു വേഗം വി വളരെ കാ 
ലമായി പരിചയിച്ചു ചോന്ന ലീട്ടജാധിയില്‍തന്നെ യ്യാ 
പൃതരമമയി. വെല്ല്യുകാി ഒന്നു രണ്ടു മിപസ്ത്തേക്ക്‌ ഇമ്മ 
നെ പറഞ്ഞു: “ബ്‌അ! അമ്മെ, ൭൬൭ കട്ടി വന്നിട്ട്‌ ഇത 
ചീടടെല്പാം പ്രകാശിപ്പിച്ചു. ഇവിടെ ഏല്ലാ ദിക്കിചും ആ 
ലൂവന്ന കാലടികൊണ്ട്‌ എങ്ങനെ നടന്നിമുന്നു! അവരെ 
പോലെ ഒരാളില്ലത്തേ ലീട്ട വീടാണെന്നു തോന്മമോ? ഇ 
കറി ഒരു മരുമകളെ കൊണ്ടുവരു, എത്ര നാളാണ്‌ അമ്മ 
ഇങ്ങനെ തനിയേ കഴിച്ചുകൂട്ടുക?” എന്നാല്‍ ഒരു മരുമക 
ഒെപ്പററിയുക്കൂു സംസാരം പന്നുപ്പോംരാമസുന്ദഴിക്ക്‌, ഇ 
തൂ രസകരമായ ഒരു പിഷയത്തെപ്പുററി വിവരിക്കുവാ൯ 
ഒ വെ്പുകാരിക്കു വീണ്ടും മൈയ്മുമുണ്താകാത്തവിധം മുഖ്‌ 
ത്ത്‌ രയ ഗൌരവം നടിച്ചു 

ിലാമുററത്തു ഒരു മൂലയില്‍ പൃത്തൊട്ടിയിലുണ്ടായിത 
ന്ന തൃരമ്മിളയുടെ പിച്ചുക്ഛെടി ഉപേക്ഷയും അന്ട്യും 
കാരണം ഒടുവില്‍ വട! നശില്ച- അയല്‍വീട്ടിലുക്മ. വിക 
തിക്ക്ടികറം രാത്രി പന്ന അവളടെ പഠീര്‍പിച്ചുകം കട 
യോടുകൂടെ പുരക്കികക്കൊണ്ടുപോയി. അവുടെ പൃച്ചുമമടി 
കറം കുറെ ഒദ്വസത്തേക്ഷ കലഗ്സ്രധായി ധരഞ്ഞൂകൊണ്ട്‌* 


അദ്ധ്യായം ൧൩. ൧൩൯ 


അചര്‍ പിട്ടപോയ മുറിയില്‍ .ഷിടന്നിലുന്ന കട്ടിലിന്നട ക്ല 
വന്ന്‌ ച്ചണിണില്‍ടെ എന്നാല്‍ അവയുടെ നി 
ലപിലിയ്യ്‌ തത്തരമൊന്നും കീട്ടുതോധപ്പോഠം അവയും ൭ 
റെറാരു പുതിയ സ്ഥാനാത്െ ആയി പ്പാ അവോഷ! 
ച്ചു പോയി. 

മുകമിലേക്കും ചുവട്ടിലേകദം 3 
രൂ ഒന്നാമത്മയ। പരുദുന്നത്‌ 


കന്നചഴിക്ക്‌ ഒരാളുടെ 
രിം 


രമ്മിളനടെ ഇ 
ക്കുന്ന വാത്മലാടുഷ്ടിയ മുറിയിചേമാണ്‌. ഭലേ 
ഒഴിഞ്ഞു വായും പട്ന കിടസ്ിമന്നു. ഞയം അതന്നരം 
ത പോയിലന്നില്ല; ചെടിയും അചിടെ ആനനം 
്അിച്ചിമസില്ല അതു നടിയരിലയുഷ ഒ ഖ്ശാതാല 
ട്ടംപോലെ കിടന്നിരുന്ന. ഒഴ ദിവസം, സമരേ, പ 
ശാലയില്‍ പ്രേകേംവരിക്കും വാതന്‍ വറക്ക വ ചടച്ച 


ഓടാമ്ചിട്ടൂു്യ ആരും 7) ഖതേല്‍ റ 
കൂരമ്മ!൭. ഖരം ഇവര്‍ രണ്ടു പേയം ജാ ൦ റി 


ഞഞറയിരന്ന, ഇാഡ്റ്യാഥം തമ്മി പോയി ൪൭ ്റ്റ്‌ 


പര്‍ ൭൬ പേ ശഷി്വ; തന്നാല്‍ സാല്യസതയം 
ശ്തേക്യ മതമായ രന ഞതീവിം മന്തി 
മ്ലെറ ലാധ്ഥേശം അതില്‍ കരാമ. മായെ 


ഹൃദയത്തില്‍ ബല്ലവള്ും പതിഞ്ഞു ചിന്നിരുന്നുടു അ വി 
ലി 

നാല്‍ തആരാറാംക്‌ വ ദപനത്തിമന്‍െറ- സ്വനം വാഡ 

ത്തി ൨-മാത്രമല്ലം ഴൂധിയുടെ ച്ിവഡം ആക്രയി ധിം 

താഠി തോന്നി, 


1] 


ഇഥദ്ധേകില്‍ വമ്പട്ട തീര മുറതവിരന്‍റ 


മ്തലിപ് 


ഖല ചട സാധി ട്ടി 


ധും ഓലെ ഏകോപിച്ചു 
1 ൭ 


൧൭൧ ഹേമപങഞ്ടജരം 


പ്രയത്തങ്ങളെ കൊണ്ട്‌" എങ്ങനേയൊ തആആയാള്ളെ ഈ പുരു 
ഖഡ്വാഷ്ിയിലെത്തിച്ചു. ബാല്യത്തില്‍ ആയാഥംക്കു ച 
ഭാതിമാരൊന്നും ഉണ്ടായിരുന്നില്ല; " എന്നാല്‍ പു 
സ്ലൂകങ്ങളുടെ സഫവാസത്തില്‍ ത, സന്തോഷരഫിത 
ഒജമയ ദിവസങ്ങളെ വല്ലവണ്ണവും നയിച്ചു പോന്നു. പി 
ന്നെ, പുരുഷത്വത്തില്‍ പ്രവേശിച്ചു കലൃൃത്തയില്‍ തത്തി 
യപ്പ്യോഠം, ചങ്ങാതിമാരില്ലാത്ത സ്തൂനത തീ; ഉ മമില്‍നി 
ന്ുയരുന്നതായ മറെറാരാഗ്രഫം ആയാളെ അസ്വസ്ഥ 
നാക്കുവാന്‍ തുടങ്ങി. എന്നാല്‍, ഈ ആഗ്രഹിക്കുന്ന 
ബിധി എടുപ്പുത്തില്‍ കിട്ടുവാന്‍ കഴിയുന്ന ഒന്നല്ലായി 
രുന്നു. നന്മുത്തിന്‍െറ അന്വേഷണത്തില്‍, ഈ മാ 
നാഷസമുദ്രത്തില്‍ ആയാഠം മനസ്സോടെ മുങ്ജുന്നതാലാല്‍ 
തന്നെ, ആന്മാറംക്്‌ അതിന്നു, ശക്ഷിയില്ലായിരുന്നു, 
ക അാതിമാമോഴൃക്രദാത്ത തന്‍െറ ശൈശവജീപിതം പുരു 
ഷാന്മാരോടുക്ള സദഥവസത്തിണ്ട സമരേന്ദ്രനെ അപ്പാ 
നാക്കി തീ്്ത. 

തെറ ജീഷിതത്തില്‍ ആട്പമായി വന്ന ചേന്ന ൮ 
അപ്പെടത്തുന്നമായ ഒരു അടി കട്ടുമ്പോം, ഒരാഠംക്ക്‌ 
ആ യുദ്ധത്തിന്നു. ആശയും തിയും വദ്ധിക്കുന്നു; [1] 
ന്നാ മറെറാരാഥം കഥയ അഅാം അവയഭട ഗതിപോചെ 
നടക്കട്ടെ എസ ലിട്ടുകൊടുക്കുന്നു. ആയാളുടെ ആവശ്യം 
സതുതന്നെ അധികമായിരുന്നാലും സമരേറ്റന്‍ പിന്തിരി 


രുന്നു ഞയാഠാക്ഷ ൭ ബാധവുമുണ്ടായിരുന്നു. അതു 
അടന്‍റ പ്രയത്ന റംകൊണ്ട്‌' അതിനോടെതിക്വോനമ്മു 


ശതി ആയാാംണ്ടായിരുന്നില്ല. ഭടൈവം തമസാതായ 
വെലിച്ചുവും കാറവപോലെ അത്‌" ഒരുപക്, 1] 


അദ്ധ്യായം ൧൨ ൧൭൧ 


ത്തില്‍ കിട്ടിയേക്കാം ഇല്ലെങില്‍ അതു ലഭിക്കുന്നതിനു 
പേ മാഗ്ലമൊട്ടില്ല തനേം. ആയാറം മുറിയുടെ മൂലയി 
ലേക്കു തിരികെ വന്ന്‌” ഇപ്രകാരം വിചാരിച്ചു:-- “ഞാന്‍ 
വാതല്‍ തുറന്നിട്ടിട്ടുണ്ട്‌. അടുക്കവാനുലമ മാഗ്ലൂത്തെ ഞാന്‍ 
അടയ്്ുകയില്ലം എന്നാല്‍ അതു തിരഞ്ഞു കണ്ടുപിടിക്കു 
വാനുള്ള ശക്തി എനിക്കില്ല,” 

ഒആ യുവപാന്ഥ൯ ഗ്രഡധമായി സ്റ്റേഫപുന്റ്്റങ്ങളായ 
നോട്ടങ്ങളോടുക്രടി പതുക്കെനടന്നു തെറ ഹൃദയകവാ 
ടത്തിന്നടുത്തുവന്നു നിന്നപ്പോറം സമ്രേദ്്രനു ൭൭ സമയത്ത* 
കാണുവാന്‍ കഴിഞ്ഞില്ല ആയാളുടെ ഹൃദയമാകുന്ന 
നദി നിറഞ്ഞു തീരാമുട്ട്‌ നിന്നപ്പോ ആയാഥം മഴ്യ്യ്ാ 
ഗ്രഹിച്ചുകൊണ്ടു മേല്ലോട്ട നോക്കിയിയിക്കകയായിയന്ന. 

തത്‌ എങ്ങനെയായാലും മുകളില്‍നിന്നു ൭ണ്ജായ 
തക്‌ ധാരാസബാതമല്ലു. അതൊരു അധാനിപാതം മാത 
മാധിരുന്നു. ആയ ശബ്ദും കൊണ്ടു” സമധവ്ന്‍െറ ബദധ്ധി 
തിരിച്ചെത്തി, ആ കഠിനമായ വെളി ല്ുത്തല്‍ തനെറ ഡൃ 
ഭയാന്തരാഗമത്തെ തന്നെ സമരേറ്വുന്നു കാണ്മാന്‍ സാധ്ച്ച 
റണ്൭ അപജയപ്രദമായ മഹ്ുന്തത്മില്‍ തന്‍െറ ജയപ്പം 
മായ പ്പേമനോട്ടത്തെ ആദ്യമായി ഭതൃരോട കൈമാറികയൊ 
അവാം, മടനെതന്നെ അവളുടെ നേത്രങ്ചറം.ഖ നെ ദെ 
നിലിഷത്തിനുക്കില്‍ തനിക്ക എല്ലാ മേ:ഹങ്ങറഥക്കം, 
ആശകാംക്ഷം എന്തുവാനു കഴിയാത്തവിധത്തില്‍ ഒരു ക്തം 
വരണതത്തെ വലി പട്ട. അന്തസമയം തന്ന സു 


നന പാദിക്കുവാനും എത്തു വാനും മണ്ടാമിലസെ ൦ ഒ 


സാനസ്ഥാനന്തു അയാടെ കൊണ്ടൊദ്ദുകയും ൭൧ യ്യു 7) 


൪൭൨ പുരം 


റി ആലോ വികടേവാന്‍ 
പോലും ആയാറംട്‌ ആഗ്രാഹമുണ്ടായിരുന്നില്ല. 
രാ ഒരമ്മിഭയെക്കുറിച്ചുതക വിചാരങ്ങളെ 
പറി പമസുയംക്, പുതാണ്ടു മമ്പുതന്നെ ഒനാസ്സ്റിവായി 
ഭം എന്നാല്‍ ഇപ്പോം അവക്ക്‌ അത്തു പൂഷതമായി 
ഞരധിയറോയി, വരകളെ സൂദ്ലന്നനാനംവഴിക്കു സമരേ 
സൊ പുറമേയുരമ ജാവം ശൃത്മത്താളം കിനമായും വ്യ 
സനകമയം രീമന്നുടെടന്മ്‌ അലര്‍ കാവ മൂട 
% മറെറാരു വിധത്തില ൧. ഞ്ഞാനംകൊണ്ട്‌ ആയാഴ്ട. 


ടെ അകത്തേ സ്ഥി ലാ വയയ്ഖയിലയിെ 
വ 
നി അവകാ നി 


ററത്തു:-*സ്വ 
൨ അണാമ 
ഷ്യം ല്‍ 


വതൂരെ [ 


ഏനിഭകകാട്ടും 
സിപ്ല" 

ചപേറഠിയമ്മെ, എനിക്കിപ്പം പോവാന്‍ മാന്‍ ] 
ദൃഭല്ലാ. പാശെേയച് ഒഴികില്ലാ. അതിന്ംപുറാക, ഴ്‌ 
ഗന്ധാരായ ഷ്യ കുട്ടിക "ഇനഠര്‍മിഡിംറര്‌" ഒ രിഴ" 
൭ ഈടിമൂകധറ വകയും പേണം. ഡായ്യകില്ലം, അവര്‍ 


& അാഗി്മനെ മാസത്തില്‍ സ്രാപ്റുകവീതം വാങ്ങിദക്ക 


ലി 
ധം. 


49 അവരര യിട്ടു പകഡാന്‍ തര 


ഭിരിക്കനോം, 
ലം 


കിപ്ല. 


തന്റ തോല്‌ റ്റെന്നു നനുന്ദനി അന്ാത 


ട്‌ റാലിയെ പ്ര ഞമ ശക 


നി [! 


വി മ ചം പിപ്പ്ഞഖാനം പേകേ്സണെ 


അദ്ധ്യായം ൧൨൩. ൧൭൩. 


എന്തിന്‌ ? ഇതിന്നു എന്താവശയമാണുമള ത്‌ ? പാഠശാലയി 
ലെ ശമ്പദുംകൊണ്ടു മതിയകാതിരിപ്പാന്‍ ; നിനക്കു പത്തു 
പന്ത്ര കുട്ടികളെ വീട്ടില്‍ പുലത്താനുണ്ടൊ?---അതാ 
ണ്‌ ഇത്ര മെലിഞ്ഞു വരുന്നത്‌. എങ്ങനെയാണ്‌" ഈ വേ 
ലഭയല്ലാം താങ്ങുക? നീ വീട്ടിലേക്കും നേരത്തെ വരുന്നില്ല. 
അവരുടെ വീട്‌ ഫൃവിടടെയാണ്‌ 27? 


“വളരെ വഴി ദൂരത്താണ്‌, ആലിപുരത്ത്‌."” 

വേണ്ടാ, എന്റെറ കുട്ടി? എന്നു രാമസ്ന്ദരി അക്ഷ 
മയോടെ പറഞ്ഞു. “* അധികം പണം സമ്പാദിക്കാനായി 
ട്‌ ഒരു കുയിരധെധപാലെ ഇങ്ങനെ, അടിമപ്പെടരുത്‌, നി 
നാ എന്നെമാതൂദമ പോറേറണ്ടത്തുള്ളു.. ഏനിക്കു കുറ 
ച്ചുകൊണ്ടു തൃപ്ലിയുമാണ്‌. ജോലിവിട്ടു.? 

4 ചറ്യമ്മെ! ഈ ലോകത്തില്‍ പണംകൊണ്ടു 8 
ക്ഷണത്തിന്നറ്വകത പേറെ അനേകം ഖപയോഗമുടന്ട്‌ ; 
എനിക്കയിന്നാവശ്യമിലല്ലെങ്കില്‍, പിന്നെ എന്തിനാണ്‌ 
ഞാന്‍ വേലയെടുക്കുന്നത്‌ ? നിറം എന്നെക്കുറിച്ചു അനാ 
പശ്യിമ്ജി' പരിഭമിക്കുന്നു. :ദ്ടനിക്ഷ യാതൊരു സുഖക്കേ 
[നി ഇല്ല. 
 തക്കംകൊണ്ടു ഫഥമില്ലെന്നു കണ്ടിട്ടു രാമസുന്ദരി 
പോയി- സമരേന്്രന്‍ ആയാളൃടെ മുറിയില്‍ കടന്നു മേശ 
യ്ക്രടുത്തിരുന്നു. ആയാറംക്ടു ജോലി പദ്ധിച്ചിരുന്ന ഏയി 
ലും വേലയെടുക്കുന്നതില്‍ മനുസ്സ്ിരിക്കുവാ൯ ക്രമേണ യി 
ഷമവുമായി. എപ്പ്യോട്തിലും ആയാറം അവിടെ വന്നി 
രുന്നാല്‍ ആയാളുടെ പാടങ്ങളില്‍ ആരുടേയൊ അനൂപ 
മായ മുഖത്തിന്‍െറ സ്റ്റശനം പുനരാവത്തിച്ചിരുന്നു; ത 
നെറ ദൃഷ്ണിയില്‍നിന്നു ലോകം മുഴ്സ്വനും മറച്ചുകൊണ്ടു ലയ 

39൭5 


൧൭൪ ഹേമപഞ്ചരം 


സനഗ്രസ്തരങ്ങളായ ആയടയാ നേത്രങ്ങളു ടെ പമായ ആ 
യാളൂടെ മുമ്പിലുദിച്ഛിരുന്നു. ഉമ്മ ളൂ ഇയ ഗൃഹത്തില്‍ താമ 
സിച്ചിരുന്നപ്പ്യോഠം, അവാം കുറച്ചു സ്ഥലത്തുമാത്രമേ പെരു 
മാറിയിരുന്നമ്മ്യ,. എന്നാല്‍, അവഠം പോയിക്കദിഞ്ഞ 
പ്ലോഠം, അവഠം കൈവശപ്പെടത്താത്ത ഒരു ദിക്കും അവി 
ടെ കണ്ടില്ല. 

ഉമ്മിള സമരേദ്ര്രനെ ഏത്തുവിധത്തിലാണ്‌ കരുതി 
യിട്ടുള്ള തെന്നു ആയാഠംക്കു നല്ലവണ്ണം മന്ദസ്ലറിലായിരുന്നി 
ല്ല. അവളുടെ യായ്യാസമയത്ത്തുണ്ടായ കന്ണ്ണുനീയം ഇപ്പോറം 
ഉമ്മ ആഡംബരത്തോഴുക്രടിയ ജീവി തവും തമ്മില്‍ വളരെ 
അന്തരമുണ്ടായിക ന്നു. ആക്കെമിലും മനസ്സില്‍ അല്പമായ 
വേദനയുടെ ഒരു ലാഞ്ഛ പോലമുണ്ടെയില്‍, ഈ പ്രമോ. 
നടിയുടെ തരംഗങ്ങളില്‍ ഇനെ കളിയാടുവാ൯ സദധി 
ക്കുമൊ? യാത്രചോദിക്കുനനാത്‌, ഇത്ര നിസ്സ്റ്മമായ ഒംഗിഡോ 
ടെ ചെയ്ത്നേ കഴിയുമൊ? എന്നാലും ഞ ദിവസത്തെ അ 
ശ്രുക്കഠം--അഫൊ! അവയുടെ ഭാഷ ഏത്ര വൃത്വാസപ്പ 
ട്ടത്‌! അവഠം ഇനി മടങ്ങി വരില്ല.പ്രേമപുള്സ്റുമായ ഒരു ഹു 
ഭയത്തോടുക്രടിയൊ, അതൊ അനാസ്ഥയോ; ക്രടിയൊ 
അവറഥം പോയിട്ടുമമത്‌ ? ആ രഹസ്വ്യം കണ്ടു പിടിക്കുപുറ്‌ 
നായി ആയാറം എന്മിനാണ്‌ ഇന്നിയും ബദ്ധിമട്ടുന്നത്‌ ? 

രമ്മിള ഒടുവില്‍ ലളിതനെ പ്‌വാഫം ചെയ്താന്‍ 
തീല്യപ്പെടുത്തിയിട്ടുത്ള തിനെപററി ആക്കം സംശയമൊ 
ന്ന മുണ്ടായിരുന്നില്ലാ.എല്ലാവരും അതിനെക്കുറിച്ചു ്രസല്‍ 
കൂടാതെ സംസാരിക്കുകയും ചെയ്തിരുന്നു. അവരെ ചിപാ 
ബന്ധത്തില്‍ പെടുത്തുവാ൯ മരിച്ചവരും ഇരിക്കുന്നവരും 
ഒരുപോലെ ബഷപ്പെടുബ്വോഠം അതില്‍ നിന്നൊിഞ്ഞു 


അദ്യായം ൧൩. ൧൭൫ 


നില്പാന്‍ ഏതൊരു പെണ്‍കുടിയ്ത്രാണ്‌ ധൈദ്ം വരിക? 
മറെറല്ലാവരുമടയും ഒപ്പും സമരേന്ദ്നും ഇതു വിശ്വസിച്ചു” 
തന്‍െറ ഗ്ൃഫം വിട്ടുപോയ തരമ്മിളയോടു ആയാളുടെ വി 
ചാരങ്ങളി ല്‍ നിന്ന യാതപറഞ്ഞായയ്ചന്നതിന്ന സമരേ 
ദ്രന്‍ പഠിച്ച പ്രണിയെല്ലാം നോക്കി. എന്നാല്‍ ബ്ബര 
ണ്ടു ദിവസത്തെ വിരുന്നകാനിയെ ബാഫ്യകാര്യങ്ങളില്‍ ി] 
ത്രത്തോളം താധികുമായി മറന്നു കളയുവാന്‍ സമരേന്ദ്രന 
ത്രമിച്ചുവൊ, അത്രത്തോളം അവളൂടെ ഓമ്മ ഒ്ൃയാട്ച ടെ 
ഹൃദയത്തില്‍ പ്രകാശ വാനും തുടി. 

ആ ഗഡ്ധധിലാഭ” വിലാഫാഘോഷമങ്ടെ സമരേ 
വരനന ഉനമ്മിളയെ വീണ്ടും പെട്ടന്നു കണ്ടുമുട്ടിയത്‌. ഒരു 
നിമിഷത്തേക്കു സമരേ മനസ്സില്‍ ക്ത ഭയദംരമായ 
തദ ൭ -- ന്നവശായി. ആ ചെറയ ബാലികയെ ഒരുക 
ടടന്ന്‌ പുവെന്നപേരലെ തത്സമയം എടുത്തു ഓടിക്കൊണ്ടു 
പോ ധാലെന്തട്‌ 4! അപളില്ലാത്തതു കൊണ്ട്‌” തൃയാഴുടെ 
ട്രീപസങ്ങംം, രാവുംപക.ലും ഒഷപോലെ വിഷമയമായി തീ 
രിക്കുന്ന. എന്നാല്‍ അവളെ ലഭിക്കുന്നതു വാസ്ത്രവത്തില്‍ 
അത്ര വിഷമമുള്ള ഒരു കായ്യമാണൊ? 

ആയാഥം പ്രത്വക്ഷലോകത്തിലേക്ക്‌ ഒരിക്കല്‍ക്ര 
തിരിച്ചെത്തി. അവരുടെ മലത്തില്‍ നില്ലയന്ന തട സ്ഥം 
ബാഹ്യമായ മന്ത മാത്രമായിരുന്നൊ? അവരെ വേര്‍പെടു 
ത്തിയിട്ടുള്ള തു യാതൊന്നെറ അതിന്നു കൂറച്ചുവാരയുടെ പി 
സ്കാരമേയുള്ള ? ക്ഷേതുനാഥനെറ മരണപത്രം അതിന്‍െറ 
സ്വള്സ്റുപക്ഷങ്ങളെ പരത്തി ഉനമ്മിളയെ ലശപ്പെടുത്ത 
യിട്ടില്ലെന്ന സമരേന്ദ്രന്‍ എനെ അറിയും? ഈ സമയ 
കഞ്‌ ആയാഠം കിഴിഞ്ഞു ലളിതന്‍െറ കൈകളില്‍നിസ്‌ 


൧൭൬ ഛേമപഞ്ജെരം 


അവളെ തട്ടിപ്പറിച്ചാലും ഭതൂയാറംശട്‌* തരഠ്മിളയെ ലഭി 
ക്കമോ? സമരേന്്രന്‍ പിദ്മിരിഞ്ഞു പോയി. 

കുറച്ചു ടിപസം കഴിഞ്ഞ ശേഷം, ആയാറം പാഠശാ 
ലയില്‍നിന്നു മടി വന്നു മുകളിലേക്ഷ പോകവാന്‍ ന്തുട 
ഒുമ്പോറം, മൃരമ്മിളയുടെ മുറി തറന്ന കീടശന്നെതായും 
യരാ അതിന്‍െറ അകത്തു നടക്കുന്നതായും മനസ്സിലാക്കി, 
ഒരാഠം രനെറ ഹൃദയത്ത ൯ ഒരും കൊട്ടുതടിം കൊണ്ടു" ഒര 
ടി അട ച്ുതുപോലെ ഒ്യാറംക്കു തോന്നി! അതാരായിരി 
കരെ കൂട്ടില്‍ നിന്ന പറന്നു പായ പക്ഷി, ചില അപ്പ 
തൃക്ഷ യായ ബന്ധങ്ളാല്‍ ഞു പ്പു ത്രരിയെ 
എത്തിയ? 

ആയം മുകില്‍ വന്നു നോക്കിയംപ്പാഠം, നാവ 
ഞ്ച വയസ്സായ ൭൭. പെണ്‍കുട്ടി ആ മറിക്കുകത്തു ലുററിന 
ഭക്കുന്നത്രായി കണ്ടം ആ കട്ടി ഏതിര്‍വീട്ടില്‍ താമസി 
ക്കുന്ന ൭യ വക്കീലിനെ പെരുത്രിയദയിരുന്നു. അവക്കു 
യമ്മികയെ അത്വന്മം സ്റ്റേഹവുമാ ിം. അ; ദിവസത്തില്‍. 
ഒരു പനമ്്രണ്ടു പ്രാവശ്യം ഈ ലീട്ടല്‍ വന്ത പോകും. ഇ 
ന്നെന്തമിനാണ്‌ അവഠം പന്നിര്‍ ക്കുന്നത്‌ * 

ടതുനും എന്മാ ഇത്രനാളും കാണാതിരുനാത്‌ ? എ 
ന്൯ സമരേന്ദ്രന്‍ ചാടിച്ചു. 

തൂന ആയംമുകട മുഖത്തേ നോക്കിക്കൊണ്ട്‌ “ഞാ൯ 
ഫഎന്നെറ അമ്മാമനെറ അടുക്കലേക്കു പോയിരിക്കയായി 
രുന്നു, ചെറിയമ്മ എപിടെ??? എന്നു ചോദിച്ചു. 

ന്േചര്‍ ഇപിടെയില്ല?? എന്നു സമരേദ്ദ്ര൯്‌ മുഖംതി 
രിച്ചുകൊണ്ടു ത്തരം പറഞ്ഞു. തുന്ന ആയാകള അതുദൃത 
ത്തോടേ നോക്കിക്കൊണ്ടു ണിന്നു. അപ്പോം രാമസുന്ദരി 


അദ്ധ്യായം ൧൩. ൧൭െ 


അവിടെ എത്തി, * ആ കുട്ടിക്ക എന്ന വിശ്വാസമില്ല, 
അതുകൊണ്ട്‌" അവറംതന്നെ വന്നു വാതൽ തുറന്നു നോ 


ക്കുകയാണ്‌. ചെറിയമ്മ ഇവിടെയില്ലെന്നിപ്പോഠം കണ്ടി 
ല്ലെ! എന്നു ചോദിച്ചു. 

തൂനു കുരയുവ.൯ തുടജ്ടുന്നതുകണ്ടിട്ടു, സമഭരന്ദ്രന്‍ 
ആ കുട്ടിയെ ഏടുത്തു ആയാഴുടെ മുറിയിലേക്കു കൊണ്ടു 
പോയി. ഒരു ഇഗ്ലീഷ്മാസകഴില്‍നന്നു ഒരു ചായമിട്ട 
ചിത്രം, ഒയ ഉടഞ്ഞ കുഡ്റ്ിക്കുഴ്ലു, കേടുവന്ന മണിയുടെ ഒ. 
രൂ സപ്പിങ്‌, ഗതുകളും വേറെ ചില അപൃധ്യസാധനങ്ങ 
ഭൂം സമ്മാനില്ചുട്ടു്‌, അവളുടെ ചെറിയമ്മയെ കാണാത്ത 
തിലുണ്മായ ദു$ഖകത്തെ മറപ്റിച്ചു പീടടിലേക്കു തിര യേ അയ 
ചു. ആയാഥം ഒരു ഥീഡശ്വാസത്മോടുത്രടി ഇപ്പകാരം 
ഖിചാരിച്ചു:-“എന്തിനാണ്്‌ ആൃമെമിലും അവരെ കാണു 
വാനാധി ഇനിയും ഇവിടെവന്ന്‌” അന്വേഷിക്കുന്നത്‌ 77. 


ഷി മാധതാിലെ ഇരുട്ട കല്ലത്തയില്‍ സ്ഥിരമായി 
ക്രടിയത്തപോലെ കാണമപ്പട്ടും അങ്ചനെ ഒരു കാലത്തു 
ഒരാറംക്കു ചെയ്യുവാനുമ്ള ജോലിക്കു മനസ്റ്റുണ്ടകേസ്തില്ല 
എന്നാല്‍ ഏയോ അമ്ഞാരുമായ ഒന്നികന ജയപ്പെട്ടുകൊ 


[1] പ്രവൃത്തിക്കായി തനറെറ ശക്തിയെപ്പാമെട്ര്്‌ [1 
ത്ധവാഫ്‌ചംന്൩, തന്‍െറ ജോലിയെക്കാളം, എല്ലാ ഞു 


പഗ്രലക്ളെക്കാളം, വാസ്തവത്തില്‍ ആലോചനയ്ത്ഛതീത 
മായി ഒരു അവ്യക്തമായ അറാഭവം ആയാളുടെ ഹൃടയ 


ഒത്ത ബന്ധിക്കുവാ൯ ശ്രമിക്കുന്നു; തരതില്‍നിന്നു രക്ഷപ്പെ 
ടുവാന്‍മവണ്ടി തന കിട്ടുവന്‍േകഴിയുന്നവയെല്ലാംകൊ 


ണ്ടു ആതമകക്ഷേസ്്യായി ആയാഠം കൂദ്യമിക്കുകയും ചെയ്യുന്നു. 


ഈ തരത്തില്‍, ജോലിയൊന്നും ചെയ്യുനില്ല: നേരെ മറി 
ചം 


൧വ്വെ ഫ്േേമപഞ്ജരം 


ച്ച, ജോലിയില്‍നിന്നു വി റിട്ടൊഴിയുവാന്‍ ഒരാഠംക്ക കഴിയു 
ണത്തുമില്ല, 
ഇതുപോലെയുള്ള, രസകരമല്ലാത്ത മങ്ങിയ ഭു ദിവ 
സം മെവകന്നരം, സമരേന്ദ്ര൯ പഠിപ്പി ക്കവാനുട്മ മതു 
ല്ലം ഉല്ന്ഭതന്നെ കഴിച്ചു, മഴക്കോട്ടം ചുമലില്‍ ധരിച്ലു 
കൊണ്ടു വീടിലേക്കു മടങ്ങുകയായിരുന്ന. ആയാവംക്കു അ 
അ നല്ല സുഖമു്മോയിരുന്നില്ല, മഴകൊണ്ടു നനയുവാ൯ 
എുറ്റയമഷെന്നുകണ്ട്‌ ആയാഠം ഒരു ട്രാം നിപ്യയൂന്ന സ്ഥ 
ലത്തേഷ ഖെധാപ്പെട്ട നടന്നു. അന്നുലിടെ പലി തിരക്കു 
അആായിരന്ന. അഡ്ര ഒരു ലിവസത്ധിള്‍ അങ്ങ 
ഒന തിരക്മഞ്ടാവുന്നതിെക്കറിച്ചു പിസ്ത്യ്‌പ്പനില്ല; എ 
സല്‍ തിരക്കി ൭൯ഠ മഡുടില്‍ കുറെ മാനസ്ത്്രീകറം നി 
പ്ലന്നമുക്ടി്റ്‌ അത്ഭുതത്തോടെ മുമ്പോക്കെ പൊന്നു. ൭൭ 
യ ത്തു മംഥിഷ വെട്ടിച്ചത്തില്‍ ഒന്നാമതായി 
ജൃയാഠം കണ്ടതു ഉരാമിദുയെ ആയിരുന്നു. 


രിരി ബാല വലരെ ആകെ കൂട്ടിക്കൊണ്ടു മൃഗശാ 
ലല ഷാവാ൯ പോയിരുന്നു. ഭയഡിടയായി വീടിലുക് തി 


കൊടു തിക്കു ഉനമ്മിളുയുമായുക്ള സഫവാസത്ഞിന്തു 
വച അസെരകഷഘ്ം നേടി;ുന്നതായി ലളി നനു പലേ, 

ക്ക തെറ നമ്മയെ യാവ ഴില്പ്‌ ത. അതുംപമണം 
കളേയും ക്രടിക്കൊ 


സലിം വമുദ്വേദളെല്ലാം താവ൪ 
ഖു പഠന പോവുക പതി വായിരുന്നു. ഉനമ്മിദ്യുടെ കാ 
പനാ ഗം തീറപ്പഴാത്തണയക്ക്‌ ത്സ വഗ്മായി' 
തോന്നി. മന്നാമതു്‌ വി: വും താമസ്ധിക്ഷ്നതില്‍ ഭംഗ 
ഭ.ായാഃ രാമം ഹാറൂപുറത്തുമമ. ലാസം തപ്ലചാലമ ൭. 


ംി നി താമസിയാതേ കല്യംത്തവ് 
്്‌ 


അദ്യായം ൧൨൩. ൧൭൯ 


ചരുവാന്‍ നോക്കാമെന്നം അവിടെ കുറല്ചദിപസഭത്ത തമ 
ഓസമുണ്ടാകുമെന്നും സൂബാധന്‍ അറിയി ച്ഛിരുന്ന. എ 
ന്നാല്‍ അന്നു ലളിതന്‍െറ തഗ്ലുതയംപോലെ, സ്സുല്ലാച 
ത്ന്ന അവസന കിട്ടിയില്ല. മഴ്ക്കാറിനെറ നില 
കൊണ്ടു വീട്ടില്‍ വേഗം ത്തു പാനായി, അചരുടട സ്വ 
ഞം വണ്ടിക്കു കാത്തുനില്ല-തെ ട്രാം കയറി പോകണ്ട. 
ത്‌ ആവശ്യമായി. 

ആ വണ്ടിക്കു മമ്പായി മഴയെത്തി. ലമിതന്‍ താന്‍ 
പുതല്ലിരുന്ന മ്മശ്ശീം; തുരമ്മിളയുടെ തലയി ലും മേലുംക്ര 
ടരിയട്ട ചാററടിച്ചുകയവുന്ന 9 തടയുവസോയി അവ 
ടെ മുമ്പെ നിന്ന. ലര, അവളുടെ പടടശിലയിട്ടിട്ടുളമു. 
കടയോഴടമ്മ സ്നേഹം വിംതെ, ഗിരിബാലരാടെ കുടയില്‍ 
രരടിനിന്ന അതു വരെ അധികം വലിപ്പുമുദള തൂമായിരു 
ന്നും സേ ത൭൯റ ഗെരരധം നിലയി വാന്‍ വേണ്ടി 
തചയിധൊന്നുമിപ്പാതെ നി.അ നനയുവട൯ തുടി. 

ട്രാം വന്നു, അതില്‍ പലി തിരക്കായി അന്നു. എ, 
ഞാലും ഈ മഴകൊണ്ടുനി നനയു 0.൪ തിപ്വരല്ലാു 
ലത നാല്‍ വെ തിലധികം, മന്പതന്നെ ധിറക്്യ ടട. 
ഒ വഴി ലക്ഷ ത്ഭ കറം തകി ഞൈ ഡിഷയെറി തുട; 
ജിം. ൧൮ 


ടെ മാരക മൂപ്പുകളിം യു ഒന്നും മ 
വെട റും! ആ വബിധടെ ചി 
ത്തിരം 


ലി വരുമെ 1] 


ടു ധിടന്നിരന്നു. ഗിബദധം റ ചൊക്ഷേ 


൭. ചോരുപ്ലടൂകൊണ്ടു ൮൩ വിശ കയ 
ുമ്ചോം കാരാ റാമി പിശ്മ 


2 ഇവ സാദവം വേകം കക്‌ 


തയില്‍ ഒ 


ഫാവൃഠ ഹേമപഞ്ജരം 


വനും കിഴുമേല്‍ മറിയുനാതായി തോന്നി. അപ്പോം, ൫ 
മി പിളന്നിരുന്നെതില്‍, ആയാഠം അതില്‍ ചാടുവാനു മ 
ടരിക്കുകയില്ലായിരുന്നു. എന്നാല്‍ അതു അസംഭാറൃമാക 
യാല്‍, ആയാഠം തനറെറ അമ്മയെ സഘായിക്കുവാന്‍ മു 
ന്പോക്കം ലെന്ന്‌,അ വരെ എഴ നല്ലി ച്ച വണ്ടിയിലിരുത്തി 
കരഞ്ഞു കൊണ്ടുനിപ്ലയന്ന ലതിയേയും കയററി അമ്മയുടെ 
അടുത്തി രത്തിയിട്ടും പ്രരഭ്ൂമത്തോടെ ഉരമ്മിളയെ നോ 
ക്വ്പോദ്യ്മ് വി മൂതഗതിലായി പുറല്പെട്ടുകഴിഞ്ഞു. 
ടരമ്മിച്ച എവിടെയാണെന്നു വേഗം നോക്കു? എന്നു 
ഗിരിബാലൃ അവരുടെ തുടു റ്റില്‍ പററിയിരുന്ന ചളിഒയെ 
ല്ലാം വളരെ ശ്രദ്ധദയാടെ കാണാത്ത നിലയിലൊതുക്കി 
വെക്കുന്നതിനിടയില്‍ പരിഭൂമി കൊണ്ടു പറഞ്ഞു. 

ഒഴ അവയെ എല്ലാവരേയും മൂടിശ്കൊണ്ടു ഒരു തിര 
ശ്ര്ലഷി ടട. ലളിതന്‍ ലീണ്ടും വണടിയില്‍ നിന്നിറങ്ങുവാന്‍ 
ഭാവിച്ചപ്പോഠം, നരന്‍ ഏതോ (മുപയിലിരുന്തു കകാണ്ടു, 
ട്ന്യയഷ്യ' ഉയത്മിളച്ചേച്ചി രണ്ടാംക്സ്സ്രമിചില്‍ കയവന്ന 
തു ഞാന്‍ കണ്ടു. ഒരു വെമ്മുക്കാരര സ്്രീയും അവരുടെ 
ഒന്നിച്ചുണ്ട്‌. ഇനിചത്തെ താവളത്തില്‍ വണ്ടി നില്ല, 
ബ്പോഠം ഞാനപിടെ ഏറങ്കി അവരുടെ മുറിയില്‍ കള 
ക്ഷോമാധ പന്നു വിളിച്ചുപറഞ്ഞു. 

വെ മ്മ ക്കാരത്തിസ്്ര്രീയകടെ കഃ വ്വം കേടടപ്പ്ാഠം ലളി 
തന ഒരുമ സമാധാനുപ്പേട്ട്‌ അവിടെ ഇയന്ന. ആയാ 
ഉടെ ഉദ്ധില്‍ അപ്പ്യോഠം ഒരു ലഹള നടക്കന്നുണ്ടായിമ 
അ. ഒയ്യ്യാ? കഷ്ടം. ഇത ലജ. ഹ ഒരു സ്ഥിതി 
യില്‍ ആയാഠം മുവ്വൊരിക്കലും ടെ ട്ടില്ല. ആ സമയത്തു 
ത്യൃഡാഥംഥദ ഗിര ബാലോ തോ മ മന്ന വികാരങ്ചാഥം 


അദ്ധ്യായം ൧൩. ട്വ 

നിശ്ചയമായും മയ പുത്ൂന്‍റ ധമ്മ ഒ്ഞിനൊത്തവയല്ലായി 
രന്ധം 

ണര൯ പറത്തതു കുറഴച്ചാക്കെ വാസ്ത്രവമായിരുന്നു. 


വെല്ലം ക്കായതം യായി രിക്കാടട ഒരു സ്ത്രി ആ രണ്ടാംഗ്ലാ 
സ്സ്മറിയില്‍ കയറ്‌ യിരുന്നു ഏന്നാള്‍ അവരുടേയും ഉയ 
മ്മിളയുടേയും പണ്ടികയററത്തിന്നു തമ്മില്‍ യാതൊരു 
സംബധധവുമുണ്ടാഷിരുന്നില്ല. ഗിരിബാല പെട്ടെന്നു വീ 
പ്പം തരമ്മിള പരിഭ്രമിച്ചു. വണ്ടി നീധിത്തുട ടുന്ന 
തുവരെക്കം “അതു അവറം ക്ഷവണ്ടി കാത്തുന ല്ലയകയില്ല 
എന്നുജ്മ താലോചികച്ച്്ല. മദ്യടെ ശക്ത കൊണ്ടു അവ 
മുടെ കണ്ണും കാണ്മമട്ടിലായി അപറം പോണം, 
ണാല്‍ എലിനെയാണ്‌ & നാലുഭാഗന്തും പരിചയമില്ലാത്ത 
മുഖമേയുയ. കരമിളയളം ഭഥാകിതമായ നോട്ടം വഴി 
യനിവ്ു വാ ജട ളില്‍നി സഘാധത്തെ അധന്പഷിച്ചു 
കൊണ്ട്‌ അങ്ങുമിങും പാഠത്തേുന്നു. അടപ്പ്ാഠം ആരോ 
ബല അപടുക്ടടി അവളെ വലിച്ചു ഇമകിത്തുടഒകിയ വണ്ടി 
യിര ഭധ്ക്കി, രരമ്മിള നോക്കിയപ്പോഠം, സമന്ദ്രേ 
അനെറ കൈ അറപ്റുറ$?ം മവക്കിപ്പിടിച്ചുകൊണ്ട വണ്ടി 
പ്യൂ ന വ്യ്യനാതു കണ്ടു. 

ഉൂരമ്മളയുടെ വൂദയത്തിനെറ സ്തന്ദനം നിന്ന, ര 
ക്തം അരം തക യന്നു തിള മു തുള്ള വറന്‍ തുടംജി. അവഥം 
പലിരക്കുവ ലി സമാ്ദ്രന്നു തോന്നി. ആ മുറിയുടെ ഒ 
ര കോണില്‍ ഇരിക്ഷവാനായി അവ. ക്ട കുറച്ചു സ്ഥലമു 
ബ്ലാ. വണ്ിക്കുമ്മിലുണ്ടായിരുന്ന തിരവരി 


നെറ ഭയധിക്വ തായ മാഡ്യമായവിധത്തില്‍ പധേണ്ടുന്ന മൂ 
കം 


൧൮൨ ഫേദവപഞ്ജുരട 


രം അനുവടിക്പാന്‍ സൌകഷ്മണ്ടായില്ല, അതിനാല്‍ 
ഭനൃയാളും ഉനമ്മിളയുടെ സമീപങ്തിലിരന്ന. 
അവടെ ദേഹം സ്ത്രി പപ്പും സമേ്ന്‍െറ സ 


കല നാഡികഠംക്കും ലഫ്ഥയി ചാരി പാ ലയള് ഒരന്നവ 


മുണ്ടായി. അസംഗതരുമാഡി വല്ലതും പ്രവത്തിച്ചുക്കമൊ 
എന്നു പ്പെട്ട്‌ ആയാഥം "നരിനെ തത്രത്തോളം അട 
ക്ഷവാന്‍ ത്രമിച്ചുവൊം അത്രേം ആയാളുടെ ഇള്ളില്‍ 
കടികൊണ്ടിരുന്ന യീരെ പു്യസ്തുമായ മറെറാരു ശക്തി 
ആയ ലഹരിയെ കൊടുക്കുന്ന ധിലരതെതു ലിഞ്ടം വീണ്ടം 
വധ പ്പില് ത്രിയുസത്ിന്ന സ്ഥലുഭില്ലെ്ിലും ആസാ 
പണിപ്പെട്ടു തദ്ധ തിരിച്ചുപിടിചുകാണ്‌ അയ വണ്ടിയി 
ലിമമന്നു. 

പെട്ടെന്നു ആയാരടെ തവണം െടുമയായി ഒരു 
സെരദ്വുസ്വ കേട്ട “ഇന്ത ഇല സഖില്ലെന 

സമേത തിരിത്തു മമ്മിയെ നോക്കി ഒരരയാ 
കൂടെ ഉഷ്ണ്ി ചയ നിശ്വാസം അഷ്ദ്കടെ മുഖവന്തര തടി. ചോദ്യ) 
ത്തിന്നുന്തരമായി “ഇല്ല.” എന്നു പറത്തും. “ഇന്നു വി 
ശേഷിച്ച സഖമൊന്നും തോന്നുനില്ല?" ഉമ്മി “൩ 
തൂ സാധാരണപോലെ സംസാരിക്കുവാന്‍ കഴിയുന്നു! ഇ: 
യൊക്കെ അദ്ധ്വാനി പ്പിട്ടും ഇതു"പാഴ ഗ്ലന്മെമ്ിലും 
റയുവാന്‍ പിപാരിക്ഷനതന്നുപോലും ആയായക്കു സാധി 
ക്കുന്നില്ല: തനെറ വായ്‌ കൊണ്ടു ്യൃരിക്കുന്നതിന്നു വാക്ക 
മെ കണ്ടുപിടിക്കുവാന്‍ ബലധധയി താധ്ധാനിക്കുന്നതെ 
ന്തൊ അത്‌ ഈ ശാന്തതസോടം സമാധാലത്താടും കരി 
യിരിക്കുന്ന ബാവികയോടു പറധ്ാസതല്ല. അതുകൊ 
ണ്ടു ആയാാം അതിനെ ഒതുക്കി, ഈമ്മിളവ്യു്യ യ ബി 


അമ്യോയം ൧൨൧. ചനന. 


സ്്ാരമായ വാചക ലത ശേണ്ടതിന്ന, ജല അഭിമാ 
മുതലായ ത്തെല്ലാം യടസ്ധ ഞു കട്ട്‌ പത്ര 
വാഷി ചിട ചേണ്ടിലുന്നു ഫ്ുമ്സ്‌ അയാം അറിഞ്ഞില്ല 
ഒയാദിചസം അവര്‍രമ്മില്‍ കുണ്ട; സമമരന്ദ്രനു ഒരു വാക്കു 
പോലും മിഷടിയില്ല, ഇന്ന്‌ അതിന പ്രതിക്രിയയായി 
അവധ്‌ മിദിടാതിരിക്കാരായിയത്ത. ഏന്നാല്‍, പ്രതിക്രിയ 
സല്ലമ വസം എ ചെ? എന്ത്‌? സമരേന്ദരന്‍െറ ശ 
ബ്ലും രവം കേടിട്ട്‌ ഏത്ര വര നാളായ! “ചെറിയമ്മ 
ലയ സുഖ്ഖമല്ലെ??? എന്ന ഉമ്മ. ദ പിന്നെയും ചോദിച്ചു. 

അയ, അവക്യ സം; രുന്ന. തൂ അന്വേഷി 
കൂ വന്നിയന്നു.? ലം 

ഉരാനില്ലയുടെ കട്റന്റമില്‍ ഭധള്മും നിറഞ്ഞു; മുട്ടിയ 
സ്വരത്തില്‍ അപരം പഷ്ിപ്പെടട പറഞ്ഞു" അപ്പോം 
അവറം എന്നെ തുറ്റ്യ:ാനന്ന്ട്‌ അല്ലേ?" 

അഡ്ലെനില്‍ സക്സ്‌ നിങ്ങളെ മറക്കാന്‍ സാധി 
കിടു മ്‌? സഥനേറ്റ്ടരലായര്റിസ്‌ ഈ വാക്കു 
കഠം മാക്മാതെ ലീ പോടി തു പറഞ്ഞ തുടനെ 
അതേ നിമിഷത്തില്‍ തന യയ വയ്ടിയില്‍ഡിന്നു കീ 


ൂട്ടേക്ക പാടടവാന്‍ ആയം ആഗ്രഡിറ്ു. ഇൻ അഭി 
പ്രനഡത്തെ ഉൃയമ്മിളയ്തു ഷെ ഗമവാ൯ ഏഎടയാക്കിയതു 
കൊ്‌, അവനവമന്‍റ തതിപഷ്ണിത്വത്തെ വെച്ലിപ്പെടു 
ആക എനല്ലാതെ എന്തു ലലയമണുമമതുള്‌ ? 
ലഭ്യ .തിഭന്‍റ യിരികന പഥി അറിയുവാനു സാ 
ശീച്ചിരുന്ന എയിഷ്‌, വാസ്രുമായിരുന്ന എ 


൮ റം പയ. 


ന്ന ഉരഹിക്ഷധാ൯പോലും യാസം. ഇയ നിസ്റ്റാരമാ 
യ സ്ഭിപ്പായം തന്റ സായിയെ യുടെ ക്സകക്കു 


൧൮൪൭ ഫോമപത്ചെരം 


സ്വ്ലുത്തിന്‍െറ ഏതോ പ്രധനചാതന്‍ല്‍ തുറന്ന കാണി 
ചൂകൊടുത്തു എന്ന വസ്തുത അറിയുന്നനിന്ന ഗ്യപശാല്‍ 
തആയാറം. മാഴ്ലുമെറന്തമുണ്ടായിരുന്നില്ല തറ ജീ 
ചിതം മുടി !രന്നതും കരകാണാത്തതുമായ ന്റ സമ്ദ്രം 
പെട്ടെന്നു കുടന്നന്നായി അവാം തോന്നി 

എന്നാല്‍ ഒരു ഞകാശാക്കാടനപാലെ തന്നെ ഒയ 
സ്വശ്ലുപ്പരിയും ക്ഷണപധോരംഭകാണ്ടു അഗോചരമായ ഭയ്യ 
കാശമധയി തീരുന്ന. ഏററത്തില്‍ വനാത്‌ റക്തെതില്‍ 
രടതലായി പോഷിട്ടുണ്ടാചാം, '*മഴി നിന്നു ൬5491, ഞാന്‍ 
മറേറ വത്ജിയിയ കൊണ്ടു മപോയാക്കട്ടെ? ലളിയബാബ്ഖ ഒ. 
അസമയം പരിദ്രമിച്ിരിക്കുന്നുണ്ടാവും.!' എന്നു സമരേ 
നദ്ര൯ പറഞ്ഞു. 

“അങ്ങനെ തന്നെ." എന്നു ഉയമ്മില സമ്മതിച്ചു 
ആയാളുടെ ആദ്യത്തെ അഭിപ്പായം കേവലം മസ്യാടയ്ത്്ച 
ചേണ്ടി പറഞ്ഞതളല്ലന്നു വിശ്വസിക്കേണ്ട ആപശ്യമെ 
ന്താണ്‌ ? ഞയാഥം ഒരു മന്ദഫാസത്തോടുകരടി അതേ അ 
ഭിപ്രായം എത ആഭൃകളോ$ പറഞ്ഞുട്ട ിടാവാഠ, എത്ര 
പേര്‍ ആയോളോഴു പറഞ്ഞ്‌ ടടുണ്ടാവാം്‌ ഞമ ന്്പസ്ലും തരു 
സാരമില്ലാത്ത അഭിപ്രായത്തിന്നു' അത്ഥം കല്പി ച്യുകൊക്്്‌ 
അവളുടെ ജീറിതത്തിന അധികമായ റ സനത്തെ. മി 
ച്ചിടുന്നതെന്തിനാണ്‌ ? അവഠംക്കാണെ നില്‍ അന്വേഷി ച്ചു 
കൊണ്ടുവരാതെതന്നെ വൃസനത്തിനന കുറലെഠന്നുമ്റ. 

സമരേന്ദ്രന്‍ വണ്ടിമാവന്നതിന്നു മുമ്പായി, നനന്‍൯ 
അവടെ മുറ്‌'യിലേക്കു ചാടിക്കയറി. അലന്‍ അവളടെ 
അടുത്തെത്തി ആളുകളെ തിക്ക'നീക്കി അവന്നിരിക്ഷപാന്‍, 
സ്ഥലശുണ്ടാക്കി, “അമ്മ ഏന്നെ ഇവിടേക്കു പറഞ്ഞ 


അദ്ധ്യായം ൧൪ ൧൮൭ 


ച്ച. ജ്യേഷ്ന്‍ അവിടെ നിവ്വ്യന്നണ്ട്‌'- ഇടപ്പാറം വരും, എ 
നിറ്റ നമക്ക്‌ റന്ഭാം.? എന്നു പറഞ്ഞു. 

കറമ്മൂ നേരംകൊണ്ട്‌ അവക്രിത്തു വാനുള്ള താവള 
ത്തിഖെത്തി. സമരേറ്൯ റത്ങി. ചളിത൯ ഉടനെ വ 
ന്ന മനമ്മിടുയെ ഇറിം പ്രേമശ്ൃംഖലകളാല്‍ ബന്ധിക്ക 
പ്പെടിരുന്ന തടവ്യകാരത്തി തടനെറ തടവു മുറിയിലേക്ക മട 
കയും മൊയ്തു. 


അദ്ധ്യായം ൧ ത്‌. 
മ ക്‌ 
ഒര ദിവസം ലളിതന്‍ കേടേതിയില്‍, നിന്നു മട ഭദിവ 
നിട്ട്‌ മടപ്ൂകം കാറി നേരെ ഗിരിബാലയജുടെ മുറിയിക 
ഥം 
ഗിരിബാലയ അയാള കണ്ടപ്പം, ക്റിലിനേല്‍ എ 
മ നേററിരുന്നിട്ട്‌ ““ഏന്പാണ്‌ ₹ എന്ന ചോട ച്ചു 
അമ്മെ, എന്താ സംഗതി, പറയൂ." എന്നു ആക 
ട്ടിമിന്മേല്‍ തന്നെ ചെന്ന്തന്നു കൊണ്ടു ചോദിച്ചു. “രാവും 
പകലും ഉയമ്മിളയുടെ മുറി അടു കാണുന്നു അവളെ ഒ. 
1. കാണുവാന്‍ക്രടി സൌചകയയം തരുന്നില്ല; വല്ലതും മാന്‍ 
സംസാഴിക്ഷന്നതായാലൊ, രരൊററ വാക്കിലധികം ഒന്നും 
പറയയന്ന്‌ല്ല. ഇതിന്‍െറ ഏല്ലുറം ന്നുന്ല ത്തന്താണു'? 
നിക്ക്‌ ലി ഇതു താങ്ങാന്‍ സാധിക്കില്ല, ഉടനെ ഞാന്‍ 
വീട; പിമടണ്ടതാധിവരം."" 
ഞാനെങ്ങനെയാണതറിയുന്നത്‌ 3” എന്നു ഗിരിബമല 
മകനറെറ കുഷ്ലപ്പാ; കണ്ടിട്ടു വ്യ സയിച്ചുകൊണ്ടു പാഞ്ഞു. 


൮൬ ഫേമപഞ്ചുരം 


44ഞആ കുട്ടിയുടെ മനുസ്സരറിയുവാന്‍ പിഷമമാണ്‌. കഴിഞ്ഞ 
കുറച്ചു ട്‌ വസത്തിപിടഡ്ക്റ്‌ എന്ത വന്നുപെട്ടു എന്നനി 
1 ഭസ്സേഹമൊ ഗയ്രരപയൊ ചാന്നിക്ത്നെതില്‍ 
അ ഒട്ടം ഷറപ്പിട്ട്പ്ര, താതുകെ ലു റ്റ്‌ 
ടുന്നില്ലെമില്‍, പില ജട പ 
ജനം പലത്തും പറയുന്നുണ്ട്‌; അവ ഒരാളുടെ മന്യ്്ിദ 
ക്കന്നുണ്ടൈധില്‍,, ജര്ജ്തപ്പ്െടുവാനില്ല; കല്യത്ത ഏതു ചി 
ധത്തലുമ്മു താണെ നിനക്ഷറിയരതെ? മററാരാറംക്ഷ 
൭പദ്വമുണ്ടാക്കിത്തീക്കാന്‍ ഒരു സന്ദദം കരിട്ടിയാമി, ആ. 
കറം, അവരുകട തല ച്ചോയാലും ശയി, അതു വെവതെക 
ഉയില്ല. കുറു രിലസതേമക്കു ഇപിംം, വിട്ടു പോകുന്നതാ 
യിരിക്കും നല്ലത്‌. ആനവഡബാബു ഗിരിധിയിമലക്ക പോക 
ന്ന കാ്പ്യം ഇന്നാഠം പഠഞ്ഞഃതയുളളു.. അതത്ര ലീ 
യല്ല? 

*4അല്ല, അമ്മെ, ഈ മാതിഭിയൊന്നം ഇനി പററി 
ലൂ. രഞമാലൊന്ധ തീലപ്പെട്തണം. ഒന്ഷില്‍ കൂരമ്മി 
ഉ ജചിടെ താമസി ട്ടം അല്ലെനില്‍ പോകട്ടെ. ഇ 
പ്പം എന്‍െറ നില പെള്ളത്തിലൊ കര്യം ഏന്നറി 
യുവാന്‍ നവൃത്തിയില്ലാതെയാണ്ട്‌ ഇരിക്കുന്നത്‌. നി, 
ഒളെല്പറാവതുംഭ്രടി ഏന്നെ ന്റ കണിയിലാണ്‌ കൊണ്ടു 
പോയി ല്വാഠില്ലത്‌! മൃത കാലക്തേയാണ്‌' ഇതുപേ 
ലെ കദിച്ചുകൂട്ടേണ്ടയ്‌, പറയര്‍ ഇന്നു തന്നെ ലല്ല വിധ 
തിലും ബാന തീല്പപ്പെടത്തുവാനാണ പോകുന്നതു്‌." 

ടയനാക്ു, ഈ ഭരാനതുപ.ടി ച്ച കുട്ടിയുടെ വേല!" 
ന്ന ഗ്ര ബാല ക്ഷമയില്പഗതെ പറടത്തു. “ഇനി എന്തു 
പൂതിയ തച്യ്യമാണ്‌ ഒ്മയാഠം ഉണ്ടാക്കുധാവ ചപോഷന്ന 


അദ്ധ്യായം ൧൪ ഹവ്വത 


ത്‌? വഠാടുടെ മനുസ്സ്സ്‌ ഏപ്പോഴും ഒഭര നിലയിലിിക്കുമൊ₹ 
അതിനെ പററ! ഇയ കോപ്പിൈനുളണ്ടോ? വേഷ്മില്പാം 
ഞാന്‍ തന്നെ ഇന്ത ഉമ്മ യോടു ചോദിച്ചുകരയാം; നീ 
ഇതു ദ്വേഷ്യപ്പെുകയൊന്നും വേണ്ട? 

അതു ശിനാണ്‌, കുറയത്ഥളെല്പാം വിട്ടതന്നിട്ട്‌ എ 
ന്നെ നല്ല നിലധിാണ്‌ ഏത്തിച്ചിരിക്കെന്നത്‌; പിന്നെ 
൪൯൨ മുഖം പ്പൊക്കി നക്കുനാലില്ല," എന്നു പറഞത്‌ 
ലഭ്രിതന്‍൯ ദ്വേഷ്യപ്പെട്‌ അവിടെനിന്നു പോയ. 

ഉച്പയിരിഞ്ഞുപ്സയോറം, ഗിഖിബ്പാല ഉുയമ്മിമയെ അ 
ന്വേഷിച്ചുപോറയി, വളര തിരഞതമശഷം, അവളെ നി 
ലാമുററത്തനിന്ത കുണ്ടു... അചഠം അാധടെ ക്കൊണ്ടു 
പണിതിട്ടു ക പ്പാ കുറഞ്ഞ ശ്രാതിതിദന്മേല്‍ ചരി 
കരാണ്ടു നഗരത്തെ ഓരോ കെട്ടിടം നോക്കി നി 
്ലൂ്യായമുന്നു, 

കുറച്ചു ദിവസമായിട്ട്‌ , നിന്നെ കണ്ടാല്‍, നിന മ 
നസ്ണ്ിന്‌ ഏന്തോ സുഖമക്കേടുഷെന്നു തേന്നുമല്ലെ.? എ, 
ന്ന്‌ ജ്യ ഗൃഹനായിക തയമ്മിള യുടെ താടുത്തുചെന്നു അപരു 
ടെ പുറത തലോടിക്കൊണ്ടു; പറരെരു. “നിനക്ക്‌” ഒയു 
രഖക്കേടം ഇല്ലെ? ഏന്താ ഹ്ലന്നോട പറയാത്തത്‌ ? 
നോക്കു, എന്‍െറ കുട്ടി, നന്നെ എനിക്കു ലതികയക്കാറം ൭. 
ജവിധത്തിലും ല്യൃത്യാസമില്ലു പിന്നെ ഏറ്മിനാണ്‌ എ 
ന്നോടി്ര ലത്ക $7" 

എങ്ങനെ? ഇല്ലാ; ഏനിക്കു ഒജസ്ഖക്കേടം ഇല്ല." 

ദേഹത്തില്‍ പേന്നമെന്നി, അതു ക്രടാനെ വല്ലസു 
ഖക്കേട്ടം ഉത്ജാവും, ആമു നിനക്കു പുറത്തെങ്ങും പോ. 


ഛവല ഹേമപഞ്ഞരം, 
വാനു ഇഷ്ടം കാണ്നന്നില്ല, ഇന്നു ലളിരുന്ന്‌* എന്തു പുസ 
നമായിരുന്നു!?? 

ഖളിതനന്‍െറ പേര്‍ കേട്ടപ്പോഠം, തതമ്മിള മഖംതിഴി 
ച്ചനിന്നു, ഇതു ലജ്ജയുടെ ലക്ഷണമാണെന്നു തീദമാനി 
ചൂകോടിക്‌ ഗിരിബാല പികന്നയും പറഞ്ഞു:-- “മാമനെ 
നീഒരു ഒരട്ടിജല്ല, ആരും നിന്നില്‍ നിന ഒന്നും ഒളിച്ചു 
ര്‍ന്ന ല്ര; സിക്കു ഏല്ലാം അറിയുകയും ചെയ്യാം, ഞ്ഞ 
അറം ഫ്ലുന്മാണ്‌ കാത്തിരിക്കുന്നതെന്നു നിനക്കു മനസ്സിലാ 


ജാര ക്ഷേശ൩ാ൧൫൯റ ഒടടവിമത്തെ ആഗ്രഹം മെശ്ങ 
ളെല്ലാം സമ്മതിച്ചിഴിക്കു.!! നിഭന്റ ചെരുമാററംകൊ 
ണ്ട്‌, നിനക്കും അതു മനസ്സാമണന്നാണ്‌ ഞം കരുതി 
യട്ടുമമര്‌. എന്നാല്‍, അങ്ങനെയെല്ലാമാണെിചും, 
അമു നിര വായില്‍ നിന്നു തനൊ പീണാ ചേംക്ഷനാതമ 
യാന്‍ ധികം നല്ലതാണല്ലോ. തആഅങ്ചനെയാചാര പി 
ഒന്ന അസ്യ ഡ്യൂ്ച കമണഥില്ലു: നീ സ്ൃന്താണ്‌ പറയു 
നാമതു 3? 

രമ്മിള ഉത്തരമൊന്നും പറഞ്ഞില്ല. 

“ന്താ പറയുന്നത്‌, എന്നെങ്പിലും ഉത്തരം പറ 
യൂ. എന്നു ഗിഭിബാല നിബ്വന്ധിച്ചു. “ഏനിക്കു തീച്ച 
യൊന്നും പറഞ്ഞു തരേണ്ട; ഞാന്‍ ദിവസവും മിള 
ഇന്നതന്നെ നിഞ്ചയിക്കനില്ല. എന്നാലും നിന്നെ ഒരുമ 
കളെപ്പ്പോൊലെ വളത്തികെൊണ്ടുവന്ന്‌ നിനക്കുവേണ്ടി സ്വ 
ന്തം ജം മകളെ ശ്ൂടി പിട്ടുപോയ ഒരാളുടെ ഇഷ്ടത്തെ നീ 
നടത്തുവാന്‍ ഒരുക്കമുണ്ടൊ എന്നു എനിക്കു കേറംക്കണം. 
ണിനുകക്‌' അദ്ദേഫത്തോടുള്മ കടമ ഏതത്തോഴമുണ്ടെന്ന 
ആലോചിക്കുക നിനക്കു അദ്ദേഹത്തില്‍: ൦ തൊരവകാ 


അദ്ധ്യായം ൧൪ ൧൮൯ 


ശരവുമില്ല, എന്നാല്‍ നിനക്കു കിട്ടിയിട്ടുള്കത്‌' എന്താണെ 
ന്ന ഓക്‌, ഇത്രവലിയ സ്റ്റേഫത്തിന്നുള്ള പ്രതിഫലമായി 
അിനക്ക ലെയ്യുവാനുമ്ള തു നീ പ്രവത്തിക്കുകയില്ല?” 

ഞാന്‍ ഏനറെറ മുറ ഭചയ്യു"മെന്നു ഈമ്മിള ഒടു 
ചില്‍ തിരിഞ്ഞുനിന്നു പറഞ്ഞു: ദയവുചെയ്തു ഇപ്പം 
ഇനിയൊന്നും പറയാതിരിക്കണെ!” 

ഗിഭിബാല ഈയ ഇത്തരം കൊണ്ടു സന്തോഷിച്ചുവൊ 
എന്നതല്ല കായ്ത്ം. തല്ല്ാലം പിന്നെ ഒന്നും പറയാതെ 
അവര്‍ ഹൃറങ്ങിപ്പോയി. 

ആകാശത്തിന്‍െറ ആനനത്തില്‍നിന്നു ഞആഭിത്വ 

൯൨ അസ്ത്രമനപ്രഭ മുക്കാലും മാഞ്ഞുപോയി. സന്ധ്യാ 
ദേവിയുടെ കേശബന്ധത്തില്‍ നിന്നു കൊഴിഞ്ഞുവീണു ഒരു 
ചെമ്പകഡ്റ്യവുപോലെ പശ്ചിമചക്രധാളത്തിന്‍െറ അ 
തിത്തികോണില്‍ ഒരു സവ്ല്റമേഖലയുടെ ചമായ മാത്രം 
കിടന്നിരുന്നു. ആ വഴിക്കു നോക്കിക്കൊണ്ട്‌ ഉനമ്മിള ആ 
നിലാമുററത്തുതന്നെയി രുന്നു. 

അവളു ടെ ജീപിതത്തില്‍ എത്ര ദിപസങ്ങഥം കഴിഞ്ഞു 
കരടി? എന്നിട്ടും അലളൃടെ ആനന്ദമഞ്ഞുഷ ഇയവി 
മം ഒഴിച്ചുകളഞ്ഞത്‌ എങ്ങനെയാണ്‌ ? സൌഖ്യത്തിന്നും 
അവരുടെ ശൈശവത്തോടൊ കെമാരത്തോടൊ യാതൊ 
ച ബന്ധവുമുണ്ടായിരുന്നില്ല. അത്ുരണ്ടും ഒരു വിധത്തില്‍ 
നന്നായിരുന്നു. അതിന്നു ശേഷം, മറെറാരുടിവസം ആ 
ഗതമായി ആ പൂതിയ രാജ്യത്തില്‍ പ്രപേശിച്ചപ്പോറം, 
അവള്ടെ ഹൃദയത്തില്‍ അയയ ഒഴിഞ്ഞുകിടന്നിരുന്ന സിംഫടഭ 
സനത്തെ അവര്‍ പൂണ്ണമാക്കിയിരുന്നു. പ്രഭാതത്തിന്‍െറ 
പ്രഥമമായ പ്രകാശത്തോടുക്രടി അവഴുടെ തുറന്ന കണ്ണ 

36% 


൧൯൧ ഹേമപഞ്ചജരം 


കഠംക്കുമുമ്പാകെ ഓരോ ദിവസവും ഏത്തിച്ചേരുദമ്പാറം, 
അമൃതപ്രവാഫത്തിയ മുക്ജിയതുപോലെ ആനന്മഭരിതമാ 
യി തോന്നി. ആ ഉറവിനെറ ഉത്ഭവത്തെ പററി ആലോ 
ചിക്കുാന്‍പോലും പുറപ്പെടാതെ, അതിനെ അനുഭവി 
ക്ഷവാന്‍ അവഠം അത്യന്തം താല്ലയ്യപ്പെട്ടു. മന്ത്രവാദശക്തി 
യാല്‍ അപഹ്ശുതചിത്തയായ യുവതി മന്ത്രവാദിയെ അ 
ന്വേഷിക്കുവാ൯ ആഗ്രഫിച്ചതുമില്ല. 

മ റെറാരവസരത്തില്‍, ആ ആകഷണശക്തിയും അ 
പളൂടെ ആദലാകനപഥാത്വല്‍ നിന്നു മറഞ്ഞു. പിന്നെ, 
മനസ്സിലാക്കുവാനുക്ളു, സമയം--- തിരിച്ചറിവാനുമ്മ. കാ 
ലം--വന്നുഎന്നാല്‍, ഉരമ്മിള തന്‍െറ ലജ്ജാനമ്രദഷ്ടിക 
ളെ ഉയത്തി, തനെറ പ്രാണപ്പിയടന്‍റ മുഖം ഒന്നു ന 
ല്ലവണ്ണം നോക്കുന്നതിന്നു മുമ്പായി, ആ വിരഫം അതിന്‍െറ 
ദാരുണമായ രൂപത്തില്‍ അവളൂടെ അന്തരാളത്തില്‍ വ 
ന്നുനിന്നതു എന്തിനാണ്‌ ? അതിന്നുശേഷം, അഖറം നോ 
ക്കിക്കൊണ്ടിരിക്കുമ്പോഠം, തന്നെ ൭ അമുതസ്്രവം, വററി 
പ്പോയി യാതൊന്നു ലോകത്തില്‍ മനോഫരമായുണ്ടൊ 
യാതൊന്നു മധുരമായുണ്ടൊ അത്തു വാടി നിലത്തുവീണു; 
൭ജ വലിയ അസ്ഥിക്രടംമാത്രം ശേഷിച്ചു. ച 
ഫ്ൃുദയാന്തരാഗത്തിലുക്മു ക്ഷേത്രത്തില്‍, തത മാഡായൂത്തി 
തെറ അഫാങ്കാരമ്മോടുക്രടിയ പാദസ്യാസത്തിനെറ ശ 
ബ്ലൂം മുദക്കിയിരുന്നില്പാഏയ;ല്‍, ഇതും അവഠംക്കു സഫിക്കു 
ലാന്‍ ക്ഴിയുമായിരുന്നു, എന്നാലും, ഇന്ന്‌ അവഴുടെ ച്‌ 
ദേവതയുടെ സ്ഥാനത്തു യ മായദേവതയെ എടുക്കേണ്ട 
താണ്‌ അവമൂ.ടെ മുറ എന്നു ലോകം വിധിച്ചിരിക്കുന്നു. 


അമ്മയായ ൧൪ ൧൯൧ 


കറച്ചുടിവസ കഴിഞ്ഞാന്‍, അവം ലളിതന്‍െറ ഭായയനായി 
തീരും; വധൂ വുസ്ുത്തെ ധരിച്ചുകൊണ്ട തന്‍െറ പരി ചയ 
ത്തില്‍ പെട്ട ഒരു കന്യക സമരേന്ദ്രന്‍െറ ഗൃഹത്തിലും എ 
ആവാന്‍ എുപ്പംണ്ട്‌. പിനെ സമരേന്ദ്രനെ പററി 
അവഠം ചിന്തിക്കുന്നതു തന്നെ പാപകരമായിരിക്കും, എ 
ന്നാല്‍ അതു പാപമാവട്ടെ പുണ്യമാവട്ടെ, ഞ വക വിചാ 
രങ്ങളില്‍നിന്നു വല്ല മേചേനത്തിന്നും അവാംക്കു മാടു 
മുണ്ടൊ? ൽ 

ആ സമയത്ത്‌ , അവിചാരിതമായി, ദീഫ്ലിവന്നു ൭൬ 
മ്മികയുടെ അടുക്കല്‍ ഖ്ലരുന്നു. ഉരമ്മിള ഞഅത്തുതത്തോടെ 
നോക്കുന്നതു കണ്ടിട്ട്‌ , അവഠം പറഞ്ഞു:-“ഓമനെ, മററ 
ന്നാളാണ്‌ ഞോന്മ എന്‍റ വലയ ഭാഗ്യം പരീക്ഷിക്കുവാന്‍ 
പോകുന്നത്‌, ഭധതുകൊണ്ടു ഞാ൯ു ഇന്ന്‌" എല്ലാവരോടും. 
യാത്രചറയുവാന്‍ എറങ്ങി യിരിക്കുകറണ്‌ , ഇന്നതെ 
കഴിഞ്ഞാല്‍, ഒരു സമയം നമ്മറം തമ്മില്‍ കാണകേയില്‍ല്ല 
ന്ന വരട്ടേ പുന്നാലും നിങ്ങളു ഭട വിവാഫ്ഥത്തിന്നുള്ള ക്ഷ 
നത്തില്‍ എന്നെ ലിട്ടുകളയരുതെ! ൪൭൫൯൨ വിവാഹ 
ത്തിന്ന്‌ ആരെടയയ്ിലും ക്ഷണിക്കുപാനുക്ളു സൌകയ്യയമു 
റ തോന്നുന്നില്ല ഉ ജടയില്‍ ഞാന്‍ നിങ്ങളെ 
പ്‌ളിക്കുമായിരുന്നു.? 

തൂതമ്മിള ീപ്പിയടെ കൈ പിട്‌ ചചുടകാണ്ടു പന്നേ 
യും മിണ്ടാ ഇരുന്നു, ലീപ്പി യുടെ ഖിവാഷ്ഥത്തില്‍ മം 
ഗളാഘോഷങ്ങളൂടെ പിനമൊന്നും പുറമെ ആരും കാ 
ണുന്നതല്ലാ. ഏന്നാല്‍ അയ ക്യാണമൂത്തിതന്നെ ജൃ 
വധൂവരന്മാരുടെ ഡ്യൃയത്തില്‍ ഏത്തി സകല അളാലങ്ങ 
ളേയും നിംശ്ശൂഷംതീക്കും. ഉമ്മിളയുടെ വിചാഹഫം ആ ,ഘാ 


൧൯൨ ' ഫേമപഞ്ജരം 


ഷിക്കപ്പെടുന്നു എങ്കിലോ ധനികനായ ഒരാളൂടെ വിവാ 
ഹത്തിരക്കിനെറ പ്രതിലേവേനി ഇന്ദ്രപുരിയി ലുള്ള വരുടേക 
ഭ്ല്ങ്ങളെകൂടി അടച്ചകളയും; ഏന്നാല്‍ ആ ലഫ്ഫളയിര 
എന്തു കേക്കും? ഒരു ഭൂതത്തി ന്‍െറ ഘോരമായ അട്ടഫാ 
സം മാത്രം! ൽ 

“്ഓമനെ"” എന്നു ഉനമ്മിള പിന്നേയും മിണ്ടാതെ ഇ 
ഭിക്കുന്നതു കണ്ടിട്ട ദീഫ്ഠി വിളിച്ചു. “ഇതു പററില്ല, ഇ 
൩" ഇക്ടനെ മിണ്ടാതെയിരുന്നുക്രട നമുക്കു സസോരിക്കു 
വാന്‍ ഇനിയൊരവസരം കിട്ട ല്ല. ഏതായാലും പതി 
വായിട്ടു അനുമോദനമമത്കിലും പറയു. നിങ്ങളുടെ വാ 
യില്‍നിന്നു പീഴചന്നവ കേവലം പുറമെ പറയുന്ന ഭംഗിവാ 
ക്കകളായിരിക്കയിടല്ലന്നു എനിക്കറിയാം.” 

ഏന്‍െറ ലായില്‍നിന്നു പിഴുന്ന ആശിവ്യാടങ്ങറം 
കൊണ്ടു ആരും അനുഗ്രഹിക്കപ്പെടുന്നില്ല.? എന്നു ഉത 
മ്മിചച ടിയുടെ കൈ വിട്ടുകൊണ്ട്‌ പറഞ്ഞു. “ഞാനു ഒ. 
ന്നും പറയുകയില്ല ഇല്ലെത്ക ലും നിഷ്ജറംക്കു മനസ്സിലാവും." 

എന്മാണിങ്ങനെ പറയുന്നത്‌, ഉനമ്മിളെ ?"” എന്നു 
ടീപ്ലി അത്ഭുതത്തോടെ ചോടിച്ചു. 

ഉയമ്മിള മുഖ്യംതിരിച്ചുകൊണ്ട്‌ സ്വന്തം ജീപിതത്ഥിീ്‌ 
ലെ ഭാഗ്യവും സത്യവും, ഭയംകൊണ്ടു ബധിക്ഴിക്കുന്ന ഖരം 
ഭില്‍നിന്നു പിഴുന്ന വാക്കുകഠം ശാപംപ്പോലെ തേന്നോനേ 
യു. എന്നത്ു്‌ തീച്ചയാണ്‌,"” ഏന്നു പറഞ്ഞു. 

ടീഫ്ലി കുറെ നേരം മിണ്ടാതെയിരുന്നു, ഉരമ്മിളയുടെ 
വാക്കുകലുടെ അത്ഥം ധരിക്കുന്നതുപോലെ കാണപ്പെട്ടു. 
അതിന്നുശേഷം അവരീലിധം, പറതഞ്തഞു:-- എന്താണ്‌ ഇ 
ത്രവേഗം കുണ്ലിതപ്പെടുന്നത്‌? ആക്കെയിലും അധനവ 


അദ്ധ്യായം ഛര്‌ ൧൯൩. 


നെറ ഉമ്‌ ഏദപ്പ്യാഴം സൂക്ഷ്മുമായറിയവാന്‍ സാധിച്ചു എ, 
ന്നു വരുമൊ സമയം വരുമ്പോഠം, നിങ്ങഠംക്കു ടെ ധയ്യയക്ഷ 
യമൊന്നും ഉ അഭാവില്ലെന്തം നേ്യഴി തിരഞ്ഞെടുക്കുവാന്‍ 
ഏദുപ്പമായിഴിക്കുമെന്നമാണ്‌ ഹഭന്‍റ വിശ്വസം" 

**ഇല്ലാ.. കേട്ടൊ? എന്നു നമ്മിഒ എഴു നേറ൨വകൊ 
ണ്ടു പറഞ്ഞു; "എനിക്കു സാദ്ധ്യമാവില്ല. എന്ൊ ജനന 
തിന്നു മുമ്പായിതന്നെ അത്രവലിയ ഒരു കൃത്യത്തിനെറ ഭാ 
രം എന്നാല്‍ പുമത്തപ്പെടിട്ടുണ്ട്‌ എച്ലാം ത്ൃജ്ടിക്കാതെ 
എന്ദിക്കു അതില്‍നി മധോലിക്കുവഠാന്‍ തരമില്ല. എ 
ന്നാല്‍ അതിനെ മോചിക്കുക എന്നാ നിശിപ്പിക്കുക എ 
ന്നൊ എന്താണ്‌ പറയേണ്ടതെന്നു നിശ്ചയമില്ല." 

്തടന്നെനിക്ക എത വീട്ടിലാണ്‌ പോവാനുള്ള തുന്നു 
പറഞ്ഞറമ ഒടിച്ച? എന്നു ദീപ്തി വിഷയം മാററ്‌ ടാ 
ണ്ടു പറഞ്ഞു. *എന്നാലം എനിക്കു കാണുവാനും ആ 
ഭൂകഠം എന്മെറ പേ്നെ പററ്‌' എന്െറ അസ.ധാ 
രണമായം നില്ലങ്ഷരം യുട ഡം ൈയ്യത്തിനേറയും ഒരു 
തൂദാഹര ണമായി കുരുതുകയല്ലാതെ മടററാന്നും ചെയ്തി 
ല്ല. സാരമില്ല. അതുകൊണ്ടു എന ട്‌ വൃത്യാസമൊന്നും വ 
യൂനില്ല. എന്‍െറ പുതിയവീട്ടിലേക്കു ഞാനു ക്ഷ സിച്ചാന്‍ 
വരുമൊ? അതൊ ലളിത ബാബുവിന്‍െറ ഭാവിഭായ്യയ അ 
വിടെ ചോകുന്നുതിന്നു തടയപ്പെടമൊ? 

എന്തിനാണ്‌ പിന്നെയും ആ പേര്‍തടന പറമു 
ന്നത്‌ 31" ഏന്നു തമ്മി ടറിയ സ്വരത്തില്‍ ചോദിച്ചു. 
ഞാന്‍ വാസ്തവത്തില്‍ അം യാകുവരയ്മു്ചം ആരു 
ടേയും അടിമയള്ലെന്നും തയാ മാത്രമാണെന്നും പി 
ചാരി ക്കയെ്കിലും ചെയ്കോട്ടെ.? ഉനധ്മികയുടെ നേത 

304 


൧൯൪ ഹേമപഞ്ജരം 


ളില്‍ന്നിന്നു അത്തും ഒഴുകിത്തുടങ്ങി, ടീഫ്പിക്ക്‌ ഒടചില്‍ 
കായ്യം വൃക്തമായി മനസ്സ്സ്ലാക്കാവ മായി. അവര്‍ എഴുനേ 
റ്‌ മിണ്ടാതെ തുരമ്മികയുടെ തല തച്വോടവാനാരംഭിച്ചു. 
സമാധാനിപ്പിക്കുന്നു എന്ന നാട്യത്തിഷ വള മിത്ഥ്ൂ ക്കു 
കടം ഉച്ുരിക്കുന്നരിന്ന്‌” അവക്കു ലേശവും താപ്പത്യമു 
ഒ്ടായിരുന്നില്ല. വളൂടര നേരം കഴിഞ്ഞിട്ട്‌, അവര്‍ ഇ 
ങ്ങനെ പറഞ്ഞു. “ഞോന്‍ പോകുന്നു, രാമനെ. നിങ്ങളെ 
അനാഗുഫി മന്നതിന്ന എനിക്കവകാശമൊന്നുമില്ല. എ 
ന്നാലും എനിക്കു പയസ്സു കരം. അ്അത്തു ഷൊണ്ടു ഞാന്‍ പോ 
കുംമുമ്പെ നിങ്ങളെ തളളിക്കള്തു മായത്തെ എടുക്കുക 
യില്ല എന്നു പറയുന്നു." ീഫ്്റി ധപായി. 

തനമ്മിള താഴ .ൃറങ്ങിയ ഉടനെ, ലടിതന്‍ അവ 
ളെ നോക്കി ചിരിച്ചുകൊണ്ട്‌ അടുക്കലേക്ഷ വരുന്നതു ക. 
ണ്ടും എന്തൊ അപകടത്തിനെറ ഭതസ്വന്നമായ അനുമാ 
നത്തെ ഭയനിട്ടെന്നപോലെം തരമ്മിള മുറിയിമ്ധ കുട 
അ പാതലടച്ച, ീപ്പിയുടെ അയഗ്രഫം ്യൃയന്വമായി 
തീയും. അതു നിറവേറവവാനുഛ്മ സന്മമം പവന്നല്ലാ. എ 
ന്നാല്‍ ഒരാഠം തനിക്കു കഠിനമായ ഇടിവുതട്ടുന്നതിട്‌ 
മുമ്പായി ത൭൯റ തല ഉയത്തി മുകളിലേക്ക്‌ ഒന്നവസാന 
മായി നോക്കുന്നതു ന്നു ആഗ്രഹി ക്കുന്നു. അവളുടെ മുറി 
യില്‍ ഇരുന്ന്‌, ഉനമ്മിള തന്‍െറ കഴിഞ്ഞുപോയ കായ്യങ്ങ 
ളെ കുറിച്ചു ചിന്തിക്കാന്‍ തുടങ്ങുകയും, ആ സ്തരണകളില്‍ 
ലയിക്കുന്നതിന്നു തന്‍െറ മനസ്സിനെ ിട്ടുകൊടുക്കുകയും 
ള്ള തല്ലച്ചാപം നാടക്കുനനവയെക്കുറിച്ചു ഓമ്മചെ 
ല്ല തന്നില്‍നിന്നൊഴിയുവാനാണ്‌” ഓടിപ്പേം 


അമവ്്ായം ൧൪ ൧൯൫ 


യതെന്നു ലളിതന്‍ അറിഞ്ഞു. ആയാളുടെ മുഖം കോപ്പം 
കൊണ്ടു ചുവന്നു. തരമ്മിളയുടെ മുറി ചവിട്ടി തുറന്നു അ 
വളെ പുറത്തു വലിച്ചിട്ട്‌ ഈ മാതിരി പ്രവൃത്തികളുടെ കഅ 
ത്റമെന്മെന്നു ചോടിച്ചാലെന്താണ്‌ ? എന്ന ക്രടി ആയാഠം 
ക്ക തോന്നി. കുറച്ചു ടിപസം കഴിഞ്ഞാല്‍ താന്‍ വി 
ചാഫം ചെയ്താന്‍ പോകുന്ന ഒരു പുരുഷനെ ഈ വിധം 
അധരാനിക്കുകയും പവേദനടപ്പെടത്തുകയും ചെയ്യുന്നതിനാല്‍ 
മമ്മി, എന്താണ്‌ കിട്ടുവാനുള്ളത്‌ ? എന്നാല്‍ ഒരാളു. 
ടെ ഇല്ലുകളെ അനുസരിക്കുന്നതു എപ്പോഴും ഒക്കുന്നതല്ല, 
അതിനാല്‍ ലഭിതന്നു പിന്തിരിയേണ്ടിവന്നു. 

പിറേറന്നാഠം രാവിലെ ലളിതന്‍ ഉണന്നമാത്രയ്മച 
രമ്മിളയെ തിരഞ്ഞുപോജി. ഭാഗ്യവശാല്‍ അവളെ ത 
നിച്ചു കണ്ടവന്‍ എടയാകയും ചെയ്തു, “എനിക്കു ചി 
ലതു പറയുപാനുണ്ട്‌. ഞാ൯ അതിനായിട്ടാണ്‌ ഇന്നലെ 
പന്നത്‌, എന്നാല്‍ അപ്പോം ണിങ്ങറംക്കു സമയമുണ്ടാ 


യില്ല, ഇപ്പോളുണ്ടൊ?" എന്നു ആയാറം ചോട്ിച്ചു. 
“പറയു.” എന്നു ഉുനമ്മിള ലളിതന്‍െറ സ്വരത്തിലു 
യിരുന്ന നീരസത്തെ ത്രദ്ധിക്കാതെ പറഞ്ഞു. 
ല്‌ തന്‍ അവളുടെ അടുക്കലേക്കു ഒരു കസാല തള്ളി 
നീക്കിയിട്ടു കൊടുത്തു. *ദയവുചെയ്ത് ഇരിക്കുക. എനിക്കു 
പറയുവാനുമ്ളതു ഒരു നിമിഷം കൊണ്ടു പറഞ്ഞുതീക്കാ 
വുന്നതല്ല.?" എന്നു ആയാഠം പറഞ്ഞു. 


ഉനമ്മിള ഇരുന്ന. ലളിതനും അവളൂടെ അടുക്കലേ 
ക്ക്‌ ഒരു കസാല നീക്കിയിട്ടിരുന്നു. ““ഇതിന്നുമുമ്പുതന്നെ 


പറഞ്ഞിരുനെൽ, അധികം നന്നാകമായിരുന്നേനെ. 
തമേസം അതിനുകളു തടസ്ഥങ്ങളെ വലിപ്പിക്കുന്നു. നിങ്ങ 


൧൯ന്‍ന്നു ഹേമപഞ്ചരം 


ഭൂടേയും എനേറയും വിവാഫത്തിന്നുള്ള ഒരുക്കങ്ങറം ടെ 
യ്യുന്ന ലിചരം നിങ്ങറംക്കറിയാമല്ലൊ. ഏന്നെ സം൦. 
ന്ധിച്ചു ഞാനധികമൊന്നും പറയുവാന്‍ വിചാരിക്കുന്നില്ല 
എന്നാല്‍ യഇുത്രമാത്രം പറയാം. അവരുടെ ൃഗാഫപ്പകാ 
ഭം കായ്യ്യം നടക്കുന്നതായാല്‍, അതൊരു വലിയ ഭാഗ്യമായി 
ഞാന്‍ എന്നെന്നും കരുതുന്നതാണ്‌. നിങ്ങളുടെ അഭ 
പ്രായം എന്താണ്‌ ₹ ഞങ്ങറം എല്ലാവരുടേയും ഈ താല്ലു 
തം ഫലപ്രദമായി തീരുഭമാര്‍ എല്ലാം നിങ്ങളൂടെ വാക്കില്‍ 
ഇരിക്കുന്നു." 

ഉരമ്മിള കുറെനേരത്തേക്കു ഒന്നും മിണ്ടിയില്ല. പി 
ന്നെ ഏഴുനേറവുകൊണ്ട്‌' പറഞ്ഞു" ഏനെറ മവപടി 
പിന്നെ പറയാം. എനിക്കു പലേ സംഗതികളും ആ 
ലോചിക്കുവാനുണ്ട്‌. 

ലളിതനും എഴുനേറവ നിന്നു” കുറച്ചസഫ്ൃതയോടെ 
പറഞ്ഞു:-- “ഇനി ഏത്രകാലം ആലോചിക്കണം? ഈനാ 
ളൊക്കെ കഴിഞ്ഞിട്ടും അതവസാനിച്ണില്ലെ? ഈ വഴിയെ 
പോകുന്നതിന്നു നിക്ടഠംക്ക്‌ ഇത്ര ഒം തോന്നുന്നണ്ടൊ?!" 

ഉരമ്മിള ഉത്തരമൊന്നും പറയാതെ കടന്തപോയ്ണ്റി. 
അവഠം വക്കത്തെത്തി. ഇനി ഒളിവിന്നൊന്നും തരമില്ല 
കണ്ണടച്ച നിലച്ഛാ൯ തരവ്യമില്ല. രണ്ടുഭാഗത്തുനിന്നുമുള്ള. 
വിളി അത്രത്തോളം അടിയന്തരമായി തീന്ന. കേട്ടില്ലെന്നു 
വെക്കുവാ൯ യാതൊരു നിവൃത്തിയുമില്ല. അവഠംക്കു പോ 
ണം, ഏന്നാല്‍ ഏതു വഴിയേ? 


അദ്ധ്യായം ൧൭. 


അന്ന സമരേന്ദ്രന്‍ മഴകൊണ്ടു നനഞ്ഞു ലീട്ടിലെത്തി 
യ ളടനെ ആയാഠംക്കു പന പിടിപെട്ടു. രാമസുന്ദരി അ 
വരുടെ ധുരുക്കം ചില ബന്ധുഥഠൊം കവ്ലൃതമയിലുണ്ടായിരു 
ണവക്‌9 വേഗത്തില്‍ ഏഴുതി അറ്‌ പിച്ചു, ആയാളെ 
മുശ്യഷ്‌ക്കുന്നതില്‍ വല്ല ലീഴ്യും നേരിട്ടേമൊ എന്നു 
വിചാരി ്ുത്മു പരിഭ്രമംകൊട്ട്‌ അവക്‌ഃ വേണ്ടപോലെ 
കുളിയും ഉരണുംരന്നെ ഇല്ലാതായി. 

സഗരേന്ദ്ര൯ ദീനമായ। പീണതോടുക്രടി തന്‍െറ സം 
ശയങ്ങഠംക്കെല്ലാം അവസാനമായി എന്നു ആയാറം വി 
ചാരി. രാധയും പകലും ആയാഠം ചുമന്നുവരുന്ന ദാരം 
ഞആയാടൂടെ ഹൃദമത്തില്‍ നിന്നു നീക്കം ചെയ്യുതായി കാ 
ണപ്റെട്ടു. ആയംക്കു കഷ്ഠപ്പാടുകളില്‍ നിന്നെല്ലാം നിവൃ 
ത്തികിട്ടി, ഇനി ഒന്നുകൊണ്ടും ബുദ്ധിമുട്ടുവാനില്ല. തനിക്ക 
എഴുനേല്ലേണ്ടതായി വരുമൊ, നടകേണ്ടെതായി വരുമൊം 


ജോലിയുടേയും വേദനയുടേയും ഭാരം ചുമക്കേണ്ടതായി വ 
ളി? ഏനെനെല്ലാമുമമ വിചാരങ്ങളും പിന്നെ ഇല്ലാതാ 


യി. ““തല്ലക്ഛാലത്തേക്കു എനിക്കുവധി കിട്ടി? എന്നു ആ 
യോം വിചാരിച്ചു. 


ടീനക്കാരെ കാണ്മാന്‍ പോകുന്നതു ഒരു നാട്ടുമമ്്രാഒ 

യാണ്‌. അതിനാല്‍ സമരേന്ദ്രനെറ സ്റ്റേഹിതന്മാരില്‍ മി 

ക്വരും അവരുടെ മുറ നിവ്റുഫിച്ചു. ഓരോ അവസരങ്ങ 

ളിലും ആയാഠം കാതിപെരുമാററംകേട്ട വാതലിന്നു നേരെ 

നോക്കുന്പോഠം, ആരെയാണ്‌ കാണ്മാ൯ ഉദ്ദേശിച്ചിരുന്ന 
പി 


൧൯൮ ഫ്േമപത്ജരം 


തെന്നു ആയാറം മാത്രമല്ലാതെ മററാരും അറിഞ്ഞില്ല ത 
ന്നാല്‍ ഈ ആഗ്രഹം സാധിക്കുന്നതല്ലെന്നും ആയാഠംക്കു 
അറിയാമായിരുന്നു. എന്നാലും ആയാളുടെ ഹൃദയം സ്പാ 
യത്തെ തിരസ്കരിച്ച്‌ അതി൭ന്‍റ തല പിന്നെയും ഉയത്തി 
പിടിച്ചുകൊണ്ടു പറഞ്ഞു:- “അങ്ങനെ ഒരു കാഠ്യം 
അസാല്യയമാണൊ? അവക്കു വന്നുകൂടെ? ഞുങ്ങാം ഒരേ 
പട്ടണത്തിലാണ്‌ താമസിക്കുന്നത്‌. എന്താണ്‌ അല 
രെ തടയുവാനുള്മുത്‌ ?"” താന്‍ തന്നെയാണ്‌" അതിന്നു 
വലിയ തടസ്ഥമെന്നു മനസ്സ്ിലാക്കിയിരുന്നുവെ്കില്‍, ആ 
യാഠം അത്തം കൊണ്ടു. പരവശപ്പെടമായിരുന്നു. 

ആയാളുടെ ടീനംകൊണ്ടുമമ. കഷ്യപ്പാടകളില്‍ന്ി 
ന്ന വല്ലതും ആശ്വാസ നല്ന്നതിന്നായി എല്ലാവരും താ 
പ്രയപ്പെട്ട ആയാറം ആരുധടയോ മൃദുവായ കരംകൊണ്ടു 
തന്‍റ നെററിതലോടിയാലുണ്ടാകുന്ന ഒരു സുഖത്തെ സ 
ഷ്യം കൊണ്ടനുഭവിക്കുന്നുതിന്നായി കണ്ണടച്ച കിടക്കുക 
പതിപരയിരുന്നു. ൭ സ്റ്റശനം വാസ്ത്രവമായിരുതന്നെില്‍, 
ആയാളുടെ പേദനയെല്ലാം അതുകൊണ്ടസ്തരമിക്കുന്നുത്‌ 
ആശ്ചവയമല്ല. ഇരുപത്തിനാല മണിക്രറിന്നിടയ്മ ഒരി 
൭൪ പോലും കാണണകെന്നാഥുഹിക്കാത്തവരില്‍ ചിലര്‍ 
അകന്നു കടന്നും മറവലിലര്‍ വാതുക്കല്‍ നിന്നും യോഗ 
ക്ഷേമം അന്വേഷിക്കുകയും, അവക്കു രോഗം പിടി 
പെട്ടപ്പോറം ണ്ടായ സ്വന്തം കഷ്ട്പ്പാടുകകെ പററി പി 
വരക്കുകയും ചെയ്തുതകാണ്ടു രാവും പകലും സമധമേറ്റനെ 
ഉപ്വിച്ചം 

കടടവ ല്‍ ക്ഷീണിച്ച” മആയാഠം രാമസുന്മദികയ വിളി 
ച്ചു “രാജ്യത്തു വ൭മേയയ്ല്ാം റ മുറിടില്‍ ജങ്ങയെ 


അമവ്യായം ൧൫ ൧൯൯ 


കൂട്ടിക്കൊണ്ടു വരാതിരുന്നാല്‍ കൊള്ളം; അവക്ഃ അതു 
ഇപ്രവമായേക്കാം;യ എനിക്കു ഗുണമൊട്ടില്ലതാനുംയ ഞാനേ 
മരിക്കുകയാണ്ടെങ്കില്‍, അഞ്ചോ എട്ടോ ദിവസം കഴിഞ്ഞേ 
അതുണ്ടാകയുള്ളുു ആ വത്തമാനം അവര്‍ അറിയുകയും 
ചെയ്യം: പിന്നെ എന്തിനാണ്‌ അലര്‍ ഇത്ര ബദ്ധപ്പെട 
ണത്‌ 37 എന്നു ചോദിച്ചു. 

സമരേന്ദ്രന്‍െറ അസഫ്ൃതയ്മൂത്മു, യഥാത്ഥകാരണം 
അറിയുവാന്‍ രാമസുന്ദരിക്ക അധികതാമസം വേണ്ടിവ 
ന്നില്ല,അതിനാല്‍ അവര്‍ ഉരമ്മിളയെ മനസാ ശകാരിച്ചു 
കൊണ്ടു അവിടെ നിന്നെഴ്നേറവപോയിം 

ഏതായാലും അക്കറി മരിക്കുവാന്‍ സമരേറ്രന്‍െറ 
ശിരസ്സിലെഴ്തിിടട ണ്ടായിരുന്നില്ല. പത്തുപതിമുന്നു ദിപ 
സം കഴി ഞ്ഞപ്പോഠം എ്ജനേയൊ ഏഴുനേററിരിക്കാവമാ 
"ജി. പിറ്റെടിവസംതന്നെ രാമസുന്ദരി ഒരു പുതപ്പും പൂ 
തച്ചുകൊണ്ട്‌ ആയാളുടെ മുറിഷില്‍ വന്നു പറഞ്ഞു: അ 
യ്യ്യൊ, സമര! എനിക്കും പനി തുടങ്ങിയിരിക്കുന്നു. നീഇ 
പീടെ തനി ച്ചേയുള്ള. എന്നു മാത്രമല്ല ദീനത്തില്‍ന്ദിന്നെ 
4 നേല്ല്യന്നതേയുള്ളു. എന്നെ നക്കുവാൻ നിന്നെക്കൊ 
ണ്ടാചില്ല, കുട്ടി. നീ ഒരു വണ്ടികൊണ്ടവരുവി ച്ച്‌ എന്നെ 
അനുജനെറ അടുക്കലേശായസ്തു. എന്നല്‍ പിന്നെ അ 
പടെ ഫുന്നെ നോക്കുന്നതില്‍ അന്രുമ്ധയൊന്നമുണ്ടാവി 


ല്ല. നീ ശൃന്തു പറഞ്ഞാലും അപര്‍ നമ്മുടെ കൂട്ടത്തില്‍ 

പെട്ടവരാണ്‌. ആപത്തില്‍ നമ്മളെ മപക്ഷിക്കുകയി 
[ 
ജം 

സമരേന്ദ്രന്‍ ക.ഖമമൊന്നു നീട്ടി. /“ഓാരഫാ, നിങ്ങളു. 

ടെ ആം എത്ര നല്ലവ ാണെന്ത വ്കസ്റ ലീനത്തിനി 


൨൦00 ഫേമപങഞ്ജരം 


ടയ തെളയിച്ചുകഴിഞ്ിട്ടുണ്ട്‌. അതിനെക്കുറിച്ചു ഒട്ടും 
വിചാരപ്പെടണ്ട. പേഗം പോയി കിടക്കു. ജയ മുനി 
വസ്വ്റൂനിക്കു കിട ഭവാന്‍ വൈകിക്കുന്നത്‌” അപകടമാ 
ണ്‌. ഡാക്ടര്‍ മഫിമന്ധ ഞാന്‍ ഇപ്പോഠം തന്നെ ഏഴു 
താം. ശയ്യയഷയ്തം ഉടനെതന്നെ ഒരാളെ ശട്ടംകെട്ടി 
തരുവാന്‍ ഞആയാറംക്ക പിഷമമുണ്ടാപില്ല.?* 

രാമസുന്മരിക്കു തക്കിക്കുവാ൯ ആഗ്രഫമുണ്ടായിരുന്നം 
ഖും ശരതി യില്ലായിരുന്നു, അതിനാല്‍ അപര്‍ മുറിയില്‍പ്േം 
യി കിടന്നു. സമരേന്ദ്ര൯ ശുശ്രൂഷിക്കുപാനമ്മ രൃറംക്കും 
മററാവശ്യ അംഗം വൈട്യന്നെഴ്റതി അയച്ഛിട്ടു മവചടിക്ക 
കാത്തിരുന്നു. ശഗെരരവമുളുക്ക കറ്യമാണെന്നം അതുകൊ 
ണ്ടു ഭെവദ്യന്‍ വീട്ടിചില്പെില്‍ ഏവിടെ യയണെന്നന്വേഷി 
ച്ച്‌ അപിടെ പോയി ആ സ്ലഴ്ക കൊടു ഭണമെന്നും ഞം 
യാം ശിഷ്യനെ ഏല്ല്‌ച്ചു. 

മഫിമച ൮൯ ലീട്ടിലുണ്ടായിരുന്നില്ല, നരന്നു പസി 
യാകയാല്‍ ഗരിബാല ആളെ അയച്ചിട്ടു പോയിരുന്ന. 
സമരേന്ദ്രെറ എഴുത്തു കിട്ടിയപ്പോഠം ആയാറം രോഗിയെ 
നോക്കികക്കാണ്ടു നല്ലയകയായിരുന്നും ഫ്ലുഴുത്തു പൊട്ടിച്ചു 
വായച്ചിട്ട്‌ ആയാഠം പറഞ്ഞു:-്ത മനുഷ്വ൯ നല്ല കഡ് 
ഒ്ഞിലാണ്‌ വീണിരിക്കുന്നത്‌. താന്‍തന്നെ സ്വസ്ഥനാകം 
മുഷ്വെ ഇതാ മറെറാരാംം ദിനത്തില്‍ കടപ്പായി.? 

*മററാരാണ്‌ മീനത്തില്‍ കിടപ്പായത്‌ 4 ഏന്നു ഗി 
ഭിബാല ചോദിച്ചു. 

നമ്മുടെ സ്റ്റേഫിത൯ സമര൭൯റ ചെറിയമ്മ. ഞ 
യാഠംതന്നെ നല്ലവണ്ണം സുഖമായി എഴുമനററിട്ടില്ല. അ 
തിന്നുപുറമെ ഇതും വന്നുപെട്ടു, ആ വീട്ടില്‍ വേറ ആരും 


അദ്ല്ായം ൧൭൫ ൨൦൧ 


ഒടില്ലതാനും. ശരശ്ഭയയച്ഛവണ്ടി ഒരാളെ അയയ്മച്ഛവാനും 
അയ എതി ട്ട്‌. ഇത സാരമില്ല, നരനെറ കാ 
ദ്ൃത്തില്‍ പരിര "വൊന്‍ മന്ഭമിച്ചടട ൨നി ഇനി വന്നി 
രല്ന്നു ൨ണ൦ഠ.. ആ കടി ദ ഹൃ? ന്ലൃച്ഛറായാല്‍ കുറ 
ച്ചു ട്ചസനേയ്ഡ ഒല, അിട്ടു താമസിക്കാന്‍ നോക്കും" 
അതെ ഞാനും ഞന വിചാരി പിട്ട്ട്‌. തന്‍െറ 
ഭത്യാവ്‌ ഏഴ്തിപിട്ടണ്ട്‌. ഞം ഇരിനമുമ്പെ പോഷ 
യിരുന്ന. ആറ്റു ദയ്യ് നരന്നു രണ്ടാമതു പനിലാന്നു. 
തു മാറിയാ നെ ഞു റം പോക? 
സമേ. പേര്‍ കേട്ടപ്പോഠം ഉമ്മു വേഗം 
വന്നു വതലന്നൈ നന്നു, ഡാക്ല൪ പുറത്തേക്കു പുറ 
പ്പെടും അവഠം അ പിടെ അ പ്രോകയും ചെയ്തു 
അന്നമുഴുവനം ഇ കുറവ വാക്കുകറം അവളുടെ ഡൃ 
യേത്മില്‍ മളൂള്ളഴപാലെ തറയ്യ,വര൯ തുടങ്ങി, സമ 
മേന്ദന്നു 9 നം, രാമസ്യനന'ക്മ ലീ, വീട്ടിലായമില്ല. യ 
മ, കയുടെ ലനോഡ്റ്യണത്ഥില്‍ ജു രണ്ടുപേരും ലീനം [| 
ട്ച്ച കലശ കിടപ്പ്‌ ഏറതത്ു അസാദ്ധ്യമായ തരത്തി 
ലല്ലാം പരിങമുകുടടെ ഗന 2 തൂ വിചരിക്കുവാ൯ പ്രയാ 
സം യരു വീടുമുദുവനം നരന്‍െറ രോഗ ശുമ്തുഷയ്ക്യായി 
ഏച്ചെടടിരിക്കുന്നു. തുരമ്മി യെ പ്രതേകം നോക്കുവാനൊ, 
അപരടെ ആവശ്ുക്കമെ അ .ഷിക്കചാനൊ അവിടെ. 
ബു.രുമിച്ച. അന്മ ൭ കന്നേരം വം ഭക്ഷണത്തയിന്നു 
ചെന്ധ്പ. 
വെല്ൃക്ലുറന്‍ മാഞ ൭ ചീത്ത സ്വം കണ്ട്‌ അ 
ലം ൭൬൩. അവ ൧ ിടെ വന്ന വിന്നുശേഷം സമരേ 


ഡ്രെസ-ഏാ കട്ല അബാട്യയമായി ട്ടാ മന്ന. എന്നാല്‍ 
റ 98 


൨൦൨. ഹേമപഞ്ജരം 


അവറം ആയാളെ ഇത്തരത്തില്‍ കണ്ടതെന്തു കൊണ്ടാണ്‌ ? 
എഴനറരിരുന്നഃപ്പാഠം അവളുടെ മുഖം കണ്ണീരിനാല്‍ 
നനഞ്ഞിരുന്നു. 

അന്ന നരന്നു ലേശവും പനിയുണ്ടായില്ലം ഗിരിബാ 
ല സന്തോഷിച്ചു ഇത്യകാരം പറഞ്ഞു" --““ഇനി ഇതു വരി 
ല്ലെ്ില്‍ ഞാന്‍ ജയിച്ചു; അങ്ങനെയാണെമില്‍, രണ്ടൊ 
മൂന്നൊ ദിപസത്തിനകത്തു യാത്ത ഏറ്്യാടാക്കാം. അ 
തിപ്പോഠം കരുതാനില്ല. ഇന്നു ത ച്ചതിരിഞ്ഞു ആനുദ്മബാബു 
വിന്‍െറ മകനെ പോയി കാണണം. സ്വന്തംവിട്ടില്‍ സുര്ധ 
ശകേടരൊയിട്ടും ശ്രടി ദിവസവും ഇവിടെവന്നു അന്വേഷിച്ചിരു 
ന്നു. ആ പെന്‍ കനായിയെ ന൩൭൫൨െറ അടുക്തിരുത്താധു 
ഉരാമിളയും വീട്ടിലു ന്ടാവും. തആചശ്ചം വന്നാ അവളും 
വേണ്ടതു 3നാക്കിദക്കാമ്ലം.? 

ഉച്ഛതിരിഞതപ്പ്യാഥം അവാം പുറത്തുപോയി. ൨ 
തിയും ഒരു ലഹള യെല്ലാമുണ്ടാകടി അവളൂടെ ശ്രടെ പോ 
യി. ഉരമ്മിക നിലാമററത്തുചെന്നും അവാം കനായിയോ 
ടു * ആവശ്യമുദള പ്പോഠം എന്നെ വിമിംച്ഛാട്” എന്തു പറ 
ഞ്ഞ്ടു ണ്ടായിരുന്നു. 

ആരെങ്കിലും നോക്കുന്നതായാല്‍, ആകാശ രിന്‍െറ 
മീതെ ഒഴുകിപ്പോകുന്ന കാമ്മേഘങ്ങളെ ആ്രയിച്ചു്‌ അ 
ലയുടെ പിന്നില്‍ മറഞ്ഞുകൊണ്ടു്‌ ആടിത്യന്‍ “ജാ 
തചെയ്യുന്നതു കാണാമായിരുന്നു. ലരമ്മിര ആ വദി 
യേ നോക്കിക്കൊണിരുന്നും വദത്തുഭാഗത്തുര്മ വ്യവ 
സായശാലയുടെ പൊകുക്കുഴലവിട്ടുകാണാവുന്ന ആ ഇടി 
ഞ്ഞുപൊടിഞ്ഞ വീട്ട സമരരേ്ദാന്‍േറതാണ്ടെന്നു ത 
രോ ഒരു ദിവസം അവളോട പറ്ത്മിട്ടു്ടായിരു 


ന്നു, ഇന്നാകട്ടെ ആയാഠം ആയും അരികത്തിപ്പാമതെ 


അഭ്ഥ്യായം ൧൭ ൭൨൩. 


അപിടെ ഥീനമായി കിടക്കുന്നു, ആയാളുടെ ഉപദ്രവ 
ടക്ക്‌ ടയ്യു്ച ഒക മൈ തിലും തുതമ്മിളയെ പ്പി പിചം 
ലീക്കമൊ? എന്നാല്‍യംന്നെ എന്താണ്ട്‌? ഞു രോഗത്തെ 
ആകി ച്ചെടത്തു തന്‍റ ദേഹത്തിലാക്കുവാ൯ ഉരമ്മിള 
വിപാരിച്ചറത്‌ ഒരുവിധത്തിലും കഴിയുകയില്ല. അവക്കു 
സാധിക്കുമായിലനെമി 3 ഒയു വലീയ സംഗതി തില്ല 
പ്പെടുമാധി കന്ത. അഅത്ു്ടതകൃന്ങ്ങളുടെ കാലം ഇനി ൭. 
രിക്കലും വരില്ല? പ്യകാല കാളല്‍ ദൈവം പ്രേമത്തെ 
ഇത അധക്തകാക്കി തിത്തിട്ടില്ല. ഇതര 'ക്രനു? പിടിപ്പി 
ച്ചിട്ടുരില്ല. മരണത്തിന്ദെപ്പ്ാലും ജയിക്കുവാനുമമ ശക്തി 
അന്നു പ്രേമത്തിന്നടായിരുന്നും / സാവിത്രി! മരണത്തെ 
കൂരടിജയിച്ചു അേനത്തെ തപിടുത്തെ ആ ശക്തി ഇസി 
പ്പോഠം ഫൃ,വ്‌ടെ% ഭവയി വിട്ടുചേയേ പ്പ്ോഠം ഈ കണക 
്നുണ്ണ്മായ ലാകു്തിലേക്ക്‌ ഫൃത്തിയിട്ടു നിദാഗ്യ൨ തിക 


ഓായ സ്ത്ര ട്ടെ സഫായത്തിന്നായി ആയ ശക്തി ഒണൈ 
പോലും നിക്കി വമ്മിടിടല്ലെ? 


കനായി മുക ളിള്‍ വന്നു പറഞ്ഞു “കൊച്ചമ്മേ, ചെറി 
യ യജമാനന്‍ കടലക്ക വവത്തതും മ്തിന്‍കട്ടിയും കുട്ടൂവാ 
നായിട്ടു കിടന്ത ലഹു കൂട്ടുന്നു. എന്നെ അടിക്കാ൯ പരു 
സ. ഇത്തിരി നേഴത്തേചമ താഴേ വന്നാല്‍ കൊളമലാം.? 

തരമി ചുവട്ടിലേക്കു ചെന്നു, നര൭ന്‍റ മുറിയില്‍ 
പോയി പറത്തതു:-- ക്ല, സര! ഇങ്ങനെ കണ്ടതൊ 
൭ തിന്നാന്‍. രാവ്വംപിരിക്കാ൯ പാടുണ്ടൊ? ഇത്രവലതാ 
ഖിട്ടും ചെറിയ കടികളെപോലെ കട്ടുന്നരന്താണ്‌ $ 
ഡാക്ൂര്‍ വമംന്നതുവരെ ക്ഷമിക്കു ആയാളോടു ഞാ൯ പ 
൨൭ോം. 


൭൨൧൪ ഫേമപ്പഞ്ജരം 


പ്ല, ഇല്ലെ എന്നു നരന്‍ പരിഹാസമായി പിടി 
കുകൊണ്ടെപറഞ്ഞു. “ഇന്നു ഡാക്കര്‍ ൨൩ ൦ പവനും 
ഇല്ലെ! ആയടട ദീനക്കാഠില്‍ ഒരാഠം ചാവാന്‍ ഖിദ മന്ത 
ന്നും അതുകൊണ്ടു ഇന്നു മുഴ്‌ചരും താവി: താമഡി 
ക്കേണ്ടതായി വന്നേക്കാമെന്നും ആനാ മ സ്ല്തി 
യില്ലാന്ട്‌. ആട്ടെ, എനി 39 കടലവവ യ മ നി 
പിടന്ന കുറച്ച ഐസ്‌" തിന്നര തെ. കാഫി രണ്ടൂ 
പൈസക്കു 'ഫ്ലെസ്‌” വേഗം വാങ്ങി ്ഭൊണ്ടു ഡീ, 

തആആാരാ ഉയമ്മികയെ ആ നില കരിപ്പിട്ടമുപാ 
ലെ തോന്നി. ആരാണിത്‌ ? ആരുടെ സ്ഥ്തിധാണ' ഇ 
യസന്നിശധാവസ്ഥയിലെത്തിയി രിക്കുന്നത ? സമരേ്ദന്‍റ 
തായിഠിക്കമൊ? അല്ലല്യ, അതാവാ൯, തഭമില്ല. ഉടനെ അ 
വാം തന്നത്താന്‍ ചോദിച്ചു, .“എന്തുകൊണ്ടാധി( 1" ഉയ 
മ്മിഭയടെ ജീപ്പിതത്തില്‍ ടെരദാഗ്യം പരുവന്‍ പാടില്ലന്ന 
വിശ്വസിക്കുന്നതിന്നു. സരഭാഗ്യം ഇട ചിടാക്ത പ്രധ ശ്രി 
ച്ചിരുന്നൊ? അതങ്ങനെയാണൊയ്ിലൊ? അവാം അനമ്ധാ 
തെ ഈതടവുമുറിയി.ള്‍ ഇരിഴക്കണ.മെറ? മരമായ 
യിള്‍പെട്ടു അവരൂടെ ലോകത്തികന്‍റ പ്രകാശം മറയുക 


ന്നതിന്ുമുമ്പായി അതൊന്നുകൂടി അചഠംക്ക നോക്കിഗ്ര 
ടെസന്നൊ? 

ഒരു ദിവസം കൈകുന്നേരം സമമേന്ദ്രന്‍ ആയാ 
മുറിയില്‍ ഒരു ചാരുകസാലമര്‍ താനയായെ കിന്നി 
രന. വൈകുന്നേ വായ്ത്ച്ഛാ വരുന്നതി ത സാധിയ്യരം 
യില്ലെന്നും അപ്പുറം പടി ലര്കയയും മരുമിച്ചു കെ 
ഒ്ടുവന്മ കൊമ്ളാമെന്നും മഹന്‍ ഫഴുമി അം, ചചിട്ടന്ടാ 
യിന്നു. സമരേന്ദ്ര൯ ആയാളുടെ വരവും കാത്ത ധി 


യായിരുന്നു. മഴിക്കാവ കാണം ഈര സ്ധാഖാധ്നത്തിലു 


അദ്ധ്യായം ൧൭ ൨തേ 


ഉമ ഇരുട്ട്‌" ദരോഗംകൊണ്ടു മുമ്വൌ ന്നെ ക്ഷീണിച്ചു വല 
ഞ്ഞ ത്തനാമൂടെ മനസ്സിന്ന്‌ ഇടിവുതോന്തിച്ചു. അടുത്ത 
രിയി ല്‍ രാമസുന്ദമി വേദനകൊണ്ടു 'മുക്ഷകയും മുരൂകയും" 
ചെയ്യുന്നതും കെറംമാമായിരുന്തു. അസ്യ കാരണം 
ഘതൃയാട്ടെ മനസ്സ്‌ അകത്തും പുറത്തും ഒരുപോലെ ഇരു 
ടുടഞ്ഞ. ഭ൬ ശടവുമുറിയാല്‍നിന്ന രക്ഷപ്പെ വോനുമുമ. 
താല്ദ്റം കൊണ്ടു അധികമധികം അസ്വസ്ഥമാഷി രീന്ഠ. 
ഏലം അതിന്നു കള. നദിവൃത്തിമാ്രുമൊന്നും കണ്ടില്ല. 

മജ വണ്പ വന്നു നിവ്ലയന്ന ശബ്ദും കേട്ടു. ക്രമേണ 
കോണിപ്പടി ലിമ കാല്‍പ്പെരുമാററവും കേട്ടു; സമരേ 
ദ്ൂ൪ ഡാഷ്കാര കാണ്ഠവാനായി ഡ്കതിഭഷാടെ വാതുക്കാലക്കു. 
നോക്ചി. എന്നാല്‍ അതു ഡാക്ട.രലായിരുന്നു. 

ആയാ എഴുനോറി അന്ത. തഭന്‍റ കണ്ണുകളെ. 
ത്‌ന്നെ തനിക്ക ലിശ്വാസമില്ലായായി. അതിനിടയ്കച ഉയ 
മ്മിതു മുകളില്‍ ഏന്തി ആയാളുടെ ഷാല്ല്‍വീണു. അ 
ലാം ഏടറിയ ശമ്മൂത്തില്‍ ബുദ്ധിമുട്ടിടക്കാണ്ടു പറഞ്ഞും 
അപ്പോം നി്ജോംക്കു സഖമാണല്ലെ 7 

സമരേന്ദ്ര൯ കൃരമ്മിമയെ കണ്ടിട്ട അത്യന്മം അതു 
തപ്പെട്ട. ഇപ്രകാരം അവറം തനിയെ വരുവാന്‍ സംഗതി 
യെന്ത്‌ ? വന്നവ്പൃതന്നെ ഏന്മിവാസ്‌ ? അവകൂടെ ദേഷമാ 
സകലം ഏതൊ വികാരാധിക്ടിമ്മാല്‍ വിറസ്കയുന്നുണ്ടായിരു 
ന്നു. സമരേന്രന്‍ അസഫ്യതയോടെപറഞ്ഞു. “എനിക്കു സു 
ഖ മാണ്‌! എന്നാല്‍ നിങ്ങളെ കണ്ടാല്‍ നല്ല സുഖമുണ്ടെ 
ന്നു തോന്നുന്നില്ലപ്പൊ? എന്താണ്‌ പററിയത്‌ ? തനിച്ചം 
ണൊ വന്നത്‌ , അതൊ വല്ലവരും കരടെയു ണ്ടാ? ഫഴ്‌തേ 
പ്ല ഒരു കസാലയിധന്മല്‍ ഇരിക്കു ഏന്താ നിലത്തിരിക്കു. 


മിതി ഭഹമപരര്ധരം 


റിഷി, 


ത്‌ സമതനന്‍ എഗ്ലിനറ൨ മാറിനിന്നു എന്നാല്‍ ആ 


സമമേന്ദ്രന്‍െറ അത്ഭുതം നാലിരട്ടി വദ്ധിപ്ു. ഇതെ 
ല്ലാം എന്തിന്നു വണ്ടിയാണ്‌ ? ഈവക അവസയങ്ങള്‍ ല്‍ 
എന്തു പ്രവമ്തിക്കേണംമന്നു ഒ യാറംക്ഷ നിശ്ചയമുണടായി 
ന്നില്ല. ഉമ്മി ചോല്യഅഅഥംക്കൊന്നും ഉത്തരാ പ്പ 
ഞ്ഞിട്ടില്ല, ന്നാല്‍ തക്കകാരണമില്ലാതെ ഈ മാതിരി ഒ 
ഒ ലഹ്ളയുണ്ടാക്കുന്ന സ്വഭാവം അവഠംക്കില്ല. എന്തോ ഏ 
താണ്ടു സംഭവിച്ചിട്ടുണ്ട്‌, എന്നാല്‍ അതെന്നാണ്‌? 
അസാരം സമാധാനിക്കും ഏനിട്ട എന്മാണുണ്ടായതെ 

ന്ന്‌ എന്നോടു പറയു.” എന്നു സമനേന്ദ്രന്‍ അവളുടെ അ 
ടുത്തു ചെന്നു പറഞ്ഞു. എന്നാലാവുന്നമട്ടെല്യാം ഞാന്‍ 
സഫായി ല്പുതരാംം പചെറിയമ്മസ്ത സുഖമില്ല, അല്ലെ 
കില്‍ അവരെ അറി ടുന്നത്‌ ഒരു സമയം അധികം 
സെരകഷ്്യമായിരുന്നേനെ. അതിന്ന്‌ ഇപ്പം തമമില്ലം 
ത്തത്തുകൊണ്ടു എന്നോ പറയണം.” 

രമ്മിള തല പൊക്കിയില്ല; ഏങ്ങനെയെയ്ിലും സ 
മാധാനപ്പടവാനുമമ ശക്തിയും അപ്പോം അവളില്‍ നിന്നു 
നിന്നനേഷം വിട്ടപോയി ന്നു, 

ട്സമരബാബ ഇപിടെയുണ്ടൊ?"” എന്നു താഴെനി 
ന്നു ത്രോ വിമിച്ച ചോദിച്ചു. 

സമരേന്ദ്രന്‍ ഏന്തെമിലും ഉത്തരം പറയുന്നതിന്നുമു ' 
ബായി ുരമ്മിള ഇടിപെട്ടുകൊണ്ടതുപോലെ ഞെട്ടിഎഴു്‌ 
നറവ, ആമുറ। വിട്ടോടി കോണിപ്പടിയുടെ മുകളില്‍ ചെ 


നിഴ ടനം 
ടം യ്യ പഷ 


॥ . ജ മജ ജേ ജം ജെ ജ്ഞാ ലാ ജയ നിയു [ 


[നിത ഞ്ഞ. മഴ. റ്‌ 
[നി ്‌ | 
പത്യ. പന്തു അള്ള വജാ റ്റർ ന നത ലം ന്തം... പി രം 8-4 


ഞമ ഷ 8 


ജ്യ ട്‌ 


൬ ആത്ത 


ഃ അട്ടി 
പ ളം. ടം. 
ജിമി നി സം ടം ന വി 


ലി 
ല്ല ചി) 
ന്തു യ ജിം 
നാ ഇ 


മ മത്തങ്ങ റു തായ 2. ചം അത്ത 1 
പി 5. പിഷിി ലു 


ന ം ലു ലു 4 സ അ യു. 4 ർ തി ്‌ 8 മം ഡല യ തത്ത മ ഇ ജാതം | ഫ്രി അത്ത - ജാത ളൂ 


1 11) 8൧ ലാട യി കാജാ, 8 സു ഇന്ത്യ ജം 
ത്തുന്ന തന നജിം...